<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VANITHA MATHIL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vanitha-mathil/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Mar 2019 05:20:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VANITHA MATHIL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ മതില്&#x200d;; ചെലവ് വെളിപ്പെടുത്താതെ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html</link>
					<comments>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Mar 2019 05:18:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121599</guid>

					<description><![CDATA[കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്&#x200d; ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്&#x200d;വ്വ പിന്തുണയും നല്&#x200d;കിയ ഇടത് സര്&#x200d;ക്കാര്&#x200d;, ഇതിനായി ചെലവിട്ട കണക്കുകള്&#x200d; വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ മറുപടി നല്&#x200d;കാതെ ഒഴിഞ്ഞു മാറുകയാണ് സര്&#x200d;ക്കാര്&#x200d;. സര്&#x200d;ക്കാര്&#x200d; നേതൃത്വത്തില്&#x200d; നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്&#x200d; അധികാരദുര്&#x200d;വിനിയോഗമാണെന്ന ആക്ഷേപം ഉയര്&#x200d;ന്നപ്പോള്&#x200d;, ഖജനാവില്&#x200d; നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>കെ.അനസ്</strong><br> തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്&#x200d; ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്&#x200d;വ്വ പിന്തുണയും നല്&#x200d;കിയ ഇടത് സര്&#x200d;ക്കാര്&#x200d;, ഇതിനായി ചെലവിട്ട കണക്കുകള്&#x200d; വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ മറുപടി നല്&#x200d;കാതെ ഒഴിഞ്ഞു മാറുകയാണ് സര്&#x200d;ക്കാര്&#x200d;. <br> സര്&#x200d;ക്കാര്&#x200d; നേതൃത്വത്തില്&#x200d; നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്&#x200d; അധികാരദുര്&#x200d;വിനിയോഗമാണെന്ന ആക്ഷേപം ഉയര്&#x200d;ന്നപ്പോള്&#x200d;, ഖജനാവില്&#x200d; നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്&#x200d; വിവിധ വകുപ്പുകളില്&#x200d; വിവരാവകാശനിയമപ്രകാരം അപേക്ഷ നല്&#x200d;കിയെങ്കിലും ഒന്നിനും കൃത്യമായ മറുപടിയില്ല. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്റ് പബ്ലിക് റിലേഷന്&#x200d;സ് വകുപ്പ്, ധന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയെല്ലാം വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളില്&#x200d; നിന്ന് ഒഴിഞ്ഞുമാറി. <br> വനിതാ മതിലിന് പണം അനുവദിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവുമായി ധനവകുപ്പിനെയാണ് ആദ്യം വിവരാവകാശപ്രവര്&#x200d;ത്തകര്&#x200d; സമീപിച്ചത്. എന്നാല്&#x200d; സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിന് മറുപടി നല്&#x200d;കേണ്ടത് എന്നായിരുന്നു ധനവകുപ്പിന്റെ  മറുപടി. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d;ക്കും കൈമാറി. ഒടുവില്&#x200d; സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച് മറുപടി നല്&#x200d;കി.<br> ഇതില്&#x200d; വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്&#x200d;ക്കാര്&#x200d; പണം ചെലവിട്ടിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്&#x200d; ഡിസംബര്&#x200d; പത്തിന് മനുഷ്യാവകാശ ദിനത്തില്&#x200d; സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്&#x200d; വനിതാ മതില്&#x200d; പരസ്യവും ഉള്&#x200d;പ്പെടുത്തിയിരുന്നുവെന്ന് പറയുന്നുണ്ട്. ജന്&#x200d;ഡര്&#x200d; അവബോധ പരിപാടികള്&#x200d;ക്കായി നാളിതുവരെ 40,32, 878 രൂപ ചെലവിട്ടെന്ന വിവരവും സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; നല്&#x200d;കിയ മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തമാക്കിയില്ല.<br> വനിതാ മതിലിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി വലിയ തുക തന്നെ സര്&#x200d;ക്കാര്&#x200d; ചിലവഴിച്ചിരുന്നു. വിവിധ വകുപ്പുകള്&#x200d; മുഖേന പരസ്യങ്ങള്&#x200d;, പോസ്റ്ററുകള്&#x200d; തുടങ്ങിയ വലിയതോതില്&#x200d; തന്നെ ഇക്കാലയളവില്&#x200d; സര്&#x200d;ക്കാര്&#x200d; ഇറക്കിയിരുന്നു. എന്നാല്&#x200d; ഇതിനാവശ്യമായ തുക സി.പി.എമ്മും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളുടെ അവകാശവാദം. <br> വനിതാ മതിലിനായി സര്&#x200d;ക്കാര്&#x200d; ഫണ്ട് നല്&#x200d;കിയില്ലെന്ന് ഹൈക്കോടതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിരുന്നു. പിന്നീട്, പ്രളയ ഫണ്ട് വകമാറ്റുന്നില്ലെന്നും വനിതാ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ടില്&#x200d; നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെന്നും ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്&#x200d; വനിതാ വകുപ്പ് ചെലവിട്ട തുകയുടെ കണക്ക്  വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്&#x200d; നല്&#x200d;കേണ്ടതായിരുന്നു. എന്നാല്&#x200d; അതും നല്&#x200d;കിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്&#x200d;; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html</link>
