<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>village office &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/village-office/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jul 2023 15:57:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>village office &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലക്ഷങ്ങള്&#x200d; മുടക്കി കെട്ടിടം ഉണ്ടാക്കി; പക്ഷേ മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്&#x200d; സമയമില്ല, ഭീതിയുടെ നടുവില്&#x200d; വില്ലേജ് ഓഫീസ്</title>
		<link>https://www.chandrikadaily.com/the-building-was-built-at-the-cost-of-lakhs-but-the-minister-has-no-time-to-inaugurate-the-village-office-in-the-midst-of-panic.html</link>
					<comments>https://www.chandrikadaily.com/the-building-was-built-at-the-cost-of-lakhs-but-the-minister-has-no-time-to-inaugurate-the-village-office-in-the-midst-of-panic.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jul 2023 15:57:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[village office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265744</guid>

					<description><![CDATA[കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്&#x200d; ജീവനക്കാര്&#x200d; ജോലി ചെയ്യുന്നത്.]]></description>
										<content:encoded><![CDATA[<p>ഇടുക്കിയിലെ ഉടുമ്പന്&#x200d;ചോലയില്&#x200d; ലക്ഷങ്ങള്&#x200d; മുടക്കി സ്മാര്&#x200d;ട്ട് വില്ലേജ് ഓഫീസ് നിര്&#x200d;മിച്ചത് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാര്&#x200d;ക്ക് പ്രതിസന്ധി. ഒരു മാസം മുന്&#x200d;പ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തതാണ് കാരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് വിവരം. ഇതുമൂലം കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഇപ്പോഴും പ്രവര്&#x200d;ത്തിക്കുന്നത്. കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്&#x200d; ജീവനക്കാര്&#x200d; ജോലി ചെയ്യുന്നത്.</p>
<p>ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത് 1956 ലാണ്. 1984 ല്&#x200d; നിര്&#x200d;മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്&#x200d; വില്ലേജ് ഓഫീസ് പ്രവര്&#x200d;ത്തിക്കുന്നത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതല്&#x200d; ഉടുമ്പന്&#x200d;ചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി.</p>
<p>നാട്ടുകാര്&#x200d;ക്ക് ഈ വില്ലേജ് ഓഫീസിലെത്താന്&#x200d; കടമ്പകളേറെയുണ്ട്. ഉടുമ്പന്&#x200d;ചോലയില്&#x200d; നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താനാവൂ. ചായ കുടിക്കാനും ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഉടുമ്പന്&#x200d;ചോലയിലേക്ക് തിരികെ പോകണം. ഏലത്തോട്ടങ്ങള്&#x200d;ക്ക് നടുവിലാണ് ഓഫീസ്. ഇവിടെ പല തവണ കാട്ടാന കൂട്ടം എത്തിയിട്ടുണ്ട്. തോട്ടപ്പുഴുവിന്റെയും പാമ്പിന്റെയും ശല്യവും രൂക്ഷമാണ്. മഴ കനത്താല്&#x200d; വൈദ്യുതിയും ഇന്റര്&#x200d;നെറ്റും കിട്ടില്ല. പത്തു ദിവസം വരെ സര്&#x200d;ട്ടിഫിക്കറ്റുകളൊന്നും നല്&#x200d;കാന്&#x200d; കഴിഞ്ഞില്ല. മൊബൈല്&#x200d; റേഞ്ച് കുറവായതിനാല്&#x200d; ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങള്&#x200d; ചെയ്തു തീര്&#x200d;ക്കാനാകുന്നില്ല. അഞ്ച് ജീവനക്കാരുള്ള ഓഫീസില്&#x200d; ആവശ്യത്തിന് ഫര്&#x200d;ണിച്ചറുകളുമില്ല. പൊളിഞ്ഞ കതകിന്റെ പലകയിലാണ് ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാല്&#x200d; ഫയലുകള്&#x200d; ചിതലരിക്കും. ഈ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം വേഗത്തിലാക്കണമെന്ന് ആവശ്യം ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-building-was-built-at-the-cost-of-lakhs-but-the-minister-has-no-time-to-inaugurate-the-village-office-in-the-midst-of-panic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്&#x200d;ഗോഡ് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും &#8216;ഫ്യൂസ് ഊരി&#8217; കെഎസ്ഇബി</title>
		<link>https://www.chandrikadaily.com/electricity-bill-not-payed-news-in-kasargod.html</link>
					<comments>https://www.chandrikadaily.com/electricity-bill-not-payed-news-in-kasargod.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 11 Oct 2019 05:07:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[electricity]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[village office]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141364</guid>

					<description><![CDATA[ബില്ലടയ്ക്കാതിരുന്നതിനെ തുടര്&#x200d;ന്ന് കാസര്&#x200d;കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്&#x200d; ജില്ലാ കളക്ടറേറ്റില്&#x200d; നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ല കളക്ടര്&#x200d; സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; ഓഫീസ് നടപടികള്&#x200d; പൂര്&#x200d;ത്തിയായിട്ടില്ല. ഇതാണ് വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയപ്പോളാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്&#x200d; അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി [&#8230;]]]></description>
										<content:encoded><![CDATA[
<p>ബില്ലടയ്ക്കാതിരുന്നതിനെ തുടര്&#x200d;ന്ന് കാസര്&#x200d;കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്&#x200d; ജില്ലാ കളക്ടറേറ്റില്&#x200d; നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ല കളക്ടര്&#x200d; സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; ഓഫീസ് നടപടികള്&#x200d; പൂര്&#x200d;ത്തിയായിട്ടില്ല. ഇതാണ് വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. </p>



