<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>violence &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/violence/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 09:22:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>violence &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഴ്സുമാരുടെ ഹോസ്റ്റലില്‍ അതിക്രമം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍</title>
		<link>https://www.chandrikadaily.com/violence-in-nurses-hostel-young-man-arrested-for-trying-to-molest-young-woman.html</link>
					<comments>https://www.chandrikadaily.com/violence-in-nurses-hostel-young-man-arrested-for-trying-to-molest-young-woman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:22:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[hostel]]></category>
		<category><![CDATA[nurses]]></category>
		<category><![CDATA[violence]]></category>
		<category><![CDATA[youngwoman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368838</guid>

					<description><![CDATA[നഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>തലശ്ശേരി (കണ്ണൂര്&#x200d;): തലശ്ശേരിയില്&#x200d; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്&#x200d; താമസിക്കുന്ന ഹോസ്റ്റലില്&#x200d; അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്&#x200d; ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര്&#x200d; പാറാട് പുത്തൂര്&#x200d; ക്ലബിന് സമീപം മുക്കത്ത് ഹൗസില്&#x200d; മുഹമ്മദ് അജ്മല്&#x200d; (27) എന്നയാളെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.</p>
<p>ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം നടന്നത്. ഹോസ്റ്റലില്&#x200d; കയറിയ പ്രതി യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്താന്&#x200d; ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്&#x200d; എസ്ഐ കെ. അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്&#x200d; പരിശോധിച്ച പോലീസ്, പ്രതിയുടെ ദൃശ്യങ്ങള്&#x200d; ശേഖരിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്&#x200d; വഴി പ്രചരിപ്പിച്ചു.</p>
<p>ഇതിന്റെ അടിസ്ഥാനത്തില്&#x200d; തലശ്ശേരി നാരങ്ങാപ്പുറത്തെ ഒരു വീട്ടിലും പ്രതി കയറിയതായി വിവരം ലഭിച്ചു. ഇന്&#x200d;സ്പെക്ടര്&#x200d; ബിജു പ്രകാശിന്റെ നേതൃത്വത്തില്&#x200d; തലശ്ശേരി നഗരത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളുടെ പരിസരങ്ങളിലും വ്യാപകമായ തിരച്ചില്&#x200d; നടത്തി. വൈകീട്ട് ആറുമണിയോടെ എസ്ഐ കെ. അശ്വതി, സിവില്&#x200d; പോലീസ് ഓഫീസര്&#x200d;മാരായ സിജില്&#x200d;, ഹിരണ്&#x200d;, സായൂജ് എന്നിവര്&#x200d; ചേര്&#x200d;ന്ന് തലശ്ശേരിയില്&#x200d; നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്&#x200d; ഹാജരാക്കിയ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.</p>
<p>പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്&#x200d; ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷമീല്&#x200d; പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്&#x200d; ബലാത്സംഗം, കവര്&#x200d;ച്ച എന്നിവ ഉള്&#x200d;പ്പെടെ നാല് കേസുകള്&#x200d; നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-in-nurses-hostel-young-man-arrested-for-trying-to-molest-young-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാഗ്പൂര്&#x200d; അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം</title>
		<link>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html</link>