					<comments>https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Mar 2019 06:20:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[cp sugathan]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[newzealand terror attack]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121303</guid>

					<description><![CDATA[ന്യൂസിലാന്റില്&#x200d; രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്&#x200d; വര്&#x200d;ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്&#x200d; നവോത്ഥാന മതിലു പണിയാന്&#x200d; മുന്നില്&#x200d; നിന്ന ഹിന്ദു പാര്&#x200d;ലമെന്റ് നേതാവ് സി.പി സുഗതന്&#x200d;. ന്യസിലാന്റില്&#x200d; ക്രിസ്ത്യന്&#x200d; വലതുപക്ഷ ഭീകരവാദി നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഫെയ്ബുക്കിലൂടെയാണ് സുഗതന്&#x200d; രംഗത്തെത്തിയത്. കൊടുത്താല്&#x200d; കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്&#x200d; വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു. ഹാദിയയുടെ അച്ഛന്&#x200d; താനായിരുന്നെങ്കില്&#x200d; അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂസിലാന്റില്&#x200d; രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്&#x200d; വര്&#x200d;ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്&#x200d; നവോത്ഥാന മതിലു പണിയാന്&#x200d; മുന്നില്&#x200d; നിന്ന ഹിന്ദു പാര്&#x200d;ലമെന്റ് നേതാവ് സി.പി സുഗതന്&#x200d;. ന്യസിലാന്റില്&#x200d; ക്രിസ്ത്യന്&#x200d; വലതുപക്ഷ ഭീകരവാദി നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഫെയ്ബുക്കിലൂടെയാണ് സുഗതന്&#x200d; രംഗത്തെത്തിയത്. കൊടുത്താല്&#x200d; കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്&#x200d; വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു. </p>



<p>ഹാദിയയുടെ അച്ഛന്&#x200d; താനായിരുന്നെങ്കില്&#x200d; അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്&#x200d; പോയേനെ എന്നാണ് ഹാദിയ എന്ന പെണ്&#x200d;കുട്ടി മുസ്ലിമായപ്പോള്&#x200d; ഇയാള്&#x200d; പ്രതികരിച്ചത്. ഹാദിയയെ തെരുവില്&#x200d; ഭോഗിക്കണമെന്നും ഭരണഘടനയുടെ നീതിയല്ല സ്വാഭാവിക നീതിയെന്നും പ്രസ്താവിച്ച ഈ കൊടും വര്&#x200d;ഗ്ഗീയവാദിയെ മുന്നില്&#x200d; നിര്&#x200d;ത്തിയാണ് പിണറായി വിജയന്&#x200d; നവോത്ഥാന മതില്&#x200d; പണിതത്. ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നും ഇയാള്&#x200d; പറഞ്ഞിരുന്നു. </p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D2279751008979612%26id%3D100008342055109&#038;width=500" width="500" height="202" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>നവോത്ഥാന മതിലിന് വെള്ളാപ്പള്ളിയെയും സുഗതനെയും മുന്നില്&#x200d; നിര്&#x200d;ത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോള്&#x200d; ഇവരെല്ലാം മാനസാന്തരം വന്നവരാണ് എന്നായിരുന്നു സി.പി.എം ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം.  <br> ഖലീഫ ഉമര്&#x200d; മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും  ഖലീഫ ഉമറിനെ പോലെ മാനസാന്തരം വന്ന ആളാണ് സി.പി സുഗതനെന്നും സുഗതനെയും അങ്ങനെ കാണണമെന്നും  അതുകൊണ്ടാണ് നവോത്ഥാന മതിലിന്റെ മുന്നില്&#x200d; നിര്&#x200d;ത്തിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്&#x200d; വിശേഷിപ്പിച്ചിരുന്നത്.  <br>വളാഞ്ചേരിയില്&#x200d; നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്&#x200d; സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്. </p>



<p>സുഗതന് ഒരു മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും മുസ്ലിം വിരുദ്ധ വെറിയുടെ കാര്യത്തില്&#x200d; ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റിനെതിരെയും പ്രതിഷേധം വ്യാപകമാണ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-sugathan-justice-newzealand-terror-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ മതിലിന്റെ പ്രധാന സംഘാടകന്&#x200d; ചാരായം വാറ്റിന് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/health-inspector-arrested.html</link>
					<comments>https://www.chandrikadaily.com/health-inspector-arrested.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 05 Jan 2019 04:42:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115400</guid>

