<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Vengara byelection &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vengara-byelection/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Oct 2017 17:50:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Vengara byelection &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജനാധിപത്യം ജ്വലിച്ച വേങ്ങരയിലെ വിജയം</title>
		<link>https://www.chandrikadaily.com/editorial-16-10-2017-vengara.html</link>
					<comments>https://www.chandrikadaily.com/editorial-16-10-2017-vengara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 17:50:16 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48035</guid>

					<description><![CDATA[ജനാധിപത്യത്തിനു മേല്‍ പണാധിപത്യവും രാഷ്ട്രീയ ആദര്‍ശത്തിനു മേല്‍ അധികാര ദുര്‍വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും ഒരേ ചേരിയില്‍ ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി പടനയിച്ചിട്ടും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടക്ക് ഒരു പോറലുമേല്‍പ്പിക്കാനായില്ല എന്നത് നന്മയുടെ രാഷ്ട്രീയത്തിന് വേങ്ങരയിലെ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരംകൂടിയാണ്. ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വീമ്പു പറയുകയും ഇത്തവണ മണ്ഡലം പിടിച്ചടക്കുമെന്ന് പെരുമ്പറ മുഴക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>ജനാധിപത്യത്തിനു മേല്&#x200d; പണാധിപത്യവും രാഷ്ട്രീയ ആദര്&#x200d;ശത്തിനു മേല്&#x200d; അധികാര ദുര്&#x200d;വിനിയോഗവും അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടതുപക്ഷത്തിന്റെ അഹന്തക്കേറ്റ അടിയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; ഐക്യജനാധിപത്യ മുന്നണിയുടെ ആധികാരിക വിജയം. കല്ല് കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരട് മൂര്&#x200d;ഖന്&#x200d; പാമ്പും ഒരേ ചേരിയില്&#x200d; ഒന്നിച്ചണിനിരന്ന് ഒറ്റക്കെട്ടായി പടനയിച്ചിട്ടും യു.ഡി.എഫിന്റെ ഉരുക്ക് കോട്ടക്ക് ഒരു പോറലുമേല്&#x200d;പ്പിക്കാനായില്ല എന്നത് നന്മയുടെ രാഷ്ട്രീയത്തിന് വേങ്ങരയിലെ വോട്ടര്&#x200d;മാര്&#x200d; നല്&#x200d;കിയ അംഗീകാരംകൂടിയാണ്.</p>
<p>ഇടതു സ്ഥാനാര്&#x200d;ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വീമ്പു പറയുകയും ഇത്തവണ മണ്ഡലം പിടിച്ചടക്കുമെന്ന് പെരുമ്പറ മുഴക്കുകയും ചെയ്ത സി.പി.എം സെക്രട്ടറി ഒടുവില്&#x200d; സാങ്കേതികമായെങ്കിലും യു.ഡി.എഫിന്റെ വിജയം സമ്മതിച്ചു നിറം മാറിയത് ഓന്തിനെ പോലും നാണിപ്പിക്കുന്നതായി. ബി.ജെ.പിയുമായി മരംചുറ്റി പ്രേമത്തിലൂടെ ഒപ്പിച്ചെടുത്ത ഫാസിസ്റ്റ് വോട്ടുകളുടെ പിന്&#x200d;ബലത്തില്&#x200d; യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്&#x200d; വിള്ളലുണ്ടാക്കിയെന്ന് മേനി നടിക്കുന്ന സി.പി.എം തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നത് എന്ന കാര്യം ഓര്&#x200d;ക്കുന്നത് നന്ന്. മതേതരത്വത്തിന്റെ സ്വര്&#x200d;ഗഭൂമികയെ നരകതുല്യമാക്കാന്&#x200d; വര്&#x200d;ഗീയ ചെകുത്താന്മാരുമായി ചങ്ങാത്തമുണ്ടാക്കിയ നെറികെട്ട രാഷ്ട്രീയത്തിന് സി.പി.എം വലിയ വില നല്&#x200d;കേണ്ടി വരും. ഒന്നല്ല, ഒരായിരം തെരഞ്ഞെടുപ്പുകള്&#x200d; തോല്&#x200d;ക്കേണ്ടി വന്നാലും വര്&#x200d;ഗീയ വിധ്വംസക ശക്തികളോട് സന്ധിചെയ്യാന്&#x200d; മനസില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിക്ക് പ്രബുദ്ധ ജനത നല്&#x200d;കിയ പ്രതിഫലമാണ് ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് ഇനിയെങ്കിലും ഇടതുപക്ഷം പാഠമാക്കേണ്ടതുണ്ട്.</p>
<p>പ്രതിപക്ഷത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്&#x200d; ഒരു മുന്നണി നേടുന്ന മികവുറ്റ വിജയമാണ് വേങ്ങരയില്&#x200d; യു.ഡി.എഫിന്റേത്. 23,310 വോട്ടിന്റെ മഹാഭൂരിപക്ഷത്തിന് അഡ്വ.കെ.എന്&#x200d;.എ ഖാദര്&#x200d; വിജയിച്ചതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇടതുപക്ഷം വൃഥാശ്രമം നടത്തുന്നത്. പ്രതിപക്ഷത്തായിരിക്കെ അരുവിക്കരയിലും നെയ്യാറ്റിന്&#x200d;കരയിലും പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഭരണപക്ഷത്തായിരിക്കെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും എട്ടുനിലയില്&#x200d; പൊട്ടിയ പാര്&#x200d;ട്ടിയാണ് സ്വാഭാവിക ഭൂരിപക്ഷക്കുറവിനെ പര്&#x200d;വതീകരിച്ച് ആത്മരതിയടയുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറക്കുമെന്നായിരുന്നില്ല ഇടതുപക്ഷം അവകാശപ്പെട്ടിരുന്നത്. അട്ടിമറി വിജയം നേടുമെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ള മുതിര്&#x200d;ന്ന നേതാക്കള്&#x200d; ആവര്&#x200d;ത്തിച്ച് വ്യക്തമാക്കിയത്. അതുപ്രകാരം മഞ്ചേരിയും കുറ്റിപ്പുറവും താനൂരും നിലമ്പൂരുമെല്ലാം സ്വപ്‌നം കാണാന്&#x200d; പ്രവര്&#x200d;ത്തകരെ പ്രചോദിപ്പിക്കുന്നതിന് സര്&#x200d;വസന്നാഹങ്ങളുമായാണ് നേതാക്കള്&#x200d; മണ്ഡലത്തില്&#x200d; ഒരു മാസക്കാലം ക്യാമ്പ് ചെയ്തത്. മാറ്റത്തിനു വേണ്ടി വോട്ടുതേടി മന്ത്രിമാര്&#x200d; വീടുവീടാന്തരം കയറിനിരങ്ങിയതും ഈ ലക്ഷ്യ സക്ഷാത്കാരത്തിനായിരുന്നു.</p>
<p>പ്രചാരണ ജീപ്പുകളില്&#x200d; കവല പ്രസംഗകരായി ഇടതു എം.എല്&#x200d;.എമാര്&#x200d; വേഷം കെട്ടിയാടിയതും യു.ഡി.എഫിന്റെ പരാജയപ്പെട്ടിയില്&#x200d; അവസാന ആണിയടിക്കാനായിരുന്നു. സര്&#x200d;ക്കാറിന്റെ എല്ലാ മെഷിനറിയും എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്&#x200d;ത്തിച്ചതും സെക്രട്ടറിയേറ്റ് പ്രവര്&#x200d;ത്തനങ്ങളെല്ലാം വേങ്ങരയിലേക്ക് മാറ്റിയതും പോര്&#x200d;നിലങ്ങളില്&#x200d; സമ്പത്ത് വാരിവിതറാന്&#x200d; പണച്ചാക്കുകളെ പരക്കംപായിച്ചതും യു.ഡി.എഫിനെ മൂക്കില്&#x200d;കയറ്റി വലിക്കാമെന്ന വ്യാമോഹം കൊണ്ടായിരുന്നു. മണ്ഡലത്തിലെ പ്രവര്&#x200d;ത്തകര്&#x200d; മതിവരാത്തതിനാല്&#x200d; പാര്&#x200d;ട്ടി ഗ്രാമങ്ങളില്&#x200d; പയറ്റിത്തെളിഞ്ഞവരെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക്് ഇറക്കുമതി ചെയ്ത് വോട്ടര്&#x200d;മാരില്&#x200d; ഭീതിവിതച്ചതും വിജയം ആഞ്ഞുപിടിക്കാന്&#x200d; തന്നെയായിരുന്നു. കള്ളപ്രചാരണങ്ങള്&#x200d; അഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് പ്രാധാന്യത്തെ നിസാരവത്കരിച്ചും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചാണ് ഇടതു നേതാക്കള്&#x200d; പോര്&#x200d;ക്കളം വിട്ടത്. എന്നിട്ടും ധൈര്യം പോരാതെ വന്നതിനാലാണ് അവസാന ആയുധമായി തെരഞ്ഞെടുപ്പ് ദിവസം സര്&#x200d;ക്കാര്&#x200d; &#8216; സോളാര്&#x200d; ബോംബ്&#8217; പൊട്ടിച്ചത്. പക്ഷെ, ഉത്ബുദ്ധ ജനതയുടെ ഉള്ളകങ്ങളെ കീഴ്‌പ്പെടുത്താന്&#x200d; ഇക്കൂട്ടരുടെ കുടിലതന്ത്രങ്ങള്&#x200d;ക്ക് കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.</p>
