<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Virat Kholi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/virat-kholi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Oct 2023 04:17:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Virat Kholi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബദ്ധത്തില്&#x200d; ജഴ്സി മാറിയണിഞ്ഞ് കോലി ഗ്രൗണ്ടിലേക്ക്; പിന്നാലെ ഡ്രസ്സിംഗ് റൂമിലേക്ക്</title>
		<link>https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html</link>
					<comments>https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 15 Oct 2023 04:17:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket worldcup]]></category>
		<category><![CDATA[icc cricket worldcup]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279345</guid>

					<description><![CDATA[അബദ്ധം മനസിലാക്കിയ കോലി ഉടന്&#x200d; ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്നു. പുതിയ ജഴ്‌സി അണിയുന്നു.]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ടോസ് ഇന്ത്യന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ സ്വന്തമാക്കുന്നു. പാക്കിസ്താന്&#x200d; ബാറ്റിംഗിന് ക്ഷണിക്കപ്പെടുന്നു. ഇന്ത്യന്&#x200d; ടീം ഫീല്&#x200d;ഡിലേക്ക്. വിരാത് കോലി ഒഴികെ എല്ലാവരും കടും നീല നിറത്തിലുള്ള പുത്തന്&#x200d; ജഴ്‌സിയില്&#x200d;. വിരാത് കോലിയിലേക്ക് നോക്കുമ്പോള്&#x200d; പഴയ ജഴ്‌സി.</p>
<p>ക്യാമറകള്&#x200d; കോലിയിലേക്ക് തന്നെ. അബദ്ധം മനസിലാക്കിയ കോലി ഉടന്&#x200d; ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്നു. പുതിയ ജഴ്‌സി അണിയുന്നു. തിരികെ വരുന്നു. ഇന്നലെ നിറഞ്ഞ് കവിഞ്ഞ മോദി സ്‌റ്റേഡിയത്തില്&#x200d; വിരാതിന് നല്ല ദിവസമായിരുന്നില്ല. അദ്ദേഹത്തിന്റെ കിടിലന്&#x200d; ബാറ്റിംഗ് കാണാനായിരുന്നു കൂടുതല്&#x200d; പേര്&#x200d; എത്തിയത്. പക്ഷേ 16 ല്&#x200d; മുന്&#x200d; നായകന്&#x200d; പുറത്തായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-accidentally-changed-his-jersey-and-went-to-the-ground-then-to-the-dressing-room.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐപിഎല്ലില്&#x200d; ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം</title>
		<link>https://www.chandrikadaily.com/iplviratkholirecord.html</link>
					<comments>https://www.chandrikadaily.com/iplviratkholirecord.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 07 May 2023 06:21:34 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252078</guid>

					<description><![CDATA[234 മത്സരങ്ങളില്&#x200d; നിന്നാണ് കോലി ഐപിഎല്ലില്&#x200d; 7000 റണ്&#x200d;സ് പിന്നിട്ടത്]]></description>
										<content:encoded><![CDATA[<p>ഐപിഎല്ലില്&#x200d; 7000 റണ്&#x200d;സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ചരിത്ര നേട്ടം സ്വന്തമാക്കി റോയല്&#x200d; ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡല്&#x200d;ഹി ക്യാപിറ്റല്&#x200d;സിനെതിരായ മത്സരത്തില്&#x200d; സീസണിലെ ആറാം അര്&#x200d;ധസെഞ്ചുറി നേടിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഡല്&#x200d;ഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്&#x200d; 7000 റണ്&#x200d;സ് എത്താൻ കോലിക്ക് 12 റണ്&#x200d;സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. ഈ മത്സരത്തിൽ 55 റണ്&#x200d;സെടുത്ത കോലിയാണ് ഡല്&#x200d;ഹിക്കെതിരെ ബാംഗ്ലൂരിന്&#x200d;റെ ടോപ് സ്കോററായി.234 മത്സരങ്ങളില്&#x200d; നിന്നാണ് കോലി ഐപിഎല്ലില്&#x200d; 7000 റണ്&#x200d;സ് പിന്നിട്ടത്.</p>
<p>ഐപിഎല്&#x200d; റണ്&#x200d;വേട്ടയില്&#x200d; കോലിക്ക് പിന്നില്&#x200d; രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിംഗ്സ് നായകന്&#x200d; ശിഖര്&#x200d; ധവാനാണ്. 213 മത്സരങ്ങലില്&#x200d; 6536 റണ്&#x200d;സാണ് ധവാന്&#x200d;റെ പേരിലുള്ളത്. 6189 റണ്&#x200d;സടിച്ചിട്ടുള്ള ഡല്&#x200d;ഹി ക്യാപിറ്റല്&#x200d;സ് നായകന്&#x200d; ഡേവിഡ് വാര്&#x200d;ണറാണ് ഐപിഎല്&#x200d; റണ്&#x200d;വേട്ടയില്&#x200d; മൂന്നാമത്. 6063 റണ്&#x200d;സ് നേടിയ മുംബൈ ഇന്ത്യന്&#x200d;സ് നായകന്&#x200d; രോഹിത് ശര്&#x200d;മയാണ് നാലാം സ്ഥാനത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iplviratkholirecord.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോണിയുടെയും കോഹ്‌ലിയുടെയും മക്കളെ അധിക്ഷേപിച്ചു; വിഷയം ഗൗരവമെന്ന് വനിതാ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/news-sports-releated-dhoni-virat-kohli-virat-kohli.html</link>