					<comments>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 06:18:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[Nagpur]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334857</guid>

					<description><![CDATA[ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.]]></description>
										<content:encoded><![CDATA[<p>നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്&#x200d;റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.</p>
<p>ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.</p>
<p>അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nagpur-violence-all-51-arrested-are-muslims-criticism-of-unilateral-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്- നിർമാതാവ്</title>
		<link>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html</link>
					<comments>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Mar 2025 05:18:12 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[news]]></category>
		<category><![CDATA[marco]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332535</guid>

					<description><![CDATA[ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്&#x200d; പ്രദര്&#x200d;ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്&#x200d;ഡിന്റെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>മാര്&#x200d;ക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദര്&#x200d;ശിപ്പിക്കുന്നതിനെതിരെ ഫിലിം സര്&#x200d;ട്ടിഫിക്കേഷന്&#x200d; ബോര്&#x200d;ഡ്. ചിത്രത്തിന് A സര്&#x200d;ട്ടിഫിക്കറ്റ് ആയത്‌കൊണ്ടാണ് നടപടി. ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളില്&#x200d; പ്രദര്&#x200d;ശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോര്&#x200d;ഡിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സര്&#x200d;ട്ടിഫിക്കേഷന്&#x200d; ബോര്&#x200d;ഡ് കേന്ദ്രത്തിന് കത്തയച്ചു.</p>
<p>സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങള്&#x200d;ക്ക് പിന്നില്&#x200d; മാര്&#x200d;ക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു. എ സര്&#x200d;ട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സില്&#x200d; താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്&#x200d; സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദര്&#x200d;ഭങ്ങളുള്ള സിനിമയാണ് മാര്&#x200d;ക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമര്&#x200d;ശനങ്ങള്&#x200d; ഉണ്ട്.</p>
<p>അതേസമയം, സിനിമയെന്നാല്&#x200d; യാഥാര്&#x200d;ത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിര്&#x200d;മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്&#x200d;ക്കോയിലെ ബ്രൂട്ടല്&#x200d; സീനുകളാണ് സിനിമയുടെ പ്രധാന ഘടകം. കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നില്&#x200d;ക്കുന്ന ഒരു സിനിമാറ്റിക് എക്സ്പീരിയന്&#x200d;സ് പ്രേക്ഷകര്&#x200d;ക്ക് നല്&#x200d;കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിര്&#x200d;മാതാവ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11films-full-of-violence-like-marco-will-not-be-made-anymore-the-film-was-thought-to-be-seen-as-a-film-the-producer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമം: മൂന്ന് വർഷത്തിനിടെ 126 പരാതികൾ</title>
		<link>https://www.chandrikadaily.com/violence-against-women-in-government-offices-126-complaints-in-three-years.html</link>
					<comments>https://www.chandrikadaily.com/violence-against-women-in-government-offices-126-complaints-in-three-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Aug 2024 13:41:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[government offices]]></category>
