<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Veena George &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/veena-george/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Oct 2025 03:14:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Veena George &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവം: &#8216;കത്രിക പുറത്തെടുത്തിട്ടും അനുഭവിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍, തുടര്‍ ചികിത്സ ഉറപ്പാക്കണം: ഹര്‍ഷിന</title>
		<link>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html</link>
					<comments>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 08 Oct 2025 03:13:51 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harshina]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[Veena George]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357357</guid>

					<description><![CDATA[ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയ ഹര്&#x200d;ഷിന വീണ്ടും സമരത്തിലേക്ക്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്&#x200d; നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ഉദ്ഘാടനം ചെയ്യും. താന്&#x200d; വലിയ ആരോഗ്യപ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും തുടര്&#x200d; ചികിത്സ സര്&#x200d;ക്കാര്&#x200d; ഉറപ്പാക്കണമെന്നുമാണ് ഹര്&#x200d;ഷിനയുടെ ആവശ്യം.</p>
<p>ചികിത്സാപ്പിഴവിനെ തുടര്&#x200d;ന്ന് താന്&#x200d; ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്&#x200d;ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്&#x200d;കണമെന്നും സര്&#x200d;ക്കാര്&#x200d; തന്റെ തുടര്&#x200d; ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്&#x200d;ഷിനയുടെ ആവശ്യം. രാവിലെ 10 മണിക്കാണ് സമരത്തിന്റെ ഉദ്ഘാടനം നടക്കുക. 2017 നവംബര്&#x200d; 30 ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണ് ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; കത്രികകുടുങ്ങിയത്.</p>
<p>കഴിഞ്ഞ എട്ട് വര്&#x200d;ഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹര്&#x200d;ഷിന പറയുന്നു. രണ്ടരവര്&#x200d;ഷം മുന്&#x200d;പ് വയറ്റില്&#x200d; നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്&#x200d; മുന്&#x200d;പുണ്ടായിരുന്നതിനേക്കാള്&#x200d; വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് താന്&#x200d; ഇപ്പോള്&#x200d; നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവര്&#x200d; അടുത്തെത്തി 15 ദിവസത്തിനുള്ളില്&#x200d; നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്&#x200d; വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല.</p>
<p>അവസാന പ്രതീക്ഷയായ കോടതിയില്&#x200d; പോലും സര്&#x200d;ക്കാര്&#x200d; കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടര്&#x200d;മാര്&#x200d; ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷന്&#x200d; മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാള്&#x200d;ക്ക് നീതി നല്&#x200d;കിയില്ലെങ്കില്&#x200d; വേറെ ആര് അത് നല്&#x200d;കുമെന്നും ഹര്&#x200d;ഷിന ചോദിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/despite-removing-the-scissors-i-am-still-experiencing-major-health-problems-further-treatment-should-be-ensured-harshina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/guide-wire-stuck-in-chest-incident-health-minister-admits-serious-lapse-by-doctor.html</link>
					<comments>https://www.chandrikadaily.com/guide-wire-stuck-in-chest-incident-health-minister-admits-serious-lapse-by-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Sep 2025 06:45:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[vd sathesshan]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354581</guid>

