<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vdsateesan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vdsateesan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 13:19:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vdsateesan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html</link>
					<comments>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 13:16:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CONGREES]]></category>
		<category><![CDATA[election2025]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368634</guid>

					<description><![CDATA[പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ജനം കനത്ത തിരിച്ചടി നല്&#x200d;കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്&#x200d; സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; ആരോപിച്ചു. പയ്യന്നൂര്&#x200d; രാമന്തളി കള്&#x200d;ച്ചറല്&#x200d; സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്&#x200d; അടിച്ചു തകര്&#x200d;ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്&#x200d; നഗരസഭ 44-ാം വാര്&#x200d;ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്&#x200d;ത്തിട്ടുണ്ട്.</p>
<p>നഗരസഭ ഒമ്പതാം വാര്&#x200d;ഡിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്&#x200d;ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന്&#x200d; വ്യക്തമാക്കി.</p>
<p>പാനൂര്&#x200d; നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന്&#x200d; പറഞ്ഞു. കണ്ണൂര്&#x200d; ഉളിക്കല്&#x200d; മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് ഓഫിസുകള്&#x200d; ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്&#x200d;ത്തതായും അദ്ദേഹം പറഞ്ഞു. കാസര്&#x200d;കോട് ബേഡകത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്&#x200d; യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള്&#x200d; ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്&#x200d; തകര്&#x200d;ത്തതായും സതീശന്&#x200d; ആരോപിച്ചു.</p>
<p>സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്&#x200d; സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന്&#x200d; മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്&#x200d;ക്കുന്നവര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കാന്&#x200d; സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന്&#x200d; ആവശ്യപ്പെട്ടു. ക്രിമിനല്&#x200d; സംഘത്തെ നിയന്ത്രിക്കാന്&#x200d; ഇനിയെങ്കിലും സര്&#x200d;ക്കാര്&#x200d; തയ്യാറായില്ലെങ്കില്&#x200d; ഗുരുതര പ്രത്യാഘാതങ്ങള്&#x200d; നേരിടേണ്ടി വരുമെന്ന് സര്&#x200d;ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-violence-continues-after-local-election-defeat-v-d-satishan-hff.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/vd-satheesan-says-economic-crisis-unprecedented-in-history.html</link>
					<comments>https://www.chandrikadaily.com/vd-satheesan-says-economic-crisis-unprecedented-in-history.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 10:32:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[thiruvanandapuram]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356099</guid>

					<description><![CDATA[ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടിശികയായി നല്‍കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വി.ഡി സതീശന്&#x200d;. ചെക്കുകള്&#x200d; പോലും മാറാന്&#x200d; കഴിയാത്ത അവസ്ഥയിലാണെന്നും വിഡി സതീശന്&#x200d; ആരോപിച്ചു. ജീവനക്കാരുടെയും പെന്&#x200d;ഷന്&#x200d;കാരുടെയും കുടിശികയായി നല്&#x200d;കാനുള്ളത് ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒന്നും മുടങ്ങാതെ മുന്നോട്ട് പോകുന്നുവെന്നു ധനമന്ത്രി കെ.എന്&#x200d;. ബാലഗോപാല്&#x200d;. നികുതിയിലേറെ വരുമാനം കിട്ടുന്നുണ്ടെന്നും അതിനാലാണ് പിടിച്ചുനില്&#x200d;ക്കാന്&#x200d; പറ്റുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനായി കര്&#x200d;ശന ധനകാര്യ മാനേജ്‌മെന്റ് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>കോണ്&#x200d;ട്രാക്ടര്&#x200d;മാര്&#x200d;ക്ക് പണം തടസ്സമില്ലാതെ നല്&#x200d;കുന്നുണ്ടെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;ക്ക് അനുവദിക്കുന്ന തുകയില്&#x200d; വര്&#x200d;ദ്ധനവുണ്ടായിട്ടുണ്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാപനങ്ങളുടെ മുഴുവന്&#x200d; പണവും നല്&#x200d;കുമെന്നും അദ്ദേഹം ഉറപ്പ് നല്&#x200d;കി.</p>
<p>ജിഎസ്ടി നികുതി നിരക്കിലെ വ്യത്യാസം മൂലം ജനങ്ങളുടെ കയ്യില്&#x200d; പണം കൂടുതലാണെന്നും, എങ്കിലും നികുതി വരുമാനം കൂട്ടാന്&#x200d; സര്&#x200d;ക്കാരിന് പദ്ധതിയില്ലെന്നും പ്രതിപക്ഷം വിമര്&#x200d;ശിച്ചു. ജിഎസ്ടി ഇന്റലിജന്&#x200d;സുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്&#x200d; ഉടന്&#x200d; പുറത്തുവരുമെന്നും വിഡി സതീശന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-satheesan-says-economic-crisis-unprecedented-in-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/vdsatheesan-news.html</link>
					<comments>https://www.chandrikadaily.com/vdsatheesan-news.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 27 Nov 2023 07:31:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284229</guid>

