<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>v muraleedharan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/v-muraleedharan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 28 Jan 2021 06:55:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>v muraleedharan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ധനവില വര്&#x200d;ധന: സംസ്ഥാനസര്&#x200d;ക്കാര്&#x200d; നികുതി കുറയ്ക്കുമോ-വി മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/v-muraleedharan-comment-on-petrol-price-hike.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-comment-on-petrol-price-hike.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 28 Jan 2021 05:01:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[petrol hike]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178119</guid>

					<description><![CDATA[പെട്രോളിയം വിലയുടെ പകുതിയോളം നികുതിയാണ്. ഇത് വിവിധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ചെലഴിക്കുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇന്ധനവിലവര്&#x200d;ധനയില്&#x200d; വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്&#x200d;. പെട്രോള്&#x200d;,ഡീസല്&#x200d; വിലകൂടുന്നതില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെ മാത്രം കുറ്റം പറയേണ്ടെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; പെട്രോളിയം നികുതി കുറയ്ക്കാന്&#x200d; തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.<br />
അന്താരാഷ്ട്ര വിപണിയില്&#x200d; ക്രൂഡ് ഓയില്&#x200d; വിലകുറയുന്നത് മാത്രം അടിസ്ഥാനമാക്കിയല്ല ഇന്ധനവിലയില്&#x200d; മാറ്റംവരുന്നത്. പെട്രോളിയം വിലയുടെ പകുതിയോളം നികുതിയാണ്. ഇത് വിവിധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ചെലഴിക്കുന്നു. സംസ്ഥാനസര്&#x200d;ക്കാരിന് നേരിട്ട് വിലകുറയ്ക്കണമെന്നുണ്ടെങ്കില്&#x200d; നികുതി വേണ്ടെന്ന് വെച്ചാല്&#x200d;മതിയെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-comment-on-petrol-price-hike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം</title>
		<link>https://www.chandrikadaily.com/v-muraleedharan-news-2.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-news-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 01 Dec 2020 09:50:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169947</guid>

					<description><![CDATA[രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം. മംഗലപുരത്ത് ബിജെപി തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്&#x200d;തന്നെ അടുത്തുള്ള ആശുപത്രിയില്&#x200d;നിന്നുള്ള മെഡിക്കല്&#x200d; സംഘമെത്തി കേന്ദ്രമന്ത്രിയെ പരിശോധിച്ചു.</p>
<p>രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.</p>
<p>പ്രാഥമിക പരിശോധനക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഏജന്&#x200d;സിയുടെ അന്വേഷണം ആവശ്യപ്പെട്ടവര്&#x200d; തന്നെ എതിര്&#x200d;ക്കുന്നു; മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം</title>
		<link>https://www.chandrikadaily.com/v-muraleedharan-demands-resignation-of-cm-pinarayi-vijayan-in-gold-smuggling-case.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-demands-resignation-of-cm-pinarayi-vijayan-in-gold-smuggling-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Oct 2020 12:12:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162032</guid>

					<description><![CDATA[കേസ് കേന്ദ്ര ഏജന്&#x200d;സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്&#x200d; കേന്ദ്ര ഏജന്&#x200d;സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്&#x200d;സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്&#x200d; അന്വേഷണം പുരോഗമിക്കുമ്പോള്&#x200d; രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ടവര്&#x200d; തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. ഡല്&#x200d;ഹിയിലെ ബി.ജെ.പി. കേന്ദ്ര ആസ്ഥാനത്ത് വിളിച്ചു ചേര്&#x200d;ത്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്&#x200d;ശനമാണ് ഉന്നയിച്ചത്.</p>
<p>കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; നിലപാട് മാറ്റുകയാണെന്ന് ആരോപിച്ച വി മുരളീധരൻ സ്വര്&#x200d;ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ചു.</p>
<p>കേസില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്&#x200d; വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; പറഞ്ഞു. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി എം.ശിവശങ്കറില്&#x200d; ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേസ് കേന്ദ്ര ഏജന്&#x200d;സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്&#x200d; കേന്ദ്ര ഏജന്&#x200d;സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്&#x200d;സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്&#x200d; അന്വേഷണം പുരോഗമിക്കുമ്പോള്&#x200d; രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ടവര്&#x200d; തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്&#x200d;ക്ക് അന്വേഷണം എത്തിയതിനാലാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്നതെന്നും ഇത് സംസ്ഥാന സര്&#x200d;ക്കാരും സ്വര്&#x200d;ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു. കേസില്&#x200d; തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവന്&#x200d; സംഭവങ്ങളുടെയും ധാര്&#x200d;മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-demands-resignation-of-cm-pinarayi-vijayan-in-gold-smuggling-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മിതാ മേനോന്&#x200d; പങ്കെടുത്തത് ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം; മന്ത്രിക്കൊപ്പം വേദി പങ്കിടുന്ന ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/v-muraleedharan-news.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 09 Oct 2020 12:26:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160228</guid>

