<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vayalar ravi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vayalar-ravi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Jun 2018 10:18:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vayalar ravi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവനേതാക്കള്&#x200d; അധികാരമോഹികള്&#x200d;, പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട്: വയലാര്&#x200d; രവി</title>
		<link>https://www.chandrikadaily.com/vayalaar-ravi-on-kurian.html</link>
					<comments>https://www.chandrikadaily.com/vayalaar-ravi-on-kurian.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Jun 2018 10:15:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PJ Kurian]]></category>
		<category><![CDATA[vayalar ravi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88495</guid>

					<description><![CDATA[&#160; യുവനേതാക്കള്&#x200d; പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്&#x200d;ഗ്രസ് നേതാവ് വയലാര്&#x200d; രവി. പി.ജെ കുര്യന്&#x200d; ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്&#x200d;ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്&#x200d; ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്. പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട് എന്നതാണ് നോക്കേണ്ടത്. ഞങ്ങള്&#x200d; ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവര്&#x200d; അല്ല എന്നും വയലാര്&#x200d; രവി ദില്ലിയില്&#x200d; പറഞ്ഞു. അതേസമയം, പി.ജെ കുര്യനെതിരെ എതിര്&#x200d;പ്പ് ശക്തമാകുന്ന സാഹചര്യത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യുവനേതാക്കള്&#x200d; പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്&#x200d;ഗ്രസ് നേതാവ് വയലാര്&#x200d; രവി. പി.ജെ കുര്യന്&#x200d; ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്&#x200d;ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്&#x200d; ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്.</p>
<p>പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട് എന്നതാണ് നോക്കേണ്ടത്. ഞങ്ങള്&#x200d; ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവര്&#x200d; അല്ല എന്നും വയലാര്&#x200d; രവി ദില്ലിയില്&#x200d; പറഞ്ഞു.</p>
<p>അതേസമയം, പി.ജെ കുര്യനെതിരെ എതിര്&#x200d;പ്പ് ശക്തമാകുന്ന സാഹചര്യത്തില്&#x200d; കേരളത്തില്&#x200d; ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും. അതേസമയം പാര്&#x200d;ട്ടി പറഞ്ഞാല്&#x200d; മാറാന്&#x200d; തയാറാണെന്ന് പി.ജെ.കുര്യന്&#x200d;. ഇതുവരെ പദവികള്&#x200d; ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യന്&#x200d; പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്&#x200d;ത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്&#x200d;ദ്ദേശം.</p>
<p>പിജെ കുര്യന്&#x200d; വീണ്ടും മത്സരിക്കാന്&#x200d; താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d; കുര്യന് തന്നെ സീറ്റു നല്കുമെന്ന് ഉറപ്പില്ലെന്ന് എഐസിസി വൃത്തങ്ങള്&#x200d; ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സംസ്ഥാന നേതാക്കളുമായുള്ള ചര്&#x200d;ച്ചയ്ക്കു ശേഷമേ ഇക്കാര്യം ആലോചിക്കൂ. ഒന്നിലധികം പേരുകള്&#x200d; ഇപ്പോള്&#x200d; പരിഗണനയിലുണ്ട്. ഷാനിമോള്&#x200d; ഉസ്മാന്&#x200d;. പിസി ചാക്കോ, ബെന്നി ബഹന്നാന്&#x200d; എന്നിവരുടെ പേരുകള്&#x200d; ചര്&#x200d;ച്ചയിലുണ്ട്. കുര്യനെന്നായിരുന്നു തീരുമാനമെങ്കില്&#x200d; ഇത്രയും വൈകേണ്ട കാര്യമില്ലായിരുന്നു എന്നും എഐസിസി വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vayalaar-ravi-on-kurian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/wife-of-vayalar-ramavarma-dies.html</link>
					<comments>https://www.chandrikadaily.com/wife-of-vayalar-ramavarma-dies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jan 2018 06:00:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chandramathi Vayalar]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[vayalar ravi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65205</guid>

