<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uther pradesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uther-pradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Jan 2021 09:23:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uther pradesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു</title>
		<link>https://www.chandrikadaily.com/a-hospital-employee-who-received-the-kovid-vaccine-in-up-has-died.html</link>
					<comments>https://www.chandrikadaily.com/a-hospital-employee-who-received-the-kovid-vaccine-in-up-has-died.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Mon, 18 Jan 2021 09:23:51 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[BRD Hospital Tragedy]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[died]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177011</guid>

					<description><![CDATA[വാക്‌സിൻ പാർശ്വഫലങ്ങൾ മൂലമാണ് മരണമെന്ന് മകൻ]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ മൊറാദാബിൽ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ച ആസ്പത്രി ജീവനക്കാരൻ മരിച്ചു. മൊറാദാബാദിലെ ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്യുന്ന 46 കാരനായ വാർഡ് ബോയ് മഹിപാൽ സിംഗ് ആണ് മരിച്ചത്. ജനുവരി 16 നാണ് മഹിപാൽ സിങ്ങിന് വാക്‌സിൻ നൽകിയത്. പിറ്റേന്ന് പകൽ സമയത്ത് നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടെന്ന് പരാതിപ്പെടുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിക്കുകുയുമായിരുന്നുവെന്ന് മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എം.സി ഗാർഗ് അറിയിച്ചു.</p>
<p>എന്നാൽ വാക്‌സിൻ പാർശ്വഫലങ്ങൾ മൂലമാണ് പിതാവ് മരിച്ചതെന്ന് വിശ്വസിക്കുന്നതായി മഹിപാൽ സിങ്ങിന്റെ മകൻ വിശാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്‌സിൻ ലഭിച്ച ശേഷം ഉച്ചയ്ക്ക് 1.30 ഓടെയാണ് താൻ പിതാവിനെ വീട്ടിലെത്തിച്ചതെന്ന് വിശാൽ പറയുന്നു. ജനുവരി 16ന് പിതാവ് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം അനാരോഗ്യവാനാിരുന്നവെന്നും വിശാൽ പറഞ്ഞു. അദ്ദേഹത്തിന് ഇതിനകം ന്യൂമോണിയ, ചുമ, ജലദോഷം എന്നിവ ഉണ്ടായിരുന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങിയ ശേഷം പിതാവിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. തങ്ങൾ അദ്ദേഹത്തിന് കുറച്ച് ചൂടുവെള്ളവും ചായയും നൽകി കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.</p>
<p>അതേസമയം കോവിഡ് 19 നുള്ള വാക്‌സിൻ സ്വീകരിച്ച് ഒരു ദിവസം മരിച്ചെങ്കിലും മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. മഹിപാലും നൈറ്റ് ഡ്യൂട്ടി ചെയ്തിട്ടുണ്ടെന്നും ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. കാർഡിയോപൾമോണറി രോഗം മൂലം കാർഡിയോജനിക്, സെപ്റ്റികേമിക് ഷോക്ക് മൂലമാണ് മഹിപാൽ മരിച്ചതെന്നും സി.എം.സി ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നു.</p>
<p>ആരോഗ്യരംഗത്ത് നേരത്തേ തന്നെ വിവാദമായ പല പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് യു.പി. 2017 ആഗസ്തിൽ യു.പിയിലെ ഘോരക് പൂർ ബി.ആർ.ഡി ആസ്പത്രിയിൽ ഓക്‌സിജൻ കിട്ടാതെ 60 കുഞ്ഞുങ്ങൽ മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-hospital-employee-who-received-the-kovid-vaccine-in-up-has-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗ ജിഹാദ് നിയമം:  പിന്നിൽ ഗൂഢലക്ഷ്യമെന്ന് നസ്‌റുദ്ദീൻ ഷാ</title>
		<link>https://www.chandrikadaily.com/naseerudheen-shah-against-love-jihad-law.html</link>
					<comments>https://www.chandrikadaily.com/naseerudheen-shah-against-love-jihad-law.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Mon, 18 Jan 2021 06:56:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[low jihad law]]></category>
		<category><![CDATA[naseeruddin shah]]></category>
		<category><![CDATA[uther pradesh]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176980</guid>

					<description><![CDATA[ഹിന്ദു മുസ്്‌ലിം വിവാഹങ്ങൾ ഒഴിവാക്കുകയല്ല, അവർ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശമെന്നും ഷാ]]></description>
										<content:encoded><![CDATA[<p>യു പിയിലെ ലൗ ജിഹാദ് നിയമത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബോളിവുഡ് നടൻ നസ്‌റുദ്ദീൻ ഷാ. നിയമം കൊണ്ട് വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗൂഢലക്ഷ്യാണുള്ളതെന്നും നസ്‌റുദ്ദീൻ ഷാ പറഞ്ഞു. ഹിന്ദു മുസ്്‌ലിം വിവാഹങ്ങൾ ഒഴിവാക്കുകയല്ല, അവർ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുക എന്നതാണ് നിയമം കൊണ്ടുള്ള ഉദ്ദേശ്യം. ഇതിന്റെ പേരിൽ ഹിന്ദു മുസ്ലീം മതസ്ഥർക്കിടയിൽ രൂപപ്പെട്ട് വരുന്ന വിഭാഗീയതയിൽ അദ്ദേഹം ആശങ്കയറിയിച്ചു.</p>
<p>കർവ്വാൻ ഇ മൊഹബത്ത് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ കാഥാ കാഥൻ ഫൗണ്ടർ ജലീൽ ഗുൽറായിസുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.</p>
<p>നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാവുന്നതിൽ ശക്തമായ രോഷമുണ്ട്. യു പിയിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഈ വാക്കുണ്ടാക്കിയവർക്ക് പോലും അതിന്റെ അർത്ഥമറിയില്ല. ലൗ ജിഹാദ് എന്ന് പറയുന്നത് മിശ്രവിവാഹത്തോട് വിദ്വേഷം തോന്നിപ്പിക്കുന്നതിനും ഹിന്ദു മുസ്ലീം ഐക്യം നശിപ്പിക്കുന്നതിനുമാണ്. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നതിനേക്കാൾ വലിയ പ്രധാന്യമാണ് ഒരു പശു കൊല്ലപ്പെടുമ്പോൾ ലഭിക്കുന്നത്. ഇത് തന്റെ ഭയം കൊണ്ട് പരുകയാണെന്നാണ് ആക്ഷേപം. എന്നാൽ അഞ്ചുതലമുറകളായി ഇന്ത്യയിൽ കഴിയുന്ന തനിക്ക് ഭയമല്ല, ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ശക്തമായ ക്ഷോഭമാണുണ്ടാവുന്നത്.</p>