		<category><![CDATA[violence]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307106</guid>

					<description><![CDATA[മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല.]]></description>
										<content:encoded><![CDATA[<p>സർക്കാർ ഓഫീസുകളിൽ വനിതകൾക്ക് എതിരായ അതിക്രമത്തിൻ്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല.</p>
<p>വനിതാ പൊലീസ് ഉദ്യോഗസ്ഥരും അതിക്രമം നേരിട്ടുണ്ടെന്നാണ് സർക്കാർ രേഖ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരാതി. 31 പരാതികളാണ് തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.</p>
<p>എറണാകുളത്ത് 15, തൃശൂർ 14, മലപ്പുറം 10 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ നിന്നും ലഭിച്ചിട്ടുള്ള പരാതികൾ. 126 പരാതികളിൽ 26 പരാതികളിൽ ഇനിയും തീർപ്പ് കൽപ്പിക്കാനുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-women-in-government-offices-126-complaints-in-three-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ അക്രമം: കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; എം.എസ്.എഫ് നേതാവിനെ മര്&#x200d;ദിച്ചു</title>
		<link>https://www.chandrikadaily.com/sfi-violence-msf-leader-beaten-up-in-calicut-university.html</link>
					<comments>https://www.chandrikadaily.com/sfi-violence-msf-leader-beaten-up-in-calicut-university.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 09:05:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306537</guid>

					<description><![CDATA[ആശുപത്രിയില്&#x200d; പ്രവേശിച്ചിരിപ്പിക്കുകയാണ് എം.എസ്.എഫ് പ്രവര്&#x200d;ത്തകനെ.]]></description>
										<content:encoded><![CDATA[<p>കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; എസ്.എഫ്.ഐയുടെ അക്രമം തുടരുന്നു. സര്&#x200d;വകലാശാല വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; ഓഫീസ് സെക്രട്ടറിയായ സാജിദിനെയാണ് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; കൂട്ടമായി മര്&#x200d;ദിച്ചു. സാജിദിന് കൈക്കും നെഞ്ചിനും മുഖത്തിനുമായി പരിക്കേറ്റു. ആശുപത്രിയില്&#x200d; പ്രവേശിച്ചിരിപ്പിക്കുകയാണ് എം.എസ്.എഫ് പ്രവര്&#x200d;ത്തകനെ.</p>
<p>അതേസമയം കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; യൂണിയന്&#x200d; യു.ഡി.എസ്.എഫ് പിടിച്ചെടുത്തത് മുതല്&#x200d; എസ്.എഫ്.ഐ അക്രമ രാഷ്ട്രീയം തുടരുകയാണ്. ഇന്നലെയായിരുന്നു യു.ഡി.എസ്.എഫ് യൂണിയന്&#x200d; ഉദ്ഘാടനം. എം.എസ്.എഫ് നേതാവ് പി.കെ മുബശിറിനെ നാളെ നിങ്ങളുടെ പരിപാടി നടക്കില്ലയെന്ന് എസ്.എഫ്.ഐ നേതാക്കള്&#x200d; ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-306539" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/08/WhatsApp-Image-2024-08-17-at-1.15.52-PM-1-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.52-PM-1-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.52-PM-1-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.52-PM-1-1152x1536.jpeg 1152w, https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.52-PM-1.jpeg 1200w" sizes="(max-width: 225px) 100vw, 225px" /></p>
