<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VALAYAR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/valayar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 05 Mar 2025 13:59:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VALAYAR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാളയാര്&#x200d;കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്&#x200d; കേസുകളില്&#x200d; പ്രതി ചേര്&#x200d;ത്ത് സിബിഐ</title>
		<link>https://www.chandrikadaily.com/walayarkase-cbi-makes-mother-and-stepfather-accused-in-more-cases.html</link>
					<comments>https://www.chandrikadaily.com/walayarkase-cbi-makes-mother-and-stepfather-accused-in-more-cases.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Mar 2025 13:59:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[girls]]></category>
		<category><![CDATA[news]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332632</guid>

					<description><![CDATA[അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്&#x200d; കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്.]]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d; പീഡനക്കേസില്&#x200d; പെണ്&#x200d;കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്&#x200d; കേസുകളില്&#x200d; പ്രതികളാക്കി സി.ബി.ഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്&#x200d; കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്.</p>
<p>നേരത്തെ കോടതിയില്&#x200d; സിബിഐ ആറുകുറ്റപത്രങ്ങള്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്&#x200d;ത്താണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്&#x200d; കേസുകളില്&#x200d; പ്രതി ചേര്&#x200d;ക്കുന്നത്.</p>
<p>കുട്ടികളുടെ മരണത്തില്&#x200d; ഇരുവര്&#x200d;ക്കും പങ്കുള്ളതിന്റെ തെളിവുകള്&#x200d; ലഭിച്ചതായി സിബിഐ അഭിഭാഷകന്&#x200d; പിയേഴ്‌സ് മാത്യു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്&#x200d;ത്തത്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്&#x200d;ക്കും എതിരാണ്. പ്രതികള്&#x200d;ക്ക് സമയന്&#x200d;സ് അയക്കുന്ന കാര്യം 25-ന് കോടതി പരിഗണിക്കും.</p>
<p>2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്&#x200d; 13 വയസ്സുകാരിയെയും മാര്&#x200d;ച്ചില്&#x200d; ഒന്&#x200d;പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്&#x200d; കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>മൂത്ത കുട്ടിയുടെ മരണത്തില്&#x200d; അട്ടപ്പള്ളം സ്വദേശി വി. മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസ്സുകാരന്&#x200d; എന്നിവരാണ് പ്രതികള്&#x200d;. അനുജത്തിയുടെ മരണത്തില്&#x200d; വലിയ മധുവും ആദ്യകേസിലുള്&#x200d;പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayarkase-cbi-makes-mother-and-stepfather-accused-in-more-cases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; പെണ്&#x200d;കുട്ടികളുടെ മരണം; ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ</title>
		<link>https://www.chandrikadaily.com/death-of-walayar-girls-cbi-may-have-committed-suicide.html</link>
					<comments>https://www.chandrikadaily.com/death-of-walayar-girls-cbi-may-have-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Feb 2025 05:34:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329138</guid>