<p>കഴിഞ്ഞ തവണത്തേക്കാള്&#x200d; ഏഴായിരം വോട്ട് അധികം നേടിയതില്&#x200d; എമ്പോക്കിത്തം പറയാന്&#x200d; സി.പി.എമ്മിന് എന്ത് യോഗ്യതയാണുള്ളത്? ഇടതുമുന്നണിയുടെ വോട്ട് മാത്രമാണ് തങ്ങള്&#x200d;ക്ക് ലഭിച്ചതെന്ന് തുറന്നുപറയാന്&#x200d; സി.പി.എം തയാറുണ്ടോ? ധാരണപ്രകാരം ബി.ജെ.പിയും മന:സാക്ഷിവോട്ടെന്ന പേരില്&#x200d; ജമാഅത്തെ ഇസ്്‌ലാമിയും പി.ഡി.പിയും എന്&#x200d;.ഡി.എയോട് അയിത്തം കല്&#x200d;പിച്ച ബി.ഡി.ജെ.എസും സ്ഥിരം ലീഗ് വിരോധികളായ &#8216;മറ്റു ചിലരും&#8217; ചേര്&#x200d;ന്നാണ് ഇടതുപെട്ടികള്&#x200d; നിറച്ചത് എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>പോളിങ് ശതമാനത്തിലെ വര്&#x200d;ധനവില്&#x200d; ഇത് പ്രകടമായി കാണാം. എന്നാല്&#x200d; കറകളഞ്ഞ മതേതര വോട്ടുകള്&#x200d; മാത്രം നേടിയാണ് യു.ഡി.എഫ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. നാട്ടുകാരന്&#x200d; എന്ന നിലയില്&#x200d; കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കേണ്ട വോട്ടുകളിലുണ്ടായ വ്യതിയാനം മാത്രമാണ് ഭൂരിപക്ഷക്കുറവായി പ്രതിഫലിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം യു.ഡി.എഫ് പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ നിഗമനവും അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളോടും പോരാടി നേടിയ വിജയത്തിന് ഒട്ടും തിളക്കം കുറവില്ലെന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ഇതോടൊപ്പം ചേര്&#x200d;ത്തുവായിക്കേണ്ടതാണ്.</p>
<p>സര്&#x200d;വ ശക്തിയും ഉപയോഗിച്ച് ഫാസിസത്തെ പ്രതിരോധിച്ചും ജനദ്രോഹ ഭരണകൂടങ്ങള്&#x200d;ക്കെതിരെ സക്രിയ സമരങ്ങളിലൂടെ തുറന്നെതിര്&#x200d;ത്തും ജനഹിതത്തെ നെഞ്ചോട് ചേര്&#x200d;ത്തതിന്റെ സമ്മതമാണ് യു.ഡി.എഫിന്റെ സുവര്&#x200d;ണ നേട്ടം. കേന്ദ്ര സര്&#x200d;ക്കാറിന്റെ സൂക്ഷ്മമായ നിരീക്ഷണവും ബി.ജെ.പി ദേശീയ- സംസ്ഥാന ഘടകങ്ങളുടെ ശക്തമായ പ്രവര്&#x200d;ത്തനവും വേങ്ങരയുടെ മണ്ണിലും മനസിലും സ്വാധീനം ചെലുത്താതിരുന്നത് മതേതരത്വത്തിന്റെ മഹിതമാതൃകകള്&#x200d; ജീവിതശീലമാക്കിയ ജനതയുടെ ചെറുത്തുനില്&#x200d;പ്പിന്റെ ഊക്കുകൊണ്ടാണ്.</p>
<p>ശത്രുക്കളുടെ സംഹാര താണ്ഡവത്തിന്റെ ദുര്&#x200d;ഘട വഴികളില്&#x200d; വിറങ്ങലിച്ചു നില്&#x200d;ക്കാതെ, കനല്&#x200d;പ്പഥങ്ങളില്&#x200d; കാല്&#x200d;പ്പാദങ്ങള്&#x200d; പതറാതെ മതേതരമെന്ന മാണിക്യത്തെ വേങ്ങരയില്&#x200d; കാത്തുസൂക്ഷിച്ചു യു.ഡി.എഫിന്റെ കര്&#x200d;മഭടന്മാര്&#x200d;. പാലും പനിനീരും പുരട്ടി ഈ രാജമാണിക്യത്തെ പരിപാലിക്കുന്നതിനു പകരം ഫാസിസത്തിന് പത്തിവിടര്&#x200d;ത്തിയാടാന്&#x200d; ചുവപ്പു പരവതാനി വിരിച്ചു അവസരമൊരുക്കുന്ന ഇടതു ആക്രോശങ്ങള്&#x200d; അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ അടയാളമാണ്. ഇനിയും പിഴവുകള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ഇടതു പ്രസ്ഥാനങ്ങള്&#x200d;ക്കുള്ള ശക്തമായ താക്കീത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-16-10-2017-vengara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ യു.ഡി.എഫ്  വിജയത്തിനു തിളക്കങ്ങളേറെ</title>
		<link>https://www.chandrikadaily.com/vengara-udf-win-by-23310.html</link>
					<comments>https://www.chandrikadaily.com/vengara-udf-win-by-23310.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 16:05:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48015</guid>

					<description><![CDATA[വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്‍എ ഖാദര്‍ കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്‍ നേടിയത്. 41917വോട്ടുകള്‍കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്‍ മാത്രമാണ് ബി.ജെപിക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ സമീപനത്തിനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വേ</strong>ങ്ങര നിയോജകമണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്&#x200d;.എ ഖാദര്&#x200d; നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്&#x200d;ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്&#x200d;എ ഖാദര്&#x200d; കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്&#x200d; നേടിയത്. 41917വോട്ടുകള്&#x200d;കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്&#x200d; മാത്രമാണ് ബി.ജെപിക്ക്.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്&#x200d;ക്കാര്&#x200d; സമീപനത്തിനും ബി.ജെപിയോടുള്ള പ്രീണനത്തിനും ആഘാതമാണ് ഫലം. ഇത് മറച്ചുപിടിക്കാന്&#x200d; വേങ്ങരയില്&#x200d; കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെന്നു പറഞ്ഞു കൈകഴുകാനാണ് ഇടതുമുന്നണിയും ബി.ജെപിയും ശ്രമിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന തരത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് നേടിയ കാല്&#x200d;ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉജ്വലമാണെന്ന് രാഷട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നു. ഒന്നരവര്&#x200d;ഷത്തെ ഭരണം വിലയിരുത്തലാകില്ലെന്ന് പറഞ്ഞാണ് ഇടതുമുന്നണി വേങ്ങരയില്&#x200d; ജനവിധി തേടിയത്. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കനത്ത വോട്ടുകള്&#x200d;ക്കാണ് ഇടതുമുന്നണി വീണ്ടും പരാജയം രുചിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി സര്&#x200d;ക്കാറിനെതിരെയുള്ള രണ്ടാമത് ഷോക്ക് ട്രീറ്റ്‌മെന്റാണ് വേങ്ങര നല്&#x200d;കിയത്. ബി.ജെപിക്കും നല്&#x200d;കിയ പ്രഹരം ചെറുതല്ല. ബി.ജെ.പിക്ക് ദേശീയ തലത്തില്&#x200d; വേങ്ങര കൂടുതല്&#x200d; അപമാനകരമായ ചര്&#x200d;ച്ചയാവുകയാണ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേങ്ങര കനത്ത തിരിച്ചടിയായിരുന്നു.</p>