<p>താൻ രത്‌ന പതകിനെ കല്യാണം കഴിച്ചപ്പോൾ തികഞ്ഞ മതവിശ്വാസിയായ തന്റഎ മാതാവ് പോലും അവളുെ മതം മാറ്റാൻ നിർബന്ധിച്ചിരുന്നില്ല. ഇന്ത്യയിൽ മുസ്്‌ലിം ജനസംഖ്യ ഹിന്ദുക്കളുടേതിനാക്കൾ പെരുകാനാണ് ലൗ ജിഹാദ് എന്നൊക്കെയുള്ള വാദങ്ങൾ വിഡ്ഡിത്തമാണ്. നസറുദ്ദീൻ ഷാ പറഞ്ഞു. ഇന്ത്യൻ സിനിമിലെ ഏറ്റവും പ്രതിഭാധനനായ നടന്മാരിലൊരാളാണ് നസ്‌റുദ്ദീൻ ഷാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naseerudheen-shah-against-love-jihad-law.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; രാഷ്ട്രപതി ഭരണം ഏര്&#x200d;പ്പെടുത്തണമെന്ന് എസ്പി</title>
		<link>https://www.chandrikadaily.com/samajvadi-party-against-yogi-government.html</link>
					<comments>https://www.chandrikadaily.com/samajvadi-party-against-yogi-government.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Oct 2020 11:45:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162709</guid>

					<description><![CDATA[ബല്ലിയയില്&#x200d; രണ്ട് ദിവസം മുമ്പാണ് എംഎല്&#x200d;എ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; ക്രമസമാധാനനില തകര്&#x200d;ന്നെന്നും രാഷ്ട്രപതി ഭരണം ഏര്&#x200d;പ്പെടുത്തണമെന്നും സമാജ്‌വാദി പാര്&#x200d;ട്ടി. യോഗി സര്&#x200d;ക്കാര്&#x200d; ഭരണം ക്രിമിനലുകള്&#x200d;ക്ക് മുമ്പില്&#x200d; അടിയറ വെച്ചിരിക്കുകയാണെന്നും എസ്പി വക്താവ് സുനില്&#x200d; സിങ് പറഞ്ഞു.</p>
<p>&#8216;മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ക്രമാസമാധാനനില കൊലയ്ക്ക് കൊടുക്കുകയാണ്. കുറ്റവാളികള്&#x200d;ക്ക് മുമ്പില്&#x200d; ഭരണം അടിയറ വെച്ചിരിക്കുന്നു. ബല്ലിയയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു. എന്തുകൊണ്ടാണ് ബല്ലിയയെ ഇപ്പോള്&#x200d; പേടിക്കുന്നത്. കാരണം നിങ്ങളുടെ ഗുണ്ടകള്&#x200d; ദലിതുകളെ കൊല്ലുന്നു. ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രിക്ക് ഇപ്പോള്&#x200d; ഗുണ്ടകളെ ഭയമാണ്. ബല്ലിയ സംഭവത്തില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d; ഏത് പാര്&#x200d;ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി തന്നെ പറയണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്&#x200d;പ്പെടുത്തുന്നതാണ് നല്ലത്&#8217;- എസ്പി വക്താവ് പറഞ്ഞു.</p>
<p>ബല്ലിയയില്&#x200d; രണ്ട് ദിവസം മുമ്പാണ് എംഎല്&#x200d;എ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയത്. സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ധിരേന്ദ്രസിങ് എന്ന വ്യക്തിയാണ് കൊലപാതകം നടത്തിയത്. ഇയാളെ ന്യായീകരിച്ച് എംഎല്&#x200d;എ സുരേന്ദ്ര സിങ് രംഗത്തെത്തിയത് വന്&#x200d; വിവാദമായിരുന്നു. കോണ്&#x200d;ഗ്രസ്, എസ്പി നേതാക്കാള്&#x200d; സുരേന്ദ്ര സിങ്ങിനെയും ബിജെപിയെയും വിമര്&#x200d;ശിച്ച് രംഗത്ത് വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samajvadi-party-against-yogi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; 500 വര്&#x200d;ഷം പഴക്കമുള്ള പള്ളി ആരുമറിയാതെ പൊളിച്ചുനീക്കി</title>
		<link>https://www.chandrikadaily.com/up-kanpoor-high-way-masjid-news.html</link>
					<comments>https://www.chandrikadaily.com/up-kanpoor-high-way-masjid-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 17 Sep 2020 13:01:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154115</guid>

					<description><![CDATA[പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്&#x200d;ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; 500 വര്&#x200d;ഷം പഴക്കമുള്ള പള്ളി ആരുമറിയാതെ പൊളിച്ചു നീക്കി. മഹോബ സിറ്റിയിലെ 500 വര്&#x200d;ഷത്തോളം മുസ് ലിംകള്&#x200d; ആരാധന നിര്&#x200d;വഹിച്ച പള്ളിയാണ് റോഡ് വികസനത്തിന്റെ പേരില്&#x200d; ബജറംഗദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പൊളിച്ചു നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്&#x200d; രാമക്ഷേത്രത്തിന് ശിലയിട്ട ഓഗസ്റ്റ് അഞ്ചിന് രണ്ട് ദിവസം മുമ്പാണ് പള്ളി തകര്&#x200d;ത്തത്. പള്ളി തകര്&#x200d;ത്ത് അതിന്റെ അവശിഷ്ടങ്ങള്&#x200d; സമീപത്തെ കുളത്തില്&#x200d; തള്ളുകയായിരുന്നു. ഇവിടെയുള്ള ജനങ്ങള്&#x200d; കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലാണ് അവശിഷ്ടങ്ങള്&#x200d; തള്ളിയത്.</p>
<p>കാണ്&#x200d;പൂര്&#x200d; സാഗര്&#x200d; ദേശീയപാതയുടെ വികസനത്തിന്റെ പേരിലാണ് പള്ളി പൊളിച്ചു നീക്കിയത്. ജൂലൈയില്&#x200d; പൊതുമരാമത്ത് ഉദ്യോഗസ്ഥരും പള്ളി രക്ഷാധികാരി സയീദ് ലംബാര്&#x200d;ദറും തമ്മില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; 11 അടി സ്ഥലം വിട്ടുകൊടുക്കാന്&#x200d; തീരുമാനമായിരുന്നു. എന്നാല്&#x200d; ഓഗസ്റ്റ് മൂന്നിന് ഉദ്യോഗസ്ഥന്&#x200d;മാരായ രാം സുരേഷ് വര്&#x200d;മ്മ, രാജേഷ് കുമാര്&#x200d; യാദവ്, ജതശങ്കര്&#x200d;, ബാലകൃഷ്ണ സിങ് എന്നിവരും കുറച്ച് എഞ്ചിനീയര്&#x200d;മാരും വീണ്ടും വരികയും സയീദ് ലംബാര്&#x200d;ദറിനോട് റോഡ് വികസനത്തിന് കൂടുതല്&#x200d; സ്ഥലം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥര്&#x200d; പറഞ്ഞതിന് അനുസരിച്ച് പള്ളി പുനഃക്രമീകരിക്കാന്&#x200d; കുറച്ച് സമയം വേണമെന്ന് ലംബാര്&#x200d;ദര്&#x200d; ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്&#x200d; ഇതിന് സമ്മതിക്കാതെ ഓഗസ്റ്റ് മൂന്നിന് രാത്രി രണ്ട് മണിയോടെ പള്ളി പൂര്&#x200d;ണമായും പൊളിച്ചുനീക്കുകയായിരുന്നു.</p>