					<description><![CDATA[മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്&#x200d; പെണ്&#x200d;കുട്ടികള്&#x200d; ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്.</p>
<p>അതേസമയം കൊലപ്പെടുത്തിയതിനു ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്&#x200d; പറയുന്നു. എന്നാല്&#x200d; ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്&#x200d; നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.</p>
<p>പോസ്റ്റ്മോര്&#x200d;ട്ടത്തിലെ കണ്ടെത്തലുകളില്&#x200d; പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് സര്&#x200d;ജന്റെ റിപ്പോര്&#x200d;ട്ടും സിബിഐ കുറ്റപത്രത്തില്&#x200d; വ്യകത്മാക്കുന്നു. &#8216;കുറ്റം നടന്ന സ്ഥലം, ഇന്&#x200d;ക്വസ്റ്റ് ഫോട്ടോകള്&#x200d;, പോസ്റ്റ്മോര്&#x200d;ട്ടം കണ്ടെത്തലുകള്&#x200d;, അനുബന്ധ റിപ്പോര്&#x200d;ട്ടുകള്&#x200d;, എന്നിവ പരിശോധിച്ച ഫോറന്&#x200d;സിക് സര്&#x200d;ജന്റെ നിഗമനം മരണം തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നുവെന്നായിരുന്നു&#8217;വെന്നും കുറ്റപത്രത്തില്&#x200d; സൂചിപ്പിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-walayar-girls-cbi-may-have-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാറില്&#x200d; കാട്ടാന ആക്രമണം; കര്&#x200d;ഷകന് പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/wildcat-attack-in-walayar-the-farmer-was-injured.html</link>
					<comments>https://www.chandrikadaily.com/wildcat-attack-in-walayar-the-farmer-was-injured.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 25 Jan 2025 01:15:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[VALAYAR]]></category>
		<category><![CDATA[wild elephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327239</guid>

					<description><![CDATA[കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്&#x200d;ഷകന് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>വാളയാറില്&#x200d; കാട്ടാന ആക്രമണത്തില്&#x200d; കര്&#x200d;ഷകന് പരിക്കേറ്റു. കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്&#x200d;ഷകന് പരിക്കേറ്റു. വാളയാര്&#x200d; സ്വദേശിയായ വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലര്&#x200d;ച്ചെയായിരുന്നു സംഭവം.</p>
<p>പരിക്കേറ്റ വിജയനെ തൃശൂര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. കൃഷിസ്ഥലത്തേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയതായിരുന്നു വിജയന്&#x200d;. എന്നാല്&#x200d; കാട്ടാന ഇയാള്&#x200d;ക്കു നേരെ തിരിയുകയായിരുന്നു. പെട്ടെന്ന് കാട്ടാന വിജയനെ തിരികെ ഓടിക്കുകയായിരുന്നു. നാട്ടുകാര്&#x200d; ചേര്&#x200d;ന്നാണ് വിജയനെ ആശുപത്രിയില്&#x200d; എത്തിച്ചത്.</p>
<p>അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമാണോയെന്ന കാര്യത്തില്&#x200d; വ്യക്തതയില്ല. കാട്ടാന സ്ഥിരം എത്താറുള്ള സ്ഥലം കൂടിയാണ് ഇവിടെയെന്ന് നാട്ടുകര്&#x200d; പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്തേക്ക് കാട്ടാനകള്&#x200d; കൂട്ടത്തോടെ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായും പറയുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wildcat-attack-in-walayar-the-farmer-was-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാറിലെ സമരപ്പന്തല്&#x200d;; എംഎസ്എഫ് പ്രതിനിധി സംഘം സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/msf-leaders-visited-valayar-strike-centre.html</link>