					<description><![CDATA[മാധ്യമപ്രവര്&#x200d;ത്തകയായാണ് സ്മിത കോണ്&#x200d;ഫറന്&#x200d;സിന് എത്തിയതെന്നായിരുന്നു മന്ത്രി വി മുരളീധരന്റെ വാദം. ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ ഇത് നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>കൊച്ചി: വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം പി.ആര്&#x200d; മാനേജറായ സ്മിത മേനോന്&#x200d; പങ്കെടുത്ത ഓഷ്യന്&#x200d; റിം അസോസിയേഷന്&#x200d; സമ്മേളനത്തിന്റെ ദ്യശ്യങ്ങള്&#x200d; പുറത്ത്. നയതന്ത്ര സംഘത്തിന്റെ ഭാഗമല്ലാത്ത സ്മിത മേനോന്&#x200d; സമ്മേളനത്തില്&#x200d; പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിക്ക് ഒപ്പം സ്മിത മേനോന്&#x200d; വേദി പങ്കിടുന്ന ദ്യശ്യങ്ങളും പുറത്ത് വരുന്നത്.</p>
<p>ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര പ്രതിനിധി സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്&#x200d; സമ്മേളനത്തില്&#x200d; പങ്കെടുത്തതെന്ന് ഇപ്പോള്&#x200d; പുറത്തു വന്ന ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാണ്. മന്ത്രി ഇരിക്കുന്ന അതേ വേദിയില്&#x200d; മന്ത്രിതല സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്റെയും ഇരിപ്പിടം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ യൂട്യൂബിലാണ് ദൃശ്യങ്ങളുള്ളത്. മാധ്യമപ്രവര്&#x200d;ത്തകയായാണ് സ്മിത കോണ്&#x200d;ഫറന്&#x200d;സിന് എത്തിയതെന്നായിരുന്നു മന്ത്രി വി മുരളീധരന്റെ വാദം. ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ ഇത് നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി മുരളീധരന്റെ വാദം പൊളിയുന്നു; സ്വര്&#x200d;ണം വന്നത് നയതന്ത്ര ബാഗ് വഴി തന്നെ, എന്&#x200d;ഐഎ ചോദ്യം ചെയ്യുമോ?</title>
		<link>https://www.chandrikadaily.com/gold-smuggling-in-diplomatic-bagage.html</link>
					<comments>https://www.chandrikadaily.com/gold-smuggling-in-diplomatic-bagage.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 19 Sep 2020 09:06:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154662</guid>