<p>ബി.ജെപിയും ഇടതുമുന്നണിയും തമ്മിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം യു.ഡി.എഫ് തെരഞ്ഞടുപ്പിനു മുമ്പേ പറഞ്ഞതായിരുന്നു. വേങ്ങരയില്&#x200d; വോട്ടുകളെണ്ണിയപ്പോള്&#x200d; ഇത് ശരിക്കും പ്രകടമായിയെന്നു മാത്രം. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; ബി.ജെപിക്ക് 7055 വോട്ടുകള്&#x200d; ലഭിച്ച സ്ഥാനത്ത് 5728 വോട്ടുകളായി കുറയുമ്പോള്&#x200d; ബി.ജെപിയുടെ വോട്ടുകള്&#x200d; പോളിംങ് ശതമാനം വര്&#x200d;ധിച്ചിട്ടും എങ്ങോട്ട് മാറിയെന്ന അന്വേഷണം ചെന്നെത്തുന്നത് യു.ഡി.എഫ് ഉയര്&#x200d;ത്തിയ ബി.ജെ.പി -ഇടത് ബന്ധത്തിലേക്കാണ്. താനൂരിലും മറ്റും കഴിഞ്ഞ നിയമസഭാതെരഞ്ഞടുപ്പില്&#x200d; ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ ബന്ധത്തിന്റെ ആവര്&#x200d;ത്തനമാണ് വേങ്ങരയിലും അരങ്ങേറിയത്. ഇടതുമുന്നണിക്ക് വോട്ടുകള്&#x200d; മറിച്ചു നല്&#x200d;കിയ ബി.ജെ.പി വേങ്ങരയിലും കൃത്യം നിര്&#x200d;വഹിച്ചുവെന്നു മാത്രം. ഇടതുപക്ഷ സര്&#x200d;ക്കാറും ബി.ജെ.പിയും തമ്മിലുള്ള അമിതബന്ധങ്ങളിലെ ഉദാഹരണമായി വേങ്ങര ഫലം വെളിപ്പെടുത്തുന്നു.</p>
<p>കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; വേങ്ങരയില്&#x200d; മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും ഇക്കുറി ഇവിടെ മത്സരിച്ചിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്&#x200d;ഫയര്&#x200d; പാര്&#x200d;ട്ടിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; 1864 വോട്ടുകളും പി.ഡി.പിക്ക് 1472 വോട്ടുകളും ഇവിടെ ലഭിച്ചിരുന്നു. ഇരുപാര്&#x200d;ട്ടികളും വേങ്ങരയില്&#x200d; മന;സാക്ഷിവോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; ഇവരുടെ വോട്ടുകള്&#x200d; എങ്ങോട്ട് ചെരിഞ്ഞുവെന്നത് എല്ലാവര്&#x200d;ക്കും മനസ്സിലായതാണ്.</p>
<p>ലോക്‌സഭയില്&#x200d; പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് വാര്&#x200d;ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതായിരുന്നു.ഇത് ഏറെ വിവാദമാവുകയും എന്നാല്&#x200d; ഇടതുമുന്നണി ആവശ്യപ്പെട്ടത് പ്രകാരമാണ് പി.ഡി.പി വോട്ടുകള്&#x200d; ഇടതുമുന്നണിക്ക് ചെയ്യാന്&#x200d; തീരുമാനിച്ചതെന്നും പി.ഡി.പി വ്യക്തമാക്കിയിരുന്നു. വേങ്ങരയില്&#x200d; പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതെ പി.ഡി.പിപഴയ നിലപാട് വേങ്ങരയില്&#x200d; ആവര്&#x200d;ത്തിക്കുകയായിരുന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നത് തങ്ങള്&#x200d;ക്ക് ദോഷം ചെയ്യുന്നുവെന്ന് കണ്ട് രഹസ്യമായി മതിയെന്ന് ഇടതുമുന്നണിയുടെ നേതാക്കള്&#x200d; പി.ഡി.പിയെ അറിയിക്കുകയായിരുന്നു. വെല്&#x200d;ഫെയര്&#x200d;പാര്&#x200d;ട്ടിയും സ്വീകരിച്ച മന:സാക്ഷി തന്ത്രം ഇടതുമുന്നണിക്ക് വേണ്ടിയായിരുന്നുവെന്ന് പോങിംങ് ബൂത്തുകളിലെ വിവരങ്ങള്&#x200d; സൂചിപ്പിച്ചിരുന്നു. യു.ഡി.എഫിനെതിരെ മറ്റു കക്ഷികളുടെയെല്ലാം വോട്ടുകള്&#x200d; രഹസ്യമായും പരസ്യമായും വാങ്ങിയ ഇടതുമുന്നണിയോട് രാഷട്രീയമായ പോരാട്ടം നടത്തിയാണ് കാല്&#x200d;ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d; കൈവരിച്ചത്.</p>
<p>ഇടതുമുന്നണിയോട് യു.ഡി.എഫ് സംശുദ്ധമായി പോരാടിയപ്പോള്&#x200d; ആവനാഴിയിലെ സര്&#x200d;വ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ചാണ് ഇടതുമുന്നണി വേങ്ങരയില്&#x200d; പ്രചാരണം നടത്തിയത്. അധികാരത്തിന്റെ എല്ലാ സീമകളും വേങ്ങരയില്&#x200d; അവര്&#x200d; ലംഘിച്ചു. മന്ത്രിമാരും എംഎല്&#x200d;എമാരും ഭരണത്തണലില്&#x200d; വേങ്ങരയില്&#x200d; വിലസി. വാഗ്ദാനങ്ങള്&#x200d; നല്&#x200d;കി. വീടുകള്&#x200d; തോറും മന്ത്രിമാര്&#x200d; കയറിയിറങ്ങി വിസിറ്റിംഗങ് കാര്&#x200d;ഡും നല്&#x200d;കിയാണ് മടങ്ങിയത്. വ്യാപകമായി പണമിറക്കി. കല്ലുവെച്ച നുണകള്&#x200d; പ്രചരിപ്പിച്ചു.ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളര്&#x200d;ത്താന്&#x200d; കഴിയില്ലെന്നു കണ്ടാണ് വോട്ടെടുപ്പ് സമയം നോക്കി സോളാറില്&#x200d; യുഡിഎഫ് നേതാക്കള്&#x200d;ക്കെതിരെ മുഖ്യമന്ത്രി അന്വേഷണ ബോംബെറിഞ്ഞത്. അതും ഒട്ടും ഏശിയില്ലെന്ന് ഫലം തെളിയിച്ചു. വേങ്ങരയില്&#x200d; ഇക്കുറി എന്തായാലും ഇടതുമുന്നണി വിജയിക്കുമെന്നായിരുന്നു അവസാന മണിക്കൂര്&#x200d; വരെ ഇടതുമുന്നണി നേതാക്കള്&#x200d; പ്രചരിപ്പിച്ചത്. വോട്ടുകളെണ്ണിയപ്പോള്&#x200d; അവരുടെ വാദങ്ങള്&#x200d; പൊളിഞ്ഞു.</p>
<p>വര്&#x200d;ഗീയ വികാരം ഇളക്കിവിട്ടു എസ്.ഡി.പി.ഐ നേടിയ വോട്ടുകള്&#x200d;ക്കും വേങ്ങരയില്&#x200d; സ്ഥിരതയില്ലെന്ന് വോട്ട് ചരിത്രത്തില്&#x200d; കാണാം. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; എസ്.ഡി.പിഐയുടെ അബ്ദുല്&#x200d;മജിദ് ഫൈസി 4683 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; 2016ല്&#x200d; അത് 3049 വോട്ടുകളായി ചുരുങ്ങിയിരുന്നു. 1634 വോട്ടുകളാണ് എസ.്ഡി.പി.ഐക്ക് ഒറ്റയടിക്ക് കുറഞ്ഞത്. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; 9058 വോട്ടുകള്&#x200d; വേങ്ങരയില്&#x200d; എസ്.ഡി.പിഐയുടെ നസ്‌റുദ്ദീന്&#x200d; എളമരം നേടിയിരുന്നു. അന്ന് ലോക്‌സഭയിലേക്ക് എസ്.ഡി.പി.ഐ കൂടുതല്&#x200d; വോട്ടുകള്&#x200d; നേടിയതും വേങ്ങരനിയോജകമണഡലത്തിലായിരുന്നു. പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പില്&#x200d; ഈ വോട്ടുകള്&#x200d; കുത്തനെ താഴ്ന്നു. 6004 വോട്ടുകളാണ് ഒറ്റയടിക്ക് എസ്.ഡി.പി.ഐക്ക് കുറഞ്ഞത്. 2014-ല്&#x200d; ലഭിച്ച വോട്ടുകള്&#x200d; എസ്.ഡി.പി.എക്ക് വേങ്ങരയില്&#x200d; ലഭിച്ചില്ലെന്ന് വ്യക്തം. അതുകൊണ്ടു തന്നെ വേങ്ങരയില്&#x200d; എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്&#x200d; അടുത്ത തെരഞ്ഞെടുപ്പില്&#x200d; കാണാനാകില്ലെന്നുറപ്പ്.<br />
വേങ്ങരയില്&#x200d; മുസ്‌ലിംലീഗ് വിമതന്&#x200d; രംഗത്തിറങ്ങിയെന്ന് പറഞ്ഞ് ചാനലുകളും ഇടതുപക്ഷവും വലിയ പ്രചാരണം നടത്തിയ കെ.ഹംസക്ക് ലഭിച്ച വോട്ടുകള്&#x200d; നോട്ടയേക്കാളും പിറകിലായെന്നത് ഹംസയെ ഉയര്&#x200d;ത്തിക്കാട്ടിയവര്&#x200d;ക്ക് ഏല്&#x200d;പ്പിച്ച തിരിച്ചടി ചെറുതല്ല. ലീഗ് കോട്ടയില്&#x200d; വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞവര്&#x200d;ക്ക് കിട്ടിയത് 442 വോട്ടുകള്&#x200d; മാത്രം.</p>