					<comments>https://www.chandrikadaily.com/news-sports-releated-dhoni-virat-kohli-virat-kohli.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 12 Jan 2023 10:45:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[VIRAT]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232259</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്&#x200d;ഹി വനിതാ കമ്മീഷന്&#x200d;. വിഷയത്തില്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്&#x200d; ഡല്&#x200d;ഹി സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. ചില പോസ്റ്റുകളുടെ അടിസ്ഥാനത്തില്&#x200d; സ്വമേധയ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും കമ്മീഷന്&#x200d; വ്യക്തമാക്കി. ധോണിയുടെ ഏഴ് വയസ്സുള്ള മകളെയും കോഹ്‌ലിയുടെ രണ്ട് വയസ്സുകാരിക്ക് മകളെയും അധിക്ഷേപിക്കുന്ന നിരവധി സോഷ്യല്&#x200d; മീഡിയ പോസ്റ്റുകള്&#x200d; പ്രചരിക്കുന്നുണ്ട്. ഇത് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്&#x200d;ഹി വനിതാ കമ്മീഷന്&#x200d;.<br />
വിഷയത്തില്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്&#x200d; ഡല്&#x200d;ഹി സിറ്റി പൊലീസിന് നോട്ടീസ് അയച്ചു.</p>
<p>ചില പോസ്റ്റുകളുടെ അടിസ്ഥാനത്തില്&#x200d; സ്വമേധയ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും കമ്മീഷന്&#x200d; വ്യക്തമാക്കി. ധോണിയുടെ ഏഴ് വയസ്സുള്ള മകളെയും കോഹ്‌ലിയുടെ രണ്ട് വയസ്സുകാരിക്ക് മകളെയും അധിക്ഷേപിക്കുന്ന നിരവധി സോഷ്യല്&#x200d; മീഡിയ പോസ്റ്റുകള്&#x200d; പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്&#x200d;പ്പെട്ടതിന് പിന്നാലെയാണ് വനിതാ കമ്മീഷന്&#x200d; ഇടപെടല്&#x200d;. ട്വിറ്ററിലെ ഈ പോസ്റ്റുകള്&#x200d; അശ്ലീലവും സ്ത്രീവിരുദ്ധവും കുട്ടികളെയും അവരുടെ അമ്മമാരെയും അങ്ങേയറ്റം അധിക്ഷേപിക്കുന്നതുമാണ്. വളരെ ഗൗരവമുള്ള ഈ വിഷം അടിയന്തര നടപടി അര്&#x200d;ഹിക്കുന്നതാണ് എന്നും കമ്മീഷന്&#x200d; വിലയിരുത്തി. കായിക താരത്തെ ഇഷ്ടമല്ലെങ്കില്&#x200d; അദ്ദേഹത്തിന്റെ മക്കളെ അധിക്ഷേപിക്കുയാണോ ചെയ്യുന്നതും വനിതാ കമ്മീഷന്&#x200d; ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-sports-releated-dhoni-virat-kohli-virat-kohli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്‌സിനെടുത്ത് കോലിയും സംഘവും</title>
		<link>https://www.chandrikadaily.com/virat-kohli-gets-covid-19-shot.html</link>
					<comments>https://www.chandrikadaily.com/virat-kohli-gets-covid-19-shot.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 12 May 2021 05:18:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[COVID-19 vaccine]]></category>
		<category><![CDATA[india cricket]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186980</guid>

					<description><![CDATA[ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റ് മല്&#x200d;സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്&#x200d; തുടരവെ വിരാത് കോലി ഉള്&#x200d;പ്പെടുന്ന ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d;മാര്&#x200d; കോവിഡ് വാക്‌സിനേഷന്&#x200d; ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്&#x200d; നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്&#x200d; നടത്തിയത്. സതാംപ്ടണില്&#x200d; നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്&#x200d; തന്നെ തങ്ങുന്ന ഇന്ത്യന്&#x200d; ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്&#x200d;സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്&#x200d; തകര്&#x200d;ന്ന വേളയില്&#x200d; ഐ.പി.എല്&#x200d; മല്&#x200d;്‌സരങ്ങളില്&#x200d; പങ്കെടുക്കുകയായിരുന്നു ഇന്ത്യന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റ് മല്&#x200d;സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്&#x200d; തുടരവെ വിരാത് കോലി ഉള്&#x200d;പ്പെടുന്ന ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d;മാര്&#x200d; കോവിഡ് വാക്‌സിനേഷന്&#x200d; ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്&#x200d; നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ടീമിലെ എല്ലാവരും വാക്‌സിനേഷന്&#x200d; നടത്തിയത്. സതാംപ്ടണില്&#x200d; നടക്കുന്ന ഫൈനലിന് ശേഷം ഇംഗ്ലണ്ടില്&#x200d; തന്നെ തങ്ങുന്ന ഇന്ത്യന്&#x200d; ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് മല്&#x200d;സര ടെസ്റ്റ് പരമ്പരയിലും കളിക്കുന്നുണ്ട്. രാജ്യം കോവിഡ് മഹാമാരിയില്&#x200d; തകര്&#x200d;ന്ന വേളയില്&#x200d; ഐ.പി.