					<description><![CDATA[തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച വാര്‍ത്ത വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയാകുന്നത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. കാട്ടാക്കട സ്വദേശിനിയായ യുവതി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസം അവര്‍ ഐസിയുവില്‍ കിടന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ജനറല്&#x200d; ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച വാര്&#x200d;ത്ത വീണ്ടും നിയമസഭയില്&#x200d; ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്&#x200d; ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തുടര്&#x200d;ച്ചയായ രണ്ടാംദിവസമാണ് വാര്&#x200d;ത്ത നിയമസഭയില്&#x200d; ചര്&#x200d;ച്ചയാകുന്നത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്&#x200d; ആരോഗ്യവകുപ്പില്&#x200d; നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഡോക്ടര്&#x200d;ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു.</p>
<p>കാട്ടാക്കട സ്വദേശിനിയായ യുവതി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്&#x200d; നേരിടുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസം അവര്&#x200d; ഐസിയുവില്&#x200d; കിടന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ട് വര്&#x200d;ഷക്കാലം ചികിത്സ നടത്തി. പിന്നീടൊരു ക്ലിനിക്കിലെ ഡോക്ടറുടെ നിര്&#x200d;ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനുള്ളില്&#x200d; അസ്വഭാവികമായൊരു വസ്തു കണ്ടെത്തി – പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. വിഷയത്തില്&#x200d; ഇപ്പോള്&#x200d; ഗവണ്&#x200d;മെന്റും ഡോക്ടറും ഇപ്പോള്&#x200d; ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>കഠിനമായി ആരോഗ്യപ്രശ്‌നങ്ങള്&#x200d; അനുഭവിക്കുന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഉത്തരവാദികളായവര്&#x200d;ക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നല്&#x200d;കിയിട്ടും അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കുക മാത്രമാണ് സര്&#x200d;ക്കാര്&#x200d; ചെയ്തത്. യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനും തുടര്&#x200d; ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നല്&#x200d;കിയിട്ടുണ്ട്. ഇതില്&#x200d; അനുകൂല നടപടി സ്വീകരിക്കണമെന്ന് അഭ്യര്&#x200d;ഥിക്കുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guide-wire-stuck-in-chest-incident-health-minister-admits-serious-lapse-by-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്ക്രിയം,വിഷയം നിയമസഭയില്‍ ഉന്നയിക്കും; വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/health-department-is-inaction-in-the-increase-in-amoebic-encephalitis-vd-satheeshan.html</link>
					<comments>https://www.chandrikadaily.com/health-department-is-inaction-in-the-increase-in-amoebic-encephalitis-vd-satheeshan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Sep 2025 06:28:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amebic encephalitis]]></category>
		<category><![CDATA[health]]></category>
		<category><![CDATA[vd satheeshan]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354063</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന് എങ്ങനെ നിസംഗമായിരിക്കാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു. നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതേസമയം, അമീബിക് മസ്തിഷ്‌കജ്വര മരണത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് സത്യം പറയണമെന്ന് ഡോ.എസ്.എസ് ലാല്‍ പറഞ്ഞു. കണക്കില്‍ ഭയന്ന് കള്ളത്തരം കാണിക്കുന്നത് ആരോഗ്യരംഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഭേദമാകാന്‍ സാധ്യത കൂടുതല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്&#x200d;ധിക്കുന്നതില്&#x200d; ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്&#x200d;. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സര്&#x200d;ക്കാരിന് എങ്ങനെ നിസംഗമായിരിക്കാന്&#x200d; കഴിയുമെന്നും സതീശന്&#x200d; ചോദിച്ചു. നിയമസഭയില്&#x200d; വിഷയം ഉന്നയിക്കുമെന്നും വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, അമീബിക് മസ്തിഷ്‌കജ്വര മരണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് സത്യം പറയണമെന്ന് ഡോ.എസ്.എസ് ലാല്&#x200d; പറഞ്ഞു. കണക്കില്&#x200d; ഭയന്ന് കള്ളത്തരം കാണിക്കുന്നത് ആരോഗ്യരംഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്&#x200d; ഭേദമാകാന്&#x200d; സാധ്യത കൂടുതല്&#x200d; ആണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്&#x200d;. കാലാവസ്ഥ വ്യതിയാനം മൂലമുള്ള സ്വാഭാവിക മാറ്റങ്ങളാണ് അമീബയുടെ സാന്നിധ്യം വര്&#x200d;ധിച്ചതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്&#x200d;. പരിശോധന വര്&#x200d;ധിപ്പിച്ചത് കൂടുതല്&#x200d; കേസുകള്&#x200d; സ്ഥിരീകരിക്കുന്നതില്&#x200d; പങ്ക് വഹിക്കുന്നുണ്ടെന്നും കോഴിക്കോട് ബേബി മെമ്മോറിയല്&#x200d; ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്&#x200d; കെയര്&#x200d; സ്‌പെഷലിസ്റ്റ് ഡോ.