					<description><![CDATA[മലപ്പുറം: വനിതാ മതിലിന്റെ പ്രധാന സംഘാടകന്&#x200d; ചാരായം വാറ്റിനിടെ പിടിയിലായി. എന്&#x200d;.ജി.ഒ യൂണിയന്&#x200d; അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്&#x200d;ത്തകനുമായ സുനില്&#x200d; കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്. രണ്ട് ലിറ്റര്&#x200d; ചാരായം, 40 ലിറ്റര്&#x200d; വാഷ്, ബാരല്&#x200d;, ഗ്യാസ് സിലിണ്ടര്&#x200d;, സ്റ്റൗ തുടങ്ങിയ വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടില്&#x200d; നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. ഭാര്യയുടെ പേരിലുള്ള ആള്&#x200d;പ്പാര്&#x200d;പ്പില്ലാത്ത വീട്ടില്&#x200d;വെച്ചാണ് ഇയാള്&#x200d; ചാരായം വാറ്റിയത്. സംശയം തോന്നി വീടുവളഞ്ഞ നാട്ടുകാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വനിതാ മതിലിന്റെ പ്രധാന സംഘാടകന്&#x200d; ചാരായം വാറ്റിനിടെ പിടിയിലായി. എന്&#x200d;.ജി.ഒ യൂണിയന്&#x200d; അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്&#x200d;ത്തകനുമായ സുനില്&#x200d; കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു വാറ്റ്. രണ്ട് ലിറ്റര്&#x200d; ചാരായം, 40 ലിറ്റര്&#x200d; വാഷ്, ബാരല്&#x200d;, ഗ്യാസ് സിലിണ്ടര്&#x200d;, സ്റ്റൗ തുടങ്ങിയ വാറ്റുപകരണങ്ങളും ഇയാളുടെ വീട്ടില്&#x200d; നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.</p>
<p>ഭാര്യയുടെ പേരിലുള്ള ആള്&#x200d;പ്പാര്&#x200d;പ്പില്ലാത്ത വീട്ടില്&#x200d;വെച്ചാണ് ഇയാള്&#x200d; ചാരായം വാറ്റിയത്. സംശയം തോന്നി വീടുവളഞ്ഞ നാട്ടുകാര്&#x200d; കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്&#x200d;ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ആദ്യം കേസെടുക്കാന്&#x200d; മടിച്ചെങ്കിലും നാട്ടുകാര്&#x200d; ബഹളം വെച്ചതോടെ സുനില്&#x200d; കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒടുവില്&#x200d; ബന്ധുതന്നെയാണ് ഇയാള്&#x200d;ക്കതിരെ എക്‌സൈസിന് മൊഴി നല്&#x200d;കിയത്.</p>
<p>എരിഞ്ഞമങ്ങാട് ഗവ.ഹയര്&#x200d;സെക്കണ്ടറി സ്‌കൂളിലെ മുന്&#x200d; പി.ടി.എ പ്രസിഡന്റും, നിലവിലെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗവുമാണിയാള്&#x200d;. സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ലഹരി ബോധവല്&#x200d;ക്കരണ പരിപാടിയായ &#8216;മുക്തി&#8217;യുടെ ക്ലാസെടുക്കുന്നത് സുനില്&#x200d; കമ്മത്തായിരുന്നു. ലഹരിയുടെ മായിക വലയത്തില്&#x200d; വീഴരുതെന്ന് വിദ്യാര്&#x200d;ത്ഥികളെ ബോധവല്&#x200d;ക്കരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്&#x200d; തന്നെയാണ് ചാരായം വാറ്റിയതിന് എക്‌സൈസിന്റെ പിടിയിലായത്. നിലമ്പൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയ സുനില്&#x200d; കമ്മത്തിനെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-inspector-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവതികള്&#x200d; ദര്&#x200d;ശനം നടത്തിയത് തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശന്&#x200d;</title>
		<link>https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html</link>
					<comments>https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Jan 2019 05:46:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala women entry]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<category><![CDATA[vellappalli nadeshan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115293</guid>

					<description><![CDATA[ശബരിമലയില്&#x200d; യുവതികള്&#x200d; ദര്&#x200d;ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്&#x200d;ഡിപി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d;. പിന്&#x200d;വാതില്&#x200d; വഴിയുള്ള ദര്&#x200d;ശനം ദുഖകരവും നിരാശാജനകവും ആണ്. ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്&#x200d;ക്കുള്ള സ്ഥലമല്ല. രാത്രിയുടെ മറവില്&#x200d; ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്&#x200d;ക്കുള്ള ഇടമല്ല നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലും ദര്&#x200d;ശനവും രണ്ടും രണ്ടാണ്. വനിതാമതില്&#x200d; ശരിയും യുവതി ദര്&#x200d;ശനം തെറ്റുമാണെന്ന് വെള്ളാപ്പള്ളി നടേശന്&#x200d; വ്യക്തമാക്കി. ഇക്കാര്യത്തില്&#x200d; സിപിഎം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. യുവതി [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമലയില്&#x200d; യുവതികള്&#x200d; ദര്&#x200d;ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്&#x200d;ഡിപി യോഗം ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d;. പിന്&#x200d;വാതില്&#x200d; വഴിയുള്ള ദര്&#x200d;ശനം ദുഖകരവും നിരാശാജനകവും ആണ്.</p>
<p>ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്&#x200d;ക്കുള്ള സ്ഥലമല്ല. രാത്രിയുടെ മറവില്&#x200d; ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചു. സന്നിധാനം വിശ്വാസികള്&#x200d;ക്കുള്ള ഇടമല്ല നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.</p>
<p>വനിതാ മതിലും ദര്&#x200d;ശനവും രണ്ടും രണ്ടാണ്. വനിതാമതില്&#x200d; ശരിയും യുവതി ദര്&#x200d;ശനം തെറ്റുമാണെന്ന് വെള്ളാപ്പള്ളി നടേശന്&#x200d; വ്യക്തമാക്കി. ഇക്കാര്യത്തില്&#x200d; സിപിഎം ചതിച്ചെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.</p>