<p>തങ്ങള്&#x200d; വലിയമുന്നേറ്റമുണ്ടാക്കിയെന്ന് പറയുന്ന ഇടതുമുന്നണിക്ക് അവരുടെ സ്ഥാനാര്&#x200d;ത്ഥിയുടെ സ്വന്തം ബൂത്തില്&#x200d; പോലും ഇടതിനു വോട്ടുകള്&#x200d; കൂടുതല്&#x200d; ലഭിച്ചില്ല. 146 വോട്ടുകളാണ് ഏ.ആര്&#x200d;നഗറിലെ അഡ്വ:പി.പി ബഷീറിന്റെ 22-ബൂത്തില്&#x200d; അഡ്വ കെഎന്&#x200d;എ ഖാദറിന്റെ ലീഡ്. 534 വോട്ടുകള്&#x200d; അഡ്വ: കെ.എന്&#x200d;.എ ഖാദര്&#x200d; നേടിയപ്പോള്&#x200d; 388 വോട്ടുകളാണ് ഇടതുമുന്നണിയുടെ ബഷീറിനു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; 409 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി,കെ കുഞ്ഞാലിക്കുട്ടിക്ക് ഇതേ ബൂത്തില്&#x200d; ലഭിച്ചത്. ഇക്കുറിയും കാടിളക്കിവെടിവെച്ചിട്ടും ഇടതുമുന്നണി സ്ഥാനാര്&#x200d;ഥിക്ക് സ്വന്തം ബൂത്തില്&#x200d; ലീഡ് ചെയ്യനായില്ല. എല്ലാ പഞ്ചായത്തുകളിലും തുടക്കം മുതലേ യു.ഡി.എഫ്സ്ഥാനാര്&#x200d;ത്ഥി ഖാദര്&#x200d; ലീഡ് ഉയര്&#x200d;ത്തിക്കൊണ്ടേയിരുന്നു. യു.ഡി.എഫ് നേടിയ തിളക്കമാര്&#x200d;ന്ന വിജയത്തെ കുറച്ച് കാണിക്കാനുള്ള ശ്രമങ്ങള്&#x200d; ഇടതിന്റെ പാഴ്‌വേലമാത്രമാണ്.</p>
<p><strong>ഇടത്-ബിജെപി ബാന്ധവം </strong><br />
<strong>വോട്ടിംങിലും പ്രകടമായി </strong><br />
<strong>വോട്ടെണ്ണലിലൂടനീളം </strong><br />
<strong>കെ.എന്&#x200d;.എ.ഖാദറിനു ലീഡ് </strong><br />
<strong>ഇടത് സ്ഥാനാര്&#x200d;ത്ഥിക്ക് സ്വന്തം </strong><br />
<strong>ബൂത്തില്&#x200d; പോലും </strong><br />
<strong>146 വോട്ടുകളുടെ തോല്&#x200d;വി</strong><br />
<strong>എസ്.ഡി.പി.ഐ വോട്ടുകള്&#x200d; 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനേക്കാളും </strong><br />
<strong>കുത്തനെ കുറഞ്ഞു</strong><br />
<strong>മുസ്‌ലിംലീഗിനെതിരെ മാധ്യമങ്ങള്&#x200d; </strong><br />
<strong>പ്രചരിപ്പിച്ചയാള്&#x200d; നോട്ടയേക്കാളും </strong><br />
<strong>പിറകില്&#x200d; </strong><br />
<strong>കഴിഞ്ഞ നിയമസഭാതെരഞ്ഞെടു</strong><br />
<strong>പ്പില്&#x200d; മത്സരിച്ച വെല്&#x200d;ഫയര്&#x200d; </strong><br />
<strong>പാര്&#x200d;ട്ടിയും പി.ഡി.പിയും </strong><br />
<strong>വോട്ടുകള്&#x200d; മറിച്ചു നല്&#x200d;കി</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-udf-win-by-23310.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഫലം അധികാരവര്‍ഗത്തിനുള്ള താക്കീത്: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html</link>
					<comments>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 08:12:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47964</guid>

					<description><![CDATA[മലപ്പുറം: അധികാര വര്‍ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മതേതര, ജനാധിപത്യ തത്വങ്ങള്‍ക്കും വേണ്ടി മറകൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്‍ക്കുമേറ്റ തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: അധികാര വര്&#x200d;ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്ക് ലഭിച്ച വന്&#x200d; ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്&#x200d; ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്&#x200d; ദുര്&#x200d;ബലമാണെന്നും ജനങ്ങള്&#x200d; തിരിച്ചറിഞ്ഞു.</p>
<p>ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മതേതര, ജനാധിപത്യ തത്വങ്ങള്&#x200d;ക്കും വേണ്ടി മറകൂടാതെ പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുമെന്ന് ജനങ്ങള്&#x200d; സാക്ഷ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്&#x200d;ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്&#x200d;ക്കുമേറ്റ തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫിന് ഉജ്വല വിജയം നല്&#x200d;കിയ സമ്മതിദായകര്&#x200d;ക്കും കഠിന പ്രയത്നം നടത്തിയ മുന്നണി പ്രവര്&#x200d;ത്തകര്&#x200d;ക്കും അഭ്യുദയകാംക്ഷികള്&#x200d;ക്കും മജീദ് നന്ദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ ബിജെപിയുടേത് ദയനീയ പ്രകടനം; പാരമ്പര്യ വോട്ടുകളും ചോര്‍ന്നു</title>
		<link>https://www.chandrikadaily.com/vengara-bjp-lost-party-votes-itself.html</link>
					<comments>https://www.chandrikadaily.com/vengara-bjp-lost-party-votes-itself.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 06:36:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47934</guid>

					<description><![CDATA[വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്‍ പോലും ചോര്‍ന്നതായാണ് പഴയകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചതും ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കാരണമായി. മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിട്ടും ബിജെപിക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ 1330 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7055 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഇത്തവണ 5728 വോട്ടുകളോടെ നാലാം സ്ഥാനത്തേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്&#x200d; പോലും ചോര്&#x200d;ന്നതായാണ് പഴയകാല കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്&#x200d;ത്ഥികള്&#x200d; കൂടുതല്&#x200d; വോട്ട് പിടിച്ചതും ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്&#x200d; കാരണമായി. മണ്ഡലത്തില്&#x200d; റെക്കോര്&#x200d;ഡ് പോളിങ് രേഖപ്പെടുത്തിയിട്ടും ബിജെപിക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ലഭിച്ച വോട്ടിനേക്കാള്&#x200d; 1330 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്&#x200d;ഷം 7055 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഇത്തവണ 5728 വോട്ടുകളോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയാണുണ്ടായത്. കേന്ദ്രസംസ്ഥാന നേതാക്കള്&#x200d; പ്രചാരണത്തിനെത്തിയിട്ടും വേങ്ങരയില്&#x200d; പാരമ്പര്യ വോട്ടുകള്&#x200d; പോലും ലഭിക്കാഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-bjp-lost-party-votes-itself.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര വോട്ടെണ്ണല്‍ ആരംഭിച്ചു; ജനവിധി കാതോര്‍ത്ത് കേരളം</title>
		<link>https://www.chandrikadaily.com/vengara-counting-started-tdy.html</link>
					<comments>https://www.chandrikadaily.com/vengara-counting-started-tdy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 02:39:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47838</guid>