<p>പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്&#x200d;ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്. ആര്&#x200d;ട്ടിക്കിള്&#x200d; 24 എന്ന ന്യൂസ് പോര്&#x200d;ട്ടല്&#x200d; പ്രതിനിധി പള്ളിയെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; വേറെ ആരും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ലല്ലോ പിന്നെ നിങ്ങള്&#x200d; മാത്രമെന്തിനാണ് ഇതിനെക്കുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു പൊലീസ് എസ്പി വീരേന്ദ്രകുമാര്&#x200d; ചോദിച്ചത്. പള്ളി പൊളിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-kanpoor-high-way-masjid-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്&#x200d;ട്ടി വിട്ടു</title>
		<link>https://www.chandrikadaily.com/up-bjp-mp-savitri-foole-quit-party.html</link>
					<comments>https://www.chandrikadaily.com/up-bjp-mp-savitri-foole-quit-party.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 06 Dec 2018 10:03:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112944</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്&#x200d;ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്&#x200d; വിഭജിക്കാന്&#x200d; ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്&#x200d; നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ നേതാവാണ് സാവിത്രി ഭായ് ഫുലെ. ഞാന്&#x200d; എന്റെ ബി.ജെ.പി അംഗത്വം രാജിവെക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന തിരുത്താനും ദളിതര്&#x200d;ക്കും പിന്നോക്ക വിഭാഗക്കാര്&#x200d;ക്കുമുള്ള സംവരണം എടുത്തുകളയാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഡിസംബര്&#x200d; 23ന് ലഖ്‌നൗവില്&#x200d; നടക്കുന്ന റാലിയില്&#x200d; ചില സത്യങ്ങള്&#x200d; വെളിപ്പെടുത്തുമെന്നും ഫുലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്&#x200d;ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്&#x200d; വിഭജിക്കാന്&#x200d; ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്&#x200d; നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ നേതാവാണ് സാവിത്രി ഭായ് ഫുലെ.</p>
<p>ഞാന്&#x200d; എന്റെ ബി.ജെ.പി അംഗത്വം രാജിവെക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന തിരുത്താനും ദളിതര്&#x200d;ക്കും പിന്നോക്ക വിഭാഗക്കാര്&#x200d;ക്കുമുള്ള സംവരണം എടുത്തുകളയാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഡിസംബര്&#x200d; 23ന് ലഖ്‌നൗവില്&#x200d; നടക്കുന്ന റാലിയില്&#x200d; ചില സത്യങ്ങള്&#x200d; വെളിപ്പെടുത്തുമെന്നും ഫുലെ പറഞ്ഞു.</p>
<p>ഹനുമാനെ കുറിച്ച് നടത്തിയ പ്രസ്താവനയിലൂടെ സാവിത്രിഭായ് അടുത്തിടെ വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞിരുന്നു. ഹനുമാന്&#x200d; ദളിത് വിഭാഗത്തില്&#x200d; പെട്ട മനുഷ്യനായിരുന്നു എന്നാണ് സാവിത്രി ഭായിയുടെ വാദം. ഹനുമാന്&#x200d; ദളിതനായിരുന്നു. അദ്ദേഹം രാമന് വേണ്ടി എല്ലാം ചെയ്തു. എന്നാല്&#x200d; ഹനുമാനെ അടിമയായി കാണാനാണ് മനുവാദികള്&#x200d; ശ്രമിച്ചത്. ഹനുമാന് ഒരു വാല് ഫിറ്റ് ചെയ്ത് മുഖം വികൃതമാക്കി കുരങ്ങനായി അവതരിപ്പിച്ചത് മനുവാദികളാണ് എന്നായിരുന്നു സാവിത്രി ഭായിയുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-bjp-mp-savitri-foole-quit-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; നഗരങ്ങളുടെ പേരുമാറ്റല്&#x200d; തുടരുന്നു; അലഹബാദ് ഇനി മുതല്&#x200d; പ്രയാഗ്‌രാജ്</title>
		<link>https://www.chandrikadaily.com/up-chief-minister-yogi-adityanath-hints-at-renaming-allahabad-as-prayagraj.html</link>
					<comments>https://www.chandrikadaily.com/up-chief-minister-yogi-adityanath-hints-at-renaming-allahabad-as-prayagraj.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 14 Oct 2018 11:05:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adithyanath]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106938</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; മുസ്‌ലിം ഭരണാധികാരികള്&#x200d; നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്&#x200d; പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019ല്&#x200d; കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്&#x200d; മാര്&#x200d;ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്&#x200d;ണര്&#x200d; രാം നായിക് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; മുസ്‌ലിം ഭരണാധികാരികള്&#x200d; നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്&#x200d; പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.</p>
