<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vengara election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vengara-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 14 Oct 2017 12:40:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vengara election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം</title>
		<link>https://www.chandrikadaily.com/vengara-election-result-tommrw.html</link>
					<comments>https://www.chandrikadaily.com/vengara-election-result-tommrw.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 12:23:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VENGARA]]></category>
		<category><![CDATA[Vengara byelection]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47780</guid>

					<description><![CDATA[മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ ചര്‍ച്ചയായ തെരഞ്ഞെടുപ്പായിരുന്നു 11 ന് വേങ്ങരയില്‍ നടന്നത്. അത്കൊണ്ട് തന്നെ ദേശീയ തലത്തില്‍ പോലും [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്&#x200d; ഞായറാഴ്ച രാവിലെ എട്ട് മുതല്&#x200d; തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്&#x200d; നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്&#x200d; സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന്&#x200d; അമിത് ചൗധരിയുടെയും സ്ഥാനാര്&#x200d;ത്ഥികളുടെയും സാന്നിധ്യത്തില്&#x200d; തുറക്കും. ജില്ലാ കലക്ടര്&#x200d; അമിത് മീണ, റിട്ടേണിങ് ഓഫീസര്&#x200d; സജീവ് ദാമോദര്&#x200d; തുടങ്ങിയവര്&#x200d; സന്നിഹിതരാവും.</p>
<p>ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്&#x200d; ഏറെ ചര്&#x200d;ച്ചയായ തെരഞ്ഞെടുപ്പായിരുന്നു 11 ന് വേങ്ങരയില്&#x200d; നടന്നത്. അത്കൊണ്ട് തന്നെ ദേശീയ തലത്തില്&#x200d; പോലും വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ചര്&#x200d;ച്ചയാവും. തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വരെ യു.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് യു.ഡി.എഫ് ക്യാമ്പുകള്&#x200d;ക്ക് വന്&#x200d; പ്രതീക്ഷയാണ് നല്&#x200d;കുന്നത്. എന്നാല്&#x200d; കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്&#x200d; യു.ഡി.എഫ് നേടിയ ഭൂരിപക്ഷം കുറക്കുക എന്ന ലക്ഷ്യമാത്രമായിരുന്നു ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമുണ്ടായിരുന്നത്. വേങ്ങരയിലെ കനത്ത പോളിങ് ഇവരുടെ പ്രതീക്ഷകള്&#x200d;ക്ക് മങ്ങലേല്&#x200d;പിച്ചിട്ടുണ്ട്. ഇത് ബോധ്യമായതോടെയാണ് സോളാര്&#x200d;വിഷയം മാധ്യമങ്ങളിലൂടെ ചര്&#x200d;ച്ചയാക്കാന്&#x200d; ഇടതുപക്ഷം വോട്ടെടുപ്പിന്റെ മണിക്കൂറുകളില്&#x200d; കരുനീക്കം നടത്തിയത്.</p>
<p>അടുത്തടുത്ത് തെരഞ്ഞെടുപ്പ് വന്നത് പോളിങിനെ ബാധിക്കുമെന്ന് പലരും ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും വേങ്ങരയില്&#x200d; പോളിങ് കൂടുകയാണുണ്ടായത്. ആകെയുള്ള 1,70,009 പേരില്&#x200d; 1,22,610 പേര്&#x200d; വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ഏറ്റവും വലിയ പോളിങ് ശതമാനവും ഇതുതന്നെ. ആദ്യനിയമസഭ തെരഞ്ഞെടുപ്പില്&#x200d; 68.87 ശതമാനവും 2014 ലോക്സഭ തെരഞ്ഞെടുപ്പില്&#x200d; 65.25 ശതമാനവും 2016 നിയമസഭയില്&#x200d; 70.77 ശതമാനവുമാണ് ലഭിച്ചിരുന്നത്. ആറ് പഞ്ചായത്തുകള്&#x200d; തിരിച്ച് കണക്കുകള്&#x200d; പരിശോധിക്കുമ്പോഴുംഎ.ആര്&#x200d; നഗര്&#x200d; 71.35, പറപ്പൂര്&#x200d;72.75, ഒതുക്കുങ്ങല്&#x200d; 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.<br />
വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. ഇതില്&#x200d; ഒന്നില്&#x200d; മൂന്ന് വീതം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിന് നിയോഗിക്കും. ഒരു സൂപ്പര്&#x200d;വൈസര്&#x200d;, ഒരു മൈക്രോ ഒബ്സര്&#x200d;വര്&#x200d;, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. 42 പേര്&#x200d;ക്ക് പുറമെ 20 റിസര്&#x200d;വ് ഉദ്യോഗസ്ഥന്മാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-election-result-tommrw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതിരഞ്ഞെടുപ്പ്: മാണിയുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്</title>
		<link>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html</link>
					<comments>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 10:49:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[Vengara byeletion]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45851</guid>

					<description><![CDATA[കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. യു.ഡി.എഫില്‍നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് പിന്തുണ നല്‍കിയിരുന്നു. &#8220;വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്‌സിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനാണെന്ന്&#8221; മാണി പറഞ്ഞു. മുസ്ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ മലപ്പുറത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്&#x200d; കേരള കോണ്&#x200d;ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്&#x200d;ട്ടി ചെയര്&#x200d;മാന്&#x200d; കെ.എം. മാണി. യു.ഡി.എഫില്&#x200d;നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്&#x200d;സരിച്ചപ്പോഴും കേരള കോണ്&#x200d;ഗ്രസ് മുസ്‌ലിം ലീഗിന് പിന്തുണ നല്&#x200d;കിയിരുന്നു.</p>
<p>&#8220;വേങ്ങര ഉപതിരഞ്ഞെടുപ്പില്&#x200d; തന്റെ പാര്&#x200d;ട്ടിയായ കേരള കോണ്&#x200d;ഗ്‌സിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദറിനാണെന്ന്&#8221; മാണി പറഞ്ഞു. മുസ്ലിം ലീഗുമായി പാര്&#x200d;ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ മലപ്പുറത്ത് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നെന്നും, മാണി ഓര്&#x200d;മ്മിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-by-election-km-mani-with-muslim-league-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു</title>
		<link>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html</link>
					<comments>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 08:59:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[Vengara byeletion]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45414</guid>

					<description><![CDATA[പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ സമ്മേളനങ്ങള്‍ പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അവസാനമായി സമാപിച്ച പള്ളിക്കല്‍ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d; ഹയ്യ്</strong></p>