<p>യുവതി പ്രവേശനത്തില്&#x200d; കടുത്ത പ്രതിഷേധമറിയിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്&#x200d; തുഷാര്&#x200d; വെള്ളാപ്പള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vellappally-nadesan-on-sabarimala-women-entry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല യുവതി പ്രവേശത്തില്&#x200d; പരസ്യ വിമര്&#x200d;ശവുമായി വനിതാ മതില്&#x200d; സംഘാടകന്&#x200d; സി.പി സുഗതന്&#x200d;</title>
		<link>https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html</link>
					<comments>https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 02 Jan 2019 10:06:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[cp sugathan]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115201</guid>

					<description><![CDATA[&#8216;വനിതാ മതില്&#x200d;&#8217; വന്&#x200d; വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്&#x200d; യുവതികള്&#x200d; കയറിയ സംഭവത്തില്&#x200d; പരസ്യ പ്രതിഷേധവുമായി വനിതാ മതില്&#x200d; സംഘാടക സമിതി ജോയിന്റ് കണ്&#x200d;വീനര്&#x200d; സി.പി സുഗതന്&#x200d;. ശബരിമലയില്&#x200d; &#8216;ആക്ടിവിസ്റ്റ്&#8217; യുവതികളെ പ്രവേശിക്കാന്&#x200d; അനുവദിച്ചത് യഥാര്&#x200d;ത്ഥ ഭക്തര്&#x200d;ക്ക് വേദനയുണ്ടാക്കുന്നു എന്നും യഥാര്&#x200d;ത്ഥ ഭക്തര്&#x200d; ഇങ്ങനെയല്ല മല ചവിട്ടുകയെന്നും സുഗതന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. ഹിന്ദു പാര്&#x200d;ലമെന്റ് ജനറല്&#x200d; സെക്രട്ടറിയായ സുഗതനെ വനിതാ മതില്&#x200d; ഭാരവാഹിയാക്കിയതില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിരുന്നെങ്കിലും ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരുന്നു. &#8216;സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല [&#8230;]]]></description>
										<content:encoded><![CDATA[<p>&#8216;വനിതാ മതില്&#x200d;&#8217; വന്&#x200d; വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്&#x200d; യുവതികള്&#x200d; കയറിയ സംഭവത്തില്&#x200d; പരസ്യ പ്രതിഷേധവുമായി വനിതാ മതില്&#x200d; സംഘാടക സമിതി ജോയിന്റ് കണ്&#x200d;വീനര്&#x200d; സി.പി സുഗതന്&#x200d;. ശബരിമലയില്&#x200d; &#8216;ആക്ടിവിസ്റ്റ്&#8217; യുവതികളെ പ്രവേശിക്കാന്&#x200d; അനുവദിച്ചത് യഥാര്&#x200d;ത്ഥ ഭക്തര്&#x200d;ക്ക് വേദനയുണ്ടാക്കുന്നു എന്നും യഥാര്&#x200d;ത്ഥ ഭക്തര്&#x200d; ഇങ്ങനെയല്ല മല ചവിട്ടുകയെന്നും സുഗതന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. ഹിന്ദു പാര്&#x200d;ലമെന്റ് ജനറല്&#x200d; സെക്രട്ടറിയായ സുഗതനെ വനിതാ മതില്&#x200d; ഭാരവാഹിയാക്കിയതില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിരുന്നെങ്കിലും ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരുന്നു.</p>
<p>&#8216;സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പിലാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ആക്ടിവിസ്റ്റ് യുവതികളെ മലചവിട്ടാന്&#x200d; അനുവദിച്ചത് യഥാര്&#x200d;ത്ഥ ഭക്തര്&#x200d;ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്&#x200d; ആ വേദനക്കൊപ്പം&#8230;&#8217; സുഗതന്&#x200d; പറയുന്നു. നവോത്ഥാന മൂല്യ സങ്കല്&#x200d;പങ്ങള്&#x200d; സംരക്ഷിക്കുന്നതിനൊപ്പം യഥാര്&#x200d;ത്ഥ ഭക്തരെ അഭിമാനത്തോടെയും ഭക്തിയോടെയും ജീവിക്കാന്&#x200d; അനുവദിക്കണമെന്നും സുഗതന്&#x200d; പറയുന്നു. &#8216;നട്ടെല്ലില്ലാത്തവര്&#x200d; നയിക്കുന്ന ഹിന്ദു സമൂഹം, അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം&#8230;&#8217; എന്നാണ് സുഗതന്&#x200d; കുറിപ്പ് അവസാനിപ്പിക്കുന്നത്.</p>
<p>പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</p>
<p><em>സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തര്&#x200d; ശബരിമല കയറുന്നത് ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല. Activist യുവതികളെ മല ചവിട്ടാന്&#x200d; അനുവദിച്ചത് യഥാര്&#x200d;ത്ഥ ഭക്തര്&#x200d;ക്ക് വേദനയുണ്ടാക്കുന്നു. ഞങ്ങള്&#x200d; ആ വേദനക്കൊപ്പം. നവോഥാന മൂല്ല്യസങ്കല്&#x200d;പങ്ങള്&#x200d; സംരക്ഷിക്കുന്നതിനോപ്പം യഥാര്&#x200d;ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്&#x200d; അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാര്യം ആരും മറന്നുപോകരുത്. തുലാമാസ പുജക്ക് യുവതികള്&#x200d; എത്തിയപ്പോള്&#x200d; എന്റെ നേതൃത്വത്തില്&#x200d; അവരെ തടഞ്ഞു. പിന്നീട് ഞങ്ങള്&#x200d; തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്1 ഹിന്ദുക്കളായ RRS BJP നേതൃത്വം യുവതികളെ തടയല്&#x200d; ഏറ്റെടുത്തു.. അവര്&#x200d; മകര വിളക്കുവരെ അവിടെ യുവതികളെ തടയാന്&#x200d; ആര്&#x200d;ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്&#x200d;!! നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്&#x200d; കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്&#x200d; തന്ത്രിമാര്&#x200d; എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്&#x200d; ഭയക്കുന്നു. അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്&#x200d; കുടിയ ഒരു ലക്ഷം പേരില്&#x200d; നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല യുവതി പ്രവേശം തടയാന്&#x200d; NSSനും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്&#x200d; ഉഗ്രന്&#x200d; പ്രസംഗങ്ങള്&#x200d;. ചാനല്&#x200d; ചര്&#x200d;ച്ചകള്&#x200d; .! കര്&#x200d;മ്മം ചെയ്യുന്നവര്&#x200d;ക്കെതിരെ വ്യാജ വാര്&#x200d;ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്&#x200d; നയിക്കുന്ന ഹിന്ദു സമുഹം!. അതാണ് ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്‌നം?</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-sugathan-fb-post-on-sabarimala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവോത്ഥാന വഴികളില്&#x200d; കുറുകെ കെട്ടിയ മതില്&#x200d;</title>
		<link>https://www.chandrikadaily.com/article-about-vanitha-mathil-2.html</link>
					<comments>https://www.chandrikadaily.com/article-about-vanitha-mathil-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 01 Jan 2019 17:58:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115141</guid>

					<description><![CDATA[മുഫീദ തെസ്‌നി കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്&#x200d; കീഴാള സ്ത്രീകളടക്കമുള്ളവര്&#x200d; നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്&#x200d; കാണാം. ചാന്നാര്&#x200d; ലഹളയിലൂടെ മാറു മറയ്ക്കാന്&#x200d; സാധിച്ചതും സതി നിര്&#x200d;ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്&#x200d; ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്&#x200d; തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്&#x200d; നിര്&#x200d;ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്&#x200d; രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്&#x200d; ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്&#x200d;ത്താന്&#x200d; ഇത്തരം സംഭവങ്ങള്&#x200d;ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്&#x200d; കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയായിരുന്നു എന്ന അവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുഫീദ തെസ്‌നി</strong></p>
<p>കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്&#x200d; കീഴാള സ്ത്രീകളടക്കമുള്ളവര്&#x200d; നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്&#x200d; കാണാം. ചാന്നാര്&#x200d; ലഹളയിലൂടെ മാറു മറയ്ക്കാന്&#x200d; സാധിച്ചതും സതി നിര്&#x200d;ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്&#x200d; ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്&#x200d; തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്&#x200d; നിര്&#x200d;ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്&#x200d; രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്&#x200d; ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്&#x200d;ത്താന്&#x200d; ഇത്തരം സംഭവങ്ങള്&#x200d;ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്&#x200d; കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്&#x200d;ക്കാറിന്റെ ഒത്താശയോടെ അവര്&#x200d; നടപ്പില്&#x200d; വരുത്താന്&#x200d; ശ്രമിക്കുന്നത്.<br />
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്&#x200d;പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്&#x200d; കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്&#x200d; ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്&#x200d; കണ്ടത്. നവോത്ഥാന നായകര്&#x200d; തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്&#x200d;ക്കപ്പെടുന്നവര്&#x200d; പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്&#x200d; ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്&#x200d;ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്&#x200d;ഗീയ മതിലെന്നു വിളിക്കാന്&#x200d; പ്രേരിപ്പിച്ചത്. അധികാരത്തില്&#x200d; കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്&#x200d;ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്&#x200d;ഗീയ മതില്&#x200d; ഉയര്&#x200d;ത്തിയപ്പോള്&#x200d; ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്&#x200d;ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്&#x200d;ന്ന് ഒരു ജനാധിപത്യ സര്&#x200d;ക്കാര്&#x200d; ചേരിതിരിവിന്റെ ജാതി മതില്&#x200d; കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്&#x200d;ഹോളില്&#x200d; വീണ നൗഷാദില്&#x200d; വര്&#x200d;ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്&#x200d; വര്&#x200d;ഗീയ മതില്&#x200d; എന്ന് പ്രഖ്യാപിച്ചത്.<br />
