<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>v abdurahman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/v-abdurahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 04:49:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>v abdurahman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ട്&#8217;; തെളിവുകള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html</link>
					<comments>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 Oct 2025 04:44:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kaloor stadium]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361214</guid>

					<description><![CDATA[അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌. സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്‍ നിർദേശിക്കുന്നു. അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോണ്&#x200d;സർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയത് വി അബ്ദുറഹ്മാന്റെ നിർദേശ പ്രകാരമെന്നാണ് കണ്ടെത്തൽ. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനല്&#x200d;കിയെന്നും രേഖകളിൽ വ്യക്തമാണ്. കായികവകുപ്പിന്റെ നിർദേശമാണ് പുറത്തുവന്നിരിക്കുന്നത്‌.<br />
സ്റ്റേഡിയം കൈമാറുന്നതിന് കരാർ വേണമെന്ന് കത്തില്&#x200d; നിർദേശിക്കുന്നു.</p>
<p>അതേസമയം, കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.</p>
<p>നവംബർ 17ന് ടീം അർജന്&#x200d;റീന എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ സ്റ്റേഡിയം നവീകരണ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് വ്യാപാരികളുടെ പരാതി. അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും എത്രയും വേഗം നിർമാണം പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സ്റ്റേഡിയം നവീകരണം നവംബർ 30 നകം തന്നെ പൂർത്തിയാക്കി ജിസിഡിഎയ്ക്ക് കൈമാറാൻ സ്പോൺസറോട് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-sports-minister-said-that-kaloor-stadium-was-handed-over-to-the-sponsor-evidence-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയെ കുറിച്ച് ചോദിച്ചു; റിപ്പോർട്ടറുടെ ചെവിയിൽ മറുപടി, പ്രകോപിതനായി മന്ത്രി വി അബ്ദുറഹിമാൻ</title>
		<link>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html</link>
					<comments>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 13:02:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[media]]></category>
		<category><![CDATA[news]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360552</guid>

					<description><![CDATA['നീ കോ- സ്‌പോണ്‍സറോട് ചോദിക്കടാ..' എന്നാണ് മന്ത്രി പറഞ്ഞത്]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൃശൂര്&#x200d;: ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്&#x200d;ട്ടറുടെ തോളില്&#x200d; കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും ആരോപണമുണ്ട്.</p>
<p>&#8216;നീ കോ- സ്‌പോണ്&#x200d;സറോട് ചോദിക്കടാ..&#8217; എന്നാണ് മന്ത്രി പറഞ്ഞത്. സീനുണ്ടാക്കാനാണോ എന്നു ചോദിച്ച് മന്ത്രിക്കൊപ്പമുണ്ടായിരുന്ന മുന്&#x200d;മന്ത്രി എസി മൊയ്തീന്&#x200d; എംഎല്&#x200d;എ ചാനല്&#x200d; മൈക്കുകള്&#x200d; തള്ളിമാറ്റുന്നതും വിഡിയോയില്&#x200d; കാണാം. പിന്നാലെ പൊലീസും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കു നേരേ തിരിഞ്ഞു.</p>
</div>
<p>തൃശൂര്&#x200d; എരുമപ്പെട്ടിയില്&#x200d; സ്‌കൂള്&#x200d; ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാന്&#x200d; എത്തിയപ്പോഴാണ് സംഭവം. വൃത്തികേട് കാണിക്കരുത് എന്നു മന്ത്രിയും എസി മൊയ്തീനും പറയുന്നുണ്ട്. മാധ്യമ പ്രവര്&#x200d;ത്തകരെ പരിപാടിയില്&#x200d; പ്രവേശിപ്പിച്ചുതുമില്ല. നീ എല്ലാത്തിലും കുളം കലക്കാന്&#x200d; നോക്കണ്ടാട്ടോ എന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്റെ ഭീഷണിയും വിഡിയോയില്&#x200d; കേള്&#x200d;ക്കാം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asked-about-messi-minister-v-abdurahman-gets-angry-when-the-reporters-answer-is-in-his-ear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണക്കും രേഖകളുമില്ല; മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ച നാഷണൽ സെക്കുലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
		<link>https://www.chandrikadaily.com/election-commission-says-it-will-cancel-the-recognition-of-the-national-secular-conference-where-v-abdurahman-contested.html</link>
					<comments>https://www.chandrikadaily.com/election-commission-says-it-will-cancel-the-recognition-of-the-national-secular-conference-where-v-abdurahman-contested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Sep 2025 09:40:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355794</guid>