<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന് കൂനിന്&#x200d;മേല്&#x200d; കുരുവാകുന്നു. പൊതുജനങ്ങളില്&#x200d; നിന്നുയരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരങ്ങള്&#x200d;ക്കൊപ്പം പാര്&#x200d;ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; പോലും സര്&#x200d;ക്കാറിന്റെ വിഴുപ്പലക്കല്&#x200d; ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്&#x200d;. എന്നാല്&#x200d; വിമര്&#x200d;ശനം ശക്തമായതോടെ സമ്മേളനങ്ങള്&#x200d; പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.<br />
അവസാനമായി സമാപിച്ച പള്ളിക്കല്&#x200d; മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ഇതിന് ഉദാഹരണമാണ്. സമ്പൂര്&#x200d;ണ പാര്&#x200d;പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) യുടെ ഗുണഭോക്ത്യപട്ടികയില്&#x200d; അര്&#x200d;ഹതപ്പെട്ടവര്&#x200d;ക്ക് ഇടം ലഭിക്കാത്തത് സംബന്ധിച്ചാണ് കാര്യമായ വിമര്&#x200d;ശനം. റേഷന്&#x200d; കാര്&#x200d;ഡ് വിതരണത്തിലെ അപാകതക്കെതിരെയും ഓണം സ്‌പെഷ്യല്&#x200d; അരിയും പഞ്ചസാരയും വിതരണം ചെയ്യാത്തും പകര്&#x200d;ച്ച പനിയടക്കമുള്ള മാരക രോഗങ്ങള്&#x200d; ജില്ലയെ വേട്ടയാടിയിട്ടും കാര്യമായ ആരോഗ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജില്ലയില്&#x200d; നടപ്പിലാക്കാത്തതും സര്&#x200d;ക്കാറിന്റെ വീഴ്ചയായി മലപ്പുറത്തെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപക സ്ഥലം മാറ്റം നടത്തിയത്് മൂലം കാര്യമായ വികസനങ്ങളൊന്നും നാട്ടില്&#x200d; നടപ്പായിട്ടില്ലെന്നും പാര്&#x200d;ട്ടി അംഗങ്ങള്&#x200d; തുറന്നടിച്ചതോടെ ഉത്തരം മുട്ടി നേതാക്കള്&#x200d; വെള്ളം കുടിച്ചു. മാധ്യമങ്ങള്&#x200d; വഴി ബ്രാഞ്ച് സമ്മേളന വിവരങ്ങള്&#x200d; പുറത്തു പോകാതിരിക്കാന്&#x200d; ശ്രമങ്ങള്&#x200d; നടന്നെങ്കിലും പല പ്രമുഖ മാധ്യമങ്ങളും കഴിഞ്ഞ ദിവസം വാര്&#x200d;ത്തായാക്കിയിട്ടുണ്ട്്. ഇതോടെയാണ് സമ്മേളനങ്ങള്&#x200d; മാറ്റിവെക്കാന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചത്.<br />
വീടിന്റെ സഹായധനം ആവശ്യമുള്ളവരില്&#x200d; പലരും ലൈഫ് പദ്ധതിയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല എന്നതാണ് കാര്യമായി അംഗങ്ങള്&#x200d; ഉന്നയിച്ച പരാതി. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്&#x200d;വേ നടത്തുവാന്&#x200d; സര്&#x200d;ക്കാര്&#x200d; കുടുംബശ്രീ പ്രവര്&#x200d;ത്തകരെയാണ് ആദ്യം ഏല്&#x200d;പിച്ചിരുന്നത്. ഇവര്&#x200d; തയ്യാറാക്കിയ പട്ടികയില്&#x200d; പല അര്&#x200d;ഹരും പുറത്തായിരുന്നു. പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്തവരില്&#x200d; നിന്നും വീണ്ടും അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്&#x200d; സ്ഥല പരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതില്&#x200d; അനര്&#x200d;ഹര്&#x200d; നിരവധി കടന്ന് കൂടി. എന്നാല്&#x200d; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ശരിയായില്ലെന്നും ഗ്രാമസഭകള്&#x200d; വഴി ജനാധിപത്യ രീതിയില്&#x200d; തെരെഞ്ഞടുക്കേണ്ടിയിരുന്നുവെന്നും അംഗങ്ങള്&#x200d; സമ്മേളനങ്ങളില്&#x200d; വിമര്&#x200d;ശനമുയത്തി. യാഥാര്&#x200d;ഥത്തില്&#x200d; വീടില്ലാത്തവര്&#x200d; വീടുപണി പൂര്&#x200d;ത്തിയാക്കുവാന്&#x200d; കഴിയാത്തവര്&#x200d;, വാസയോഗ്യമല്ലാത്ത വീടുള്ളവര്&#x200d;, പുറമ്പോക്കിലോ മറ്റോ താല്&#x200d;കാലികമായി താമസിക്കുന്നവര്&#x200d; എന്നീ വിഭാഗത്തില്&#x200d;പെട്ട നൂറുകണക്കിന് ആളുകള്&#x200d; ഗുണ ഭോക്തൃപട്ടികയില്&#x200d; നിന്ന് പുറത്താണെന്നും ഇത് സര്&#x200d;ക്കാറിന്റെ വന്&#x200d; വീഴ്ചയാണ് സംഭവിച്ചതെന്നും യോഗം വിലയിരുത്തി.<br />