അബ്ദുല്&#x200d; റഊഫ് പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-department-is-inaction-in-the-increase-in-amoebic-encephalitis-vd-satheeshan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ഉപകരണം ആശുപത്രിയില്‍ നിന്ന് തന്നെ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/the-health-ministers-claim-that-the-device-was-missing-was-disproved-the-device-was-recovered-from-the-hospital-itself.html</link>
					<comments>https://www.chandrikadaily.com/the-health-ministers-claim-that-the-device-was-missing-was-disproved-the-device-was-recovered-from-the-hospital-itself.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 08 Aug 2025 03:07:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[trivandrum medical college]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349745</guid>

					<description><![CDATA[പ്രിന്‍സിപ്പലിന്റെ പരിശോധനയില്‍ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിന്റെ ആരോപണം തെറ്റെന്ന് കണ്ടെത്തല്&#x200d;. കാണാതായെന്ന് ആരോഗ്യമന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയില്&#x200d; നിന്ന് തന്നെ കണ്ടെത്തി. പ്രിന്&#x200d;സിപ്പലിന്റെ പരിശോധനയില്&#x200d; ടിഷ്യൂ മോസിലേറ്റര്&#x200d; എന്ന ഉപകരണം ഓപ്പറേഷന്&#x200d; തിയേറ്ററില്&#x200d; തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.</p>
<p>എംപി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്&#x200d; കോളേജിലെ യൂറോളജി വിഭാഗത്തില്&#x200d; വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുന്&#x200d;പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടില്ലെന്നും കളവ് പോയെന്നാണ് സംശയമെന്നും സംഭവത്തില്&#x200d; വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; ഈ ഉപകരണം കാണാതായതല്ലെന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്&#x200d; വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്&#x200d; തിയേറ്ററില്&#x200d; തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്ടര്&#x200d;മാര്&#x200d; വന്നാല്&#x200d; മാത്രമേ ഉപയോഗിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല്&#x200d; നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്&#x200d;പ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-health-ministers-claim-that-the-device-was-missing-was-disproved-the-device-was-recovered-from-the-hospital-itself.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യ വകുപ്പിന്റെ വാദങ്ങള്‍ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്</title>
		<link>https://www.chandrikadaily.com/health-departments-arguments-fall-apart-dr-harris-letter-requesting-equipment-for-treatment-is-out.html</link>
					<comments>https://www.chandrikadaily.com/health-departments-arguments-fall-apart-dr-harris-letter-requesting-equipment-for-treatment-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Aug 2025 04:49:41 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dr haris hassan]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349135</guid>

					<description><![CDATA[തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം പൊളിയുന്നു. ഡോ. ഹാരിസ് ഹസൻ ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.</p>
<p>തന്നോടൊപ്പം പലയിടത്തും ജോലി ചെയ്തവരാണ് വിദഗ്ധസമിതിയിൽ ഉണ്ടായിരിക്കുന്നത്. എന്ത് റിപ്പോർട്ട് ആണ് കൊടുത്തത് എന്ന് തനിക്കറിയില്ലെന്ന് ഡോ. ഹാരിസ് വൈകാരികമായി പ്രതികരിച്ചു. ആശുപത്രിയിലെ സാമ്പത്തിക പ്രതിസന്ധി ഒരു പൗരന്റെ ജീവിതത്തെ ബാധിക്കാൻ പാടില്ല. ഉപകരണക്ഷാമം നേരത്തെ അറിയിച്ചിട്ടുണ്ട്. കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ പോലും നമ്മൾ പണം പുറത്തു നിന്ന് വാങ്ങണം. പറയാൻ നാണക്കേടുണ്ട്. ഓഫീസിൽ പ്രിന്റിങ് മെഷീൻ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കണക്കിൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/health-departments-arguments-fall-apart-dr-harris-letter-requesting-equipment-for-treatment-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: മലപ്പുറത്തും പാലക്കാടും റിപ്പോര്‍ട്ട് ചെയ്ത നിപ കേസുകള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി</title>