					<comments>https://www.chandrikadaily.com/msf-leaders-visited-valayar-strike-centre.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 27 Oct 2020 13:46:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164606</guid>

					<description><![CDATA['ഉത്തര്&#x200d;പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്&#x200d;കുട്ടിക്കും കുടുംബത്തിനുമുണ്ടായ സമാനമായ അനുഭവങ്ങളാണ് വാളയാറിലെ പെണ്&#x200d;കുട്ടിക്കും കുടുംബത്തിനുമുണ്ടായത്']]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d;: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നീതി ഉറപ്പ് നല്&#x200d;കി ഒരു വര്&#x200d;ഷം കഴിഞ്ഞിട്ടും നീതിക്ക് വേണ്ടി വാളയാര്&#x200d; പെണ്&#x200d;കുട്ടികളുടെ മാതാപിതാക്കള്&#x200d; നടത്തുന്ന സത്യാഗ്രഹ സമര പന്തല്&#x200d; കേരള സര്&#x200d;ക്കാറിന്റെ അനീതിയുടെ നേര്&#x200d;ചിത്രമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞു. മുഖ്യമന്ത്രി വാക്ക് പാലിക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് വാളയാര്&#x200d; പെണ്&#x200d;കുട്ടികളുടെ മാതാപിതാക്കള്&#x200d; വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമര പന്തലില്&#x200d; എംഎസ്എഫിന്റെ ഐക്യദാര്&#x200d;ഢ്യമര്&#x200d;പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഉത്തര്&#x200d;പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്&#x200d;കുട്ടിക്കും കുടുംബത്തിനുമുണ്ടായ സമാനമായ അനുഭവങ്ങളാണ് വാളയാറിലെ പെണ്&#x200d;കുട്ടിക്കും കുടുംബത്തിനുമുണ്ടായത്. യുപി മുഖ്യമന്ത്രി യോഗിയുടെ അതേ നിലപാടാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. സിപിഎം പ്രവര്&#x200d;ത്തകരായ പ്രതികളെ സംരക്ഷിക്കുന്ന സര്&#x200d;ക്കാര്&#x200d; സമീപനം പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>വാളയാര്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് നീതി ആവശ്യപ്പെട്ട് മാതാപിതാക്കള്&#x200d; നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്&#x200d;ഢ്യമര്&#x200d;പ്പിച്ച് സംസ്ഥാനത്തെ മുഴുവന്&#x200d; നിയോജക മണ്ഡല കേന്ദ്രങ്ങളിലും സംഗമങ്ങള്&#x200d; ഇന്നലെ നടന്നിരുന്നു.<br />
എംഎസ്എഫ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ലത്തീഫ് തുറയൂര്&#x200d;, ഭാരവാഹികളായ അഷ്ഹര്&#x200d; പെരുമുക്ക്, പിപി ഷൈജല്&#x200d;, റംഷാദ് പള്ളം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിലാല്&#x200d; മുഹമ്മദ്, കബീര്&#x200d; മുതുപറമ്പ്, അഫ്‌നാസ് ചോറോട്, ആസിം ആളത്ത്, വിഎ വഹാബ് പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-leaders-visited-valayar-strike-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ വാക്ക് ചതി; കാലുപിടിപ്പിച്ച പുന്നല വഞ്ചിച്ചു: ആരോപണവുമായി വാളയാറിലെ അമ്മ</title>
		<link>https://www.chandrikadaily.com/valayar-mom-statment.html</link>
					<comments>https://www.chandrikadaily.com/valayar-mom-statment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 25 Oct 2020 05:25:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164095</guid>

					<description><![CDATA[വനിതാ സെല്ലില്&#x200d;നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്&#x200d; മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്&#x200d; കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും 'പെണ്&#x200d;കുട്ടികള്&#x200d; മരിച്ചു തൂങ്ങിനില്&#x200d;ക്കുന്നു' എന്നാണു രേഖപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: വാളയാര്&#x200d; കേസിലെ യഥാര്&#x200d;ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്&#x200d; വേണ്ട നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്&#x200d;കിയ വാക്ക് യാതൊരു വിലയുമില്ലാത്ത ചതിയായി മാറിയെന്നും മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ച കെപിഎംഎസ് ജനറല്&#x200d; സെക്രട്ടറി പുന്നല ശ്രീകുമാര്&#x200d; വഞ്ചിച്ചെന്നും മരിച്ച കുട്ടികളുടെ അമ്മ.</p>