എല്&#x200d; മല്&#x200d;്‌സരങ്ങളില്&#x200d; പങ്കെടുക്കുകയായിരുന്നു ഇന്ത്യന്&#x200d; താരങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ലോക ക്രിക്കറ്റര്&#x200d;മാര്&#x200d;. ആറ് ഇന്ത്യന്&#x200d; നഗരങ്ങളിലായി നടന്ന ചാമ്പ്യന്&#x200d;ഷിപ്പ് ഒടുവില്&#x200d; കോവിഡ് കാരണം തന്നെ നിര്&#x200d;ത്തേണ്ടി വന്നിരുന്നു. കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്&#x200d; കിംഗ്‌സ് തുടങ്ങിയ ടീമിലെ പലരും കോവിഡ് ബാധിതരായതോടെ മല്&#x200d;സരത്തിന്റെ സംഘാടകരായ ഇന്ത്യന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് അനിശ്ചിതമായി കളി നിര്&#x200d;ത്തി വെക്കുകയായിരുന്നു. മല്&#x200d;സരങ്ങള്&#x200d; പുനരാരംഭിക്കുന്ന കാര്യം ചര്&#x200d;ച്ച ചെയ്യുന്നുവെങ്കിലും വേദിയുടെ കാര്യത്തില്&#x200d; വ്യക്തത വന്നിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്&#x200d; വേദികളില്&#x200d; എന്തായാലും മല്&#x200d;സരങ്ങള്&#x200d; തുടരില്ല. പോയ സീസണില്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിന് വേദിയായ യു.എ.ഇ തന്നെയാണ് പ്രധാന ബദല്&#x200d; വേദി. മെല്&#x200d;ബണില്&#x200d; കളി നടത്താനാവുമെന്ന കാര്യത്തില്&#x200d; ക്രിക്കറ്റ് ഓസ്‌ട്രേലിയ താല്&#x200d;പ്പര്യം അറിയിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ശ്രീലങ്കയില്&#x200d; മല്&#x200d;സരങ്ങള്&#x200d; നടത്താന്&#x200d; അവരും താല്&#x200d;പ്പര്യം പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്ത മാസം മുതല്&#x200d; രാജ്യാന്തര ക്രിക്കറ്റ് സജീവമാവുന്നതിനാല്&#x200d; പെട്ടെന്ന് അനുയോജ്യമായ തിയ്യതികള്&#x200d; ലഭിക്കാന്&#x200d; സാധ്യതയില്ല.<br />
ഇന്നലെ വാക്‌സിന്&#x200d; എടുത്ത് പുറത്തിറങ്ങിയ ഇന്ത്യന്&#x200d; നായകന്&#x200d; വിരാത് കോലി എല്ലാവരോടും വാക്‌സിനെടുക്കാനുള്ള അഭ്യര്&#x200d;ത്ഥനയും സോഷ്യല്&#x200d; മീഡിയ വഴി നടത്തി. എല്ലാവരും എത്രയും വേഗം വാക്‌സിന്&#x200d; നേടണം. അത് മാത്രമാണ് മഹാമാരിയെ തടയാനുള്ള മരുന്ന്- കോലി പറഞ്ഞു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്&#x200d; അജിങ്ക്യ രഹാനേ, ഇഷാന്ത് ശര്&#x200d;മ തുടങ്ങിയവരെല്ലാം വാക്‌സിനെടുത്തു. പലരും വാക്‌സിന്&#x200d; എടുക്കുന്ന ചിത്രങ്ങള്&#x200d; സാമുഹ്യ മാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയെ തടയാന്&#x200d; എല്ലാവരും നിര്&#x200d;ബന്ധമായും വാക്‌സിന്&#x200d; സ്വീകരിക്കണമെന്ന് മുഴുവന്&#x200d; ക്രിക്കറ്റര്&#x200d;മാരും ആഹ്വാനം ചെയ്തു.</p>
<h1 class="sp-ttl"></h1>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-gets-covid-19-shot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ് ടീം ക്യാപ്റ്റനായി രഹാനെ വരണം; ഇംഗ്ലീഷ് ടെസ്റ്റ് കോഹ്ലിയ്ക്ക് നിര്&#x200d;ണായകമാകും</title>
		<link>https://www.chandrikadaily.com/ajinkya-rahana-virat-kohli-test-team-captaincy.html</link>
					<comments>https://www.chandrikadaily.com/ajinkya-rahana-virat-kohli-test-team-captaincy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 21 Jan 2021 08:24:55 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ajinkya rahane]]></category>
		<category><![CDATA[indian test team]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177405</guid>

					<description><![CDATA[ഓസ്‌ട്രേലിയന്&#x200d; മണ്ണില്&#x200d; ചരിത്രവിജയം നേടിയ രഹാനെയെ ക്യാപ്റ്റന്&#x200d; സ്ഥാനത്ത് നിലനിര്&#x200d;ത്തണമെന്ന് മുന്&#x200d; ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; മൈക്കിള്&#x200d; വോണ്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അജിങ്ക്യ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനായി നിലനിര്&#x200d;ത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിരാട് കോഹ്ലി നയിച്ച ആദ്യ ടെസ്റ്റില്&#x200d; 36റണ്&#x200d;സിന് തോല്&#x200d;വിയേറ്റുവാങ്ങിയ ശേഷം പിന്നീടുള്ള മൂന്ന് ടെസ്റ്റില്&#x200d; ക്യാപ്റ്റന്&#x200d;സ്ഥാനമേറ്റെടുത്ത രഹാനെയ്ക്ക് കീഴില്&#x200d; രണ്ട് മത്സരങ്ങളില്&#x200d; വിജയവും ഒരുമാച്ചില്&#x200d; സമനിലയും നേടിയിരുന്നു.</p>
<p>നാലാംടെസ്റ്റില്&#x200d; പരിക്ക്മൂലം പ്രമുഖതാരങ്ങള്&#x200d; പുറത്തായതോടെ യുവനിരയെ വെച്ചാണ് രഹാനെ വിജയംനേടിയത്. നിര്&#x200d;ണായകതീരുമാനങ്ങളിലൂടെ മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരുന്നതിന് രഹാനെനടത്തിയ നീക്കങ്ങള്&#x200d; പ്രശംസയേറ്റുവാങ്ങിയിരുന്നു. ഏകദിന, ട്വന്റി20 ടീം നായകനായ കോഹ്ലിയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്&#x200d; സ്വതന്ത്രമായി കളിക്കുന്നതിന് ക്യാപ്റ്റന്&#x200d; സ്ഥാനത്തുനിന്ന് മാറിനില്&#x200d;ക്കുന്നത് സഹായകരമാകുമെന്നും മുതിര്&#x200d;ന്നതാരങ്ങള്&#x200d; പറയുന്നു. രഹാനെ ക്യാപ്റ്റനായ അഞ്ച് ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ലെന്ന വാദവും മുന്നോട്ട് വെക്കുന്നു.</p>