		<link>https://www.chandrikadaily.com/nipah-the-health-minister-said-that-there-is-no-direct-connection-between-the-nipah-cases-reported-in-malappuram-and-palakkad.html</link>
					<comments>https://www.chandrikadaily.com/nipah-the-health-minister-said-that-there-is-no-direct-connection-between-the-nipah-cases-reported-in-malappuram-and-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Jul 2025 16:55:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ipahvirus]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346970</guid>

					<description><![CDATA[നിലവില്‍ 461 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ]]></description>
										<content:encoded><![CDATA[<p>മലപ്പുറത്തും പാലക്കാടും റിപ്പോര്&#x200d;ട്ട് ചെയ്ത നിപ കേസുകള്&#x200d;ക്ക് നേരിട്ട് ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ്. നിലവില്&#x200d; 461 പേരാണ് സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ഉള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരും ഉള്&#x200d;പ്പെടെ ആകെ 461 പേരാണ് സമ്പര്&#x200d;ക്ക പട്ടികയിലുള്ളത്. ഇതില്&#x200d; 27 പേര്&#x200d; ഹൈ റിസ്‌ക്ക് വിഭാഗത്തില്&#x200d; പെട്ടവരാണ്.</p>
<p>4 പേര്&#x200d;ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതില്&#x200d; രണ്ടുപേര്&#x200d; മലപ്പുറത്തെ രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്&#x200d;ത്തകരാണ്. രണ്ടുപേര്&#x200d; പാലക്കാട്ടെ രോഗിയുമായി ബന്ധപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്&#x200d; എറണാകുളം ജില്ലകളില്&#x200d; നിന്നുള്ളവരാണ് ചികിത്സയിമുള്ളത്. വൈറസ് മറ്റൊരാളിലേക്ക് പകര്&#x200d;ന്നിട്ടുണ്ടെങ്കില്&#x200d; രോഗ ലക്ഷണങ്ങള്&#x200d; വരാന്&#x200d; ഇടയുള്ള സമയമാണിതെന്നും ഈ സമയം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു</p>
<p>48 പേരുടെ സാമ്പിളുകള്&#x200d; പരിശോധിച്ചു. 23 പേര്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളേജിലും, 23 പേര്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലുമാണ് . 46 സാമ്പിളുകള്&#x200d; നെഗറ്റീവ് ആണ.് രണ്ട് സാമ്പിളുകളാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്&#x200d; കണ്ടൈന്&#x200d;മെന്റ് സോണുകളില്&#x200d; ഉള്&#x200d;പ്പെട്ട 8706 വീടുകളില്&#x200d; പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്&#x200d;വൈലന്&#x200d;സ് പൂര്&#x200d;ത്തിയാക്കിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-the-health-minister-said-that-there-is-no-direct-connection-between-the-nipah-cases-reported-in-malappuram-and-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്‌</title>
		<link>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html</link>
					<comments>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 08:45:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346916</guid>

					<description><![CDATA[സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി]]></description>
										<content:encoded><![CDATA[<p>ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.</p>
<p>തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ</title>
		<link>https://www.chandrikadaily.com/muslim-youth-league-samaragni-on-july-8-at-constituency-levels.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-samaragni-on-july-8-at-constituency-levels.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 04:58:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346884</guid>