					<description><![CDATA[തൃപ്പൂണിത്തുറ: മഹാകവി വയലാര്&#x200d; രാമവര്&#x200d;മയുടെ ആദ്യ ഭാര്യ ചേര്&#x200d;ത്തല പുത്തന്&#x200d;കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്&#x200d;ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു. ചെങ്ങമണ്ട കോവിലകത്തെ ഉത്രംതിരുനാള്&#x200d; രാമവര്&#x200d;മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. 1950ല്&#x200d; വയലാര്&#x200d; രാമവര്&#x200d;മ്മയുടെ ജീവിതസഖിയായി. അമ്മയാകാന്&#x200d; കഴിയില്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; വിധിയെഴുതിയതോടെ തന്റെ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിക്കാന്&#x200d; ചന്ദ്രമതി തമ്പുരാട്ടിയാണ് വയലാറിനോട് ആവശ്യപ്പെട്ടത്. സംസ്‌കാരം ഇന്നു ഉച്ചക്ക് വയലാറിന്റെ ഓര്&#x200d;മകളുറങ്ങുന് രാഘവപ്പറമ്പില്&#x200d; സംസ്‌കാരം നടക്കും.]]></description>
										<content:encoded><![CDATA[<p>തൃപ്പൂണിത്തുറ: മഹാകവി വയലാര്&#x200d; രാമവര്&#x200d;മയുടെ ആദ്യ ഭാര്യ ചേര്&#x200d;ത്തല പുത്തന്&#x200d;കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്&#x200d;ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു.<br />
ചെങ്ങമണ്ട കോവിലകത്തെ ഉത്രംതിരുനാള്&#x200d; രാമവര്&#x200d;മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. 1950ല്&#x200d; വയലാര്&#x200d; രാമവര്&#x200d;മ്മയുടെ ജീവിതസഖിയായി. അമ്മയാകാന്&#x200d; കഴിയില്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; വിധിയെഴുതിയതോടെ തന്റെ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിക്കാന്&#x200d; ചന്ദ്രമതി തമ്പുരാട്ടിയാണ് വയലാറിനോട് ആവശ്യപ്പെട്ടത്.<br />
സംസ്‌കാരം ഇന്നു ഉച്ചക്ക് വയലാറിന്റെ ഓര്&#x200d;മകളുറങ്ങുന് രാഘവപ്പറമ്പില്&#x200d; സംസ്‌കാരം നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-of-vayalar-ramavarma-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന്  ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് വയലാര്‍ രവി</title>
		<link>https://www.chandrikadaily.com/kpcc-president-oommen-chandy-is-perfect-vayalar-ravi.html</link>
					<comments>https://www.chandrikadaily.com/kpcc-president-oommen-chandy-is-perfect-vayalar-ravi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 19:01:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[vayalar ravi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23205</guid>

					<description><![CDATA[തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്നും ഉമ്മന്‍ചാണ്ടി അതിന് അര്‍ഹനാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേരുകള്‍ പരസ്യമായി പറയുന്നില്ലെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു. നേതൃതലത്തില്‍ കൃത്യമായ അഴിച്ചുപണി നടത്തിയാല്‍ മാത്രമെ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്&#x200d; ജാതി-മത സമവാക്യങ്ങള്&#x200d; നോക്കണമെന്ന് കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവ് വയലാര്&#x200d; രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; അത് യാഥാര്&#x200d;ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്&#x200d; താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. കേരളത്തില്&#x200d; ജാതി-മത സമവാക്യങ്ങള്&#x200d; നിര്&#x200d;ണായകമാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്നും ഉമ്മന്&#x200d;ചാണ്ടി അതിന് അര്&#x200d;ഹനാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേരുകള്&#x200d; പരസ്യമായി പറയുന്നില്ലെന്നും വയലാര്&#x200d; രവി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നേതൃതലത്തില്&#x200d; കൃത്യമായ അഴിച്ചുപണി നടത്തിയാല്&#x200d; മാത്രമെ കോണ്&#x200d;ഗ്രസിന് തിരിച്ചുവരാന്&#x200d; സാധിക്കൂവെന്ന മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് മണിശങ്കര്&#x200d; അയ്യറുടെ പരാമര്&#x200d;ശത്തെയും വയലാര്&#x200d; രവി വിമര്&#x200d;ശിച്ചു. ഒരു സുപ്രഭാതത്തില്&#x200d; പാര്&#x200d;ട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കര്&#x200d; അയ്യര്&#x200d;. കോണ്&#x200d;ഗ്രസ് ശൈലി അറിയാത്തത് കൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നതെന്നും വയലാര്&#x200d; രവി പറഞ്ഞു.<br />
ബൂത്തുതലം മുതല്&#x200d; ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇടതുപാര്&#x200d;ട്ടികളെ കൂടി ഉള്&#x200d;പ്പെടുത്തി വിശാലമായ മഴവില്&#x200d; സഖ്യം രൂപീകരിച്ചാല്&#x200d; മാത്രമെ നരേന്ദ്രമോദിയുടെ മുന്നേറ്റത്തെ തടയാന്&#x200d; കഴിയുള്ളൂവെന്നും മണിശങ്കര്&#x200d; അയ്യര്&#x200d; പറഞ്ഞിരുന്നു. കോണ്&#x200d;ഗ്രസില്&#x200d; ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും നേതാക്കളെ നാമനിര്&#x200d;ദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും മണിശങ്കര്&#x200d; അയ്യര്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpcc-president-oommen-chandy-is-perfect-vayalar-ravi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