<p>കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയപ്പോളാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്&#x200d; അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. എങ്കിലും വില്ലേജ് ഓഫീസുകളില്&#x200d; വിവിധ ആവശ്യങ്ങള്&#x200d;ക്കായെത്തിയ നിരവധി പേര്&#x200d; ബുദ്ധിമുട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electricity-bill-not-payed-news-in-kasargod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വില്ലേജ് ഓഫീസുകളില്‍  മിന്നല്‍ പരിശോധന തുടരുന്നു</title>
		<link>https://www.chandrikadaily.com/minnal-ride-in-village-offices.html</link>
					<comments>https://www.chandrikadaily.com/minnal-ride-in-village-offices.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Jun 2017 17:43:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[village office]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33977</guid>

					<description><![CDATA[&#160; തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ പരുതൂര്‍ വില്ലേജ്ഓഫീസില്‍ വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത 52,565 രൂപയുടെ കുറവ് കണ്ടെത്തി. കൂടാതെ ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ഷാജന്‍ ബോയ്യുടെ കൈവശം കണക്കില്‍ പെടാത്ത 5160 രൂപയും ജസ്റ്റസ് മാത്യൂഫിലിപ്പിന്റ കൈവശം 4020 രൂപയും വില്ലേജ് അസിസ്റ്റന്റ് ഹംസയുടെ പക്കല്‍ നിന്നും 630 രൂപയും ഉള്‍പ്പെടെ 9810 രൂപ വിജിലന്‍സ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്&#x200d; വിജിലന്&#x200d;സിന്റെ മിന്നല്&#x200d; പരിശോധന തുടരുന്നു. ഇന്നലെ സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്&#x200d; പരുതൂര്&#x200d; വില്ലേജ്ഓഫീസില്&#x200d; വിവിധ നികുതിഇനങ്ങളിലായിപിരിച്ചെടുത്ത 52,565 രൂപയുടെ കുറവ് കണ്ടെത്തി.<br />
കൂടാതെ ഫീല്&#x200d;ഡ് അസിസ്റ്റന്റ്മാരായ ഷാജന്&#x200d; ബോയ്യുടെ കൈവശം കണക്കില്&#x200d; പെടാത്ത 5160 രൂപയും ജസ്റ്റസ് മാത്യൂഫിലിപ്പിന്റ കൈവശം 4020 രൂപയും വില്ലേജ് അസിസ്റ്റന്റ് ഹംസയുടെ പക്കല്&#x200d; നിന്നും 630 രൂപയും ഉള്&#x200d;പ്പെടെ 9810 രൂപ വിജിലന്&#x200d;സ് സംഘം പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരം വില്ലേജ് ഓഫീസില്&#x200d; നടന്ന പരിശോധനയില്&#x200d; 5000 രൂപയില്&#x200d; കൂടുതല്&#x200d; കരം ഒടുക്കിയതും മറ്റ് ഫീസുകളും കൈവശം സൂക്ഷിക്കാന്&#x200d; പാടില്ല എന്ന നിയമംനിലവിലിരിക്കെ കരം ഒടുക്കിയതുംമറ്റ് ഫീസുകളുംഉള്&#x200d;പ്പെടെ 68,957 രൂപ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്&#x200d; കൈവശം സൂക്ഷിക്കുന്നതായി കണ്ടെത്തി.<br />
വിവിധ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d;ക്കുളള അപേക്ഷകള്&#x200d; വാങ്ങുന്ന തീയതി രേഖപ്പെടുത്താതെ സേവന അവകാശ നിയമം മറികടക്കുന്നതിനായി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നല്&#x200d;കുന്ന തിയതി മാത്രം രേഖപ്പെടുത്തുന്നതായും സമയപരിധി കഴിഞ്ഞ പോക്കുവരവ് അപേക്ഷകള്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിക്കാതെ കിടക്കുന്നതായുംകണ്ടെത്തി. തിരുവനന്തപുരത്തെ മംഗലപുരം, വെമ്പായം വില്ലേജ് ഓഫീസുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; ക്യാഷ് രജിസ്റ്ററില്&#x200d; രേഖപ്പെടുത്തിയ തുകയില്&#x200d; വ്യത്യാസവും പോക്കുവരവ് അപേക്ഷകള്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിക്കാതെ കിടക്കുന്നതായും വിജിലന്&#x200d;സ് സംഘം കണ്ടെത്തി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്&#x200d;, കോഴിക്കോട് ജില്ലകളിലെ ചില വില്ലേജ് ഓഫീസുകളിലും അപേക്ഷകളില്&#x200d; തീര്&#x200d;പ്പ് കല്&#x200d;പ്പിക്കാതെ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.<br />
വിജിലന്&#x200d;സിന്റെ മിന്നല്&#x200d; പരിശാധനയില്&#x200d; ക്രമക്കേടുകള്&#x200d; കണ്ടെത്തിയ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ ശക്തമായ നടപടികള്&#x200d; സ്വീകരിക്കുമെന്നും പരിശോധനകള്&#x200d; തുടരുമെന്നും വിജിലന്&#x200d;സ് ഡയരക്ടര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minnal-ride-in-village-offices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