					<description><![CDATA[സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് .കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണ് . സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsatheesan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിശുദിനത്തിലെ ചരിത്ര വിധി; പോക്‌സോ കുറ്റകൃത്യങ്ങള്&#x200d; തടയാനും ഫലപ്രദമായി അന്വേഷിക്കാനും പ്രത്യേക സെല്&#x200d; രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/vdsatheesan-3.html</link>
					<comments>https://www.chandrikadaily.com/vdsatheesan-3.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 14 Nov 2023 08:30:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282980</guid>

					<description><![CDATA[അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ലെങ്കിലും നീതി നിര്&#x200d;വഹണ സംവിധാനത്തിനൊപ്പം കേരളം ഒറ്റക്കെട്ടായി ആ കുടുംബത്തെ ചേര്&#x200d;ത്തു പിടിക്കേണ്ടതുണ്ട്. ഇത്തരമൊരു ദുര്&#x200d;വിധി ഒരു കുഞ്ഞിനും, കുടുംബത്തിനും ഉണ്ടാകരുത്.]]></description>
										<content:encoded><![CDATA[<p>ആലുവയില്&#x200d; അഞ്ചു വയസുകാരിയെ പിച്ചിച്ചീന്തിയ കൊടുംക്രിമിനലിന് നീതിപീഠം വിധിച്ച തൂക്കുകയര്&#x200d; കുട്ടികള്&#x200d;ക്കും സ്ത്രീകള്&#x200d;ക്കുമെതിരെ അതിക്രമം കാട്ടുന്നവര്&#x200d;ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.നിയമ വാഴ്ചയില്&#x200d; ജനങ്ങള്&#x200d;ക്കുള്ള വിശ്വാസവും നിയമ സംവിധാനത്തിന്റെ അന്തസും ഉയര്&#x200d;ത്തുന്ന ചരിത്രപരമായ വിധിപ്രസ്താവമാണ്, ശിശുദിനത്തില്&#x200d; പോക്സോ പ്രത്യേക കോടതിയില്&#x200d; നിന്നുണ്ടായത്. ഏറ്റവും വേഗത്തില്&#x200d; വിചാരണ പൂര്&#x200d;ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചുവെന്നതും ശ്രദ്ധേയമാണ്. തെളിവുകള്&#x200d; നിരത്തി കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്&#x200d; പരിശ്രമിച്ച പ്രോസിക്യൂഷനും അഭിനന്ദനം അര്&#x200d;ഹിക്കുന്നു.</p>
<p>അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ലെങ്കിലും നീതി നിര്&#x200d;വഹണ സംവിധാനത്തിനൊപ്പം കേരളം ഒറ്റക്കെട്ടായി ആ കുടുംബത്തെ ചേര്&#x200d;ത്തു പിടിക്കേണ്ടതുണ്ട്. ഇത്തരമൊരു ദുര്&#x200d;വിധി ഒരു കുഞ്ഞിനും, കുടുംബത്തിനും ഉണ്ടാകരുത്.സംസ്ഥാനത്ത് സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; സാധാരണമായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുണ്ടാകണം. പോക്‌സോ കേസുകള്&#x200d; തടയുന്നതിനും അന്വേഷണം ഫലപ്രദമായി നടത്തുന്നതിനും പൊലീസില്&#x200d; പ്രത്യേക സെല്&#x200d; രൂപീകരിക്കണം. സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കുമെതിരായ കുറ്റകൃത്യങ്ങളില്&#x200d; ഏര്&#x200d;പ്പെടുന്നവരുടെ വിവരങ്ങള്&#x200d; ശേഖരിച്ച്, ഇത്തരക്കാരെ കൃത്യമായി നിരീക്ഷിക്കാനും സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsatheesan-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കണേ&#8217; ; സര്&#x200d;ക്കാരിന്റെ നേട്ടങ്ങള്&#x200d; പ്രചരിപ്പിക്കാന്&#x200d; മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും യാത്രയെ ട്രോളി പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്  പോസ്റ്റ്</title>
		<link>https://www.chandrikadaily.com/vdsathesanfacebook-post.html</link>
					<comments>https://www.chandrikadaily.com/vdsathesanfacebook-post.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 27 Sep 2023 05:03:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276533</guid>