ചരിത്രത്തില്&#x200d; ആദ്യമായി സ്‌പെഷല്&#x200d; പഞ്ചാസാരയും അരിയും നല്&#x200d;കാത്ത ഓണമാണ് കഴിഞ്ഞു പോയതെന്ന് സമ്മേളനത്തില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നു. സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്ക് തലയുയര്&#x200d;ത്തി നാട്ടില്&#x200d; നടക്കാന്&#x200d; കഴിയാത്ത വിധം നാണക്കേടാണ് ഇതിലൂടെയുണ്ടായത്. വിലയ വായില്&#x200d; പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ഇനിയും ഈ ഗതി തുടര്&#x200d;ന്നാല്&#x200d; ജനം താഴെയിറക്കുമെന്നും ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; താക്കീത് നല്&#x200d;കി. കൂടുതല്&#x200d; തസ്തിക സൃഷ്ടിക്കുകയോ ചെയ്യാതെ ജില്ലയുടെ ആരോഗ്യമേഖലയെ തകര്&#x200d;ക്കുന്ന നയമാണ് ഇടത് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. കഴിഞ്ഞ സര്&#x200d;ക്കാര്&#x200d; കാലത്ത് 25 കിലോ അരി മാസം ലഭിച്ചിരുന്ന പല കുടുംബങ്ങള്&#x200d; ഇന്ന് എട്ട് കിലോ അരിയാണ് വാങ്ങുന്നത്. ഇതില്&#x200d; നിരവധി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെട്ടതാണ് ഇവരെ ചൊടിപ്പിക്കാന്&#x200d; കാരണമായത്.<br />
46 ലക്ഷം വരുന്ന ജനസംഖ്യയുള്ള മലപ്പുറത്ത് ആരോഗ്യ മേഖലയില്&#x200d; കടുത്ത അവഗണനായാണുള്ളതെന്നും യോഗം വിലയിരുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം നിലവില്&#x200d; ലഭിച്ചിരുന്ന പല സൗകര്യങ്ങളും നിലച്ചിട്ടുണ്ട്. മഞ്ചേരിയില്&#x200d; ഒരു ജനറല്&#x200d; ആസ്പത്രി, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, നിലമ്പൂര്&#x200d; ജില്ലാ ആസ്പത്രികള്&#x200d;, എട്ടോളം താലൂക്ക് ആസ്പത്രികളും 20 കമ്മ്യൂണിറ്റി ഹെല്&#x200d;ത്ത് സെന്ററുകളും, 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഇവിടങ്ങളിലാകെ 421 ഡോക്ടര്&#x200d;മാരും 2627 രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാത്രമാണുള്ളത്. എന്നാല്&#x200d; ഇത്രയും സൗകര്യങ്ങളില്&#x200d; ഉള്&#x200d;ക്കൊള്ളാവുന്നതിന്റെ പതിന്മടങ്ങ് രോഗികളാണ് ഓരോ ദിവസവും ചികിത്സ തേടിയെത്തുന്നത്. ജനസംഖ്യാനുപാതികമായി കൂടുതല്&#x200d; ഡോക്ടര്&#x200d;മാരെ വേണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലക്ക് വേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്&#x200d;മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്&#x200d;മാരുടേയും കുറവാണ് നിലവിലുള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; കാലത്തെ രോഗ മരണം കൂടുമെന്നും അംഗങ്ങള്&#x200d; പറയുന്നു. എന്നാല്&#x200d; എന്നെ തല്ലണ്ടമ്മാവ ഞാന്&#x200d; നന്നാവൂല എന്ന രീതിയിലാണ് സര്&#x200d;ക്കാറിന്റെ പ്രയാണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ ബിജെപി സ്ഥാനാര്‍ത്ഥി</title>
		<link>https://www.chandrikadaily.com/vengara-by-election-k-janachandran-bjp-candidate.html</link>
					<comments>https://www.chandrikadaily.com/vengara-by-election-k-janachandran-bjp-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Sep 2017 14:06:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[VENGARA]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44862</guid>