					<description><![CDATA[കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൊല്ലപ്പെട്ട ബിന്ദുവിനെ മന്ത്രിമാർ അവഹേളിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം തകർന്ന് വീണത് ആരോഗ്യ മന്ത്രി ഉരുട്ടിയിട്ടത് കൊണ്ടാണോ എന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞത് മരണപ്പെട്ട ബിന്ദുവിനെ പരിഹസിച്ചതിന് തുല്യമാണ്. മകളുടെ ചികിത്സക്ക് വന്ന ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ ലാഘവത്തോടെ കാണുന്ന ഇത്തരം ഭരണാധികാരികൾ നാടിന് വെല്ലുവിളിയാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കെട്ടിടം തകർന്നതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാർ രണ്ട് മണിക്കൂറിലധികമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് വേദന സഹിച്ച ബിന്ദുവിനെ ഓർക്കുന്ന ഒരാൾക്കും ഇങ്ങിനെ പ്രതികരിക്കാനാവില്ല.</p>
<p>കെട്ടിടം തകർന്നതിൻ്റെ പേരിൽ മന്ത്രി രാജിവെക്കണം എന്നാരും പറഞ്ഞില്ല. കൂളിമാട് പാലം തകർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസോ സ്കൂളുകൾ തകർന്നപ്പോൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ രാജിവെച്ചിട്ടില്ല. എന്നാൽ തൻ്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നും ഫിറോസ് വ്യക്തമാക്കി. ഇപ്പോൾ<br />
പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കുമെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമരം നടത്തി തലക്ക് മുറിവേൽപ്പിച്ച പാരമ്പര്യമുള്ളവരാണ്. അതിനാൽ ഭീഷണി കൊണ്ട് പ്രതിപക്ഷ സമരത്തെ ഇല്ലാതാക്കാൻ ആരും കരുതേണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
<p>മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ ഇത് വരെ തയ്യാറായില്ല. ആരോഗ്യ വകുപ്പിൽ വകയിരുത്തുന്ന ഫണ്ടുകൾ പിന്നീട് വെട്ടിക്കുറക്കുന്ന പ്രവണതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫ്ലക്സടിക്കാൻ കോടികളാണ് ചിലവഴിക്കുന്നത്. ഈ പണമുണ്ടായിരുന്നെങ്കിൽ നിരവധി സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നെന്നും ഫിറോസ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെ തകർത്ത മന്ത്രി രാജിവെക്കുന്നത് വരെ തുടരുന്ന സമരങ്ങളുടെ ഭാഗമായി ജൂലൈ 8 ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സമരാഗ്നി സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.</p>
<p>പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്ലോഗർ ജ്യോതി മൽഹോത്ര സർക്കാറിൻ്റെ ടൂറിസം പ്രമോഷന് വേണ്ടി വന്നതിനെ കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി പറയണം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി സൂപ്പർ മുഖ്യമന്ത്രിയാണെന്നുള്ള ധാരണയിൽ മന്ത്രി വെച്ച് പുലർത്തുന്ന ധിക്കാരം ജനങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ആർക്കും ചുമതല കൊടുക്കാത്തത് സൂപ്പർ മുഖ്യമന്ത്രിയെ മറികടക്കാൻ കഴിയാത്തത് കൊണ്ടാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-samaragni-on-july-8-at-constituency-levels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‌കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം</title>
		<link>https://www.chandrikadaily.com/kottayam-medical-college-accident-state-wide-protest-against-health-minister-today.html</link>
					<comments>https://www.chandrikadaily.com/kottayam-medical-college-accident-state-wide-protest-against-health-minister-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Jul 2025 04:54:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kottayam medical college]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346718</guid>

					<description><![CDATA[തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച്]]></description>
										<content:encoded><![CDATA[<p>ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോണ്&#x200d;ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്കാണ് മാര്&#x200d;ച്ച്. പത്തനംതിട്ടയില്&#x200d; ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിന്റെ വീട്ടിലേക്കും എം.എല്&#x200d;.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. പ്രതിഷേധം മുന്നില്&#x200d;ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷയാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>മറ്റു ജില്ലകളില്&#x200d; കളക്ടറേറ്റിലേക്ക് യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ച് സംഘടിപ്പിക്കും. അപ്രതീക്ഷിത പ്രതിഷേധങ്ങള്&#x200d;ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottayam-medical-college-accident-state-wide-protest-against-health-minister-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വീണ ജോർജിന്റെ വസതിക്ക് മരണത്തിന്റെ ഗന്ധം&#8217;: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html</link>