					<description><![CDATA[തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ 8.15ഓടെ ലഭ്യമായി തുടങ്ങും. പോസ്റ്റു വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഉച്ചക്ക് പന്ത്രണ്ടോടെ അന്തിമഫലമറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറും, ബിജെപി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണന്‍ നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; ആരംഭിച്ചു. ആദ്യ ഫല സൂചനകള്&#x200d; 8.15ഓടെ ലഭ്യമായി തുടങ്ങും. പോസ്റ്റു വോട്ടുകളും സര്&#x200d;വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഉച്ചക്ക് പന്ത്രണ്ടോടെ അന്തിമഫലമറിയാന്&#x200d; സാധിക്കുമെന്നാണ് കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും.<br />
യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d;, എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പി.പി ബഷീറും, ബിജെപി സ്ഥാനാര്&#x200d;ത്ഥി കെ.ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്&#x200d;പ്പെടെ ആകെ ആറു സ്ഥാനാര്&#x200d;ത്ഥികള്&#x200d; ജനവിധി തേടി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണന്&#x200d; നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-counting-started-tdy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം</title>
		<link>https://www.chandrikadaily.com/vengara-election-result-tommrw.html</link>
					<comments>https://www.chandrikadaily.com/vengara-election-result-tommrw.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 12:23:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VENGARA]]></category>
		<category><![CDATA[Vengara byelection]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47780</guid>

					<description><![CDATA[മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ ചര്‍ച്ചയായ തെരഞ്ഞെടുപ്പായിരുന്നു 11 ന് വേങ്ങരയില്‍ നടന്നത്. അത്കൊണ്ട് തന്നെ ദേശീയ തലത്തില്‍ പോലും [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്&#x200d; ഞായറാഴ്ച രാവിലെ എട്ട് മുതല്&#x200d; തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്&#x200d; നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്&#x200d; സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്&#x200d; അമിത് ചൗധരിയുടെയും സ്ഥാനാര്&#x200d;ത്ഥികളുടെയും സാന്നിധ്യത്തില്&#x200d; തുറക്കും. ജില്ലാ കലക്ടര്&#x200d; അമിത് മീണ, റിട്ടേണിങ് ഓഫീസര്&#x200d; സജീവ് ദാമോദര്&#x200d; തുടങ്ങിയവര്&#x200d; സന്നിഹിതരാവും.</p>
<p>ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്&#x200d; ഏറെ ചര്&#x200d;ച്ചയായ തെരഞ്ഞെടുപ്പായിരുന്നു 11 ന് വേങ്ങരയില്&#x200d; നടന്നത്. അത്കൊണ്ട് തന്നെ ദേശീയ തലത്തില്&#x200d; പോലും വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ചര്&#x200d;ച്ചയാവും. തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വരെ യു.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് യു.ഡി.എഫ് ക്യാമ്പുകള്&#x200d;ക്ക് വന്&#x200d; പ്രതീക്ഷയാണ് നല്&#x200d;കുന്നത്. എന്നാല്&#x200d; കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്&#x200d; യു.ഡി.എഫ് നേടിയ ഭൂരിപക്ഷം കുറക്കുക എന്ന ലക്ഷ്യമാത്രമായിരുന്നു ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമുണ്ടായിരുന്നത്. വേങ്ങരയിലെ കനത്ത പോളിങ് ഇവരുടെ പ്രതീക്ഷകള്&#x200d;ക്ക് മങ്ങലേല്&#x200d;പിച്ചിട്ടുണ്ട്. ഇത് ബോധ്യമായതോടെയാണ് സോളാര്&#x200d;വിഷയം മാധ്യമങ്ങളിലൂടെ ചര്&#x200d;ച്ചയാക്കാന്&#x200d; ഇടതുപക്ഷം വോട്ടെടുപ്പിന്റെ മണിക്കൂറുകളില്&#x200d; കരുനീക്കം നടത്തിയത്.</p>
<p>അടുത്തടുത്ത് തെരഞ്ഞെടുപ്പ് വന്നത് പോളിങിനെ ബാധിക്കുമെന്ന് പലരും ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും വേങ്ങരയില്&#x200d; പോളിങ് കൂടുകയാണുണ്ടായത്. ആകെയുള്ള 1,70,009 പേരില്&#x200d; 1,22,610 പേര്&#x200d; വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ഏറ്റവും വലിയ പോളിങ് ശതമാനവും ഇതുതന്നെ. ആദ്യനിയമസഭ തെരഞ്ഞെടുപ്പില്&#x200d; 68.87 ശതമാനവും 2014 ലോക്സഭ തെരഞ്ഞെടുപ്പില്&#x200d; 65.25 ശതമാനവും 2016 നിയമസഭയില്&#x200d; 70.77 ശതമാനവുമാണ് ലഭിച്ചിരുന്നത്. ആറ് പഞ്ചായത്തുകള്&#x200d; തിരിച്ച് കണക്കുകള്&#x200d; പരിശോധിക്കുമ്പോഴുംഎ.ആര്&#x200d; നഗര്&#x200d; 71.35, പറപ്പൂര്&#x200d;72.75, ഒതുക്കുങ്ങല്&#x200d; 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.<br />
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. ഇതില്&#x200d; ഒന്നില്&#x200d; മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്&#x200d;വൈസര്&#x200d;, ഒരു മൈക്രോ ഒബ്സര്&#x200d;വര്&#x200d;, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. 42 പേര്&#x200d;ക്ക് പുറമെ 20 റിസര്&#x200d;വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-election-result-tommrw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍</title>
		<link>https://www.chandrikadaily.com/vengara-udf-and-kader-ledf-bye-election-result.html</link>
					<comments>https://www.chandrikadaily.com/vengara-udf-and-kader-ledf-bye-election-result.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 14:09:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47641</guid>

					<description><![CDATA[ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ വിവിധ സമീപനങ്ങള്‍ വിനയായി. പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നതിനു നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്‍ വോട്ടര്‍മാരില്‍ മതിയായ പ്രതികരണം ഉളവാക്കിയില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇഖ്ബാല്&#x200d; കല്ലുങ്ങല്&#x200d;</strong></p>