<p>പുനരന്വേഷണ ഉത്തരവിറങ്ങും മുന്&#x200d;പു കേസ് വീണ്ടും അട്ടിമറിക്കാന്&#x200d; പൊലീസ് ശ്രമിക്കുകയാണ്. വനിതാ സെല്ലില്&#x200d;നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്&#x200d; മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്&#x200d; കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും &#8216;പെണ്&#x200d;കുട്ടികള്&#x200d; മരിച്ചു തൂങ്ങിനില്&#x200d;ക്കുന്നു&#8217; എന്നാണു രേഖപ്പെടുത്തിയത്.</p>
<p>മൊഴി രേഖപ്പെടുത്തുമ്പോള്&#x200d; ഉദ്യോഗസ്ഥര്&#x200d; അവരുടെ പേരും ഫോണ്&#x200d; നമ്പറും എഴുതിയിരുന്നില്ല. മൊഴിയെടുക്കുന്ന തീയതിയും രേഖപ്പെടുത്തിയില്ലെന്നതു ദുരൂഹമാണ്. കേസില്&#x200d; പ്രബലനായൊരു ആറാം പ്രതി കൂടി ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണു പൊലീസിന്റെ നീക്കങ്ങളെന്നും അവര്&#x200d; പറഞ്ഞു.</p>
<p>പൊലീസ് തങ്ങളെ ജീവിക്കാന്&#x200d; സമ്മതിക്കാത്ത അവസ്ഥയാണ്. കേസ് അട്ടിമറിക്കുന്നതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്&#x200d;ക്കു സ്ഥാനക്കയറ്റം നല്&#x200d;കിയ സര്&#x200d;ക്കാര്&#x200d;, യഥാര്&#x200d;ത്ഥ പ്രതികളെ പുറത്തു കൊണ്ടുവരുമെന്നു തങ്ങള്&#x200d;ക്കു നല്&#x200d;കിയ വാക്കു പാലിച്ചില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/valayar-mom-statment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; കേസ്;കൊലപാതകമെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്&#x200d; നിന്ന് ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/valayar-case-police-misbehaveing.html</link>
					<comments>https://www.chandrikadaily.com/valayar-case-police-misbehaveing.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 30 Oct 2019 07:30:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[girls]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143249</guid>

					<description><![CDATA[വാളയാര്&#x200d; കേസിന്റെ തുടക്കം മുതല്&#x200d; അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്&#x200d; തെളിവുകള്&#x200d; പുറത്ത്. വാളയാറില്&#x200d; മരിച്ച പെണ്&#x200d;കുട്ടികളില്&#x200d; ഇളയ കുട്ടിയുടെ ശരീരത്തില്&#x200d; മുറിവുകളുണ്ടായിരുന്നുവെന്ന ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയില്&#x200d; എത്തിയില്ല. സഹോദരിമാരില്&#x200d; ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്&#x200d;സിക് സര്&#x200d;ജന്റെ നിര്&#x200d;ദ്ദേശം തള്ളിയിരുന്നു. ഇളയമകളുടേത് കൊലപാതകം എന്ന് മാതാപിതാക്കള്&#x200d; പൊലീസിന് മൊഴിയും സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; ഈ മൊഴി കുറ്റപത്രത്തില്&#x200d; എങ്ങുമില്ല. കൊലപാതക സാധ്യതകള്&#x200d; അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്&#x200d; പരിശോധിച്ചതായും കുറ്റപത്രത്തില്&#x200d; ഇല്ല. മൂത്ത കുട്ടി മരിച്ചത് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>വാളയാര്&#x200d; കേസിന്റെ തുടക്കം മുതല്&#x200d; അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്&#x200d; തെളിവുകള്&#x200d; പുറത്ത്. വാളയാറില്&#x200d; മരിച്ച പെണ്&#x200d;കുട്ടികളില്&#x200d; ഇളയ കുട്ടിയുടെ  ശരീരത്തില്&#x200d; മുറിവുകളുണ്ടായിരുന്നുവെന്ന ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയില്&#x200d; എത്തിയില്ല. സഹോദരിമാരില്&#x200d; ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്&#x200d;സിക് സര്&#x200d;ജന്റെ  നിര്&#x200d;ദ്ദേശം തള്ളിയിരുന്നു. </p>