					<comments>https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 04 Jul 2025 12:10:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[health]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[PK Firoz]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346694</guid>

					<description><![CDATA[തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ അനാസ്ഥയെ തുടർന്നാണ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായതെന്നും മന്ത്രിയുടെ വസതിക്ക് മരണത്തിന്റെ ഗന്ധമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മന്ത്രി വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജ് ആരോഗ്യ മന്ത്രിയല്ല കൊലയാളി മന്ത്രിയാണെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് മോര്‍ച്ചറിയിലാണെന്നും അദ്ദേഹം തുടർന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സാര്‍ത്ഥം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ അനാസ്ഥയെ തുടർന്നാണ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായതെന്നും മന്ത്രിയുടെ വസതിക്ക് മരണത്തിന്റെ ഗന്ധമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മന്ത്രി വസതിയിലേക്ക് നടത്തിയ മാര്&#x200d;ച്ച് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജ് ആരോഗ്യ മന്ത്രിയല്ല കൊലയാളി മന്ത്രിയാണെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് മോര്&#x200d;ച്ചറിയിലാണെന്നും അദ്ദേഹം തുടർന്നു.</p>
<p>കോട്ടയം മെഡിക്കല്&#x200d; കോളേജില്&#x200d; മകളുടെ ചികിത്സാര്&#x200d;ത്ഥം എത്തിയ തലയോലപ്പറമ്പിലെ ബിന്ദുവെന്ന സ്ത്രീ കെട്ടിടം തകര്&#x200d;ന്ന് വീണ് മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം മന്ത്രിമാരായ വീണാ ജോര്&#x200d;ജിനും വി എന്&#x200d; വാസവനുമാണ്. രാവിലെ പത്തര മണിക്കുണ്ടായ അപകടത്തെ തുടര്&#x200d;ന്ന് എത്തിയ ഇവര്&#x200d; രക്ഷാപ്രവര്&#x200d;ത്തനം രണ്ട് മണിക്കൂറോളം വൈകിപ്പിച്ചതാണ് ബിന്ദുവിന്റെ മരണത്തിലേക്കെത്തിച്ചത് ഈ മരണത്തിനുത്തരവാദിയായ മന്ത്രിമാരെ കൊലയാളി മന്ത്രിമാരെന്ന് വിളിക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്&#x200d;ത്തു. ആരോഗ്യ വകുപ്പിനെ കുറിച്ചുള്ള പരാതികള്&#x200d; ദിനം പ്രതി വര്&#x200d;ധിച്ച് വരികയാണ്. നായപ്പേടിയില്&#x200d; ഉലയുന്ന പൊതുജനം ചികിത്സക്ക് വേണ്ടി ആശുപത്രിയിലെത്തിയാല്&#x200d; വീണാ ജോര്&#x200d;ജിനെയും പേടിക്കേണ്ട സാഹചര്യമാണെന്നും ഫിറോസ് പരിഹസിച്ചു. ആരോഗ്യ മന്ത്രി രാജിവെക്കുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് തെരുവില്&#x200d; പോരാട്ടം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.</p>
<p>ആരോഗ്യ മന്ത്രി വീണ ജോര്&#x200d;ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ചില്&#x200d; യുവജനരോഷമിരമ്പി. കോട്ടയം മെഡിക്കല്&#x200d; കോളേജിലെ അപകടത്തെ തുടര്&#x200d;ന്ന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ഒരു സ്ത്രീ മരിക്കാന്&#x200d; ഇടയായ സാഹചര്യത്തില്&#x200d; കഴിവ്‌കെട്ട മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; മന്ത്രി വസതിയിലേക്ക് മാര്&#x200d;ച്ച് നടത്തിയത്. വഴുതക്കാട് ജംഗ്ഷനില്&#x200d; നിന്നും ആരംഭിച്ച പ്രകടനം മന്ത്രി വസതിക്ക് മുന്നില്&#x200d; ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്&#x200d;ന്ന് പ്രതിഷേധിച്ച പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.</p>
<p>മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്&#x200d; അധ്യക്ഷത വഹിച്ചു. ട്രഷറര്&#x200d; പി. ഇസ്മായില്&#x200d; സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നസീര്&#x200d; കാര്യറ, ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d;, ഫാത്തിമ തെഹ് ലിയ പ്രസംഗിച്ചു. ഹാരിസ് കരമന, ഫൈസ് പൂവച്ചല്&#x200d;, അസീസ് കളത്തൂര്&#x200d;, സഹീര്&#x200d; ആസിഫ്, മിസ്ഹബ് കീഴരിയൂര്&#x200d;, റിയാസ് നാലകത്ത്, പി.എ മുഹമ്മദ് സലീം, കെ.പി സുബൈര്&#x200d;, പി.എച്ച് സുധീര്&#x200d;, പി.എം നിസാമുദ്ധീന്&#x200d;, അമീന്&#x200d; പിട്ടയില്&#x200d;, അമീര്&#x200d; ചേനപ്പാടി, എസ്. മുഹമ്മദ് ഹനീഫ, യൂസുഫ് ള്ളുവാര്&#x200d;, ഇ.എ.എം അമീന്&#x200d;, എ. സദഖത്തുള്ള, എ.ഷിജിത്ഖാന്&#x200d; മാര്&#x200d;ച്ചിന് നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fallen-georges-residence-smells-of-death-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