<p><strong>മലപ്പുറം:</strong> വേങ്ങര നിയോജകമണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്&#x200d;ഷിക്കാനോ വോട്ടിംങില്&#x200d; പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്&#x200d; വിലയിരുത്തല്&#x200d;, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്&#x200d; നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്&#x200d;ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്&#x200d;മാരെ തോന്നിപ്പിക്കാന്&#x200d; ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്&#x200d;ക്കാറിന്റെ വിവിധ സമീപനങ്ങള്&#x200d; വിനയായി. പ്രചാരണത്തില്&#x200d; ന്യൂനപക്ഷങ്ങളുടെ വോട്ടുകള്&#x200d; നേടുന്നതിനു നേതാക്കള്&#x200d; വിഷയങ്ങള്&#x200d; അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്&#x200d; വോട്ടര്&#x200d;മാരില്&#x200d; മതിയായ പ്രതികരണം ഉളവാക്കിയില്ല.</p>
<p>ന്യൂനപക്ഷങ്ങളുടെ വോട്ടുകള്&#x200d; പരമാവധി പെട്ടിയിലാക്കാന്&#x200d; തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു തുടക്കം മുതലേ ഇടതുമുന്നണി നേതൃത്വം പ്രവര്&#x200d;ത്തകര്&#x200d;ക്ക് നല്&#x200d;കിയിരുന്ന നിര്&#x200d;ദേശം. ന്യൂനപക്ഷങ്ങള്&#x200d;ക്ക് താല്&#x200d;പ്പര്യമില്ലാത്ത നേതാക്കളെ പ്രചാരണത്തിലിറക്കരുതെന്നും നിര്&#x200d;ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വിവാദ വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d; പ്രചാരണത്തിനിറങ്ങിയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിനെയും തോമസ് ചാണ്ടിയെയും വേങ്ങരയില്&#x200d; നിന്നും ഒഴിവാക്കിയത് കീഴ്ഘടകങ്ങളുടെ റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്നായിരുന്നു.</p>
<p>ബൂത്ത് തലത്തില്&#x200d; നിന്നുള്ള നിരാശാജനകമായ കണക്കുകളാണ് കീഴ്ഘടകങ്ങള്&#x200d; തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്&#x200d;ട്ട് ചെയ്തത്. തെരഞ്ഞെടുപ്പിനു മുമ്പ് ചേര്&#x200d;ന്ന യോഗത്തില്&#x200d; വേങ്ങരയില്&#x200d; ഇടതുമുന്നണിക്ക് വിജയിക്കാനാകില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പരമാവധി കൂറക്കാന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കിറങ്ങണമന്ന് മുന്നണി നേതൃത്വം നിര്&#x200d;ദേശിച്ചിരുന്നു.<br />
യു.ഡി.എഫില്&#x200d; വിശ്വാസമര്&#x200d;പ്പിക്കുന്നവരാണ് വേങ്ങരയിലെ ന്യൂനപക്ഷങ്ങളെന്നത് മനസ്സിലാക്കിയാണ് ന്യൂനപക്ഷസംരക്ഷകര്&#x200d; തങ്ങളാണെന്ന് സ്ഥാപിക്കാന്&#x200d; ഇടതു മുന്നണി നേതാക്കള്&#x200d;  ശ്രമിച്ചത്. ന്യൂനപക്ഷവിഷയങ്ങളാണ് ഇടതുമുന്നണി പ്രധാനമായും പ്രചാരണമാക്കിയത്. ഡല്&#x200d;ഹിക്കടുത്ത് ട്രെയിനില്&#x200d; വെച്ച് ജുനൈദിനെ സംഘ്പരിവാര്&#x200d; വധിച്ചപ്പോള്&#x200d; കുടുംബത്തിനു സംരക്ഷണമൊരുക്കാന്&#x200d; സി.പി.എം ആണ് ആദ്യം രംഗത്ത് വന്നതെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതു പക്ഷേ വിലപ്പോയില്ല. മുസ്‌ലിംലീഗ് ഡല്&#x200d;ഹിയില്&#x200d; നടത്തിയ മാര്&#x200d;ച്ചും സഹായങ്ങളും ആദ്യമെത്തിയതുമെല്ലാം യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതോടെ സി.പി.എം പ്രചാരണം പാളുകയായിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്&#x200d; യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ബിജെപിയുമായി രാജ്യത്ത് തങ്ങളാണ് പോരാടുന്നതെന്നും സ്ഥാപിക്കാനായിരുന്നു ഇടത് ശ്രമം. ഇതും വിലപ്പോയില്ല.</p>
<p>സമീപകാലത്ത് കേരളത്തില്&#x200d; നടക്കുന്ന സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് യു.ഡി.എഫ് വിശദമായി ഉയര്&#x200d;ത്തിക്കാട്ടിയത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ബംഗാളില്&#x200d; മമതാബാനര്&#x200d;ജി സര്&#x200d;ക്കാര്&#x200d; സംഘ്പരിവാറിനോട് പോരാടുമ്പോള്&#x200d; കേരളത്തില്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; സമാനകാര്യങ്ങളിലെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഷാര്&#x200d;ജയിലെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ സര്&#x200d;ക്കാര്&#x200d; നേട്ടമായി അവതരിപ്പിക്കാനും ശ്രമിച്ചത് ഏശിയില്ല. തടവുകാരെ വിട്ടയക്കുന്നത് ഓരോ വര്&#x200d;ഷവും നടക്കുന്നതാണെന്ന വിവരം വോട്ടര്&#x200d;മാരെ യു.ഡി.എഫ്‌ബോധ്യപ്പെടുത്തി. യു.ഡി.എഫ് ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറിന്റെ ജനദ്രോഹ ഭരണത്തെയും സി.പി.എം ബി.ജെ.പി ബാന്ധവത്തെയും ന്യൂനപക്ഷദ്രോഹങ്ങളടക്കം തുറന്നുകാണിച്ചു. വേങ്ങരയില്&#x200d; ഇടതുമുന്നണി പ്രചാരണം പല വിധത്തില്&#x200d; നടത്തിയെങ്കിലും യു.ഡി.എഫിനെക്ഷീണിപ്പിക്കാന്&#x200d; കഴിയുന്നമട്ടിലല്ല കാര്യങ്ങള്&#x200d; നീങ്ങിയതെന്നും വിലയിരുത്തലുണ്ട്.</p>
<p>മിക്ക ബൂത്തുകളിലും ഇടതുമുന്നണി പിറകോട്ട് പോകുമെന്നും സോളാര്&#x200d; വിഷയത്തില്&#x200d; മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്&#x200d; യു.ഡി.എഫിനെ കൂടുതല്&#x200d; ഉന്&#x200d;മേഷത്തിലാക്കിയതായും പോളിംങ് ശതമാനം വര്&#x200d;ധിക്കാന്&#x200d; ഇത് ഘടകമായതായും വിലയിരുത്തലുണ്ട്.  വേങ്ങരയില്&#x200d; സോളാര്&#x200d; നടപടി പോളിങില്&#x200d; യു.ഡി.എഫിനെതിരെ വീഴ്ത്തുമെന്ന് ധരിച്ചാണ് വോട്ടെടുപ്പ് ദിവസം നോക്കി മുഖ്യമന്ത്രി അന്വേഷണ നടപടികള്&#x200d; പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വമ്പന്&#x200d; പാളിച്ചയായാണ് വേങ്ങരയില്&#x200d; ഇപ്പോള്&#x200d; ഇടതുമുന്നണിയില്&#x200d; തന്നെയുള്ള വിലയിരുത്തല്&#x200d;. സര്&#x200d;ക്കാര്&#x200d; നടപടി യു.ഡി.എഫ് പ്രവര്&#x200d;ത്തകരെ കൂടുതല്&#x200d; കര്&#x200d;മനിരതരാക്കിയെന്നും രാഷട്രീയ പ്രേരിത നടപടിക്കെതിരെ വോട്ടര്&#x200d;മാരെ ബൂത്തിലെത്തിക്കാന്&#x200d; ആവേശപൂര്&#x200d;വം പ്രവര്&#x200d;ത്തകര്&#x200d; ഇറങ്ങിയത് പോളിംങ്ശതമാനം വര്&#x200d;ധിപ്പിച്ചെന്നും വിലയിരുത്തലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-udf-and-kader-ledf-bye-election-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര: വിധിയറിയാന്‍ രണ്ടു നാള്‍; തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പകപോക്കലിന് തിരിച്ചടിയാവും</title>
		<link>https://www.chandrikadaily.com/vengara-outspoken-pa-abdul-hayy-solar-issue.html</link>
					<comments>https://www.chandrikadaily.com/vengara-outspoken-pa-abdul-hayy-solar-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 10:16:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[VENGARA]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47604</guid>