<p>ഇളയമകളുടേത് കൊലപാതകം എന്ന് മാതാപിതാക്കള്&#x200d; പൊലീസിന് മൊഴിയും സമര്&#x200d;പ്പിച്ചിരുന്നു. എന്നാല്&#x200d; ഈ മൊഴി കുറ്റപത്രത്തില്&#x200d; എങ്ങുമില്ല. കൊലപാതക സാധ്യതകള്&#x200d; അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്&#x200d; പരിശോധിച്ചതായും കുറ്റപത്രത്തില്&#x200d; ഇല്ല. മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോള്&#x200d; മധുവെന്ന ആള്&#x200d; വീട്ടില്&#x200d; ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം അമ്മ പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മൂത്ത പെണ്&#x200d;കുട്ടി മരിച്ച ദിവസം രണ്ട് പേര്&#x200d; മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെണ്&#x200d;കുട്ടിയുടെ വെളിപ്പെടുത്തല്&#x200d; കുറ്റപത്രത്തില്&#x200d; രേഖപ്പെടുത്തിയില്ല. പൊലീസിന് വാളയാര്&#x200d; പ്രതികളുമായുള്ള ഒത്തുകളിയുടെ കൂടുതല്&#x200d; തെളിവുകളാണ് ഇപ്പോള്&#x200d; പുറത്ത് വന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/valayar-case-police-misbehaveing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാറില്&#x200d; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്&#x200d; പരിശോധന: കേരളത്തിലേക്ക് കടത്തിയ 4000 കിലോ രാസവസ്തുക്കള്&#x200d; പ്രയോഗിച്ച മത്സ്യം പിടികൂടി</title>
		<link>https://www.chandrikadaily.com/formalin-used-fish-caught-in-valayar-checkpost.html</link>
					<comments>https://www.chandrikadaily.com/formalin-used-fish-caught-in-valayar-checkpost.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 06:51:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91391</guid>

					<description><![CDATA[വാളയാര്&#x200d;: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്&#x200d; രാസവസ്തുക്കള്&#x200d; പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്&#x200d;ത്തിയായ വാളയാര്&#x200d; ചെക്‌പോസ്റ്റില്&#x200d; വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്&#x200d;ക്ക് കാരണമായേക്കാവുന്ന ഫോര്&#x200d;മാലിന്&#x200d; രാസവസ്തുക്കളാണ് ഈ മത്സ്യങ്ങളില്&#x200d; പ്രയോഗിച്ചിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മോര്&#x200d;ച്ചറിയില്&#x200d; മൃതദേഹം അഴുകാതിരിക്കാന്&#x200d; ഉപയോഗിക്കുന്ന രാസ വസ്തുവാണ് ഫോര്&#x200d;മാലിന്&#x200d; നേരത്തെ സംസ്ഥാനത്തെ മത്സ്യ മാര്&#x200d;ക്കറ്റുകളില്&#x200d; മീനിന് മുകളില്&#x200d; മാരകമായ രാസവസ്തു വിതരണം ചെയ്യുന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാളയാര്&#x200d; ചെക്‌പോസ്റ്റില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d;: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്&#x200d; രാസവസ്തുക്കള്&#x200d; പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്&#x200d;ത്തിയായ വാളയാര്&#x200d; ചെക്‌പോസ്റ്റില്&#x200d; വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്&#x200d;ക്ക് കാരണമായേക്കാവുന്ന ഫോര്&#x200d;മാലിന്&#x200d; രാസവസ്തുക്കളാണ് ഈ മത്സ്യങ്ങളില്&#x200d; പ്രയോഗിച്ചിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മോര്&#x200d;ച്ചറിയില്&#x200d; മൃതദേഹം അഴുകാതിരിക്കാന്&#x200d; ഉപയോഗിക്കുന്ന രാസ വസ്തുവാണ് ഫോര്&#x200d;മാലിന്&#x200d;</p>