<p>2019ല്&#x200d; കുംഭമേള നടക്കാനിരിക്കെയാണ് പേരുമാറ്റം. ജനുവരി മുതല്&#x200d; മാര്&#x200d;ച്ച് വരെയാണ് കുംഭമേള. ഇതിന്റെ ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്&#x200d;ണര്&#x200d; രാം നായിക് പേരുമാറ്റത്തിന് അനുമതി നല്&#x200d;കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>മുഗള്&#x200d; ചക്രവര്&#x200d;ത്തിയായിരുന്ന അക്ബര്&#x200d; ആണ് ഈ പ്രദേശത്തിന് ലഹാബാദ് എന്ന് വിളിച്ചത്. പില്&#x200d;ക്കാലത്ത് ഷാജഹാന്&#x200d; ഈ പേരിനെ വീണ്ടും മാറ്റി അലഹബാദ് എന്നാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-chief-minister-yogi-adityanath-hints-at-renaming-allahabad-as-prayagraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമത്തെ കാവല്&#x200d;നിര്&#x200d;ത്തി യു.പിയില്&#x200d; മനുഷ്യവേട്ട</title>
		<link>https://www.chandrikadaily.com/fake-encounter-in-up.html</link>
					<comments>https://www.chandrikadaily.com/fake-encounter-in-up.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 26 Sep 2018 03:32:20 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104755</guid>

					<description><![CDATA[സലീം ദേളി യു.പിയിലെ മുസ്‌ലിംകള്&#x200d;ക്കെതിരായ പുതിയ ആയുധമാണ് എന്&#x200d;.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്&#x200d;പ്രദേശില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; നടത്താന്&#x200d; ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്&#x200d;.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്&#x200d;പ്രദേശില്&#x200d; ബോധപൂര്&#x200d;വമായി വര്&#x200d;ഗീയ കലാപങ്ങള്&#x200d; സൃഷ്ടിച്ചെടുക്കുകയാണ്. വര്&#x200d;ഗീയ കലാപങ്ങളില്&#x200d; സംസ്ഥാനത്ത് 2017ല്&#x200d; 44 പേര്&#x200d; കൊല്ലപ്പെട്ടു, 540 പേര്&#x200d;ക്ക് പരിക്കേറ്റു. 2016ല്&#x200d; 29 പേര്&#x200d; മരിച്ചു, 490 പേര്&#x200d;ക്ക് പരിക്കേറ്റു. 2015ല്&#x200d; 22 മരണവും 410 പേര്&#x200d;ക്ക് പരിക്കുമേറ്റു. ബുലന്ദശഹര്&#x200d;, സഹാരന്&#x200d;പുര്&#x200d; തുടങ്ങിയ സ്ഥലങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സലീം ദേളി</strong></p>
<p>യു.പിയിലെ മുസ്‌ലിംകള്&#x200d;ക്കെതിരായ പുതിയ ആയുധമാണ് എന്&#x200d;.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്&#x200d;പ്രദേശില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; നടത്താന്&#x200d; ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്&#x200d;.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്&#x200d;പ്രദേശില്&#x200d; ബോധപൂര്&#x200d;വമായി വര്&#x200d;ഗീയ കലാപങ്ങള്&#x200d; സൃഷ്ടിച്ചെടുക്കുകയാണ്. വര്&#x200d;ഗീയ കലാപങ്ങളില്&#x200d; സംസ്ഥാനത്ത് 2017ല്&#x200d; 44 പേര്&#x200d; കൊല്ലപ്പെട്ടു, 540 പേര്&#x200d;ക്ക് പരിക്കേറ്റു. 2016ല്&#x200d; 29 പേര്&#x200d; മരിച്ചു, 490 പേര്&#x200d;ക്ക് പരിക്കേറ്റു. 2015ല്&#x200d; 22 മരണവും 410 പേര്&#x200d;ക്ക് പരിക്കുമേറ്റു. ബുലന്ദശഹര്&#x200d;, സഹാരന്&#x200d;പുര്&#x200d; തുടങ്ങിയ സ്ഥലങ്ങളില്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷമുണ്ടായ സംഭവങ്ങളില്&#x200d; ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവ വാഹിനിയും പ്രാദേശിക ബി.ജെ.പി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെട്ടിരുന്നു. അക്രമികള്&#x200d; കുറ്റാരോപിതരായിരുന്നെങ്കിലും അവര്&#x200d;ക്ക് നേരെ കര്&#x200d;ശന നിയമ നടപടികള്&#x200d; കൈക്കൊണ്ടില്ല.<br />
2018 ജനുവരി 16ന് ആദിത്യനാഥ് ഗവണ്&#x200d;മെന്റ് പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെ യു.പി പൊലീസ് 160 ആളുകള്&#x200d;ക്കു നേരെയാണ് ദേശീയ ക്രമസമാധാന നിയമം (എന്&#x200d;.എസ്.എ) പ്രയോഗിച്ചത്. പത്ത് മാസത്തിനുള്ളില്&#x200d; നടന്ന 1200 പൊലീസ് ഏറ്റുമുട്ടലുകള്&#x200d; അവരുടെ ലക്ഷ്യ പൂര്&#x200d;ത്തീകരണമായിരുന്നു. ഭീം ആര്&#x200d;മി സ്ഥാപകന്&#x200d; ചന്ദ്രശേഖര്&#x200d; ആസാദിനെ 2017 മെയ് മുതല്&#x200d; ജയിലിലാക്കിയിട്ടുണ്ട്. &#8216;നോ വക്കീല്&#x200d;, നോ അപ്പീല്&#x200d;, നോ ദലീല്&#x200d;&#8217; (അഭിഭാഷകനില്ല, അപ്പീല്&#x200d; ഇല്ല, യാതൊരു വാദവും ഇല്ല) എന്നാണ് എന്&#x200d;.എസ്.എ നിയമം അറിയപ്പെടുന്നത്. 1980 സെപ്തംബര്&#x200d; 23 നാണ് നിയമം പ്രാബല്യത്തില്&#x200d; വന്നത്. നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്ക് ഒരു വ്യക്തിയെ തടഞ്ഞുവെക്കാന്&#x200d; കഴിയും. ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയായി നില്&#x200d;ക്കുന്നവരെയും വിദേശ രാജ്യങ്ങളുമായി ഇന്ത്യയുടെ വിവരങ്ങള്&#x200d; കൈമാറുന്നവരെയും പൊതു നിയമങ്ങള്&#x200d; ഭേദിക്കുന്നവരെയും തടവിലിടാനുള്ള പരമാവധി കാലാവധി 12 മാസമാണ്. ആക്ടിനു കീഴില്&#x200d;, ഒരു വ്യക്തിയെ കാരണമില്ലാതെ 10 ദിവസം വരെ തടങ്കലില്&#x200d; പാര്&#x200d;പ്പിക്കാം. എന്&#x200d;.എസ്.എയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ സൗത്ത് ഏഷ്യന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് ഡോക്യുമെന്റേഷന്&#x200d; സെന്ററിലെ രവി നായര്&#x200d; പറയുന്നു: &#8216;പ്രിവന്റീവ് തടവ് നിയമം നിയമവിരുദ്ധമാണ്. ഇത്തരം നിയമങ്ങള്&#x200d; ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്&#x200d; ഒന്നാണ് ഇന്ത്യ. ഇത് മിക്കപ്പോഴും സ്വേച്ഛാധിപത്യമാണ് ഉപയോഗിക്കുന്നത്.&#8217; പൊതുജന താല്&#x200d;പര്യത്തില്&#x200d; തടങ്കലുകളിലുള്ളവരുടെ വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; അനുവദിക്കില്ല. ഈ കാലയളവില്&#x200d; അഭിഭാഷകനെയും അനുവദിക്കില്ല. ഹൈക്കോടതി ജഡ്ജിമാരോ അല്ലെങ്കില്&#x200d; ഹൈക്കോടതി ജഡ്ജി യോഗ്യതയുള്ള വ്യക്തികളോ മൂന്നു പേര്&#x200d; ചേര്&#x200d;ന്നുള്ള ഉപദേശക ബോര്&#x200d;ഡ് മൂന്ന് മാസത്തിലധികം നീണ്ട ഉത്തരവുകളിലൂടെയാണ് നിയമസാധുത നിശ്ചയിക്കുന്നത്. അംഗീകരിക്കപ്പെട്ടാല്&#x200d;, ഒരു വ്യക്തിയെ 12 മാസത്തേക്ക് അധിക തടവില്&#x200d; വെക്കാം. കിഴക്കന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പൂര്&#x200d;വാഞ്ചലില്&#x200d; കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ എന്&#x200d;.