					<description><![CDATA[മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി കെ. ജയചന്ദ്രന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന്‍ ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് അങ്കത്തിന് വേങ്ങര പൂര്‍ണ്ണാമായും ഒരുങ്ങി. വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തബന്ധമുള്ള വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍. മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ വന്‍പടയാണു മുന്‍ ലീഗ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എയുടെ സ്ഥാനാര്&#x200d;ഥിയായി കെ. ജയചന്ദ്രന്&#x200d; മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്&#x200d;ഥിയെ തീരുമാനിച്ചത്. താനൂര്&#x200d; സ്വദേശിയാണ് ജനചന്ദ്രന്&#x200d; ബിജെപിയുടെ മുന്&#x200d; ജില്ലാ അധ്യക്ഷന്&#x200d; കൂടിയാണ്.</p>
<p>മൂന്ന് മുന്നണികളുടെയും സ്ഥാനാര്&#x200d;ഥി ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് അങ്കത്തിന് വേങ്ങര പൂര്&#x200d;ണ്ണാമായും ഒരുങ്ങി.</p>
<p>വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തബന്ധമുള്ള വോട്ടര്&#x200d;മാരെ നേരില്&#x200d; കാണുന്ന തിരക്കിലാണു യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി കെ.എന്&#x200d;.എ. ഖാദര്&#x200d;. മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ വന്&#x200d;പടയാണു മുന്&#x200d; ലീഗ് എംഎല്&#x200d;എ കൂടിയായ ഖാദറിനൊപ്പമുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-by-election-k-janachandran-bjp-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി;  കേരളം ഇനി വേങ്ങരയില്‍</title>
		<link>https://www.chandrikadaily.com/kerala-legisletiv-assumbly-kna-kader-vengara-malappuram.html</link>
					<comments>https://www.chandrikadaily.com/kerala-legisletiv-assumbly-kna-kader-vengara-malappuram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Sep 2017 18:13:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44484</guid>

					<description><![CDATA[വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്ക്. പാണക്കാട് നിന്നും ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുസ്്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്‍.എ ഖാദറിനെ തന്നെ ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരിലും യു.ഡി.എഫിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങി. വലിയ വരവേല്‍പ്പാണ് കെ.എന്‍.എ ഖാദറിന് ഇന്നലെ വേങ്ങര മണ്ഡലം നല്‍കിയത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് ആശീര്‍വാദം വാങ്ങാനും സ്ഥാനാര്‍ത്ഥി മറന്നില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>വേങ്ങരയില്&#x200d; ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്ക്. പാണക്കാട് നിന്നും ഇന്നലെ സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തുടക്കമായി. മുസ്്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്&#x200d;.എ ഖാദറിനെ തന്നെ ഹൈദരലി തങ്ങള്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മുസ്്‌ലിംലീഗ് പ്രവര്&#x200d;ത്തകരിലും യു.ഡി.എഫിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്&#x200d; മുഴങ്ങി. വലിയ വരവേല്&#x200d;പ്പാണ് കെ.എന്&#x200d;.എ ഖാദറിന് ഇന്നലെ വേങ്ങര മണ്ഡലം നല്&#x200d;കിയത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് ആശീര്&#x200d;വാദം വാങ്ങാനും സ്ഥാനാര്&#x200d;ത്ഥി മറന്നില്ല.</p>