<p>പൊലീസിന്റെ ഏകാധിപത്യ നടപടികള്&#x200d;ക്കെതിരെ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയും വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധ പ്രകടനം നടത്താന്&#x200d; തീരുമാനിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-306540" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/08/WhatsApp-Image-2024-08-17-at-1.15.53-PM-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.53-PM-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.53-PM-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/08/WhatsApp-Image-2024-08-17-at-1.15.53-PM.jpeg 960w" sizes="(max-width: 225px) 100vw, 225px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-violence-msf-leader-beaten-up-in-calicut-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയിലും ഉത്തരാഖണ്ഡിലും അക്രമം അഴിച്ചുവിട്ട് കൻവാർ തീർത്ഥാടകർ; കാർ തല്ലിതകർത്തു</title>
		<link>https://www.chandrikadaily.com/kanwar-pilgrims-unleash-violence-in-up-and-uttarakhand-the-car-was-hit.html</link>
					<comments>https://www.chandrikadaily.com/kanwar-pilgrims-unleash-violence-in-up-and-uttarakhand-the-car-was-hit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 05:44:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[car]]></category>
		<category><![CDATA[Kanwar pilgrims]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303506</guid>

					<description><![CDATA[കാര്&#x200d; തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്&#x200d; അവകാശപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ മുസാഫര്&#x200d;നഗറില്&#x200d; കാര്&#x200d; ആക്രമിച്ച് കന്&#x200d;വാര്&#x200d; യാത്രക്കാര്&#x200d;. കാര്&#x200d; തീര്&#x200d;ത്ഥാടകരെ കടന്നുപോയതിനാണ് സംഘം യാത്രക്കാരെ ആക്രമിച്ചത്. മുസാഫര്&#x200d;നഗറിലെ ചപ്പാര്&#x200d; ഗ്രാമത്തിലാണ് സംഭവം. കാര്&#x200d; തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്&#x200d; അവകാശപ്പെട്ടത്. തീര്&#x200d;ത്ഥാടകര്&#x200d; കാര്&#x200d; ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>കാറിന്റെ ചില്ലുകള്&#x200d; തകര്&#x200d;ത്ത തീര്&#x200d;ത്ഥാടകര്&#x200d; ഡ്രൈവറെയും യാത്രക്കാരെയും മര്&#x200d;ദിച്ചെന്നും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. തുടര്&#x200d;ന്ന്, മുസാഫര്&#x200d;നഗര്&#x200d; പൊലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി സ്ഥിതിഗതികള്&#x200d; നിയന്ത്രണവിധേയമാക്കിയെന്നും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. കന്&#x200d;വാര്&#x200d; തീര്&#x200d;ത്ഥാടകരെ തങ്ങള്&#x200d; കാര്യങ്ങള്&#x200d; പറഞ്ഞ് മനസിലാക്കിയതോടെ അവര്&#x200d; യാത്ര പുനരാരംഭിച്ചെന്നാണ് പൊലീസ് നല്&#x200d;കിയ വിശദീകരണം. അതേസമയം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
<p>ഉത്തരാഖണ്ഡിലും കന്&#x200d;വാര്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഒരു സെക്യൂരിറ്റി ജീവനക്കാരനെ മര്&#x200d;ദിച്ചതായി റിപ്പോര്&#x200d;ട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രിയിലെ നീലകണ്ഠ ക്ഷേത്രത്തിന് സമീപം പാര്&#x200d;ക്കിങ്ങിന്റെ പേരിലുണ്ടായ തര്&#x200d;ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്&#x200d;ക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ വാളുകൊണ്ട് ആക്രമിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>അതിനിടെ, കന്&#x200d;വാര്&#x200d; യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകള്&#x200d; പ്രദര്&#x200d;ശിപ്പിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയ യു.പി, ഉത്തരാഖണ്ഡ് സര്&#x200d;ക്കാര്&#x200d; ഉത്തരവ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്&#x200d;. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശങ്ങള്&#x200d; ചോദ്യം ചെയ്ത് സമര്&#x200d;പ്പിച്ച ഒരു കൂട്ടം ഹരജികളില്&#x200d; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്&#x200d;, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകള്&#x200d; പ്രദര്&#x200d;ശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.</p>