					<description><![CDATA[മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്&#x200d;സികള്&#x200d; രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ധനമന്ത്രാലയത്തിനു പുറമെ എന്&#x200d;ഐഎയും കോടതിയില്&#x200d; നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സ്വര്&#x200d;ണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്&#x200d; കൂടുതല്&#x200d; വെട്ടിലാകുന്നു. മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്&#x200d;സികള്&#x200d; രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. നയതന്ത്ര ബാഗ് ആയിരുന്നെങ്കില്&#x200d; യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും ഇന്നലത്തെ എന്&#x200d;ഐഎ റിപ്പോര്&#x200d;ട്ടോടെ അപ്രസക്തമാകുന്നു.</p>
<p>&#8221;വാസ്തവത്തില്&#x200d; ഇതൊരു ഡിപ്ലോമാറ്റിക് ബാഗേജ് എന്ന നിലയിലുള്ള പരിരക്ഷയില്&#x200d; പെടുന്നതല്ല. പക്ഷേ, ഒരു ഡിപ്ലോമാറ്റിന് വന്ന കാര്&#x200d;ഗോ എന്ന് മാത്രമേയുള്ളൂ. ഇത് ഔദ്യോഗികമായി അയച്ചതല്ല. ഒരു വ്യക്തി അയച്ചു. ഒരു ഡിപ്ലോമാറ്റിന് വന്ന പാര്&#x200d;സലാണിത്&#8221;, എന്ന് കേന്ദ്രവിദേശകാര്യ വി മുരളീധരന്&#x200d; വിവാദപ്രസ്താവന നടത്തിയത് ജൂലൈ എട്ടിനാണ്. എന്&#x200d;ഐഎ കേസെടുത്തത് ജൂലൈ പത്തിനും.</p>
<p>രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷം എന്&#x200d;ഐഎ ഇന്നലെ നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; ഒരു കാര്യം വ്യക്തമാണ്, സ്വര്&#x200d;ണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴി തന്നെ. നയതന്ത്രബാഗേജ് എന്ന വ്യാജേന കള്ളക്കടത്ത് എന്നല്ല, നയതന്ത്രബാഗ് മറയാക്കി കള്ളക്കടത്ത് എന്ന് തന്നെയാണ് എന്&#x200d;ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. വന്നത് നയതന്ത്രബാഗ് ആണെന്നതില്&#x200d; എന്&#x200d;ഐഎയ്ക്കും സംശയമില്ല. അത് തന്നെയാണ് ഈ കേസിനെ ശക്തമാക്കുന്നതും.</p>
<p>ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്&#x200d; പാര്&#x200d;ലമെന്റില്&#x200d; നല്&#x200d;കിയ ഉത്തരത്തിലും നയതന്ത്ര ബാഗ് എന്ന് സംശയമില്ലാത്ത വിധം ഉപയോഗിക്കുന്നു. ഈ ഉത്തരം പുറത്തുവന്നതിനു ശേഷമുള്ള വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിലും കേന്ദ്രമന്ത്രി, ഇത് നയതന്ത്രബാഗല്ല എന്ന് ആവര്&#x200d;ത്തിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-smuggling-in-diplomatic-bagage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.മുരളീധരന്&#x200d; കേന്ദ്രമന്ത്രിയാകും</title>
		<link>https://www.chandrikadaily.com/v-muralidharan-as-a-central-minister.html</link>
					<comments>https://www.chandrikadaily.com/v-muralidharan-as-a-central-minister.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 30 May 2019 10:41:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128834</guid>

					<description><![CDATA[നിലവില്&#x200d; കേന്ദ്ര മന്ത്രിയായ അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തെ പിന്&#x200d; തള്ളി കേരളത്തില്&#x200d; നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്&#x200d; കേന്ദ്ര മന്ത്രിയാകും. മഹാരാഷ്ട്രയില്&#x200d; നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്&#x200d;. വി മുരളീധരന്&#x200d; ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്&#x200d; കൂടിയാണ് മഹാരാഷ്ട്രയില്&#x200d; നിന്ന് വി മുരളീധരന്&#x200d; രാജ്യസഭയിലേക്ക് എത്തിയത് . കേരളത്തില്&#x200d; നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം.]]></description>
										<content:encoded><![CDATA[
<p>നിലവില്&#x200d; കേന്ദ്ര മന്ത്രിയായ അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തെ പിന്&#x200d; തള്ളി കേരളത്തില്&#x200d; നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്&#x200d; കേന്ദ്ര മന്ത്രിയാകും. മഹാരാഷ്ട്രയില്&#x200d; നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്&#x200d;.<br>
വി മുരളീധരന്&#x200d; ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്&#x200d; കൂടിയാണ് മഹാരാഷ്ട്രയില്&#x200d; നിന്ന് വി മുരളീധരന്&#x200d; രാജ്യസഭയിലേക്ക് എത്തിയത് .<br>
കേരളത്തില്&#x200d; നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്.  അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muralidharan-as-a-central-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമ്മര്&#x200d;ദ്ദത്തിനു മുന്നില്&#x200d; മുട്ടുമടക്കി മുരളീധരന്&#x200d;; എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് നിലപാട്</title>
		<link>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 12:22:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75897</guid>