<p>ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പര ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിക്കുകയാണ്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമില്&#x200d; കോഹ്‌ലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്. ഓസ്‌ട്രേലിയന്&#x200d; മണ്ണില്&#x200d; ചരിത്രവിജയം നേടിയ രഹാനെയെ ക്യാപ്റ്റന്&#x200d; സ്ഥാനത്ത് നിലനിര്&#x200d;ത്തണമെന്ന് മുന്&#x200d; ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; മൈക്കിള്&#x200d; വോണ്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajinkya-rahana-virat-kohli-test-team-captaincy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത് തീര്&#x200d;ത്തും ചട്ടമ്പിത്തരം, ഞാനും ഇത് നിരവധി തവണ അനുഭവിച്ചിട്ടുണ്ട്&#8217;; വംശീയാധിക്ഷേപത്തിനെതിരെ കോഹ്‌ലി</title>
		<link>https://www.chandrikadaily.com/virat-kholi-against-racism.html</link>
					<comments>https://www.chandrikadaily.com/virat-kholi-against-racism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 10 Jan 2021 16:14:04 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175845</guid>

					<description><![CDATA[സിഡ്നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്&#x200d; ക്രിക്കറ്റ് താരങ്ങള്&#x200d;ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്&#x200d; വിമര്&#x200d;ശനവുമായി ക്യാപ്റ്റന്&#x200d; വിരാട് കോഹ്‌ലി. വംശീയാധിക്ഷേപം അംഗീകരിക്കാന്&#x200d; കഴിയുന്നതല്ല എന്ന് പറഞ്ഞ വിരാട് കോഹ്‌ലി കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.</p>
<p>സിഡ്നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്&#x200d; അടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് കോഹ്‌ലിയുടെ വിമര്&#x200d;ശനം.</p>
<p>&#8216;ഇത്തരം വംശീയ അധിക്ഷേപങ്ങള്&#x200d; അംഗീകരിക്കാന്&#x200d; സാധിക്കില്ല. ബൗണ്ടറി ലൈനില്&#x200d; വച്ച് നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്&#x200d; ഇത് തീര്&#x200d;ത്തും ചട്ടമ്പിത്തരമാണ്. കളിക്കളത്തില്&#x200d; വച്ച് ഇത്തരം സംഭവങ്ങള്&#x200d; ഉണ്ടാകുന്നത് ഖേദകരമാണ്. സംഭവത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം. കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കണം&#8217;- കോഹ്ലി ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kholi-against-racism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോലിയും വില്യംസണും ഇതാദ്യമല്ല സെമിഫൈനലില്&#x200d; നേര്&#x200d;ക്കുനേര്&#x200d;; ഇരുവര്&#x200d;ക്കുമിടയില്&#x200d; കാലം കാത്തുവെച്ച കൗതുകം ഇതാ</title>
		<link>https://www.chandrikadaily.com/kohli-kane-willionson-in-semi-finals.html</link>
					<comments>https://www.chandrikadaily.com/kohli-kane-willionson-in-semi-finals.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 07 Jul 2019 17:25:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Captains]]></category>
		<category><![CDATA[England]]></category>
		<category><![CDATA[ICC WCC 2019]]></category>
		<category><![CDATA[Ind-Nz]]></category>
		<category><![CDATA[Kane willionson]]></category>
		<category><![CDATA[U-19 WCC-2019]]></category>
		<category><![CDATA[under 19 cricket world cup]]></category>
		<category><![CDATA[Virat Kholi]]></category>
		<category><![CDATA[world cup cricket 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132424</guid>

					<description><![CDATA[ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്&#x200d; വ്യക്തത വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്&#x200d;പിച്ചതോടെ ഇന്ത്യ റോബിന്&#x200d; റൗണ്ടില്&#x200d; ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; വിരാത് കോലിയും ന്യൂസിലന്റ് ക്യാപ്റ്റന്&#x200d; കെയ്ന്&#x200d; വില്യംസണും ഇതാദ്യമായല്ല ഒരു ലോകകപ്പ് സെമി ഫൈനലില്&#x200d; നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. ഇതിനു മുമ്പും ഇരുവരും ലോകകപ്പ് സെമിഫൈനലില്&#x200d; കൊമ്പുകോര്&#x200d;ത്തിട്ടുണ്ട്, രണ്ടു പേരും ക്യാപ്റ്റന്&#x200d;മാരായി തന്നെ. 2008ല്&#x200d; മലേഷ്യയില്&#x200d; നടന്ന അണ്ടര്&#x200d;-19 ക്രിക്കറ്റ് ലോകകപ്പിലാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്&#x200d; വ്യക്തത വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്&#x200d;പിച്ചതോടെ ഇന്ത്യ റോബിന്&#x200d; റൗണ്ടില്&#x200d; ഒന്നാമതെത്തി. ഇനി നാലാം സ്ഥാനത്തുള്ള ന്യൂസിലന്റുമായാണ് ഇന്ത്യയുടെ സെമി അങ്കം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; വിരാത് കോലിയും ന്യൂസിലന്റ്  ക്യാപ്റ്റന്&#x200d; കെയ്ന്&#x200d; വില്യംസണും ഇതാദ്യമായല്ല ഒരു ലോകകപ്പ് സെമി ഫൈനലില്&#x200d; നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. ഇതിനു മുമ്പും ഇരുവരും ലോകകപ്പ് സെമിഫൈനലില്&#x200d; കൊമ്പുകോര്&#x200d;ത്തിട്ടുണ്ട്, രണ്ടു പേരും ക്യാപ്റ്റന്&#x200d;മാരായി തന്നെ. </p>