<p>മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുമായും പൊതുജനങ്ങളുമായും നടത്തിയ സമ്പര്&#x200d;ക്കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്&#x200d;ത്ഥിയെ തങ്ങള്&#x200d; പ്രഖ്യാപിച്ചത്. നേതൃത്വവും പ്രവര്&#x200d;ത്തകരും പൂര്&#x200d;ണ്ണമായി അംഗീകരിച്ച പേര് തന്നെ തങ്ങള്&#x200d; പ്രഖ്യാപിച്ചതോടെ പ്രവര്&#x200d;ത്തകരിലും ആവേശം വാനോളമുയര്&#x200d;ന്നു. ഇനി പോരാട്ടത്തിന്റെ ദിനങ്ങള്&#x200d;. അതിനായി പ്രവര്&#x200d;ത്തകരും നേതൃത്വം ഒരുമെയ്യോടെ ജനങ്ങളിലേക്ക്. നേരത്തെ ലഭിച്ചതിനേക്കാള്&#x200d; വലിയ ഭൂരിപക്ഷം നേടുന്നതിനുള്ള പ്രവര്&#x200d;ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്&#x200d; യു.ഡി.എഫിന്റെ ലക്ഷ്യം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഇതിനുള്ള ഒരുക്കങ്ങള്&#x200d; തുടങ്ങിയിട്ടുണ്ട്.</p>
<p>പ്രഥമ ഘട്ടം ഇന്നലെ പാണക്കാട്ടു നിന്നു തന്നെ തുടങ്ങി. വേങ്ങരയുടെ വികസന നായകന്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി എം.പി തന്നെ നേരിട്ട് തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d; നേതൃത്വം നല്&#x200d;കാനുണ്ടാവും. ഇത് പ്രവര്&#x200d;ത്തകരില്&#x200d; കൂടുതല്&#x200d; ആവേശം പകരും. 38057 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; അത് നാല്&#x200d;പതിനായിരം കടന്നു. സംസ്ഥാന സര്&#x200d;ക്കാരിന്റെ ഭരണ കാര്യത്തിലെ ആസൂത്രണ പിഴവും നയമില്ലായ്മയും വരുത്തിയ ദോഷങ്ങള്&#x200d;ക്ക് മറുപടിയാവും ഇത്തവണ തെരഞ്ഞെുടപ്പ്. കേന്ദ്ര സര്&#x200d;ക്കാറിനെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്&#x200d; നിഴലിക്കും. ഇത് യു.ഡി.എഫിന് കൂടുതല്&#x200d; ഭൂരിപക്ഷം വര്&#x200d;ധിപ്പിക്കുന്നതിന് കാരണമാകും. ന്യൂനപക്ഷ- ദലിത് വേട്ട, പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി ഓഴിവാക്കിയ സംഭവം, ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന കൊലപാതക രാഷ്ട്രീയം, അഭ്യന്തര വകുപ്പിന്റെ ആര്&#x200d;.എസ്.എസ് ബന്ധം, ബി.ജെ.പി നടത്തിയ മെഡിക്കല്&#x200d; കോഴ, അവശ്യ സാധനങ്ങളുടെ വില വര്&#x200d;ധന, റേഷന്&#x200d; കാര്&#x200d;ഡിലെ അനാസ്ഥ, ലൈഫ് ഭവന പദ്ധതിയിലെ വീഴ്ച, എന്നിവയെല്ലാം വേങ്ങരയിലെ രാഷ്ട്രീയത്തിന് ചൂടുപകരും. 20ന് വേങ്ങരയില്&#x200d; തെരഞ്ഞെടുപ്പ് കണ്&#x200d;വന്&#x200d;ഷന്&#x200d; നടക്കുന്നുണ്ട്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്&#x200d; കണ്&#x200d;വന്&#x200d;ഷനില്&#x200d; പങ്കെടുക്കും. തെരഞ്ഞെടുപ്പിന് പ്രമുഖരെത്തുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-legisletiv-assumbly-kna-kader-vengara-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി</title>
		<link>https://www.chandrikadaily.com/kna-khader-udf-candidate-news.html</link>
					<comments>https://www.chandrikadaily.com/kna-khader-udf-candidate-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Sep 2017 05:50:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44396</guid>

					<description><![CDATA[മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ അഡ്വ യു.എ ലത്തീഫ് ജില്ലാ സെക്രട്ടറിയാവുമെന്ന് തങ്ങള്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി കെ.എന്&#x200d;.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്&#x200d;ന്ന പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്&#x200d;ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചത്. കെ.എന്&#x200d;.എ ഖാദര്&#x200d; സ്ഥാനാര്&#x200d;ഥിയാവുന്നതോടെ അഡ്വ യു.എ ലത്തീഫ് ജില്ലാ സെക്രട്ടറിയാവുമെന്ന് തങ്ങള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-udf-candidate-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