					<description><![CDATA[തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്&#x200d; നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്&#x200d; .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്&#x200d; തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; പറഞ്ഞതാണ് പാര്&#x200d;ട്ടി നിലപാട്. അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്&#x200d; പറഞ്ഞു. ബി.ഡി.ജെഎസിന് അര്&#x200d;ഹമായ പരിഗണന നല്&#x200d;കി കൂടെ നിര്&#x200d;ത്തുമെന്നും ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു. നേരത്തെ, കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്&#x200d; നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്&#x200d; .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്&#x200d; തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു.</p>
<p>പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; പറഞ്ഞതാണ് പാര്&#x200d;ട്ടി നിലപാട്. അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്&#x200d; പറഞ്ഞു. ബി.ഡി.ജെഎസിന് അര്&#x200d;ഹമായ പരിഗണന നല്&#x200d;കി കൂടെ നിര്&#x200d;ത്തുമെന്നും ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
<p>നേരത്തെ, കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു.</p>
<p>കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു. മുരളീധരനെതിരെ കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തിയതോടെ നിലപാടില്&#x200d; മാറ്റം വരുത്തുകയായിരുന്നു മുരളീധരന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണി പരാമര്&#x200d;ശത്തില്&#x200d; മുരളീധരന്&#x200d; വെട്ടില്&#x200d;; മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ് രംഗത്ത്</title>
		<link>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html</link>
					<comments>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 10:10:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75888</guid>

					<description><![CDATA[കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്&#x200d;. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; മുരളീധരന് മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ട. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്&#x200d; ചെയ്യുന്നത്. ഇത്തരത്തിലുള്ള വര്&#x200d;ഗ്ഗീയവാദികളാണ് ജനങ്ങളെ ബി.ജെ.പിയില്&#x200d; നിന്ന് അകറ്റി നിര്&#x200d;ത്തുന്നതെന്നും റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്&#x200d;. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; മുരളീധരന് മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു.</p>
<p>ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ട. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്&#x200d; ചെയ്യുന്നത്. ഇത്തരത്തിലുള്ള വര്&#x200d;ഗ്ഗീയവാദികളാണ് ജനങ്ങളെ ബി.ജെ.പിയില്&#x200d; നിന്ന് അകറ്റി നിര്&#x200d;ത്തുന്നതെന്നും റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു.</p>
<p>ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞിരുന്നു. മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു. തുടര്&#x200d;ന്നാണ് മുരളീധരനെതിരെ കേരളകോണ്&#x200d;ഗ്രസ്സും ര്ംഗത്തെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം മാണിക്കെതിരായ പരാമര്&#x200d;ശം; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം</title>
		<link>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html</link>
					<comments>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 09:53:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75880</guid>

					<description><![CDATA[തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം. കൊല്ലത്ത് ചേര്&#x200d;ന്ന ബി.ജെ.പി കോര്&#x200d;കമ്മിറ്റിയില്&#x200d; വി.മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറയുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം. കൊല്ലത്ത് ചേര്&#x200d;ന്ന ബി.ജെ.പി കോര്&#x200d;കമ്മിറ്റിയില്&#x200d; വി.മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു.</p>
<p>മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറയുകയായിരുന്നു.</p>
<p>കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര സര്&#x200d;ക്കാറിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയതിന് ഗവര്&#x200d;ണറെ പ്രശംസിച്ച് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html</link>
					<comments>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Jan 2018 13:41:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kerala assembly]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66268</guid>

					<description><![CDATA[തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; കേന്ദ്രത്തിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയ ഗവര്&#x200d;ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്&#x200d;ണര്&#x200d;, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്&#x200d;വാഹക സമിതി അംഗം വി. മുരളീധരന്&#x200d; പറഞ്ഞു. സംസ്ഥാന സര്&#x200d;ക്കാരിന്റെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്&#x200d;ണറുടെ അവകാശം ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ഗവര്&#x200d;ണര്&#x200d; ചെയ്തത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; കേന്ദ്രത്തിനെതിരായ പരാമര്&#x200d;ശം ഒഴിവാക്കിയ ഗവര്&#x200d;ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്&#x200d;ണര്&#x200d;, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്&#x200d;വാഹക സമിതി അംഗം വി. മുരളീധരന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്&#x200d;ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്&#x200d;ണറുടെ അവകാശം ഉയര്&#x200d;ത്തിപ്പിടിക്കുകയാണ് ഗവര്&#x200d;ണര്&#x200d; ചെയ്തത്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്&#x200d;ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്&#x200d;ണര്&#x200d; സ്ഥാനത്തെ തരംതാഴ്ത്താനുള്ള സംസ്ഥാന സര്&#x200d;ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്&#x200d;ക്കാരിനെതിരായ പരാമര്&#x200d;ശങ്ങള്&#x200d;. സര്&#x200d;ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്&#x200d;ണര്&#x200d; കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്&#x200d;ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/customary-address-governor-talk-in-kerala-assembly-bjp-support.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
