<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Volleyball &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/volleyball/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Oct 2025 02:31:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Volleyball &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വോളിയില്‍ കലാശം</title>
		<link>https://www.chandrikadaily.com/culminating-in-a-volleyy.html</link>
					<comments>https://www.chandrikadaily.com/culminating-in-a-volleyy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 02:30:23 +0000</pubDate>
				<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360288</guid>

					<description><![CDATA[വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. ]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പ്രൈം വോളിബോള്&#x200d; ലീഗ് നാലാം സീസണ്&#x200d; ചാമ്പ്യന്&#x200d;മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന കലാശക്കളിയില്&#x200d; മുംബൈ മിറ്റിയോഴ്‌സ് മുന്&#x200d; റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്&#x200d;പ്പിഡോസിനെ നേരിടും. സോണി സ്‌പോര്&#x200d;ട്സ് നെറ്റ്വര്&#x200d;ക്കിലും പ്രൈം വോളിബോള്&#x200d; യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്&#x200d;ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്&#x200d; ബെംഗളൂരു ടോര്&#x200d;പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്&#x200d;ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്&#x200d;ഷം സൂപ്പര്&#x200d; ഫൈവില്&#x200d; കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്&#x200d; അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്&#x200d;ഡിയന്&#x200d;സിനെ നേരിട്ടുള്ള സെറ്റു കള്&#x200d;ക്ക് തോല്&#x200d;പിച്ചാണ് ഫൈനല്&#x200d; ടിക്കറ്റ് നേടിയത്. അതേസമയം മുന്&#x200d;ചാമ്പ്യന്&#x200d;മാരെ 3 -1ന് തോല്&#x200d;പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്&#x200d; പ്രവേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/culminating-in-a-volleyy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രോ വോളിയില്&#x200d; ഇന്ന് കാലിക്കറ്റ്-ചെന്നൈ ഫൈനല്&#x200d;</title>
		<link>https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html</link>
					<comments>https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 22 Feb 2019 11:57:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119520</guid>

					<description><![CDATA[ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്&#x200d; ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്&#x200d;ട്ടന്&#x200d;സിനെ നേരിടും. ചെന്നൈയിലെ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; വൈകീട്ട് ഏഴിനാണ് മത്സരം. ലീഗില്&#x200d; ഇതു വരെ തോല്&#x200d;വിയറിയാതെ കുതിക്കുന്ന കാലിക്കറ്റിനാണ് മുന്&#x200d;തൂക്കം. എന്നാല്&#x200d; ലീഗില്&#x200d; തുടക്കത്തില്&#x200d; പതറിയ ശേഷം വന്&#x200d; തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളിയുയര്&#x200d;ത്തും. ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദ മത്സരവുമുണ്ട്. ഇതുവരെ നല്ല പ്രകടനം കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസം ഫൈനലില്&#x200d; പ്രതിഫലിക്കുമെന്നും മികച്ച പ്രകടനത്തോടെ കിരീടം നേടാനാവുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്&#x200d; ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്&#x200d;ട്ടന്&#x200d;സിനെ നേരിടും. ചെന്നൈയിലെ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; വൈകീട്ട് ഏഴിനാണ് മത്സരം.<br>
ലീഗില്&#x200d; ഇതു വരെ തോല്&#x200d;വിയറിയാതെ കുതിക്കുന്ന കാലിക്കറ്റിനാണ് മുന്&#x200d;തൂക്കം. എന്നാല്&#x200d; ലീഗില്&#x200d; തുടക്കത്തില്&#x200d; പതറിയ ശേഷം വന്&#x200d; തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളിയുയര്&#x200d;ത്തും. ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദ മത്സരവുമുണ്ട്. <br>
ഇതുവരെ നല്ല പ്രകടനം കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസം ഫൈനലില്&#x200d; പ്രതിഫലിക്കുമെന്നും മികച്ച പ്രകടനത്തോടെ കിരീടം നേടാനാവുമെന്നും കാലിക്കറ്റ് നായകന്&#x200d; ജെറോം വിനീത് പറഞ്ഞു. <br>
തങ്ങള്&#x200d; കപ്പ് സ്വന്തമാക്കാന്&#x200d; ഉറച്ചു തന്നെയാണ് ഇറങ്ങുന്നതെന്ന് ചെന്നൈ നായകന്&#x200d; ഷെല്&#x200d;ട്ടണ്&#x200d; മോസസും പറഞ്ഞു. കാലിക്കറ്റ് മികച്ച ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>ടൂര്&#x200d;ണമെന്റില്&#x200d; ഇരു ടീമും ഒരു വട്ടം നേരിട്ടപ്പോള്&#x200d; ഒന്നിനെതിരെ നാലു സെറ്റുകള്&#x200d;ക്ക് കാലിക്കറ്റ് വിജയിച്ചിരുന്നു. എന്നാല്&#x200d; ഇന്ന് സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ചെന്നൈക്ക് ഗുണകരമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പടിക്കാന്&#x200d; കേരളം :ദേശീയ വോളിയില്&#x200d;  കേരളാ ടീമുകള്&#x200d; കലാശത്തില്&#x200d; റെയില്&#x200d;വേസിനെതിരെ</title>
		<link>https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html</link>
					<comments>https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 18:50:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[National Volleyball]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72235</guid>

					<description><![CDATA[വാശിയേറിയ പോരാട്ടത്തിനൊടുവില്&#x200d; അയല്&#x200d;ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്&#x200d;ക്ക് പരാജയപ്പെടുത്തിയാണ് മുന്&#x200d; ചാമ്പ്യന്&#x200d;മാര്&#x200d; ഫൈനലിലെത്തിയത്. സ്‌കോര്&#x200d; 25-22, 30-28, 25-22. ഇന്ന് നടക്കുന്ന ഫൈനലില്&#x200d; റെയില്&#x200d;വേയാണ് കേരളത്തിന്റെ എതിരാളികള്&#x200d;. തുല്യ ശക്തികളുടെ പോരാട്ടത്തിനായിരുന്നു ഇന്നലെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. പരിചയ സമ്പന്നതയുടെ കരുത്തില്&#x200d; കേരളം തമിഴ്‌നാടിന്റെ യുവ നിരയെ ആദ്യ സെറ്റില്&#x200d; അനായാസം പിടിച്ചു കെട്ടി (25-22). അയല്&#x200d;ക്കാരുടെ ചെറിയ വെല്ലുവിളികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>വാശിയേറിയ പോരാട്ടത്തിനൊടുവില്&#x200d; അയല്&#x200d;ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്&#x200d;ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്&#x200d;ക്ക് പരാജയപ്പെടുത്തിയാണ് മുന്&#x200d; ചാമ്പ്യന്&#x200d;മാര്&#x200d; ഫൈനലിലെത്തിയത്. സ്‌കോര്&#x200d; 25-22, 30-28, 25-22. ഇന്ന് നടക്കുന്ന ഫൈനലില്&#x200d; റെയില്&#x200d;വേയാണ് കേരളത്തിന്റെ എതിരാളികള്&#x200d;. തുല്യ ശക്തികളുടെ പോരാട്ടത്തിനായിരുന്നു ഇന്നലെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. പരിചയ സമ്പന്നതയുടെ കരുത്തില്&#x200d; കേരളം തമിഴ്‌നാടിന്റെ യുവ നിരയെ ആദ്യ സെറ്റില്&#x200d; അനായാസം പിടിച്ചു കെട്ടി (25-22). അയല്&#x200d;ക്കാരുടെ ചെറിയ വെല്ലുവിളികളെ ക്യാപ്റ്റന്&#x200d; ജെറോമും വിപിനും അജിത്ത്‌ലാലും ചേര്&#x200d;ന്ന് പ്രതിരോധിച്ചു. നാല് സര്&#x200d;വ്വീസുകള്&#x200d; നഷ്ടപെടുത്തിയ കേരളം ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് ലീഡ് പിടിച്ചത്.</p>