					<description><![CDATA[ബസില്&#x200d; കയറുന്നതിന് മുന്&#x200d;പ് ഡ്രൈവര്&#x200d;ക്കും കണ്ടക്ടര്&#x200d;ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. എന്നാണ് പ്രതേക കെ.എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പ്രതിപക്ഷ നേതാവ് പറയുന്നത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാരിന്റെ നേട്ടങ്ങള്&#x200d; പ്രചരിപ്പിക്കാന്&#x200d; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയെ ട്രോളി പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ബസില്&#x200d; കയറുന്നതിന് മുന്&#x200d;പ് ഡ്രൈവര്&#x200d;ക്കും കണ്ടക്ടര്&#x200d;ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. എന്നാണ് പ്രതേക കെ.എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പ്രതിപക്ഷ നേതാവ് പറയുന്നത്.</p>
<p><strong>പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്</strong></p>
<p>കേരള സര്&#x200d;ക്കാരിന്റെ നേട്ടങ്ങള്&#x200d; പ്രചരിപ്പിക്കാന്&#x200d; മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെ.എസ് .ആർ .ടി.സി ബസിലാണത്രേ യാത്ര! ബസില്&#x200d; കയറുന്നതിന് മുന്&#x200d;പ് ഡ്രൈവര്&#x200d;ക്കും കണ്ടക്ടര്&#x200d;ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്&#x200d; അവര്&#x200d; ചിലപ്പോള്&#x200d; നിങ്ങളെ വഴിയിലിട്ട് പോയാലോ!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsathesanfacebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം ഭരിക്കുന്നത് എന്&#x200d;.ഡി.എ- എല്&#x200d;.ഡി.എഫ് സഖ്യകക്ഷി സര്&#x200d;ക്കാര്&#x200d;; ജെ.ഡി.എസിനെ മുന്നണിയില്&#x200d; നിന്ന് പുറത്താനുള്ള ആര്&#x200d;ജവം മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുണ്ടോയെന്ന് വി.ഡി.സതീശൻ</title>
		<link>https://www.chandrikadaily.com/vdsatheesan-pressrelease.html</link>
					<comments>https://www.chandrikadaily.com/vdsatheesan-pressrelease.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 26 Sep 2023 11:27:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276434</guid>