എസ്.എക്കു കീഴില്&#x200d; നിരവധി പേരെ തടവിലാക്കിയിട്ടുണ്ട്. വര്&#x200d;ഗീയ സംഘട്ടനങ്ങളെ തുടര്&#x200d;ന്നാണ് എല്ലാ അറസ്റ്റുകളും നടന്നത്. ഹിന്ദു യുവവാഹിനി, ഹിന്ദു സമാജ് പാര്&#x200d;ട്ടി, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നിവ പോലുള്ള തീവ്ര ഹിന്ദു സംഘങ്ങളുടെ വ്യക്തമായ ഇടപെടലുകളുണ്ടായിരുന്നപ്പോഴും നിരപരാധികളായ മുസ്‌ലിംകളെയാണ് അക്രമികളെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ സെഷന്&#x200d;സ് കോടതിയില്&#x200d; ജാമ്യത്തിലിറങ്ങിയ ഉടനെതന്നെ എന്&#x200d;.എസ്.എയുടെ കീഴിലുള്ള പൊലീസുകാര്&#x200d; വീണ്ടും അറസ്റ്റ് ചെയ്തു. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ടി സംഘ്പരിവാറിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ സംഘട്ടന നിര്&#x200d;മ്മാണവും എന്&#x200d;.എസ്.എ നിയമോപയോഗവും. അലീഗഡ് വ്യാജ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട മുസ്തകീമും നൗഷാദും ക്വാസി പൊലീസ് സ്റ്റേഷന്&#x200d; പരിസരത്ത് നിന്നും ബൈക്കും മൊബൈലും മോഷ്ടിച്ച് രക്ഷപെട്ടെന്നും പിന്നീട് നാല് കിലോമീറ്റര്&#x200d; അപ്പുറത്തുള്ള ഉപയോഗശൂന്യമായ സര്&#x200d;ക്കാര്&#x200d; കെട്ടിടത്തില്&#x200d; ഒളിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസ് സ്ഥലത്തെത്തിയപ്പോള്&#x200d; രക്ഷപെട്ടവര്&#x200d; പൊലീസിന് നേരെ വെടിവച്ചുവെന്നും പൊലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നുമാണ് അലിഗഡ് പൊലീസ് മേധാവി അതുല്&#x200d;കുമാര്&#x200d; ശ്രീ വാസ്തവ നല്&#x200d;കുന്ന വിശദീകരണം. ഒന്നര മണിക്കൂറോളം വെടിവെപ്പ് നടന്നെന്നും ശേഷം സ്ഥലത്തെ ജില്ലാ ആസ്പത്രിയിലെത്തിച്ചുവെന്നുമാണ് പൊലീസ് തയ്യാറാക്കിയ കഥ. മുസ്തകീമിന് 22 ഉം നൗഷാദിന് 17 ഉം വയസാണെന്നാണ് കുടുംബാംഗങ്ങള്&#x200d; പറയുന്നത്. പക്ഷേ മുസ്തകീമിന് 25ഉം നൗഷാദിന് 22 ഉം വയസാണെന്നാണ് പൊലീസ് തെറ്റായി മാധ്യമങ്ങളോട് പറഞ്ഞത്.<br />
വ്യാഴാഴ്ച രാവിലെ 6:45ന് പൊലീസ് സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവര്&#x200d;ത്തകരെ വിളിച്ച് &#8216;യഥാര്&#x200d;ത്ഥ ഏറ്റുമുട്ടല്&#x200d; കാണണോ&#8217; എന്ന് ചോദിച്ചിരുന്നെന്ന് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. &#8216;ഏറ്റുമുട്ടല്&#x200d; യഥാര്&#x200d;ത്ഥമായി കാണാമെന്നും വീഡിയോ എടുക്കാമെന്നുമാണ്&#8217; പൊലീസ് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് നല്&#x200d;കിയ ഓഫര്&#x200d;. സ്ഥലത്തെത്തിയ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ബുള്ളറ്റ് പ്രൂഫ് ധരിച്ച പൊലീസുകാര്&#x200d; ഏറ്റുമുട്ടുന്നത് കണ്ടെന്നും റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു. തങ്ങളോട് നൂറ് മീറ്റര്&#x200d; മാറി നില്&#x200d;ക്കാന്&#x200d; പൊലീസ് പറഞ്ഞതായും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്&#x200d;ത്തകരാരും ബുള്ളറ്റ് പ്രൂഫോ ഹെല്&#x200d;മെറ്റോ ധരിച്ചിരുന്നില്ലെന്നും റിപ്പോര്&#x200d;ട്ടുകളിലുണ്ട്. ഞായറാഴ്ച രാത്രി 2.30ന് വീട്ടില്&#x200d; അതിക്രമിച്ച്കയറിയ പൊലീസ് മുസ്തകീമിനെയും നൗഷാദിനെയും പിടിച്ചുകൊണ്ട്‌പോയെന്നും ഒപ്പം മുസ്തകീമിന്റെ സഹോദരന്&#x200d; സല്&#x200d;മാനെയും ബുദ്ധി സ്ഥിരതയില്ലാത്ത മകന്&#x200d; നസീമിനെയും പിടിച്ചുകൊണ്ട് പോയെന്നുമാണ് മുസ്തകീമിന്റെ വല്യുമ്മ റഫിഖാന്&#x200d; &#8216;ഇന്ത്യന്&#x200d; എക്‌സ്പ്രസി&#8217;നോട് പറഞ്ഞത്. &#8216;വീട്ടില്&#x200d; നിന്നും മകനെ പൊലീസ് പിടിച്ച്‌കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്&#8217; നൗഷാദിന്റെ ഉമ്മ ഷഹീന നിറകണ്ണുകളോടെയാണ് ഇത് പറഞ്ഞത്.<br />
കാണ്&#x200d;പൂരില്&#x200d; രണ്ട് ഏറ്റുമുട്ടലുകള്&#x200d; നടന്നു. പക്ഷേ എന്&#x200d;.എസ്.എ മുസ്‌ലിംകള്&#x200d;ക്ക് മാത്രമായാണ് പ്രയോഗിച്ചത്. &#8216;റോഡിലെ നമസ്‌കാരം നിര്&#x200d;ത്താന്&#x200d; എനിക്ക് കഴിയില്ലെങ്കില്&#x200d; ഒരു പൊലീസ് സ്റ്റേഷനില്&#x200d; ജന്മാഷ്ടമി തടയാന്&#x200d; എനിക്ക് അവകാശമില്ല.&#8217; ഉത്തര്&#x200d;പ്രദേശ് പൊലീസ്‌സ്റ്റേഷനുകളിലെ മതപരമായ ആഘോഷങ്ങളെക്കുറിച്ച് വിമര്&#x200d;ശിക്കുന്ന മാധ്യമ റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തില്&#x200d; 2017 ആഗസ്റ്റ് 19 ന് ആദിത്യനാഥിന്റെ പ്രതികരണമിതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്&#x200d; മുസ്‌ലിംകളുടെ മുഹറവും ദുര്&#x200d;ഗ പൂജയും ഒരുമിച്ചായിരുന്നു വന്നത്. രാജ്യത്താകമാനമുള്ള ഇന്റലിജന്റ്‌സ് യൂണിറ്റുകള്&#x200d; വര്&#x200d;ഗീയ പ്രക്ഷോഭമുണ്ടാവുമെന്ന് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി ഒക്ടോബര്&#x200d; ഒന്നിന് ദുര്&#x200d;ഗാഘോഷങ്ങള്&#x200d; നിരോധിച്ചു. എന്നാല്&#x200d; ഒക്ടോബര്&#x200d; രണ്ടിനും നാലിനും ഇടയില്&#x200d; ചടങ്ങുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കി. പശ്ചിമബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; ബി.ജെ.പിയില്&#x200d; നിന്നും വന്&#x200d; പ്രതിസന്ധി നേരിട്ടിരുന്നു. എന്നിരുന്നാലും, സംസ്ഥാനത്ത് അക്രമം നടന്നില്ല. എന്നാല്&#x200d; യു.