<p>ഉത്തര്&#x200d;പ്രദേശ്, ഉത്തരാഖണ്ഡ് സര്&#x200d;ക്കാരുകളുടെ നിര്&#x200d;ദേശത്തിനെതിരെ ദല്&#x200d;ഹി സര്&#x200d;വകലാശാല പ്രൊഫസര്&#x200d; അപൂര്&#x200d;വാനന്ദും മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; ആകര്&#x200d; പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്&#x200d; മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയല്&#x200d; ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanwar-pilgrims-unleash-violence-in-up-and-uttarakhand-the-car-was-hit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദുപരാമര്&#x200d;ശം; രാഹുല്&#x200d; ഗാന്ധിയെ പാര്&#x200d;ലമെന്&#x200d;റിനുള്ളില്&#x200d; പൂട്ടിയിട്ട് തല്ലണം, അക്രമ ആഹ്വാനവുമായി ബി.ജെ.പി എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/1hindu-reference-rahul-gandhi-should-be-locked-inside-parliament-and-beaten-bjp-mla-calls-for-violence.html</link>
					<comments>https://www.chandrikadaily.com/1hindu-reference-rahul-gandhi-should-be-locked-inside-parliament-and-beaten-bjp-mla-calls-for-violence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 06:18:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Hindu reference]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302292</guid>

					<description><![CDATA[മംഗലാപുരം നോർത്തിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെ തല്ലുമെന്ന് ഭീഷണി മുഴക്കിയത്]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയെ പാര്&#x200d;ലമെന്റില്&#x200d; പൂട്ടിയിട്ട് തല്ലണമെന്ന് കര്&#x200d;ണാടക ബി.ജെ.പി എം.എല്&#x200d;.എ. മംഗലാപുരം നോര്&#x200d;ത്തില്&#x200d; നിന്ന് രണ്ട് തവണ എം.എല്&#x200d;.എയായ ഭരത് ഷെട്ടിയാണ് പരസ്യമായി രാഹുലിനെ തല്ലുമെന്ന് ഭീഷണി മുഴക്കിയത്.</p>
<p>&#8221;രാഹുല്&#x200d; ഗാന്ധിയെ പാര്&#x200d;ലമെന്റിനുള്ളില്&#x200d; പൂട്ടിയിട്ട് തല്ലണം. ഏഴ് മുതല്&#x200d; 8 വരെ എഫ്‌ഐആറുകള്&#x200d; ഫയല്&#x200d; ചെയ്യാന്&#x200d; ഈ നിയമം ഇടയാക്കും. രാഹുല്&#x200d; ഗാന്ധി മംഗളൂരു നഗരത്തില്&#x200d; വന്നാല്&#x200d; ഞങ്ങള്&#x200d; അദ്ദേഹത്തിന് ഇതിനുള്ള സൗകര്യം ഒരുക്കും, മംഗളൂരു സിറ്റി നോര്&#x200d;ത്ത് എംഎല്&#x200d;എ ഭരത് ഷെട്ടി പറഞ്ഞു. ഹിന്ദു ദൈവമായ ശിവന്റെ ചിത്രമാണ് രാഹുല്&#x200d; ഗാന്ധി കയ്യില്&#x200d; പിടിച്ചതെന്നും&#8221; അദ്ദേഹം പറഞ്ഞു.</p>
<p>&#8221;&#8217;ശിവന്&#x200d; തന്റെ മൂന്നാം കണ്ണ് തുറന്നാല്&#x200d; താന്&#x200d; (രാഹുല്&#x200d;) ചാരമായി മാറുമെന്ന് ആ ഭ്രാന്തന് അറിയില്ല.ഹിന്ദു വിരുദ്ധ നയമാണ് അവര്&#x200d; സ്വീകരിച്ചിരിക്കുന്നത്. രാഹുല്&#x200d; ഗാന്ധി ഒരു ഭ്രാന്തനാണെന്ന് വ്യക്തമാണ്.തങ്ങളെക്കുറിച്ചു താന്&#x200d; എന്തു പറഞ്ഞാലും ഹിന്ദുക്കള്&#x200d; നിശബ്ദമായി കേള്&#x200d;ക്കുമെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം പാര്&#x200d;ലമെന്റില്&#x200d; &#8216;കുരച്ചാല്&#x200d;&#8217; പ്രാദേശിക നേതാക്കള്&#x200d; ഇവിടെ വാലാട്ടാന്&#x200d; തുടങ്ങും, &#8221;ഷെട്ടി പറഞ്ഞു.</p>
<p>ഹിന്ദുമതത്തെയും സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. &#8216;ഹിന്ദുവും ഹിന്ദുത്വവും വ്യത്യസ്തമാണെന്ന് കോണ്&#x200d;ഗ്രസ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്തരം നേതാക്കള്&#x200d; കാരണം ഹിന്ദുക്കള്&#x200d;ക്ക് ഭാവിയില്&#x200d; ആപത്ത് നേരിടേണ്ടിവരും. ഹിന്ദുക്കള്&#x200d; വീടിന് പുറത്തിറങ്ങാത്ത സാഹചര്യം അവര്&#x200d; സൃഷ്ടിക്കും&#8221;. രാഹുല്&#x200d; ഗാന്ധി കേരളം സന്ദര്&#x200d;ശിക്കുമ്പോള്&#x200d; മതേതരവാദിയായി മാറുമെന്നും തമിഴ്നാട്ടില്&#x200d; അദ്ദേഹം നിരീശ്വരവാദിയാകുമെന്നും ഷെട്ടി ആരോപിച്ചു. ഗുജറാത്തില്&#x200d; വരുമ്പോള്&#x200d; രാഹുല്&#x200d; പരമശിവന്റെ കടുത്ത ഭക്തനായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പൊതുതെരഞ്ഞെടുപ്പില്&#x200d; 99 ലോക്സഭാ സീറ്റുകള്&#x200d; മാത്രം നേടിയാണ് രാഹുല്&#x200d; ഗാന്ധി വലിയ നേട്ടമുണ്ടാക്കിയതെന്ന് അവകാശപ്പെടുന്നതെന്നും ഭരത് ഷെട്ടി പരിഹസിച്ചു. &#8221;ശിവാജിയും മഹാറാണാ പ്രതാപും ജനിച്ചത് ഹിന്ദു സമൂഹത്തിലാണ്. ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങള്&#x200d; ആയുധങ്ങള്&#x200d; എടുക്കും. ആയുധങ്ങളെ പൂജിച്ചതിന് ശേഷം എങ്ങനെ തിരിച്ചടിക്കണമെന്ന് നന്നായി അറിയാം. പാര്&#x200d;ലമെന്റിനുള്ളിലെ ശക്തമായ അടിക്ക് ശേഷം രാഹുല്&#x200d; ഗാന്ധി നന്നായിക്കോളും, &#8221;അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hindu-reference-rahul-gandhi-should-be-locked-inside-parliament-and-beaten-bjp-mla-calls-for-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ</title>
		<link>https://www.chandrikadaily.com/violence-against-children-199-cases-were-reported-in-four-months.html</link>
					<comments>https://www.chandrikadaily.com/violence-against-children-199-cases-were-reported-in-four-months.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 Apr 2024 11:02:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[reported]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296342</guid>

					<description><![CDATA[പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.</p>
<p>പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.</p>
<p>നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 3​3ഉം​ 4​1ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-children-199-cases-were-reported-in-four-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളിയുടെ മറവിൽ മുസ്​ലിം കുടുംബത്തിന് നേരെ അതിക്രമം; സംഭവം യു.പിയിലെ ബിജ്നൂരിൽ</title>
		<link>https://www.chandrikadaily.com/violence-against-muslim-family-in-the-guise-of-holi-the-incident-took-place-in-bijnoor-u-p.html</link>
					<comments>https://www.chandrikadaily.com/violence-against-muslim-family-in-the-guise-of-holi-the-incident-took-place-in-bijnoor-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 05:18:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293508</guid>

					<description><![CDATA[ചായം തേച്ചവരും ബൈക്കില്&#x200d; വന്നവരുമായി തര്&#x200d;ക്കിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളില്&#x200d; ഒരാള്&#x200d; കൈയില്&#x200d; മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിര്&#x200d;ന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം.]]></description>
										<content:encoded><![CDATA[<p>യു.പിയിലെ ബിജ്‌നൂരില്&#x200d; ഹോളി ആഘോഷത്തിന്റെ മറവില്&#x200d; മുസ്‌ലിം കുടുംബത്തിന് നേരെ അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്&#x200d; വനിത മാധ്യമപ്രവര്&#x200d;ത്തകയായ സദഫ് അഫ്രീനാണ് എക്‌സിലൂടെ പുറത്തുവിട്ടത്.</p>
<p>ബിജ്‌നൂരിലെ ദാംപൂരിലാണ് സംഭവം. ബൈക്കില്&#x200d; വന്ന യുവാവും 2 സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ ഹോളി ആഘോഷിക്കുന്ന ഒരു സംഘം യുവാക്കള്&#x200d; തടഞ്ഞു നിര്&#x200d;ത്തുകയായിരുന്നു. തുടര്&#x200d;ന്ന് പൈപ്പും ബക്കറ്റും ഉപയോഗിച്ച് മൂന്നു പേരുടെയും ദേഹത്ത് വെള്ളം ഒഴിച്ചു. ഇതിന് പിന്നാലെ യുവാവിന്റെയും സ്ത്രീയുടെയും മുഖത്ത് ബലമായി ഹോളി ചായം തേക്കുകയായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">धामपुर, बिजनौर, यूपी </p>
<p>क्या यह छेड़खानी नही कहलाएगा??</p>
<p>क्या महिलाओ को रोक कर, धार्मिक नारे लगाकर, ज़बरदस्ती रंग डालना जुर्म नही है??</p>