					<description><![CDATA[കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവും കണക്കും സമർപ്പിച്ചില്ലെങ്കിൽ മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ച നാഷണൽ സെക്യൂലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പി.ടി.എ റഹീം പ്രസിഡന്റായ പാർട്ടി മൂന്നുവർഷമായി കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2021-22 മുതലുള്ള കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ നിശ്ചിത ദിവസത്തിനകം കണക്കുകൾ കമീഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ കണക്കുകകൾ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തെരഞ്ഞെടുപ്പ് ചെലവും കണക്കും സമർപ്പിച്ചില്ലെങ്കിൽ മന്ത്രി വി.അബ്ദുറഹിമാൻ മത്സരിച്ച നാഷണൽ സെക്യൂലർ കോൺഫറൻസിന്റെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പി.ടി.എ റഹീം പ്രസിഡന്റായ പാർട്ടി മൂന്നുവർഷമായി കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കൽ നോട്ടീസ് നൽകി.</p>
<p>2021-22 മുതലുള്ള കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ നിശ്ചിത ദിവസത്തിനകം കണക്കുകൾ കമീഷന് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനകവും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനകവും പാർട്ടികൾ കണക്കുകകൾ കമീഷന് സമർപ്പിക്കണം.​</p>
<p>ഈ മാസം 30 ന് മുമ്പ് കണക്ക് ഹാജരാക്കുകയോ, ഒക്ടോബർ മൂന്നിന് നടക്കുന്ന ഹിയറിങ്ങിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ ഹാാജരാകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മൂന്നിന് നടക്കുന്ന ഹിയറിങ്ങില്&#x200d; ഹാജരാകുമെന്ന് പി.ടി.എ റഹീം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-says-it-will-cancel-the-recognition-of-the-national-secular-conference-where-v-abdurahman-contested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html</link>
					<comments>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 11 Aug 2025 14:38:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350129</guid>

					<description><![CDATA[കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്ത‌ാവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു. സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്ത‌ാവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു.</p>
<p>സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാഥമിക ധാരണയായെന്നും പറഞ്ഞിരുന്നു. ലാലിഗയുടെ സ്പോർട്‌സ് മാനേജ്മെൻ്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിൽ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതു ചർച്ച ചെയ്തെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അക്കാര്യങ്ങളെല്ലാം മന്ത്രിയുടെ വെറും പാഴ് വാക്കുകളായി ബാക്കിനിൽക്കുകയാണ്.</p>
<p>പ്രതിഷേധ പന്തുകളി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, സമദ് കണ്ണിയൻ, ഷൗക്കത്തലി പി.കെ, സി.കെ മുസ്തഫ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീർ മുട്ടിൽ, മുനീർ വടകര, ജില്ലാ എം എസ് എഫ് വൈസ് പ്രസിഡൻ്റ് മുബഷിർ കൽപ്പറ്റ, ഷമീർ ഒടുവിൽ, ഷംസുദ്ധീൻ മേപ്പാടി, അജു സിറാജുദ്ധീൻ, അനസ് തന്നാണി എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍&#8217;: മന്ത്രി അബ്ദുറഹ്‌മാന്‍</title>
		<link>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html</link>
					<comments>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Aug 2025 10:54:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349884</guid>

					<description><![CDATA[മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ [&#8230;]]]></description>
										<content:encoded><![CDATA[<p>മെസി വിവാദത്തില്&#x200d; പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്&#x200d;. സംസ്ഥാന സര്&#x200d;ക്കാര്&#x200d; ആരുമായും കരാര്&#x200d; ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്&#x200d; ഒപ്പിട്ടത് സ്പോണ്&#x200d;സര്&#x200d;മാരാണെന്ന് മന്ത്രി പറഞ്ഞു. അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനുമായാണ് കരാര്&#x200d; ഒപ്പുവെച്ചിട്ടുള്ളത്. അവര്&#x200d; തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.</p>
<p>അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-not-responsible-the-sponsor-signed-the-contract-minister-abdurrahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയുടെ വരവ് മുടക്കിയത് സംസ്ഥാന സർക്കാർ; വിമർശനവുമായി എഎഫ്എ ചീഫ് മാർക്കറ്റിങ് ഓഫീസർ</title>
		<link>https://www.chandrikadaily.com/afa-chief-marketing-officer-criticizes-state-government-for-blocking-messis-arrival.html</link>
					<comments>https://www.chandrikadaily.com/afa-chief-marketing-officer-criticizes-state-government-for-blocking-messis-arrival.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Aug 2025 06:10:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349862</guid>