പി മുഖ്യമന്ത്രിയുടെ പ്രചോദനമുള്&#x200d;ക്കൊണ്ട് തെരുവിലിറങ്ങിയതുമൂലം കാണ്&#x200d;പൂര്&#x200d;, ബലിയ, പിലിഭിത്ത്, ഗോണ്ട, അംബേദ്കര്&#x200d; നഗര്&#x200d;, സാംബല്&#x200d;, അലഹബാദ്, കൗശാമ്പി, ഖുശിനഗര്&#x200d; എന്നീ ഒന്&#x200d;പത് ജില്ലകള്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന് സാക്ഷ്യം വഹിച്ചു. അതേദിവസം തന്നെ, ഹിന്ദു സമാജ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; ജൂഹി പരംപുര്&#x200d;വിലെ മുഹറാഘോഷം നിര്&#x200d;ത്തലാക്കുകയുണ്ടായി. വെടിവെപ്പും കല്ലേറുമുണ്ടായി. ജൂഹി പരം പുരുവ എന്നത് ഒരു ചെറിയ പ്രദേശമാണ്, പ്രധാനമായും മുസ്‌ലിംകളും ദലിതരും ജീവിക്കുന്നു. പ്രദേശത്ത് മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഒരേ ഒരു കടയാണ് മന്&#x200d;സൂര്&#x200d; ടെന്റ് ഹൗസ്. സലീമിന്റെ ഉടമസ്ഥതയിലുള്ള കട പപ്പുവാണ് നടത്തുന്നത്. അയാളുടെ വീട് കടയുടെ തൊട്ടടുത്താണ്. &#8216;നിരവധി വര്&#x200d;ഷമായി ഞങ്ങള്&#x200d; അവിടെ ജീവിച്ചു വരുന്നു. കഴിഞ്ഞകാലമത്രയും ഞങ്ങളുടെ മതത്തിന്റെ പേരില്&#x200d; ഒരു ഭീഷണിയും ഉണ്ടായിട്ടില്ല&#8217; സലീമിന്റെ ഭാര്യ റുക്കി പറയുന്നു. &#8216;മുമ്പ് കണ്ടിട്ടില്ലാത്തവിധം ദുര്&#x200d;ഗ വിഗ്രഹാരാധനയില്&#x200d; ധാരാളം ആളുകള്&#x200d; ഉണ്ടായിരുന്നു. അക്രമികള്&#x200d; ആദ്യം കടയും വീട്ടുപകരണങ്ങളും തകര്&#x200d;ത്തു&#8217; -അവര്&#x200d; തുടര്&#x200d;ന്നു. ബന്ധുക്കള്&#x200d; രക്ഷിക്കുന്നതിനുമുമ്പ് മൂന്നു മണിക്കൂറോളം നീണ്ട പരിശോധനക്കിടെ അവരുടെ രണ്ട് കൊച്ചു കുട്ടികള്&#x200d; അബോധാവസ്ഥയിലായി. 12 വയസ്സുള്ള മകന്&#x200d; ബാബു പറയുന്നു: &#8216;അയല്&#x200d;ക്കാരായ രണ്ടോ മൂന്നോ പേര്&#x200d; അക്രമികളുടെ കൂട്ടത്തില്&#x200d; ഉണ്ടായിരുന്നു. പൊലീസുകാരോട് ഞാന്&#x200d; പറയാം. ആരാണ് അക്രമം നടത്തിയതെന്ന്. എല്ലാവരെയും ഞാന്&#x200d; തിരിച്ചറിയും.&#8217; എന്നാല്&#x200d; നിരപരാധിയായ മുഹമ്മദ് സലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം കുടുംബാംഗങ്ങള്&#x200d; ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്.<br />
വര്&#x200d;ഗീയാക്രമ രാഷ്ട്രീയം കാണ്&#x200d;പൂരില്&#x200d; പുതിയതല്ല. എല്ലാ വര്&#x200d;ഷവും നഗരത്തിലുടനീളം സംഘര്&#x200d;ഷങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിക്കാറുണ്ട്. ഈ കാലഘട്ടത്തില്&#x200d; ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്&#x200d;ക്കിടയിലെ വിഭജനത്തെ മാത്രമല്ല, തെരഞ്ഞെടുപ്പ് നേരിടുന്നതിന് ദലിത്-മുസ്‌ലിം വിഭാഗത്തെ തദ്ദേശീയമായി ഭിന്നിപ്പിക്കാനും സംഘ്പരിവാരവും പൊലീസും ശ്രമിക്കുന്നു. ദലിത് മുസ്‌ലിം വിഭജനംമൂലം രണ്ടു മാസത്തിനുശേഷം 2017 ഡിസംബറില്&#x200d; ജൂഹി വാര്&#x200d;ഡില്&#x200d;നിന്നും ദലിത് വിഭാഗത്തിന്റെ പിന്തുണയില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി രാകേഷ് കുമാര്&#x200d; പാസ്വാന്&#x200d; വിജയിച്ചു എന്നത് അത്ഭുതകരമല്ല. പരക്കംപുര്&#x200d;വയിലെ നിയോജക മണ്ഡലത്തിലെ ജൂഹി വാര്&#x200d;ഡില്&#x200d; നിന്നാണ് ഹക്കീം മത്സരിക്കാനൊരുങ്ങിയത്. &#8216;അദ്ദേഹം തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ചോട്ടെ, ഹിന്ദുക്കള്&#x200d;ക്കും മുസ്‌ലിംകള്&#x200d;ക്കുമിടയിലുള്ള ഹക്കീമിന്റെ പ്രശസ്തി കാരണം തീര്&#x200d;ച്ചയായും വിജയിക്കുമായിരുന്നു&#8217; റാംപ്രകാശ് പറയുന്നു. എന്നാല്&#x200d; സര്&#x200d;വര്&#x200d;ക്കും സമ്മതനായ ഹക്കീമിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം തടവിലാക്കി. അന്യ മത സമുദായങ്ങളോട് മൈത്രി പുലര്&#x200d;ത്തുന്ന പ്രകാശിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി മുസ്‌ലിംകള്&#x200d;ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നവനെന്ന് പറഞ്ഞ് ആക്രോശിച്ചു.<br />
ഉത്തര്&#x200d;പ്രദേശിലെ ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; ഓക്സിജന്&#x200d; ലഭിക്കാതെ കുഞ്ഞുങ്ങള്&#x200d; മരിച്ച സംഭവത്തില്&#x200d; ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; ജയിലിലടച്ച ഡോക്ടര്&#x200d; കഫീല്&#x200d; ഖാന്&#x200d; വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 70 കുഞ്ഞുങ്ങള്&#x200d; &#8216;ദുരൂഹ പനി&#8217; ബാധിച്ച് മരിച്ച ബഹ്റായിച്ച് ആസ്പത്രിയില്&#x200d; കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് ഉത്തര്&#x200d;പ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദലിത് മുസ്‌ലിം ഐക്യമേഖലകളില്&#x200d; വര്&#x200d;ഗീയ വ്യാപാരം നടത്തിയും ആക്ടിവിസ്റ്റുകളെ തടങ്കലിലാക്കിയും ഭരണകൂടം മനുഷ്യവേട്ട തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-encounter-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാന്&#x200d;വാര്&#x200d; തീര്&#x200d;ഥാടകര്&#x200d;ക്ക് ഉത്തര്&#x200d;പ്രദേശില്&#x200d; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുഷ്പവൃഷ്ടി</title>
		<link>https://www.chandrikadaily.com/top-cops-busy-with-chopper-rides-in-the-name-of-pushpvarsha-on-kanwariyas.html</link>
					<comments>https://www.chandrikadaily.com/top-cops-busy-with-chopper-rides-in-the-name-of-pushpvarsha-on-kanwariyas.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 09 Aug 2018 08:20:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kanvariya]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98180</guid>