<p>നേരത്തെ സംസ്ഥാനത്തെ മത്സ്യ മാര്&#x200d;ക്കറ്റുകളില്&#x200d; മീനിന് മുകളില്&#x200d; മാരകമായ രാസവസ്തു വിതരണം ചെയ്യുന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാളയാര്&#x200d; ചെക്‌പോസ്റ്റില്&#x200d; മിന്നല്&#x200d; പരിശോധന നടത്തിയത്. ആന്ധ്രയില്&#x200d; നിന്ന് കേരളത്തിലേക്ക് കടത്തിയ ചെമ്മീന്&#x200d; ലോഡാണ് ഈ പരിശോധനയില്&#x200d; പിടിയിലായത്. എറണാകുളത്തേക്കുളള 4000 കിലോ മത്സ്യമാണ് വാളയാറില്&#x200d; മത്സ്യമാണ് പിടികൂടിയത്േ. അതേസമയം ഇത്തരം 40 ഓളം മത്സ്യത്തിന്റെ ലോഡുകള്&#x200d; കേരളത്തിലേക്ക് എത്തിച്ചതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/formalin-used-fish-caught-in-valayar-checkpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാറിലെ സഹോദരിമാരുടെ മരണം; അയല്‍വാസിയായ 17 വയസ്സുകാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/valayar-arrested.html</link>
					<comments>https://www.chandrikadaily.com/valayar-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Apr 2017 11:09:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VALAYAR]]></category>
		<category><![CDATA[valayar girls death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26420</guid>

					<description><![CDATA[വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്‍വാസിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമ്മയുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തുക്കളും നേരത്തെ അറസ്റ്റിലായിരുന്നു. വാളയാറില്‍ ഒന്നരമാസത്തിനിടെയാണ് രണ്ട് പെണ്‍കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 11വയസ്സുള്ള മൂത്ത കുട്ടി മരിച്ച് ഒന്നരമാസം തികയുമ്പോഴാണ് അനിയത്തിയും മരിക്കുന്നത്. പെണ്‍കുട്ടികള്‍ രണ്ടുപേരും ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മനോവിഷമം [&#8230;]]]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d;: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്&#x200d; ഒരാള്&#x200d;കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്&#x200d;വാസിയാണ് സംഭവത്തില്&#x200d; അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്&#x200d; അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്&#x200d;കുട്ടികളേയും ഇയാള്&#x200d; ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.</p>
<p>അമ്മയുടെ ബന്ധുക്കളും പിതാവിന്റെ സുഹൃത്തുക്കളും നേരത്തെ അറസ്റ്റിലായിരുന്നു. വാളയാറില്&#x200d; ഒന്നരമാസത്തിനിടെയാണ് രണ്ട് പെണ്&#x200d;കുട്ടികളും ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ചത്. 11വയസ്സുള്ള മൂത്ത കുട്ടി മരിച്ച് ഒന്നരമാസം തികയുമ്പോഴാണ് അനിയത്തിയും മരിക്കുന്നത്. പെണ്&#x200d;കുട്ടികള്&#x200d; രണ്ടുപേരും ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പറയുന്നു. എന്നാല്&#x200d; മനോവിഷമം മൂലം പെണ്&#x200d;കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു പോലീസ്. പിന്നീട് അനിയത്തിയും ആത്മഹത്യ ചെയ്തതോടെയാണ് സംഭവം വിവാദമാകുന്നത്. തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്&#x200d; പിടിയിലാകുന്നത്.</p>
<p>അമ്മയുടെ സഹോദരിയുടെ മകന്&#x200d; മധുവും അയല്&#x200d;വാസി പ്രദീപ് കുമാറും അമ്മയുടെ മറ്റൊരു ബന്ധുവായ മധുവും പിതാവിന്റെ സുഹൃത്ത് ഇടുക്കി രാജക്കാട്ട് സ്വദേശിയായ ഷിബുവും നേരത്തെ അറസ്റ്റിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/valayar-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആത്മഹത്യ ചെയ്യാന്‍ കാരണം മോശം കൂട്ടുക്കെട്ട്&#8217;; മിഷേലിനെയും വാളയാര്‍ പെണ്‍കുട്ടികളെയും അധിക്ഷേപിച്ച് ഡിവൈഎഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/dyfi-leader.html</link>