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്&#x200d;പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്&#x200d;ട്ടിയാണ് ഭരിക്കുന്നതെങ്കില്&#x200d; അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്&#x200d;ത്തു പല്ലും നഖവും മിനുക്കി കാത്തുനില്&#x200d;ക്കുകയായിരുന്നു പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;. അല്ലെങ്കില്&#x200d; ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്&#x200d; ഉള്&#x200d;പ്പെടുത്തുമായിരുന്നോ. ശബരിമലയില്&#x200d; വനിതകളെ തടയാന്&#x200d; മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.<br />
വനിതാനേതാവിന്റെ പരാതിയില്&#x200d; പാര്&#x200d;ട്ടി കോടതിയില്&#x200d;നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്&#x200d; പാര്&#x200d;ട്ടിയിലെ സ്ത്രീകള്&#x200d;ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്&#x200d; വന്ന പാര്&#x200d;ട്ടിയാണ് സി.പി.എം. മറ്റേത് പാര്&#x200d;ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്&#x200d; നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്&#x200d; പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്&#x200d; കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.<br />
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്&#x200d;ക്കോയ്മയുടെയും മുകളില്&#x200d; വീണ്ടും അതേ നാണയത്തില്&#x200d; മതില് കെട്ടി ഉറപ്പിക്കുമ്പോള്&#x200d; അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്&#x200d; റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്&#x200d;ത്തിയ നാവോത്ഥാന സമരങ്ങളില്&#x200d; തീയില്&#x200d; കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്&#x200d;ക്ക്. നിര്&#x200d;ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്&#x200d; കൊണ്ടുവന്ന് വഴിയോരത്ത് നിര്&#x200d;ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്&#x200d; വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്&#x200d; നിര്&#x200d;ത്തിയ പലര്&#x200d;ക്കും തിരിച്ച് കയറിച്ചെല്ലാന്&#x200d; അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്&#x200d; ഓര്&#x200d;ക്കണമായിരുന്നു. പ്രളയത്തില്&#x200d; തകര്&#x200d;ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്&#x200d;ക്കുമേല്&#x200d; ധാര്&#x200d;ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്&#x200d; പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്&#x200d; ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്&#x200d;ഷത്തെ സര്&#x200d;ക്കാര്&#x200d; പരിപാടികള്&#x200d; മാറ്റിവെക്കുന്നതിനായി പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി ബിശ്വനാഥ് സിന്&#x200d;ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്&#x200d;ക്കുന്ന വേളയില്&#x200d;തന്നെയാണ് ലക്ഷങ്ങള്&#x200d; പൊടിപൊടിച്ചുള്ള മതില്&#x200d;മാമാങ്കം. ആഘോഷങ്ങള്&#x200d; പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്&#x200d; മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്&#x200d; കലോത്സവങ്ങള്&#x200d; വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്&#x200d;, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്&#x200d; എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്&#x200d; ചിലവ് വരുന്ന ആശയവുമായി അതേ സര്&#x200d;ക്കാര്&#x200d; തന്നെയാണ് മുന്നിട്ടുവന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-vanitha-mathil-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദമായതോടെ അവധി അറിയിപ്പ് തിരുത്തി അധികൃതര്&#x200d;; ഉച്ചക്ക് ശേഷം മാത്രം അവധി</title>
		<link>https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html</link>
					<comments>https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 14:28:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[School leave]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115079</guid>

					<description><![CDATA[കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ തിരുത്തി അധികൃതര്&#x200d;. സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്&#x200d;ക്കുലര്&#x200d; ഇറക്കിയത്. എന്നാല്&#x200d; അവധി വിവാദമായതോടെയാണ് അറിയിപ്പ് തിരുത്തി വിദ്യാഭ്യാസ ഉപ ഡയറക്ടര്&#x200d; വീണ്ടും രംഗത്തെത്തയത്. &#8220;നാളെ (01.01.2019) കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്&#x200d; പത്തു വരെയുള്ള ക്ലാസ്സുകള്&#x200d;ക്ക് ഉച്ചക്ക് ശേഷം മാത്രമേ അവധി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ തിരുത്തി അധികൃതര്&#x200d;. സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്&#x200d;ക്കുലര്&#x200d; ഇറക്കിയത്. എന്നാല്&#x200d; അവധി വിവാദമായതോടെയാണ് അറിയിപ്പ് തിരുത്തി വിദ്യാഭ്യാസ ഉപ ഡയറക്ടര്&#x200d; വീണ്ടും രംഗത്തെത്തയത്.</p>