<p>രണ്ടാം സെറ്റില്&#x200d; ശക്തമായ വെല്ലുവിളിയാണ് തമിഴ്‌നാട് ഉയര്&#x200d;ത്തിയത്. തുടക്കം മുതല്&#x200d; മുന്നേറിയെങ്കിലും തമിഴ്‌നാടിന്റെ യുവ പോരാളികളെ അഖിന്റെ നേതൃത്വത്തില്&#x200d; തടഞ്ഞിട്ടതോടെ ഒപ്പമെത്തി. ലിബറോ രതീഷിന്റെ മികച്ച സേവുകളും ടീമിനെ മുന്നോട്ട് നയിച്ചു. അജിത്തിന്റെ പറന്നടികളും ലക്ഷ്യം കണ്ടതോടെ തമിഴ്‌നാടിന്റെ പ്രതിരോധമുനയും ഒടിഞ്ഞു. ഒരു ഘട്ടത്തില്&#x200d; 17-18 എന്ന നിലയില്&#x200d; പിന്നിലായതോടെ സമ്മര്&#x200d;ദ്ധം കേരളത്തിന്റെ കോര്&#x200d;ട്ടിലേക്ക് വഴിമാറിയിരുന്നു. 24-25 എന്ന നിലയില്&#x200d; എത്തിയപ്പോള്&#x200d; ജെറോമും അഖിനും തീര്&#x200d;ത്ത പ്രതിരോധമാണ് വീണ്ടും കേരളത്തെ മുന്നോട്ട് നയിച്ചത്. അജിത്തിന്റെ രണ്ട് സ്മാഷുകളും എതിര്&#x200d; കോര്&#x200d;ട്ടില്&#x200d; പതിച്ചതോടെ കേരളം വീണ്ടും മുന്നിലെത്തി. പകരക്കാരനായിറങ്ങിയ അബ്ദുല്&#x200d; റഹീമും രോഹിത്തും തമിഴ്‌നാടിന്റെ അറ്റാക്കിംഗിന് തടയിട്ടതോടെ രണ്ടാം സെറ്റും കേരളം സ്വന്തമാക്കി (30-28).</p>
<p>മികച്ച സ്മാഷുകള്&#x200d; ഗ്രൗണ്ടില്&#x200d; പതിച്ചതോടെ തിങ്ങി നിറഞ്ഞ ഗാലറിയും ആവേശത്തിലായി. ക്യാപ്റ്റന്&#x200d; ആനന്ദരാജും കെ പ്രവീണ്&#x200d;കുമാറും തിളങ്ങിയെങ്കിലും കേരളത്തിന്റെ പരിചയ സമ്പന്നതക്ക് മുന്നില്&#x200d; പലപ്പോഴും തട്ടിയില്ലാതായി.മൂന്നാം സെറ്റില്&#x200d; പിടിച്ചു നില്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും തമിഴ്‌നാടിനെതിരെ ആക്രമണ പരമ്പര തീര്&#x200d;ത്ത് ഫൈനല്&#x200d; ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു ആതിഥേയര്&#x200d;. മൂന്നാം സെറ്റില്&#x200d; തമിഴ്‌നാടിനെ നിലം തൊടാന്&#x200d; സീനിയര്&#x200d; താരം രോഹിത്ത് അനുവദിച്ചില്ല. കൂടെ അജിത്തും വന്നതോടെ കേരളം എളുപ്പത്തില്&#x200d; മുന്നിലെത്തി. ഇന്റര്&#x200d;നാഷണല്&#x200d; താരം വിപിന്റെ കനത്ത സ്മാഷോടെ കേരളം സെറ്റും മത്സരവും സ്വന്തമാക്കി (25-22).ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനലില്&#x200d; കേരള പുരുഷന്&#x200d;മാര്&#x200d; റെയില്&#x200d;വേയെ നേരിടും.</p>
<p>കഴിഞ്ഞ ദിവസം കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്&#x200d;പിച്ച് ഫൈനലിലെത്തിയിരുന്നു. വനിതകള്&#x200d;ക്കും എതിരാളികള്&#x200d; റെയില്&#x200d;വേയാണ്. ഇരട്ട കിരീടം ലക്ഷ്യമിട്ട് ഇന്ന് കേരള ടീമുകള്&#x200d; കോഴിക്കോടിന്റെ മണ്ണില്&#x200d; പുതു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് വോളിബോള്&#x200d; പ്രേമികള്&#x200d;. തുടര്&#x200d;ച്ചയായി ഒന്&#x200d;പത് തവണ ഫൈനലില്&#x200d; റെയില്&#x200d;വേയോട് തോറ്റ കേരള വനിതകള്&#x200d; മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. പുരുഷ വി&#8217;ാഗത്തില്&#x200d; നിലവിലെ ചാമ്പ്യന്&#x200d;മാരായ കേരളത്തിന് കിരീടത്തില്&#x200d; കുറഞ്ഞൊന്നും ആഗ്രഹിക്കുന്നുമില്ല. അബ്ദുല്&#x200d; നാസറിന്റെ ശിക്ഷണത്തില്&#x200d; ടീം മികച്ച ഫോമിലുമാണ്.സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയത്തില്&#x200d; രാവിലെ 9 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്&#x200d; തമിഴ്‌നാടും മഹരാഷ്ട്രയെ നേരിടും. 11 മണിക്ക് പുരുഷന്&#x200d;മാരുടെ വി&#8217;ാഗത്തില്&#x200d; തമിഴ്‌നാട് സര്&#x200d;വ്വീസസിനെയും നേരിടും. വനിതാ ഫൈനല്&#x200d; വൈകീട്ട് 3 മണിക്കും പുരുഷന്&#x200d;മാരുടെ ഫൈനല്&#x200d; അഞ്ച് മണിക്കും നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂപ്പര്&#x200d; കേരളം; ദേശീയ വോളിയില്&#x200d; ആതിഥേയ ടീമുകള്&#x200d; സെമിയില്&#x200d;</title>