<p>2008ല്&#x200d; മലേഷ്യയില്&#x200d; നടന്ന അണ്ടര്&#x200d;-19 ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും തമ്മില്&#x200d; ഏറ്റുമുട്ടുന്നത്. രണ്ടു പേരുടെയും ക്യാപ്റ്റന്&#x200d;സിയില്&#x200d; ഏറ്റുമുട്ടിയ അന്ന് ഇന്ത്യ ന്യൂസിലന്റിനെ സെമിയില്&#x200d; തളച്ച് ഫൈനല്&#x200d; പ്രവേശനം നേടി. മഴയും കൂടെ കളിച്ച ആ സെമിയില്&#x200d; ഡക്വര്&#x200d;ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്&#x200d; ജയം. 43 റണ്&#x200d;സെടുക്കുകയും ഏഴ് ഓവര്&#x200d; എറിഞ്ഞ് 27 റണ്&#x200d;സ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റുകള്&#x200d; സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റന്&#x200d; കോലിയുടെ ഇന്നിങ്‌സാണ് അന്നത്തെ ഇന്ത്യന്&#x200d; ജയത്തില്&#x200d; നിര്&#x200d;ണായകമായത്. ആ കളിയിലെ താരവും കോലി തന്നെയായിരുന്നു. </p>



<p>തുടര്&#x200d;ന്ന് ഫൈനലില്&#x200d; ദക്ഷിണാഫ്രിക്കയെ 12 റണ്&#x200d;സിന് തോല്&#x200d;പിച്ച് 2008ലെ അണ്ടര്&#x200d;-19 ലോകകപ്പില്&#x200d; ഇന്ത്യ കിരീടം ചൂടി. പതിനൊന്നു വര്&#x200d;ഷം മുന്നെ നടന്ന ആ ലോകകപ്പില്&#x200d; കളിച്ച രവിന്ദ്ര ജഡേജ, ന്യൂസിലന്റിന്റെ ടിം സൗത്തി, ട്രെന്റ് ബോള്&#x200d;ട്ട് എന്നിവരെല്ലാം ഈ ലോകകപ്പിന്റെ കൂടി ഭാഗമാണ്.ജൂലൈ ഒമ്പതിനാണ് ഇന്ത്യ ന്യൂസിലന്റ് സെമി ഫൈനല്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-kane-willionson-in-semi-finals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോലി മികവില്&#x200d; ഇന്ത്യ കപ്പടിക്കും</title>
		<link>https://www.chandrikadaily.com/kohli-says.html</link>
					<comments>https://www.chandrikadaily.com/kohli-says.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 16 May 2019 03:57:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Virat Kholi]]></category>
		<category><![CDATA[world cup cricket 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127333</guid>

					<description><![CDATA[ലോകകപ്പ് ക്രിക്കറ്റില്&#x200d; വീവിധ ടീമുകളുടെ സാധ്യതകള്&#x200d; വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്&#x200d; സംസാരിക്കുന്ന കോളം -മൈ മാര്&#x200d;ക്ക് ഇന്ന് മുതല്&#x200d;. ആദ്യ ദിവസം ഓസ്‌ട്രേലിയയുടെ മുന്&#x200d; ഇതിഹാസ താരവും നിലവില്&#x200d; കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്&#x200d; ചാപ്പല്&#x200d; സംസാരിക്കുന്നു ലണ്ടന്&#x200d;: ഇത്തവണ ലോകകപ്പിന് വ്യക്തമായ സാധ്യത ഇന്ത്യക്കാണെന്ന്. ലോകകപ്പ് സ്വന്തമാക്കുക എന്നത് ഏത് ടീമിന്റെയും ആഗ്രഹമാണ്. പക്ഷേ പലപ്പോഴും പലര്&#x200d;ക്കും ആ നേട്ടത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടില്&#x200d; ലോകകപ്പ് നടന്ന വേളകളില്ലെല്ലാം വ്യക്തിഗതമായ പ്രകടനങ്ങളും നേതൃത്ത്വവും പലപ്പോഴും കപ്പ് നേട്ടത്തെ സഹായിച്ചിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലോകകപ്പ് ക്രിക്കറ്റില്&#x200d; വീവിധ ടീമുകളുടെ സാധ്യതകള്&#x200d;  വിലയിരുത്തി ക്രിക്കറ്റ്  പ്രമുഖര്&#x200d; സംസാരിക്കുന്ന കോളം -മൈ മാര്&#x200d;ക്ക്  ഇന്ന് മുതല്&#x200d;.  ആദ്യ ദിവസം  ഓസ്‌ട്രേലിയയുടെ മുന്&#x200d; ഇതിഹാസ താരവും നിലവില്&#x200d; കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്&#x200d; ചാപ്പല്&#x200d; സംസാരിക്കുന്നു</p>



<p>ലണ്ടന്&#x200d;:  ഇത്തവണ ലോകകപ്പിന് വ്യക്തമായ സാധ്യത ഇന്ത്യക്കാണെന്ന്. ലോകകപ്പ് സ്വന്തമാക്കുക എന്നത് ഏത് ടീമിന്റെയും ആഗ്രഹമാണ്. പക്ഷേ പലപ്പോഴും പലര്&#x200d;ക്കും ആ നേട്ടത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടില്&#x200d; ലോകകപ്പ് നടന്ന വേളകളില്ലെല്ലാം  വ്യക്തിഗതമായ പ്രകടനങ്ങളും നേതൃത്ത്വവും പലപ്പോഴും കപ്പ് നേട്ടത്തെ സഹായിച്ചിട്ടുണ്ട്. 1975 ല്&#x200d; ഇവിടെ നടന്ന ലോകകപ്പില്&#x200d; വിന്&#x200d;ഡീസ് കപ്പ് ഉയര്&#x200d;ത്തിയത് ക്ലൈവ് ലോയിഡിന്റെ മികവിലായിരുന്നു. 1979 ലെ ലോകകപ്പിലേക്ക് വരുമ്പോള്&#x200d; വിവിയന്&#x200d; റിച്ചാര്&#x200d;ഡ്‌സന്റെ ഊഴം. 1983 ല്&#x200d; ഇന്ത്യ കപ്പ്് സ്വന്തമാക്കിയത് കപില്&#x200d;ദേവ് മാജിക്കിലായിരുന്നു. അവസാനമായി ഇംഗ്ലണ്ടില്&#x200d; ലോകകപ്പ് നടന്ന 1999 ല്&#x200d; സ്റ്റീവ് വോയുടെയും സംഘത്തിന്റെയും കരുത്തിലായിരുന്നു ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. ഇത്തവണ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്&#x200d; ഒന്നാം സ്ഥാനത്ത്് ഞാന്&#x200d; കാണുന്നത് വിരാത് കോലിയെയാണ്. ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാന്&#x200d; എന്നതിനൊപ്പം നാളെയുടെ ഇതിഹാസമാണ് അദ്ദേഹം. സാങ്കേതികമായ മികവും വേഗത്തില്&#x200d; റണ്&#x200d;സ് നേടാനുള്ള കരുത്തും അധികം അവസരങ്ങള്&#x200d; നല്&#x200d;കാതെ ഗ്രൗണ്ട് ഷോട്ടുകളുമായി അദ്ദേഹം മികവ് പ്രകടിപ്പിക്കുന്നതും ആ ബാറ്റ്‌സ്മാനെ വിത്യസ്തനാക്കുന്നുണ്ട്. പരമ്പരാഗത ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നതെങ്കിലും  വിത്യസ്ത സാഹചര്യങ്ങളെ നേരിടാന്&#x200d; അദ്ദേഹത്തിന് കഴിയുന്നുണ്ട്, രോഹിത് ശര്&#x200d;മ്മയെ പോലെ ഒരാളുടെ പിന്തുണയും കോലിക്കുണ്ട്.  ഇന്ത്യന്&#x200d; ബൗളിംഗിന് കരുത്ത്് പകരുന്ന ജസ്പ്രീത് ബുംറയുടെ സാന്നിദ്ധ്യവും പ്രധാനമാണ്.<br>
ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ജോസ് ബട്‌ലറെ പോലെ ഒരാളുള്ളപ്പോള്&#x200d; ഏത് സ്‌ക്കോര്&#x200d; നേടാനും ഏത് സ്‌ക്കോര്&#x200d; പിന്തുടരാനും കഴിയും. ക്രിസ് ഗെയിലിനെ പോലും കടത്തി വെട്ടുന്ന സ്‌ട്രൈക്ക് റേറ്റാണ് സമീപകാലത്ത്് ബട്‌ലര്&#x200d;ക്കുള്ളത്. ജോണി ബെയര്&#x200d;‌സ്റ്റോ, ജോ റൂട്ട്, ബെന്&#x200d; സ്‌റ്റോക്ക്‌സ് തുടങ്ങിയ തകര്&#x200d;പ്പന്&#x200d; ബാറ്റ്‌സ്മാന്മാരുടെ സാന്നിദ്ധ്യം ഇംഗ്ലണ്ടിന് വലിയ സാധ്യത നല്&#x200d;കുന്നുണ്ടെന്നും ചാപ്പല്&#x200d; പറഞ്ഞു.<br>
ഈ ലോകകപ്പിന്റെ സവിശേഷതയായി മാറാന്&#x200d; പോവുന്നത് ഡാഷിംഗ് ഓപ്പണര്&#x200d;മാരായിരിക്കും. എല്ലാ ടീമുകളിലും തകര്&#x200d;പ്പന്&#x200d; ഓപ്പണര്&#x200d;മാരുണ്ട്. കൂടാതെ നല്ല ഓള്&#x200d;റൗണ്ടര്&#x200d;മാരും. ക്വിന്റണ്&#x200d; ഡി കോക്ക്, ക്രിസ് ഗെയില്&#x200d;, ഡേവിഡ് വാര്&#x200d;ണര്&#x200d;, ജോസ് ബട്‌ലര്&#x200d;, ഹാര്&#x200d;ദിക് പാണ്ഡ്യ, ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d;  തുടങ്ങിയവര്&#x200d; ഏത് സാഹചര്യത്തിലും അപകടകാരികളാവാന്&#x200d; സാധ്യതയുള്ളവരാണ്.ലോകകപ്പിനെത്തുന്ന ബൗളര്&#x200d;മാരില്&#x200d; എന്ത് കൊണ്ടും ഒന്നാം സ്ഥാനത്ത് വരാന്&#x200d; സാധ്യതയുള്ള ബൗളര്&#x200d; ജസ്പ്രീത് ബുംറയായിരിക്കും. നല്ല ഇക്കോണമി റേറ്റില്&#x200d; അദ്ദേഹം പന്തെറിയുന്നുണ്ട്. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്, പാറ്റ് കമിന്&#x200d;സ്, കാഗിസോ റബാദ, ട്രെന്&#x200d; ബോള്&#x200d;ട്ട് എന്നിവരെ പോലെ ഇന്നിംഗ്‌സിന്റെ തുടക്കത്തില്&#x200d; വിക്കറ്റ് നേടാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇംഗ്ലണ്ടിലെ പിച്ചുകള്&#x200d; പ്രതീക്ഷിക്കപ്പെടുന്നത് പോലെ ഇന്നിംഗ്‌സിന്റെ അവസാനത്തില്&#x200d; പൊടിപടലങ്ങള്&#x200d; ഉയര്&#x200d;ത്തിയാല്&#x200d; ആ സാഹചര്യത്തെ ഉപയോഗപ്പെടുത്താന്&#x200d; യൂസവേന്ദ്ര ചാഹല്&#x200d;,  കുല്&#x200d;ദിപ് യാദവ് എന്നിവര്&#x200d;ക്ക് കഴിയും. വെളുത്ത ബോളില്&#x200d; മികവ് പ്രകടിപ്പിക്കാന്&#x200d; കഴിയുന്ന മറ്റൊരു സ്പിന്നര്&#x200d; ഇംഗ്ലണ്ടിന്റെ ആദില്&#x200d; റഷീദാണ്. അഫ്ഗാനിസ്ഥാന്&#x200d; ലോകകപ്പില്&#x200d; മിന്നിയാല്&#x200d; ആ ക്രെഡിറ്റ് അവരുടെ സ്പിന്നര്&#x200d; റാഷിദ് ഖാനുള്ളതാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി വീണ്ടും തലപ്പത്ത്</title>
		<link>https://www.chandrikadaily.com/virat-kohli-has-got-first-rank-in-test-ranking.html</link>
					<comments>https://www.chandrikadaily.com/virat-kohli-has-got-first-rank-in-test-ranking.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Aug 2018 14:44:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[cricket test]]></category>
		<category><![CDATA[icc ranking]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99971</guid>

					<description><![CDATA[ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്‌ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്‌ലിയെ ഒന്നാം സ്ഥാനത്തിന് അര്&#x200d;ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്&#x200d; രണ്ടാം ഇന്നിങ്‌സിലെ സെഞ്ച്വറിയടക്കം ഇരുന്നൂറ് റണ്&#x200d;സാണ് (97 &#38; 103) ഇന്ത്യന്&#x200d; നായകന്&#x200d; നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്&#x200d;ന്ന് കോഹ്‌ലിയെ പിന്തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. പുതിയ റാങ്കില്&#x200d; രണ്ടാം സ്ഥാനത്താണ് സ്മിത്ത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്&#x200d; ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്‌ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്‌ലിയെ ഒന്നാം സ്ഥാനത്തിന് അര്&#x200d;ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്&#x200d; രണ്ടാം ഇന്നിങ്‌സിലെ സെഞ്ച്വറിയടക്കം ഇരുന്നൂറ് റണ്&#x200d;സാണ് (97 &amp; 103) ഇന്ത്യന്&#x200d; നായകന്&#x200d; നേടിയത്.</p>
<p>നേരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്&#x200d;ന്ന് കോഹ്‌ലിയെ പിന്തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. പുതിയ റാങ്കില്&#x200d; രണ്ടാം സ്ഥാനത്താണ് സ്മിത്ത്. ന്യൂസിലന്&#x200d;ഡ് താരം കെയിന്&#x200d; വില്ല്യംസന്&#x200d; മൂന്നാമതുണ്ട്. ഇന്ത്യന്&#x200d; താരങ്ങളായ ചെതേശ്വര്&#x200d; പൂജാര ആറാം സ്ഥാത്തും അജിങ്ക്യ രഹാനെ 19ാം സ്ഥാനത്തും ശിഖര്&#x200d; ധവാന്&#x200d; 22ാം സ്ഥാനത്തുമുണ്ട്.</p>