					<comments>https://www.chandrikadaily.com/dyfi-leader.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Mar 2017 09:55:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mishel shaji]]></category>
		<category><![CDATA[VALAYAR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22680</guid>

					<description><![CDATA[കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ആഞ്ഞടിച്ചത്. മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യാന്‍ കാരണം കൊച്ചിയിലെ മോശം കൂട്ടുക്കെട്ടില്‍ പെട്ടതിനാലാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ കണ്ടെത്തല്‍. വാളയാറിലെ സഹോദരിമാരില്‍ മൂത്തവള്‍ കൊല്ലപ്പെട്ടത് വീടിനടുത്തു താമസിച്ച ബന്ധു കാരണമാണെന്ന് കണ്ടെത്തിയിട്ടും ഇളയ സഹോദരിക്ക് കൂടുതല്‍ സംരക്ഷണം നല്‍കാത്തതു കൊണ്ടാണ് രണ്ടാമത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വാളയാറില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടിയെയും സിഎ വിദ്യാര്&#x200d;ത്ഥിനി മിഷേല്&#x200d; ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ് റോബര്&#x200d;ട്ട് ജോര്&#x200d;ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്&#x200d;ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്&#x200d; ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്&#x200d;ട്ട് മരിച്ച പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ ആഞ്ഞടിച്ചത്. മിഷേല്&#x200d; ഷാജി ആത്മഹത്യ ചെയ്യാന്&#x200d; കാരണം കൊച്ചിയിലെ മോശം കൂട്ടുക്കെട്ടില്&#x200d; പെട്ടതിനാലാണെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ കണ്ടെത്തല്&#x200d;. വാളയാറിലെ സഹോദരിമാരില്&#x200d; മൂത്തവള്&#x200d; കൊല്ലപ്പെട്ടത് വീടിനടുത്തു താമസിച്ച ബന്ധു കാരണമാണെന്ന് കണ്ടെത്തിയിട്ടും ഇളയ സഹോദരിക്ക് കൂടുതല്&#x200d; സംരക്ഷണം നല്&#x200d;കാത്തതു കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. രണ്ടു കുട്ടികളുടെയും മരണത്തിനു കാരണം മാതാപിതാക്കളുടെ ശ്രദ്ധകുറവ് മൂലമാണെന്ന് റോബര്&#x200d;ട്ട് കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി വരുത്തുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്&#x200d;ക്കാറിന്റേത് ആക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.<br />
മിഷേലിനും വാളയാറിലെ പെണ്&#x200d;കുട്ടികള്&#x200d;ക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം. വാളയാര്&#x200d; വിഷയത്തിലും മിഷേലിന്റെ മരണത്തിലും പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. ഇതേത്തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; നേരിട്ട് ഇടപ്പെട്ടിരുന്നു.<br />
റോബര്&#x200d;ട്ടിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സര്&#x200d;ക്കാറിനെ ന്യായീകരിച്ച് പെണ്&#x200d;കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ് റോബര്&#x200d;ട്ട് ചെയ്തതെന്ന് പരക്കെ ആക്ഷേപമുണ്ട്.<br />
<span style="text-decoration: underline;"><strong> റോബര്&#x200d;ട്ട് ജോര്&#x200d;ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം ഇങ്ങനെ:</strong></span></p>
<p><span style="color: #ff0000;"><em>വാളയാറിലെ പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ&#8230; &#8216;ആ വീട്ടില്&#x200d; താമസിക്കുന്ന ബന്ധു&#8217;. ഇവന്&#x200d; നാലു വര്&#x200d;ഷമായി അവിടെ താമസിക്കുന്നു. പെണ്&#x200d;കുട്ടികളുടെ മാതാപിതാക്കള്&#x200d; കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്&#x200d; പൊലീസിനും സര്&#x200d;ക്കാരിനും കുറ്റം.</em></span><br />