					<description><![CDATA[എന്&#x200d;.ഡി.എയ്ക്കൊപ്പം ചേര്&#x200d;ന്ന ജെ.ഡി.എസിനെ മുന്നണിയില്&#x200d; നിന്ന് പുറത്താക്കിയിട്ട് വേണം സി.പി.എം നേതാക്കള്&#x200d; സംഘപരിവാര്&#x200d; വിരുദ്ധത സംസാരിക്കാന്&#x200d;. ഇതിനുള്ള ആര്&#x200d;ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനിഅറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാര്&#x200d;ത്താക്കുറിപ്പില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കേരളം ഭരിക്കുന്നത് എന്&#x200d;.ഡി.എ- എല്&#x200d;.ഡി.എഫ് സഖ്യകക്ഷി സര്&#x200d;ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. എന്&#x200d;.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്&#x200d;.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്&#x200d; മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാര്&#x200d;ത്താക്കുറിപ്പില്&#x200d; ആവശ്യപ്പെട്ടു.</p>
<p>ബി.ജെ.പി നേതൃത്വം നല്&#x200d;കുന്ന എന്&#x200d;.ഡി.എ മുന്നണിയില്&#x200d; ചേര്&#x200d;ന്നതായി ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന്&#x200d; മന്ത്രിസഭയില്&#x200d; ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബി.ജെ.പി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്&#x200d;.ഡി.എഫോ ഇക്കാര്യത്തില്&#x200d; ഇതുവരെ നിലപാട് വ്യക്തമാക്കാന്&#x200d; തയാറാകാത്തതും വിചിത്രമാണ്.</p>
<p>ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രൂപീകരിച്ച &#8216;ഇന്ത്യ&#8217; എന്ന വിശാല പ്ലാറ്റ്ഫോമില്&#x200d; പാര്&#x200d;ട്ടി പ്രതിനിധി വേണ്ടെന്ന് സി.പി.എം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വര്&#x200d;ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്&#x200d;പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്&#x200d;പ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്താന്&#x200d; സി.പി.എം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.</p>
<p>എന്&#x200d;.ഡി.എയ്ക്കൊപ്പം ചേര്&#x200d;ന്ന ജെ.ഡി.എസിനെ മുന്നണിയില്&#x200d; നിന്ന് പുറത്താക്കിയിട്ട് വേണം സി.പി.എം നേതാക്കള്&#x200d; സംഘപരിവാര്&#x200d; വിരുദ്ധത സംസാരിക്കാന്&#x200d;. ഇതിനുള്ള ആര്&#x200d;ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനിഅറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാര്&#x200d;ത്താക്കുറിപ്പില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsatheesan-pressrelease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മൻ ചാണ്ടിക്കെതിരെ  ഗൂഡാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/vdstheesa-pressrelease15.html</link>
					<comments>https://www.chandrikadaily.com/vdstheesa-pressrelease15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 10 Sep 2023 12:38:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273854</guid>

					<description><![CDATA[ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും. വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സി.പി.എമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സി.ബി.ഐ റിപ്പോർട്ട് അതിന് അടിവരയിടുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവർ കണക്ക് പറയേണ്ടി വരും. സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി.പി.എമ്മിൻ്റെ ആശിർവാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഡാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും. വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdstheesa-pressrelease15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭ കയ്യാങ്കളി കേസില്&#x200d; പ്രതികളെ രക്ഷിക്കാന്&#x200d; പ്രോസിക്യൂഷനെ സര്&#x200d;ക്കാര്&#x200d; ദുര്&#x200d;ബലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/niamasbhakaynkalicase.html</link>
					<comments>https://www.chandrikadaily.com/niamasbhakaynkalicase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 06 Jul 2023 10:31:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vdsateesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263226</guid>

					<description><![CDATA[ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്&#x200d; കയറി മുണ്ട് മടക്കിക്കുത്തി നില്&#x200d;ക്കുന്ന ചിത്രം കുഞ്ഞുങ്ങള്&#x200d;ക്ക് പോലും അറിയാം.]]></description>
										<content:encoded><![CDATA[<p>നിയമസഭ കയ്യാങ്കളി കേസില്&#x200d; പ്രതികളെ രക്ഷിക്കാന്&#x200d; പ്രോസിക്യൂഷനെ സര്&#x200d;ക്കാര്&#x200d; ദുര്&#x200d;ബലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.നിയമസഭ കയ്യാങ്കളി കേസില്&#x200d; വിചാരണ നടന്നാല്&#x200d; പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്&#x200d;കുട്ടി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാന്&#x200d; ശ്രമിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുന്&#x200d;പ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്. പല തരത്തിലുള്ള അന്വേഷണങ്ങള്&#x200d; നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികള്&#x200d; മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്&#x200d; കയറി മുണ്ട് മടക്കിക്കുത്തി നില്&#x200d;ക്കുന്ന ചിത്രം കുഞ്ഞുങ്ങള്&#x200d;ക്ക് പോലും അറിയാം. ലക്ഷക്കണക്കിന് മനുഷ്യര്&#x200d; നേരിട്ട് കണ്ടൊരു കുറ്റകൃത്യം ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവന്&#x200d; വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുര്&#x200d;ബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സര്&#x200d;ക്കാര്&#x200d; പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണ് എന്നും വി ഡി സതീശൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/niamasbhakaynkalicase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