<p>ട്രന്റ്ബ്രിഡ്ജിലെ പ്രകടനത്തോടെ മറ്റൊരു റെക്കോര്&#x200d;ഡും വിരാടിന് സ്വന്തമായി. വിജയിച്ച ടെസ്റ്റുകളില്&#x200d; ഏറ്റവുമധികം തവണ 200ലേറെ റണ്&#x200d;സ് നേടുന്ന ക്യാപ്റ്റന്&#x200d; എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏഴു തവണയാണ് ജയം കരസ്ഥമാക്കിയ ടെസ്റ്റുകളില്&#x200d; 200ലേറെ റണ്&#x200d;സ് കോഹ്‌ലി നേടുന്നത്. ഓസ്‌ട്രേലിയന്&#x200d; ഇതിഹാസങ്ങളായ ഡോണ്&#x200d; ബ്രാഡ്മാനേയും റിക്കി പോണ്ടിങിനേയുമാണ് കോഹ്‌ലി നേട്ടത്തില്&#x200d; പിന്തള്ളിയത്. ബ്രാഡ്മനും പോണ്ടിങ്ങും ആറ് തവണ വീതമാണ് ഓസ്‌ട്രേലിയ വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്&#x200d; നായകനായി 200 റണ്&#x200d;സ് നേടിയിട്ടുള്ളത്.</p>
<p>കോഹ്‌ലിക്ക് 937 റേറ്റിങ് പോയന്റാണ് നിലവിലുള്ളത്. അദ്ദേഹത്തിന്റെ കരിയര്&#x200d; ബെസ്റ്റാണിത്. അതേസമയം ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്&#x200d; റേറ്റിങ് പോയന്റ് നേടുന്ന താരമെന്ന ആദ്യ പത്തിലെത്താന്&#x200d; ഒരു പോയന്റ് മാത്രം അകലെയാണ് ഇന്ത്യന്&#x200d; നായകന്&#x200d;. ഏറ്റവും കൂടുതല്&#x200d; റേറ്റിങ് പോയന്റ് സ്വന്തമാക്കിയ താരമെന്ന റെക്കോര്&#x200d;ഡ് ഇപ്പോഴും ബ്രാഡ്മാന് തന്നെയാണ് (961 റേറ്റിങ് പോയന്റ്). സ്റ്റീവന്&#x200d; സ്മിത്ത് (947), ലെന്&#x200d; ഹട്ടണ്&#x200d; (945), ജാക്ക് ഹോബ്‌സ് (942), റിക്കി പോണ്ടിങ്് (942), പീറ്റര്&#x200d; മേയ് (941), ഗാരി സോബേഴ്‌സ് (938), ക്ലൈഡ് വാല്&#x200d;ക്കോട്ട് (938), വിവിയന്&#x200d; റിച്ചാര്&#x200d;ഡ്‌സ് (938), കുമാര്&#x200d; സംഗക്കാര (938) എന്നിവരാണ് ആദ്യ പത്തിലെ മറ്റു താരങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-has-got-first-rank-in-test-ranking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പിന്നില്&#x200d; കുരുങ്ങി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനം ഇന്ത്യക്ക് 9 വിക്കറ്റ് ജയം</title>
		<link>https://www.chandrikadaily.com/india-vs-south-africa-2018-2nd-odi-in-centurion-kohli-dhawan-on-the-attack-visitors-on-top.html</link>
					<comments>https://www.chandrikadaily.com/india-vs-south-africa-2018-2nd-odi-in-centurion-kohli-dhawan-on-the-attack-visitors-on-top.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 11:28:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket south africa]]></category>
		<category><![CDATA[India vs South Africa]]></category>
		<category><![CDATA[Kolhi]]></category>
		<category><![CDATA[Virat Kholi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68197</guid>

					<description><![CDATA[സെഞ്ചൂറിയന്&#x200d;: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയെ 18 റണ്&#x200d;സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്. ടെസ്റ്റ് മത്സരത്തില്&#x200d; ഫാസ്റ്റ് ബൗളര്&#x200d;മാര്&#x200d; തിളങ്ങിയ സെഞ്ചൂറിയന്&#x200d; പിച്ചില്&#x200d; സ്പിന്&#x200d; വസന്തം വിരിയിച്ച ഇന്ത്യ ബൗളര്&#x200d;മാര്&#x200d; 32.2 ഓവറിലാണ് ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയെ കൂടാരം കയറ്റിയത്. 119 റണ്&#x200d;സ് വജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ 20.3 ഓവറില്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; വിജയം കാണുകയായിരുന്നു. 56 പന്തില്&#x200d; 51 റണ്&#x200d;സുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>സെഞ്ചൂറിയന്&#x200d;: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയെ 18 റണ്&#x200d;സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്.</p>
<p>ടെസ്റ്റ് മത്സരത്തില്&#x200d; ഫാസ്റ്റ് ബൗളര്&#x200d;മാര്&#x200d; തിളങ്ങിയ സെഞ്ചൂറിയന്&#x200d; പിച്ചില്&#x200d; സ്പിന്&#x200d; വസന്തം വിരിയിച്ച ഇന്ത്യ ബൗളര്&#x200d;മാര്&#x200d; 32.2 ഓവറിലാണ് ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയെ കൂടാരം കയറ്റിയത്. 119 റണ്&#x200d;സ് വജയലക്ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ 20.3 ഓവറില്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; വിജയം കാണുകയായിരുന്നു.<br />
56 പന്തില്&#x200d; 51 റണ്&#x200d;സുമായി ഓപ്പണിങ് ബാറ്റ്‌സ്മാന്&#x200d; ധവാനും 50 പന്തില്&#x200d; 46 റണ്&#x200d;സുമായി ക്യാപ്റ്റന്&#x200d; വിരാട് കോലിയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. 15 റണ്&#x200d;സെടുത്ത രോഹിത്ത് ശര്&#x200d;മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.</p>