					<description><![CDATA[പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്‍ ഫലമറിയാന്‍ കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്‍ കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവകാശ ലംഘനം വരെ നടത്തി നാണംകെട്ട എല്‍.ഡി.എഫ് മന്ത്രി സഭക്കുള്ള തിരിച്ചടികൂടിയാവും വേങ്ങരയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച യു.ഡി.എഫ് നേതാക്കള്‍ വേങ്ങര കാത്തിരിക്കുന്ന ആഹ്ലാദ നാളിന്റെ മധുരം കൂടിയാണ് പങ്കുവെച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d; ഹയ്യ്</strong></p>
<p>മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്&#x200d; ഫലമറിയാന്&#x200d; കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്&#x200d; കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്&#x200d; അവകാശ ലംഘനം വരെ നടത്തി നാണംകെട്ട എല്&#x200d;.ഡി.എഫ് മന്ത്രി സഭക്കുള്ള തിരിച്ചടികൂടിയാവും വേങ്ങരയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയില്&#x200d; നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച യു.ഡി.എഫ് നേതാക്കള്&#x200d; വേങ്ങര കാത്തിരിക്കുന്ന ആഹ്ലാദ നാളിന്റെ മധുരം കൂടിയാണ് പങ്കുവെച്ചത്.<br />
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പായിരുന്നു വേങ്ങരയില്&#x200d; നടന്നത്. ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് നിര്&#x200d;ണായകമാണ്. സംസ്ഥാന തലത്തില്&#x200d; സര്&#x200d;ക്കാറിന്റെ ഭരണപരാജയവുമായിരുന്നു ചര്&#x200d;ച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തില്&#x200d; ഫാസിസം കൂടുതല്&#x200d; ചുവടുറപ്പിച്ചതും ഇതിനൊപ്പം സംസ്ഥാന സര്&#x200d;ക്കാര്&#x200d; തന്നെ ഇത്തരം ഫാസിസ്റ്റ് നയങ്ങള്&#x200d;ക്ക് ചൂട്ടുപിടിച്ചതും കാര്യമായി തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിച്ചിട്ടുണ്ട്. ഇതുവഴി യു.ഡി.എഫ് പ്രചാരണ ഘട്ടത്തില്&#x200d; തന്നെ ചരിത്രം വിജയം ഉറപ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ചിട്ടയായ പ്രവര്&#x200d;ത്തനങ്ങളും മുഴുവന്&#x200d; വോട്ടര്&#x200d;മാരിലേക്കും ഇറങ്ങിച്ചെല്ലാന്&#x200d; സാധിച്ചുവെന്നതും യു.ഡി.എഫ് ക്യാമ്പിന് ഏറെ ആശ്വാസം പകരുന്നതാണ്.<br />
തരംതാണ രാഷ്ട്രീയ കളികളുയര്&#x200d;ത്തി വോട്ടര്&#x200d;മാരെ തളര്&#x200d;ത്താന്&#x200d; സി.പി.എം ശ്രമിച്ചെങ്കിലും ഉയര്&#x200d;ന്ന പോളിങ് നല്&#x200d;കി വേങ്ങര അതിനെ മറികടന്നു. അന്തിമ കണക്ക് പരിശോധിക്കുമ്പോള്&#x200d; ഇത് വ്യക്തം. ആകെയുള്ള 1,70,009 പേരില്&#x200d; 1,22,610 പേര്&#x200d; വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ദര്&#x200d;ശിച്ചതില്&#x200d; വെച്ച് ഏറ്റവും വലിയ വോട്ടിങ് ശതമാനമാണിത്. ആറ് പഞ്ചായത്തുകള്&#x200d; തിരിച്ച് കണക്കുകള്&#x200d; പരിശോധിക്കുമ്പോഴുംഎ.ആര്&#x200d; നഗര്&#x200d; 71.35, പറപ്പൂര്&#x200d;72.75, ഒതുക്കുങ്ങല്&#x200d; 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.<br />
വോട്ടെണ്ണല്&#x200d; ഞായറാഴ്ച രാവിലെ എട്ട് മുതല്&#x200d; തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്&#x200d; നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്&#x200d; സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്&#x200d; അമിത് ചൗധരിയുടെയും സ്ഥാനാര്&#x200d;ത്ഥികളുടെയും സാന്നിധ്യത്തില്&#x200d; തുറക്കും. വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥര്&#x200d;ക്കുള്ള പരിശീലനം ഇന്ന് രാവിലെ കലക്ടറേറ്റ് സമ്മേളന ഹാളില്&#x200d; പൂര്&#x200d;ത്തിയായിട്ടുണ്ട്.<br />
ഏറെ സന്തോഷം പകരുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വേങ്ങര കാത്തിരിക്കുന്നതെന്ന മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലികിട്ടി എം.പിയുടേയും വേങ്ങരയില്&#x200d; യു.ഡി.എഫ് മേല്&#x200d;കൈ നേടുമെന്ന സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദിന്റെയും വാക്കുകള്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; കൂടുതല്&#x200d; ആവേശം പകര്&#x200d;ന്നിട്ടുണ്ട്. ഇതിനൊപ്പം ആത്മവിശ്വാസത്തിന്റെ നിറ പുഞ്ചിരിയുമായി അഡ്വ. കെ.എന്&#x200d;.എ ഖാദറും വേങ്ങരക്കാര്&#x200d;പ്പമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-outspoken-pa-abdul-hayy-solar-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്</title>
		<link>https://www.chandrikadaily.com/vengara-byelection-outspoken-report.html</link>
					<comments>https://www.chandrikadaily.com/vengara-byelection-outspoken-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 10:26:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[malappuram election]]></category>
		<category><![CDATA[VENGARA]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47448</guid>

					<description><![CDATA[പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്‍ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ വാര്‍ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d; ഹയ്യ്</strong></p>
<p>മലപ്പുറം: വ്യാജ പ്രചരണങ്ങള്&#x200d; അടിച്ചിറക്കി വോട്ടര്&#x200d;മാരെ തളര്&#x200d;ത്താന്&#x200d; ശ്രമിച്ച എല്&#x200d;.ഡി.എഫിന് വേങ്ങര നല്&#x200d;കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്&#x200d; വെച്ച് ഏറ്റവും ഉയര്&#x200d;ന്ന പോളിങ് നല്&#x200d;കിയാണ് വോട്ടര്&#x200d;മാര്&#x200d; ഇടതിന് മറുപടി നല്&#x200d;കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്&#x200d;ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്&#x200d;ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്&#x200d;. ഇന്നലെ വാര്&#x200d;ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും കാത്തിരിക്കുന്ന പരാചയത്തിന്റെ ആഘാതം കുറക്കാനാണെന്നും ആരോപണമുണ്ട്.</p>
<p>യു.ഡി.എഫ് മുന്&#x200d;തൂക്കമുള്ള പ്രദേശങ്ങളിലെത്തി വോട്ടര്&#x200d;മാരെ മനം മടുപ്പിക്കുന്ന പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. എല്&#x200d;.ഡി.എഫിന് വോട്ടില്ലേലും യു.ഡി.എഫിന് വോട്ടു ചെയ്യരുതെന്ന് കാമ്പയിനില്&#x200d; ഉടനീളം ഇവര്&#x200d; ഉയര്&#x200d;ത്തിക്കാട്ടി. ഭൂരിപക്ഷം കുറച്ച് സര്&#x200d;ക്കാറിന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്ന പറഞ്ഞാണ് ആദ്യം എല്&#x200d;.ഡി.എഫ് വോട്ടര്&#x200d;മാര്&#x200d;ക്കിടയിലേക്ക് പ്രചാരണത്തിനറങ്ങിയത്. എന്നാല്&#x200d; ഇതിന് ശക്തമായ മറുപടിയുമായി നേതാക്കളും പ്രവര്&#x200d;ത്തകരും രംഗത്ത് വന്നതോടെ ആ വിഷയം പിന്&#x200d;വലിച്ചു.<br />