					<description><![CDATA[അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ. കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന കായിക മന്ത്രിക്കെതിരെ അർജന്റീന. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ.</p>
<p>കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ&#x200d;ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.</p>
<p>കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിമന്ത്രി വി അബ്ദു റഹിമാനും സ്പോൺസറും ആവർത്തിക്കുന്നതിനിടെ മെസ്സിപ്പട അമേരിക്കയിലേക്കെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒക്ടോബറിൽ കേരളത്തിൽ എത്താൻ അസൌകര്യമുള്ളതായി അർജന്റീന അറിയിച്ചതായി കായികമന്ത്രി വി അബ്ദു റഹിമാൻ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afa-chief-marketing-officer-criticizes-state-government-for-blocking-messis-arrival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു</title>
		<link>https://www.chandrikadaily.com/sports-ministers-visit-to-spain-cost-rs-1304434.html</link>
					<comments>https://www.chandrikadaily.com/sports-ministers-visit-to-spain-cost-rs-1304434.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Aug 2025 10:57:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[spain]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349699</guid>

					<description><![CDATA[അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അര്&#x200d;ജന്റീന ടീമിനെ കേരളത്തില്&#x200d; എത്തിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്&#x200d; സന്ദര്&#x200d;ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.</p>
<p>അര്&#x200d;ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്&#x200d;സറാണെന്നും സര്&#x200d;ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്&#x200d;, മിഷന്&#x200d; മെസ്സിയുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്&#x200d; തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്&#x200d; അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; അസോസിയേഷനുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്&#x200d; സന്ദര്&#x200d;ശനം. ടീമിന്റെ കേരള സന്ദര്&#x200d;ശനവുമായി സജീവ ചര്&#x200d;ച്ചകള്&#x200d; നടന്നെന്നും ഉടന്&#x200d; എഎഫ്എ പ്രതിനിധികള്&#x200d; കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>എന്നാല്&#x200d; അര്&#x200d;ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്&#x200d; പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്&#x200d; പോയെന്നും ആരുമായാണ് ചര്&#x200d;ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്&#x200d; ഇല്ലെന്നുമെന്ന ചോദ്യങ്ങള്&#x200d; അന്ന് തന്നെ ഉയര്&#x200d;ന്നിരുന്നു. അങ്ങനെ ദുരൂഹതകള്&#x200d; അടങ്ങിയ സ്‌പെയിന്&#x200d; യാത്രക്ക് 1304,434 രൂപ സര്&#x200d;ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്&#x200d; നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്&#x200d;ക്കാര്&#x200d; നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്&#x200d;ശനങ്ങളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-ministers-visit-to-spain-cost-rs-1304434.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍</title>
		<link>https://www.chandrikadaily.com/no-doubt-messi-will-come-repeated-minister-v-abdurahman.html</link>
					<comments>https://www.chandrikadaily.com/no-doubt-messi-will-come-repeated-minister-v-abdurahman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 19 May 2025 05:45:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leo messi]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341739</guid>