<p>അഞ്ചു വിക്കറ്റെടുത്ത യുസ ്‌വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്&#x200d;ദീപ് യാദവും ചേര്&#x200d;ന്നാണ് ആതിഥേയരെ ചെറിയ സ്‌കോറിലൊതുക്കിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Rohit Sharma is gone, but India have Shikhar Dhawan and Virat Kohli at the crease in Centurion.</p>
<p>They are well on their way, at 55/1, chasing 119 to beat South Africa in the second ODI.<a href="https://twitter.com/hashtag/SAvIND?src=hash&amp;ref_src=twsrc%5Etfw">#SAvIND</a> LIVE  <a href="https://t.co/8Vk2XxGHT7">https://t.co/8Vk2XxGHT7</a> <a href="https://t.co/DGk9qfOixk">pic.twitter.com/DGk9qfOixk</a></p>
<p>— ICC (@ICC) <a href="https://twitter.com/ICC/status/960108799427309568?ref_src=twsrc%5Etfw">February 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
പരിക്കുമൂലം ക്യാപ്റ്റന്&#x200d; ഫാഫ് ഡുപ്ലെസിസും ഡിവില്ലിയേഴ്‌സുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക<br />
രണ്ടാം ഏകദിനത്തിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്&#x200d; 39 റണ്&#x200d;സിലെത്തിയിരിക്കെ ആദ്യ വിക്കറ്റ് രൂപേണ തിരിച്ചടിയെത്തി.</p>
<p>തുടര്&#x200d;ന്ന് ഒരു ഘട്ടത്തില്&#x200d; പോലും തിരിച്ചുവരാനാവാതെ ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റ്‌സ്മാന്&#x200d;മാര്&#x200d;ക്ക് തകര്&#x200d;ച്ചയിലേക്ക് വീഴുകയായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">India have beaten South Africa by nine wickets at Centurion to go 2-0 up in the ODI series.</p>
<p>Shikhar Dhawan (51*) and Virat Kohli (46*) put on 97 runs together to reach the target of 119 in 20.3 overs.<a href="https://twitter.com/hashtag/SAvIND?src=hash&amp;ref_src=twsrc%5Etfw">#SAvIND</a> Scorecard and reaction <img src="https://s.w.org/images/core/emoji/13.1.0/72x72/27a1.png" alt="➡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/8Vk2XxGHT7">https://t.co/8Vk2XxGHT7</a> <a href="https://t.co/K14Xmw9UHT">pic.twitter.com/K14Xmw9UHT</a></p>
<p>&mdash; ICC (@ICC) <a href="https://twitter.com/ICC/status/960131160721551360?ref_src=twsrc%5Etfw">February 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഒന്നാം വിക്കറ്റില്&#x200d; ഹാഷിം അംല–ക്വിന്റണ്&#x200d; ഡികോക്ക് സഖ്യം 39 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തെങ്കിലും അംല(23)യെ ഭുവനേശ്വര്&#x200d; കുമാര്&#x200d; പുറത്താക്കിയതോടെ കൂട്ടത്തകര്&#x200d;ച്ചയ്ക്കു തുടക്കമായത്. സ്‌കോര്&#x200d; 51 റണ്&#x200d;സിലിരിക്കെ 12-ാം ഓവറിലെ അവസാന പന്തില്&#x200d; ക്വിന്റണ്&#x200d; ഡി കോക്കിനെ (20) ചാഹല്&#x200d; പുറത്താക്കി. പിന്നീട് ഒരു റണ്&#x200d; പോലും കൂട്ടിച്ചേര്&#x200d;ക്കാനാകാതെ ക്യാപ്റ്റന്&#x200d; മര്&#x200d;ക്രാമും മില്ലറും ക്രീസ് വിട്ടു. 13ാം ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലും കുല്&#x200d;ദീപ് യാദവാണ് പ്രഹരമേല്&#x200d;പ്പിച്ചത്. മര്&#x200d;ക്രാം എട്ടു റണ്&#x200d;സടിച്ചപ്പോള്&#x200d; മില്ലര്&#x200d; പൂജ്യത്തിന് പുറത്തായി.<br />
51 റണ്&#x200d;സിനിടെ നാലു വിക്കറ്റ് നഷ്ടമായ ആതിഥേയരെ അഞ്ചാം വിക്കറ്റില്&#x200d; അരങ്ങേറ്റ താരം സോണ്ടോയും ഡുമിനിയും ചേര്&#x200d;ന്ന് നടത്തിയ ചെറുത്തുനില്&#x200d;പാണ് രക്ഷിച്ചത്. 25 റണ്&#x200d;സടിച്ച സോണ്ടോയെ ചാഹല്&#x200d; പാണ്ഡ്യയുടെ കൈകളിലെത്തിച്ചതോടെ കര കയറാനുള്ള ദക്ഷിണാഫ്രിക്കയുടെ അവസാന ശ്രമവും പൊളിയുകയായിരുന്നു. പിന്നീട് 25 റണ്&#x200d;സ് ഡുമിനിയേയും ചാഹല്&#x200d; പുറത്താക്കി കൈവിട്ടു. റബാദയും മോര്&#x200d;ക്കലും ഇമ്രാന്&#x200d; താഹിറും വന്നവഴിയേ ക്രീസ് വിട്ടപ്പോള്&#x200d; ക്രിസ് മോറിസ് 14 റണ്&#x200d;സെടുത്ത് പത്താമനായി പുറത്തായി. 11 റണ്&#x200d;സെടുക്കുന്നതിനിടയിലാണ് അവസാന അഞ്ചു വിക്കറ്റ് ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത്.<br />
ദക്ഷിണാഫ്രിക്കന്&#x200d; നിരയില്&#x200d; രണ്ടക്കം കടന്നത് അംല (31 പന്തില്&#x200d; 23), ഡികോക്ക് (36 പന്തില്&#x200d; 20), ക്രിസ് മോറിസ് (10 പന്തില്&#x200d; 14) എന്നിവര്&#x200d; മാത്രമാണ്.</p>
<p>8.2 ഓവറില്&#x200d; 22 റണ്&#x200d;സ് മാത്രം വിട്ടുകൊടുത്താണ് ചാഹല്&#x200d; അഞ്ചു വിക്കറ്റെടുത്തത്. ആറു ഓവറില്&#x200d; 20 റണ്&#x200d;സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുകള്&#x200d; നേടിയ കുല്&#x200d;ദീപും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബുംറയും ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-south-africa-2018-2nd-odi-in-centurion-kohli-dhawan-on-the-attack-visitors-on-top.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