വേങ്ങരയില്&#x200d; വികസനമില്ലെന്ന് പറഞ്ഞും പ്രചരണം സജീവമാക്കി. എന്നാല്&#x200d; അക്കമിട്ട് മറുപടിയുമായി വീണ്ടും യുഡി.എഫ് രംഗത്തെത്തി. റോഡും പാലവും മാത്രമല്ല വികസനമെന്നും എല്&#x200d;.ഡി.എഫ് ഉയര്&#x200d;ത്തിക്കാട്ടി. പി.കെ കുഞ്ഞാലികുട്ടി നല്&#x200d;കിയ വികസനങ്ങളുടെ കണക്കെടുത്താല്&#x200d; വേങ്ങരയുടെ ഉള്ളകം ഒരോ വോട്ടര്&#x200d;ക്കും വ്യക്തമാകുമെന്ന് യു.ഡി.എഫ് നേതാക്കള്&#x200d; മറുപടി നല്&#x200d;കി. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന അസ്ത്രങ്ങളുമായാണ് യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; പ്രചാരണ ഗോഥയില്&#x200d; സജീവമായത്.<br />
<img loading="lazy" class="alignnone size-full wp-image-47451" src="https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy.jpg" alt="08 G 10 KUNNUMPURAM copy" width="2048" height="1365" srcset="https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy.jpg 2048w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-1024x683.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-1068x712.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-10-KUNNUMPURAM-copy-630x420.jpg 630w" sizes="(max-width: 2048px) 100vw, 2048px" />വോട്ടര്&#x200d;മാരുടെ മനസ്സു തളര്&#x200d;ത്തും വിധം പോളിങ് സ്‌റ്റേഷനുകളില്&#x200d; ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമണ്ടായി. സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഇരുപതോളം പോളിങ് ബൂത്തുകളിലാണ് പൊലീസ് നിലയുറപ്പിച്ച് സമാധാനം തകര്&#x200d;ത്തത്. സ്ത്രീകളടക്കം നിരവധിപേര്&#x200d; ഇതു ഭയന്ന് വോട്ടു ചെയ്യാനെത്തിയില്ല. പോളിങ് ശതമാനം കുറക്കുക എന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സൂചന. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങല്&#x200d; പഞ്ചായത്തുകളിലാണ് പൊലീസിന്റെ അകാരണ നായാട്ട് നടന്നത്. ഇതിനു പിറകെ പെരുമാറ്റ ചട്ടങ്ങള്&#x200d; ലംഘിച്ച് നടന്ന സോളാര്&#x200d; കേസ് വിഷയവും വേങ്ങര മാത്രം ലക്ഷ്യമിട്ടാണ് സര്&#x200d;ക്കാര്&#x200d; പുറത്തു വിട്ടത്.<br />
<img loading="lazy" class="alignnone size-full wp-image-47454" src="https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy.jpg" alt="08 G 11 KUNNUMPURAM+ copy" width="1398" height="859" srcset="https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy.jpg 1398w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-300x184.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-768x472.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-1024x629.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-356x220.jpg 356w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-696x428.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-1068x656.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/10/08-G-11-KUNNUMPURAM-copy-684x420.jpg 684w" sizes="(max-width: 1398px) 100vw, 1398px" />പരാജയം ഘടകകക്ഷികളുടെ മേല്&#x200d; ചാരാനും സി.പി.എം ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികളില്&#x200d; നിന്നും കാര്യമായ സഹകരണം ഉണ്ടായില്ലെന്ന അഭിപ്രായം ഇന്നലെ ഉയര്&#x200d;ന്നിട്ടുണ്ട്. ഭരണ പരാജയം, വിലക്കയറ്റവും ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; യു.ഡി.എഫ് നന്നായി അവതരിപ്പിച്ചപ്പോള്&#x200d; അതിനെ പ്രതിരോധിക്കാന്&#x200d; കഴിയാതെ പോയതായും സി.പി.എം പ്രവര്&#x200d;ത്തകരും അഭിപ്രായപ്പെടുന്നു. കുറ്റിപ്പുറം ആവര്&#x200d;ത്തിക്കുമെന്ന രീതിയില്&#x200d; ചില നേതാക്കളുടെ അഭിപ്രായത്തിനും വേങ്ങരയില്&#x200d; വിലയില്ലെന്നും സി.പി.എം ക്യാമ്പ് തന്നെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഒരു ചലനം സൃഷ്ടിക്കാതെ പോയതും രാഷ്ട്രീയ കേരളത്തിന് വേങ്ങര നല്&#x200d;കുന്ന മുന്നറിയിപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-byelection-outspoken-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ 70 ശതമാനം പോളിങ്; വോട്ടെടുപ്പ് സമാധാനപരം</title>
		<link>https://www.chandrikadaily.com/vengara-byelection-polling-70percent.html</link>
					<comments>https://www.chandrikadaily.com/vengara-byelection-polling-70percent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Oct 2017 08:26:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47313</guid>

					<description><![CDATA[മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70 ശതമാനം പോളിങ് നടന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു മൊത്തം പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പോളിങ് അവസാനിക്കുമ്പോള്‍ 70ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയത്. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടുചെയ്യാനായി തയ്യാറാക്കിയിരുന്നത്. വൈകീട്ട് ആറുവരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരം. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; മികച്ച പോളിങ്. വേങ്ങരയില്&#x200d; ഇതുവരെ 70 ശതമാനം പോളിങ് നടന്നു. 2016ല്&#x200d; നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 70.77 ശതമാനമായിരുന്നു മൊത്തം പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്&#x200d;ന്നാണ് വേങ്ങരയില്&#x200d; ഉപതെരഞ്ഞെടുപ്പ് നടന്നത്.</p>
<p>മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഇത്തവണ വന്&#x200d; തിരക്കാണ് അനുഭവപ്പെട്ടത്. പോളിങ് അവസാനിക്കുമ്പോള്&#x200d; 70ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയത്. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടുചെയ്യാനായി തയ്യാറാക്കിയിരുന്നത്. വൈകീട്ട് ആറുവരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരം. ആറു സ്ഥാനാര്&#x200d;ഥികളാണ് മത്സരരംഗത്തുള്ളത്. നിലവില്&#x200d; 1.7 ലക്ഷം വോട്ടര്&#x200d;മാരാണ് വേങ്ങരയിലുള്ളത്. വോട്ടിങ് സമാധാനപരമായാണ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-byelection-polling-70percent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