					<description><![CDATA[മീററ്റ്: കാന്&#x200d;വാര്&#x200d; തീര്&#x200d;ഥാടകര്&#x200d;ക്ക് പനിനീര്&#x200d; പൂക്കള്&#x200d; കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്&#x200d;പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്&#x200d;. എ.ഡി.ജി.പി പ്രശാന്ത് കുമാര്&#x200d;, സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്‌ട്രേറ്റ് അനില്&#x200d; ധിംഗ്ര എന്നിവരാണ് ഹെലികോപ്ടറില്&#x200d; സഞ്ചരിച്ച് തീര്&#x200d;ഥാടകര്&#x200d;ക്കുമേല്&#x200d; പുഷ്പവൃഷ്ടി നടത്തിയത്. പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോ പ്രശാന്ത് കുമാര്&#x200d; ട്വിറ്ററില്&#x200d; പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടര്&#x200d;ന്ന് വീഡിയോ പിന്നീട് പിന്&#x200d;വലിച്ചു. വാര്&#x200d;ഷിക കാന്&#x200d;വാര്&#x200d; യാത്രയുടെ സുരക്ഷാ സംവിധാനങ്ങള്&#x200d; പരിശോധിക്കുന്നതിനായി നടത്തിയ ഹെലികോപ്ടര്&#x200d; യാത്രയിലാണ് എ.ഡി.ജി.പി തീര്&#x200d;ഥാടകര്&#x200d;ക്കുമേല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മീററ്റ്: കാന്&#x200d;വാര്&#x200d; തീര്&#x200d;ഥാടകര്&#x200d;ക്ക് പനിനീര്&#x200d; പൂക്കള്&#x200d; കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്&#x200d;പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്&#x200d;. എ.ഡി.ജി.പി പ്രശാന്ത് കുമാര്&#x200d;, സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്‌ട്രേറ്റ് അനില്&#x200d; ധിംഗ്ര എന്നിവരാണ് ഹെലികോപ്ടറില്&#x200d; സഞ്ചരിച്ച് തീര്&#x200d;ഥാടകര്&#x200d;ക്കുമേല്&#x200d; പുഷ്പവൃഷ്ടി നടത്തിയത്. പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോ പ്രശാന്ത് കുമാര്&#x200d; ട്വിറ്ററില്&#x200d; പങ്കുവെച്ചിരുന്നു. വിവാദമായതിനെ തുടര്&#x200d;ന്ന് വീഡിയോ പിന്നീട് പിന്&#x200d;വലിച്ചു.</p>
<p>വാര്&#x200d;ഷിക കാന്&#x200d;വാര്&#x200d; യാത്രയുടെ സുരക്ഷാ സംവിധാനങ്ങള്&#x200d; പരിശോധിക്കുന്നതിനായി നടത്തിയ ഹെലികോപ്ടര്&#x200d; യാത്രയിലാണ് എ.ഡി.ജി.പി തീര്&#x200d;ഥാടകര്&#x200d;ക്കുമേല്&#x200d; പുഷ്പവൃഷ്ടി നടത്തിയത്. സംഭവത്തിനെതിരെ രൂക്ഷമായ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നത്. പൊതുഖജനാവിലെ പണം അനാവശ്യമായി ധൂര്&#x200d;ത്തടിക്കുകയാണെന്നും പൊലീസ് ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു.</p>
<p>ജനങ്ങളെ ആദരിക്കുന്നതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണ് പുഷ്പങ്ങള്&#x200d; വിതറിയതെന്ന് എ.ഡി.ജി.പി പ്രശാന്ത് കുമാര്&#x200d; പറഞ്ഞു. അതില്&#x200d; മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുണ്ട്. ഗുരുപൂര്&#x200d;ണിമ, ഈദ്, ബക്രീദ്, ജൈന മതാചാരങ്ങള്&#x200d; എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുണ്ട്- പ്രശാന്ത് കുമാര്&#x200d; വിശദീകരിച്ചു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ കാന്&#x200d;വാറിലേക്ക് കാല്&#x200d;നടയായാണ് ശിവഭക്തരായ തീര്&#x200d;ഥാടകര്&#x200d; എത്താറുള്ളത്. ബീഹാറില്&#x200d; നിന്നും ഉത്തര്&#x200d;പ്രദേശില്&#x200d; നിന്നുമാണ് കൂടുതല്&#x200d; തീര്&#x200d;ഥാടകര്&#x200d; എത്താറുള്ളത്. കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയില്&#x200d; ട്രാഫികിനിടെ കാന്&#x200d;വാര്&#x200d; തീര്&#x200d;ഥാടകന്റെ ദേഹത്ത് കാര്&#x200d; തട്ടിയെന്നാരോപിച്ച് ഒരു സംഘം വനിത ഓടിച്ച കാര്&#x200d; തല്ലിത്തകര്&#x200d;ത്തിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday <a href="https://t.co/SvHH64DGxr">pic.twitter.com/SvHH64DGxr</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1027390107798528000?ref_src=twsrc%5Etfw">August 9, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday <a href="https://t.co/Tm59vZEUwq">pic.twitter.com/Tm59vZEUwq</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1027384262670966786?ref_src=twsrc%5Etfw">August 9, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Along with ADGP(Meerut Zone) Prashant Kumar, Meerut Commissioner Anita Meshram and other senior officials also showered rose petals on Kanwariyas from a helicopter yesterday <a href="https://t.co/tI0cFMYQPk">pic.twitter.com/tI0cFMYQPk</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/1027392603854004226?ref_src=twsrc%5Etfw">August 9, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/top-cops-busy-with-chopper-rides-in-the-name-of-pushpvarsha-on-kanwariyas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി സര്&#x200d;ക്കാര്&#x200d; കാവിയടിച്ച അംബേദ്കര്&#x200d; പ്രതിമ ബി.എസ്.പി നീലയാക്കി</title>
		<link>https://www.chandrikadaily.com/saffron-ambedkar-statue-installed-in-uttar-pradeshs-badaun-opposition-cries-foul.html</link>
					<comments>https://www.chandrikadaily.com/saffron-ambedkar-statue-installed-in-uttar-pradeshs-badaun-opposition-cries-foul.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 10 Apr 2018 11:20:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BR Ambedkar]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79576</guid>