					<description><![CDATA[അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.]]></description>
										<content:encoded><![CDATA[<p>മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്&#x200d;ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്&#x200d;. മെസ്സി എത്തുമെന്ന കാര്യത്തില്&#x200d; ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്&#x200d; പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്&#x200d;ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്&#x200d; അല്ലെങ്കില്&#x200d; നവംബറിലായിരിക്കും അര്&#x200d;ജന്റീന ടീം കേരളത്തില്&#x200d; എത്തുകയെന്നും മന്ത്രി പറഞ്ഞു.</p>
<p>എന്നാല്&#x200d;, അര്&#x200d;ജന്റീന ടീം കേരളത്തില്&#x200d; എത്തിയാല്&#x200d; തിരുവനന്തപുരം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്&#x200d;കുന്നതില്&#x200d; ബിസിസിഐക്ക് എതിര്&#x200d;പ്പ്. ഫുട്‌ബോള്&#x200d; മത്സരം നടത്തിയാല്&#x200d; വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്&#x200d;കി. ടീം എത്തിയാല്&#x200d; തിരുവനന്തപുരം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്&#x200d;കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്&#x200d; മന്ത്രി പറഞ്ഞ ദിവസങ്ങളില്&#x200d; തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-doubt-messi-will-come-repeated-minister-v-abdurahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്&#x200d;ന്ന് വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; സ്ഥാനം ടി.കെ ഹംസ രാജിവെച്ചു</title>
		<link>https://www.chandrikadaily.com/tk-hamza-resigned-from-the-post-of-waqf-board-chairman-due-to-differences-with-minister-abdur-rahman.html</link>
					<comments>https://www.chandrikadaily.com/tk-hamza-resigned-from-the-post-of-waqf-board-chairman-due-to-differences-with-minister-abdur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Aug 2023 14:44:32 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Resign]]></category>
		<category><![CDATA[tk hamsa]]></category>
		<category><![CDATA[v abdurahman]]></category>
		<category><![CDATA[WAQFBOARD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267642</guid>

					<description><![CDATA[മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മില്&#x200d; ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനില്&#x200d;ക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ടി.കെ ഹംസ രാജിവെച്ചു. ഒന്നര വര്&#x200d;ഷം കാലാവധി ബാക്കിനില്&#x200d;ക്കെയാണ് രാജി. മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്&#x200d;ന്നാണ് നേരത്തെ രാജിവെച്ചതെന്നാണ് വിവരം. എന്നാല്&#x200d; പ്രായാധിക്യം മൂലമാണ് രാജിയെന്നാണ് ടി.കെ ഹംസ രാവിലെ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞത്.</p>
<p>മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മില്&#x200d; ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനില്&#x200d;ക്കുന്നുണ്ട്. മന്ത്രിതല യോഗങ്ങളില്&#x200d; ടി.കെ ഹംസ പങ്കെടുക്കാത്തത് വിമര്&#x200d;ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്&#x200d;ട്ടി നിര്&#x200d;ദേശപ്രകാരം ഹംസ ചെയര്&#x200d;മാന്&#x200d; സ്ഥാനം രാജിവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tk-hamza-resigned-from-the-post-of-waqf-board-chairman-due-to-differences-with-minister-abdur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നതകള്&#x200d; കാരണം ടി.കെ ഹംസ രാജിവെക്കുന്നു</title>
		<link>https://www.chandrikadaily.com/tk-hamza-resigns-due-to-differences-with-minister-abdur-rahman.html</link>
					<comments>https://www.chandrikadaily.com/tk-hamza-resigns-due-to-differences-with-minister-abdur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 31 Jul 2023 07:17:24 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[resigns]]></category>
		<category><![CDATA[tk hamsa]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267303</guid>

					<description><![CDATA[ഒന്നരവര്&#x200d;ഷം കാലാവധി ബാക്കി നില്&#x200d;ക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്]]></description>
										<content:encoded><![CDATA[<p>വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിര്&#x200d;ന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോര്&#x200d;ഡ് യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവര്&#x200d;ഷം കാലാവധി ബാക്കി നില്&#x200d;ക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോര്&#x200d;ഡില്&#x200d; പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി തമ്മില്&#x200d; ഭിന്നതകള്&#x200d; ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. വിഷയത്തില്&#x200d; പാര്&#x200d;ട്ടി ഇടപെടല്&#x200d; തേടിയിരുന്നെങ്കിലും ടി.കെ ഹംസയെ പാര്&#x200d;ട്ടി കൈ ഒഴിഞ്ഞു എന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ഉള്ള രാജിയിലേക്ക് നയിച്ചത്. മന്ത്രിയുടെ സാന്നിധ്യത്തില്&#x200d; ചേര്&#x200d;ന്ന വഖഫ് ബോര്&#x200d;ഡ് യോഗത്തില്&#x200d; ചെയര്&#x200d;മാന്&#x200d; പങ്കെടുക്കുന്നില്ലെന്ന മിനുട്സുകള്&#x200d; പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തര്&#x200d;ക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tk-hamza-resigns-due-to-differences-with-minister-abdur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