<p><strong>&#8220;നാളെ (01.01.2019) കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്&#x200d; പത്തു വരെയുള്ള ക്ലാസ്സുകള്&#x200d;ക്ക് ഉച്ചക്ക് ശേഷം മാത്രമേ അവധി ഉള്ളൂ എന്ന് അറിയിക്കുന്നു. നേരത്തെ മുഴുവന്&#x200d; ദിവസവും അവധി ആണെന്ന് കൊടുത്ത അറിയിപ്പ് ഇതിനാല്&#x200d; തിരുത്തി വായിക്കണം എന്ന് അറിയിക്കുന്നു.&#8221;</strong></p>
<p>ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്&#x200d; തുറന്നതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്&#x200d; വനിതാ മതിലില്&#x200d; പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്&#x200d; രംഗത്തിറങ്ങിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanitha-mathil-leave-for-school-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ മതിലിനായി സ്‌കൂളുകള്&#x200d;ക്ക് അവധി</title>
		<link>https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html</link>
					<comments>https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 13:05:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115069</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്&#x200d;ക്കുലര്&#x200d; ഇറക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്&#x200d; തുറന്നതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്&#x200d; വനിതാ മതിലില്&#x200d; പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്&#x200d; രംഗത്തിറങ്ങിയിരിക്കുന്നത്. നാളത്തെ അവധിക്ക് പകരമായി 19 ന് ശനിയാഴ്ച പ്രവര്&#x200d;ത്തി ദിനമായിരിക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്&#x200d; സ്‌കൂളുകള്&#x200d;ക്ക് അവധി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്&#x200d;ക്കുലര്&#x200d; ഇറക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്&#x200d; തുറന്നതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലയില്&#x200d; വനിതാ മതിലില്&#x200d; പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് അധ്യാപികമാരെ പങ്കെടുപ്പിക്കുന്നതിനായി ഇത്തരമൊരു നടപടിയുമായി അധികൃതര്&#x200d; രംഗത്തിറങ്ങിയിരിക്കുന്നത്. നാളത്തെ അവധിക്ക് പകരമായി 19 ന് ശനിയാഴ്ച പ്രവര്&#x200d;ത്തി ദിനമായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanitha-mathil-kozhikode-schools-leave-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനം രാജേന്ദ്രനെ തിരുത്തിയും കുത്തിയും വി.എസിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html</link>
					<comments>https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Dec 2018 17:03:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kaanam Rajendran]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<category><![CDATA[vs achuthanandan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115005</guid>

					<description><![CDATA[തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്&#x200d;. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്&#x200d;, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്&#x200d;ഗീയ ഫാസിസ്റ്റുകളുടെയും സവര്&#x200d;ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്&#x200d; നില്&#x200d;ക്കേണ്ടവരല്ല, സ്ത്രീകള്&#x200d; എന്ന് സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്&#x200d; മതില്&#x200d; തീര്&#x200d;ക്കുന്നത്. കാനം രാജേന്ദ്രന്&#x200d; ഇപ്പോഴും സിപിഐ ആണെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. ഒരു പക്ഷെ, വര്&#x200d;ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്&#x200d; പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളില്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്&#x200d;. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്&#x200d;, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്&#x200d;ഗീയ ഫാസിസ്റ്റുകളുടെയും സവര്&#x200d;ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്&#x200d; നില്&#x200d;ക്കേണ്ടവരല്ല, സ്ത്രീകള്&#x200d; എന്ന് സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്&#x200d; മതില്&#x200d; തീര്&#x200d;ക്കുന്നത്. കാനം രാജേന്ദ്രന്&#x200d; ഇപ്പോഴും സിപിഐ ആണെന്ന് തനിക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. ഒരു പക്ഷെ, വര്&#x200d;ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്&#x200d; പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളില്&#x200d;, സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്&#x200d; അദ്ദേഹം അല്&#x200d;പ്പം പിന്നിലായിപ്പോയത് മനസ്സില്&#x200d; മതില്&#x200d; എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം ഏതായാലും, സി.പി.എമ്മിന്റെ നിലപാടുകളെക്കുറിച്ച് കാനം രാജേന്ദ്രന് വ്യക്തതയുണ്ടെന്നത് സന്തോഷകരവുമാണെന്ന് വി.എസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-against-kaanam-rajendran-in-mathil-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിയുടെ തീവ്ര ഹൈന്ദവ  വര്&#x200d;ഗീയ നിലപാട് ആപത്കരം: രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/chennithala-against-cm-pinarayi.html</link>