					<description><![CDATA[ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ബദയൂണില്&#x200d; യു.പി സര്&#x200d;ക്കാര്&#x200d; കാവി പൂശിയ അംബേദ്കര്&#x200d; പ്രതിമ ബി.എസ്.പി പ്രവര്&#x200d;ത്തകര്&#x200d; നീലയാക്കി. ബദയൂണ്&#x200d; ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്&#x200d; കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്&#x200d;ത്തകര്&#x200d; പ്രതിമക്ക് നീല നിറം പൂശുകയായിരുന്നു. ദുംഗ്രൈയ്യ ഗ്രാമത്തില്&#x200d; സ്ഥാപിച്ചിരുന്ന അംബേദ്കര്&#x200d; പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്&#x200d; തകര്&#x200d;ത്തതിനെ തുടര്&#x200d;ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്&#x200d;ത്തതിനെതിരെ ശക്തമായ പ്രതിഷേധമുയര്&#x200d;ന്നിരുന്നു. പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്റെ കോട്ടിന് കാവി നിറമാണെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ബദയൂണില്&#x200d; യു.പി സര്&#x200d;ക്കാര്&#x200d; കാവി പൂശിയ അംബേദ്കര്&#x200d; പ്രതിമ ബി.എസ്.പി പ്രവര്&#x200d;ത്തകര്&#x200d; നീലയാക്കി. ബദയൂണ്&#x200d; ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്&#x200d; കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്&#x200d;ത്തകര്&#x200d; പ്രതിമക്ക് നീല നിറം പൂശുകയായിരുന്നു.</p>
<p>ദുംഗ്രൈയ്യ ഗ്രാമത്തില്&#x200d; സ്ഥാപിച്ചിരുന്ന അംബേദ്കര്&#x200d; പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്&#x200d; തകര്&#x200d;ത്തതിനെ തുടര്&#x200d;ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്&#x200d;ത്തതിനെതിരെ ശക്തമായ പ്രതിഷേധമുയര്&#x200d;ന്നിരുന്നു. പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്റെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്&#x200d; പെട്ടത്. കാവി ശ്രദ്ധയില്&#x200d; പെട്ടതോടെ സോഷ്യല്&#x200d; മീഡിയയില്&#x200d; അടക്കം വന്&#x200d; പ്രതിഷേധമാണുണ്ടായത്.</p>
<p>അടുത്തിടെ അംബേദ്കറുടെ പേര് ഭീംറാവു അംബേദ്കര്&#x200d; എന്നതില്&#x200d; നിന്ന് &#8216;ഭീംറാവു റാംജി അംബേദ്കര്&#x200d;&#8217; എന്ന് മാറ്റി സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയത് വന്&#x200d; പ്രതിഷേധത്തിന് കാരണമായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Badaun: The damaged statue of BR Ambedkar which was rebuilt and painted saffron, re-painted blue by BSP Leader Himendra Gautam. <a href="https://t.co/Tntf7shNAN">pic.twitter.com/Tntf7shNAN</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/983588508592943104?ref_src=twsrc%5Etfw">April 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saffron-ambedkar-statue-installed-in-uttar-pradeshs-badaun-opposition-cries-foul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മയുടെ ഓക്‌സിജന്&#x200d; സിലിണ്ടര്&#x200d; ചുമന്നു നില്&#x200d;ക്കുന്ന മകന്&#x200d;; യു.പി ആരോഗ്യമേഖലയെ തുറന്നുകാട്ടി വീഡിയോ</title>
		<link>https://www.chandrikadaily.com/agra-shocker-man-made-to-wait-for-ambulance-while-carrying-mothers-oxygen-cylinders-on-shoulder.html</link>
					<comments>https://www.chandrikadaily.com/agra-shocker-man-made-to-wait-for-ambulance-while-carrying-mothers-oxygen-cylinders-on-shoulder.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 07 Apr 2018 15:47:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[adithyanadh]]></category>
		<category><![CDATA[uther pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79048</guid>

					<description><![CDATA[ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്‌സിജന്&#x200d; സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്&#x200d; ആശുപത്രിക്ക് മുന്നില്&#x200d; നില്&#x200d;ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്&#x200d; നിന്ന് വാര്&#x200d;ഡിലേക്ക് മാറാന്&#x200d; ആംബുലന്&#x200d;സ് കാത്തുനില്&#x200d;ക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. രോഗികളെ വാര്&#x200d;ഡിലേക്ക് മാറ്റാന്&#x200d; ആംബുലന്&#x200d;സ് നല്&#x200d;കാറുണ്ടെന്ന് ആശുപത്രി വക്താവ് ഡോ. ശൈലേന്ദ്ര ഛൗധരി പറഞ്ഞു. ഒരു ആംബുലന്&#x200d;സില്&#x200d; രോഗികള്&#x200d; നിറഞ്ഞപ്പോള്&#x200d; അതില്&#x200d; കയറാനാവാതെ [&#8230;]]]></description>
										<content:encoded><![CDATA[<p>ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്‌സിജന്&#x200d; സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്&#x200d; ആശുപത്രിക്ക് മുന്നില്&#x200d; നില്&#x200d;ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്&#x200d; നിന്ന് വാര്&#x200d;ഡിലേക്ക് മാറാന്&#x200d; ആംബുലന്&#x200d;സ് കാത്തുനില്&#x200d;ക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.</p>
<p>രോഗികളെ വാര്&#x200d;ഡിലേക്ക് മാറ്റാന്&#x200d; ആംബുലന്&#x200d;സ് നല്&#x200d;കാറുണ്ടെന്ന് ആശുപത്രി വക്താവ് ഡോ. ശൈലേന്ദ്ര ഛൗധരി പറഞ്ഞു. ഒരു ആംബുലന്&#x200d;സില്&#x200d; രോഗികള്&#x200d; നിറഞ്ഞപ്പോള്&#x200d; അതില്&#x200d; കയറാനാവാതെ നില്&#x200d;ക്കുന്ന യുവാവിന്റെ വീഡിയോ മാധ്യമങ്ങള്&#x200d; വിവാദമാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആരോഗ്യമേഖലയില്&#x200d; യു.പിയെ കണ്ടുപഠിക്കാന്&#x200d; പറഞ്ഞ ആദിത്യനാഥിന്റെ ഭരണത്തില്&#x200d; യു.പിയിലെ ആരോഗ്യമേഖലയുടെ അപര്യാപ്തത തുറന്നുകാട്ടുന്നതാണ് പുതിയ സംഭവം. വികലാംഗനായ ഭര്&#x200d;ത്താവിനെ ചുമന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ ഫോട്ടോ കഴിഞ്ഞ ദിവസം മാധ്യമങ്ങള്&#x200d; പുറത്തുവിട്ടിരുന്നു.<iframe loading="lazy" src="https://www.youtube.com/embed/HmKszn7N4dk" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agra-shocker-man-made-to-wait-for-ambulance-while-carrying-mothers-oxygen-cylinders-on-shoulder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