<p>रमज़ान चल रहा है, लोग खरीदारी करने के लिए बाहर निकलते है!</p>
<p>पर यह लोग त्योहार के नाम पर हुड़दंग मचाएंगे??<br /> <a href="https://t.co/EEN6V7xbER">pic.twitter.com/EEN6V7xbER</a></p>
<p>&mdash; Sadaf Afreen صدف (@s_afreen7) <a href="https://twitter.com/s_afreen7/status/1771682879040356777?ref_src=twsrc%5Etfw">March 23, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ചായം തേച്ചവരും ബൈക്കില്&#x200d; വന്നവരുമായി തര്&#x200d;ക്കിക്കുകയും ചെയ്യുന്നുണ്ട്. അക്രമികളില്&#x200d; ഒരാള്&#x200d; കൈയില്&#x200d; മുളവടിയും കരുതിയിരുന്നു. ഏറെ നേരത്തിന് ശേഷം നനഞ്ഞു കുതിര്&#x200d;ന്ന ബൈക്ക് യാത്രികരെ ജയ് ശ്രീറാം വിളിച്ച് വിട്ടയക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം.</p>
<p>സ്ത്രീകളെ തടയുന്നതും മതപരമായ മുദ്രാവാക്യങ്ങള്&#x200d; വിളിക്കുന്നതും ബലമായി ചായങ്ങള്&#x200d; തേക്കുന്നതും കുറ്റമല്ലേ എന്ന് മാധ്യമപ്രവര്&#x200d;ത്തക എക്‌സിലൂടെ ചോദിക്കുന്നു. റമദാന്&#x200d; വ്രതം തുടരുകയാണ്. ആളുകള്&#x200d; സാധനങ്ങള്&#x200d; വാങ്ങാന്&#x200d; പോകുന്നു. ആഘോഷത്തിന്റെ പേരില്&#x200d; ഇക്കൂട്ടര്&#x200d; കോലാഹലം ഉണ്ടാക്കുമോ എന്നും സദഫ് അഫ്രീന്&#x200d; ആശങ്ക പങ്കുവെക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-muslim-family-in-the-guise-of-holi-the-incident-took-place-in-bijnoor-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്&#x200d;ലിം സമുദായത്തിനെതിരെ ആക്രമത്തിന് ആഹ്വാനം ചെയ്ത ബി.​ജെ.പി എം.പിക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/complaint-against-bjp-mp-who-called-for-violence-against-muslim-community.html</link>
					<comments>https://www.chandrikadaily.com/complaint-against-bjp-mp-who-called-for-violence-against-muslim-community.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Mar 2024 04:53:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[muslim community]]></category>
		<category><![CDATA[violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293249</guid>

					<description><![CDATA[സിദ്ധനഹള്ളി നാഗരഥ് പേട്ടില്&#x200d; ജുമാമസ്ജിദ് റോഡില്&#x200d; കടയുടമക്ക് മര്&#x200d;ദ്ദനമേറ്റ കേസില്&#x200d; പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാര്&#x200d; സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം സമുദായത്തിനെതിര ആക്രമത്തിന് ആഹ്വാനം നല്&#x200d;കിയ ബിജെ.പി എംപിക്കെതിരെ പരാതി. ബംഗളുരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്.</p>
<p>സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങള്&#x200d;ക്കെതിരെ പ്രവര്&#x200d;ത്തിക്കുന്ന കാമ്പയിന്&#x200d; എഗെയ്ന്&#x200d;സ്റ്റ് ഹെയ്റ്റ് സ്പീച്ച് ആണ് എം.പിക്കെതിരെ അള്&#x200d;സൂര്&#x200d; ഗേറ്റ് പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമീഷനും പരാതിനല്&#x200d;കിയത്. തേജസ്വി സൂര്യക്ക് പുറമെ, ബംഗളുരു സെന്&#x200d;ട്രല്&#x200d; എം.പി പി.സി മോഹന്&#x200d;, ശോഭകരന്ദലാജെ എന്നിവര്&#x200d;ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിനിടയാക്കുന്ന പ്രസ്താവനയാണ് തേജസ്വിയുടെതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി കോണ്&#x200d;ഗ്രസും പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>സിദ്ധനഹള്ളി നാഗരഥ് പേട്ടില്&#x200d; ജുമാമസ്ജിദ് റോഡില്&#x200d; കടയുടമക്ക് മര്&#x200d;ദ്ദനമേറ്റ കേസില്&#x200d; പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാര്&#x200d; സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-against-bjp-mp-who-called-for-violence-against-muslim-community.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