<span style="color: #ff0000;"><em> മിഷേല്&#x200d; ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുക്കെട്ടില്&#x200d;പെട്ടു. അതല്ലേ സത്യം. കുറ്റം ആര്&#x200d;ക്കാ, സര്&#x200d;ക്കാരിന്. എനിക്കതില്&#x200d; വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കേണ്ട കാര്യമില്ല.</em></span></p>
<p>കേരളത്തിലെ സഹോദരിമാരെ സംരക്ഷിക്കാന്&#x200d; രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം നടപ്പില്&#x200d;വരുത്തേണ്ട കണ്ണൂരിലെ പ്രധാന നേതാവാണ് മരിച്ച പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇരുകേസുകളിലും അന്വേഷണസംഘം ഒരു നിഗമനത്തിലെത്തും മുമ്പാണ് ഡിവൈഎഫ്‌ഐ നേതാവ് കുറ്റക്കാരെയും കാരണവും നിരത്തി പോസ്റ്റിട്ടിരിക്കുന്നത്.<br />
എസ്എഫ്‌ഐയുടെ മുന്&#x200d; കണ്ണൂര്&#x200d; ജില്ലാ ഭാരവാഹിയാണ് റോബര്&#x200d;ട്ട്. കണ്ണൂര്&#x200d; യൂണിവേഴ്‌സിറ്റി യൂണിയന്&#x200d; ചെയര്&#x200d;മാനായും റോബര്&#x200d;ട്ട് പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.എസ്. വാളയാറിലെ കുട്ടികളുടെ വീട്ടില്‍; പോലീസിന് രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/vs-against-achuthanandan.html</link>
					<comments>https://www.chandrikadaily.com/vs-against-achuthanandan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Mar 2017 05:53:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VALAYAR]]></category>
		<category><![CDATA[vs achuthanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22224</guid>

					<description><![CDATA[വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ വി.എസ്.അച്ചുതാനന്ദന്‍ സന്ദര്‍ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. അല്‍പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്‍ എത്തുന്നത്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. അന്വേഷണം കാര്യക്ഷമമായ രീതിയില്‍ നടക്കുന്നില്ല. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ പേരുദോഷത്തിനേ ഇടവരുത്തുകയുള്ളൂവെന്നും സ്ഥലം എം.എല്‍.എ കൂടിയായ വി.എസ് പറഞ്ഞു. കുട്ടികളുടെ മരണത്തിന് കാരണമായ കൊടുംകുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കുട്ടികളുടെ അമ്മയും വി.എസിനോട് [&#8230;]]]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d;: വാളയാറില്&#x200d; ദുരൂഹസാഹചര്യത്തില്&#x200d; കൊല്ലപ്പെട്ട പെണ്&#x200d;കുട്ടികളുടെ വീട്ടില്&#x200d; വി.എസ്.അച്ചുതാനന്ദന്&#x200d; സന്ദര്&#x200d;ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>അല്&#x200d;പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്&#x200d; എത്തുന്നത്. മരിച്ച പെണ്&#x200d;കുട്ടികളുടെ കുടുംബത്തെ സന്ദര്&#x200d;ശിച്ച് കേസില്&#x200d; പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് പ്രതികള്&#x200d;ക്കൊപ്പമാണ്. അന്വേഷണം കാര്യക്ഷമമായ രീതിയില്&#x200d; നടക്കുന്നില്ല. പോലീസിന്റെ ഇത്തരത്തിലുള്ള നടപടികള്&#x200d; പേരുദോഷത്തിനേ ഇടവരുത്തുകയുള്ളൂവെന്നും സ്ഥലം എം.എല്&#x200d;.എ കൂടിയായ വി.എസ് പറഞ്ഞു. കുട്ടികളുടെ മരണത്തിന് കാരണമായ കൊടുംകുറ്റവാളികളെ നിയമത്തിനുമുന്നില്&#x200d; കൊണ്ടുവരണമെന്ന് കുട്ടികളുടെ അമ്മയും വി.എസിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇന്ന് വാളയാറിലെത്തി കുട്ടികളുടെ വീട് സന്ദര്&#x200d;ശിക്കും.</p>
<p>കേസില്&#x200d; നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കുട്ടികളുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-against-achuthanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