					<comments>https://www.chandrikadaily.com/chennithala-against-cm-pinarayi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Dec 2018 16:38:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115002</guid>

					<description><![CDATA[തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്&#x200d;ഗീയ നിലപാടിലൂടെ മാത്രമെ ആര്&#x200d;.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്&#x200d; സംബന്ധിച്ച് താന്&#x200d; ചോദിച്ച പത്ത് ചോദ്യങ്ങള്&#x200d;ക്ക് കൃത്യമാായ മറുപടി നല്&#x200d;കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും ചെന്നിത്തല വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു. വനിതാ മതില്&#x200d; നിര്&#x200d;മ്മാണത്തിന്റെ യോഗത്തിന് ഹൈന്ദവ സംഘടനകളെയെ വിളിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്&#x200d; ആര്&#x200d;.എസ്.എസും ബി.ജെ.പിയും ആയുധമാക്കും എന്നതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. തീവ്ര ഹൈന്ദവ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്&#x200d;ഗീയ നിലപാടിലൂടെ മാത്രമെ ആര്&#x200d;.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്&#x200d; സംബന്ധിച്ച് താന്&#x200d; ചോദിച്ച പത്ത് ചോദ്യങ്ങള്&#x200d;ക്ക് കൃത്യമാായ മറുപടി നല്&#x200d;കാതെ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും ചെന്നിത്തല വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ആരോപിച്ചു. വനിതാ മതില്&#x200d; നിര്&#x200d;മ്മാണത്തിന്റെ യോഗത്തിന് ഹൈന്ദവ സംഘടനകളെയെ വിളിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്&#x200d; ആര്&#x200d;.എസ്.എസും ബി.ജെ.പിയും ആയുധമാക്കും എന്നതിനാലാണ് ന്യൂനപക്ഷ സംഘടനകളെ വിളിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. തീവ്ര ഹൈന്ദവ വര്&#x200d;ഗീയതയെ നേരിടാന്&#x200d; അതിലും തീവ്രമായ ഹൈന്ദവ വര്&#x200d;ഗീയതയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. സമൂഹത്തെ ഹിന്ദുവെന്നും മുസ്ിീം എന്നും ക്രിസ്ത്യാനിയെന്നും മുഖ്യമന്ത്രി വേര്&#x200d;തിരിക്കുന്നത് ആപത്താണ്. ഇത് സാമുദായിക ദ്രുവീകരണത്തിന് കാരണമാകുമെന്നും ചെന്നിത്തല പറഞ്ഞു.<br />
കമ്മ്യൂണിസ്റ്റുകാരന്&#x200d; എന്നു പറയുന്ന പിണറായി തന്റെ പാര്&#x200d;ട്ടി പരിപാടിയേയും സിദ്ധാത്തേയും തള്ളിക്കളയുകയാണന്ന് ചെന്നിത്തല പറഞ്ഞു. വനിതാമതില്&#x200d; എന്തിനെന്ന് എന്റെ ചോദ്യത്തിന് എനിക്കത് അറിയില്ലേ എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഈ ചോദ്യം മുതിര്&#x200d;ന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി.എസ് അച്യുതാനന്ദന് മനസ്സിലാക്കി കൊടുക്കുകയാണ് പിണറായി ചെയ്യേണ്ടത്. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്&#x200d;ഗ സമരത്തിന്റെ വഴിയല്ലന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്&#x200d;ത്ഥം പിണറായിക്ക് മനസ്സിലായിട്ടുണ്ടോ എന്ന് സംശയമാണ്. മതിലുകെട്ടാന്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുന്ന സംഘടനകള്&#x200d;ക്കും ദേവസ്വം മന്ത്രിക്കും എന്തിനാണ് മതില്&#x200d;കെട്ടുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. അവര്&#x200d;ക്കും പിണറായി മനസ്സിലാക്കി കൊടുക്കണം. ശബരിമല യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്ന് തന്റെ ചോദ്യത്തിന് സുപ്രീം കോടതി വിധിയാണ് വനിതാ മതിലിന് നിമിത്തമായതെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്&#x200d; അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.<br />
സ്ത്രീകള്&#x200d;ക്ക് നേരെ അതിക്രമങ്ങള്&#x200d; തടയാനാണ് മതില്&#x200d;കെട്ടുന്നതെന്നാണ് സര്&#x200d;ക്കാരിന്റെ വാദം. കഴിഞ്ഞ രണ്ടര വര്&#x200d;ഷത്തെ ഇടതു മുന്നണി ‘ഭരണത്തിനിടയിലാണ് സ്ത്രീകള്&#x200d;ക്ക്് നേരെ ഏറ്റവും അധികം അതിക്രമങ്ങള്&#x200d; നടന്നത്. സ്ത്രീകള്&#x200d;ക്ക് നേരെയുള്ള അതിക്രമങ്ങള്&#x200d; തടയാന്&#x200d; സര്&#x200d;ക്കാരിനായാല്&#x200d; പിന്നെ വനിതാ മതില്&#x200d;കെട്ടാനുള്ള ആവശ്യമില്ല. സെക്രട്ടറിയേറ്റ് പടിക്കല്&#x200d; സത്യാഗ്രഹമിരിക്കുന്ന സനലിന്റെ ‘ഭാര്യ വിജിക്ക് നല്&#x200d;കിയ വാക്ക് പാലിക്കാന്&#x200d; ഒരിക്കലെങ്കിലും ചര്&#x200d;ച്ച നടത്തിയിട്ട് മതിയായിരുന്നോ മതില്&#x200d; നിര്&#x200d;മ്മാണം. ഒരു വശത്ത് സ്ത്രീത്വത്തെ ചവിട്ടിമെതിക്കുകയും മറുവശത്ത് അതിന്റെ പേരില്&#x200d; മതില്&#x200d;കെട്ടുകയും ചെയ്യുന്ന കാപട്യമാണ് സര്&#x200d;ക്കാരിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennithala-against-cm-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