		<link>https://www.chandrikadaily.com/super-kerala-national-volley-meet-semi.html</link>
					<comments>https://www.chandrikadaily.com/super-kerala-national-volley-meet-semi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 19:54:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[National Volleyball]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71920</guid>

					<description><![CDATA[പി.വി നജീബ് കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; കേരള ടീമുകള്&#x200d; ഫൈനലില്&#x200d;. പുരുഷ-വനിതാ വി‘ാഗങ്ങളില്&#x200d; ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്&#x200d; വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്&#x200d;മാര്&#x200d; ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്&#x200d;ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്&#x200d;ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്&#x200d; തുടക്കം മുതല്&#x200d; കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്&#x200d;കുകയും ചെയ്തു. പ്രതിരോധ കോട്ട [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.വി നജീബ്</strong></p>
<p>കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; കേരള ടീമുകള്&#x200d; ഫൈനലില്&#x200d;. പുരുഷ-വനിതാ വി‘ാഗങ്ങളില്&#x200d; ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്&#x200d; വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്&#x200d;മാര്&#x200d; ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്&#x200d;ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്&#x200d;ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്&#x200d; തുടക്കം മുതല്&#x200d; കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്&#x200d;കുകയും ചെയ്തു. പ്രതിരോധ കോട്ട തീര്&#x200d;ത്ത് ഹരിയാന വരിഞ്ഞുമുറുക്കിയതോടെ കേരളം ലീഡ് വഴങ്ങേണ്ടി വന്നു. എന്നാല്&#x200d; 15-15 എന്ന നിലയില്&#x200d; കേരളം ഹരിയാനക്കൊപ്പമെത്തിയെങ്കിലും കേരള താരങ്ങള്&#x200d; സര്&#x200d;വ്വീസുകളില്&#x200d; വരുത്തിയ വീഴ്ച ഹരിയാനയെ വീണ്ടും മുന്നോട്ട് നയിച്ചു. സ്മാഷുകളും പലപ്പോഴും പുറത്തേക്ക് പോയതും വിനയായി. ക്യാപ്റ്റന്&#x200d; ജെറോമിന്റെ ഒറ്റയാള്&#x200d; പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി. ആദ്യമായാണ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; കേരളം ഒരു സെറ്റു കൈവിടുന്നത്. എന്നാല്&#x200d; രണ്ടാം സെറ്റ് വരുതിയിലാക്കാന്&#x200d; കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്&#x200d; സാധിച്ചു. അജിത്ത് ലാല്&#x200d; തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്&#x200d; ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റുപോലും പിന്നീട് വിട്ടു നല്&#x200d;കാതെ സെറ്റ് പിടിച്ചെടുത്തു (25-21). മൂന്നാം സെറ്റിലേത് ആധികാരക ജയമായിരുന്നു കേരളത്തിന്റേത്. നിലവിലെ ജേതാക്കള്&#x200d;ക്ക് സ്വന്തം കാണികള്&#x200d;ക്ക് സമ്മാനമായി നല്&#x200d;കാനാവുന്ന മനോഹരമായ ഗെയിമിനെയാണ് മൂന്നാം സെറ്റില്&#x200d; കാണാന്&#x200d; കഴിഞ്ഞത്. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്&#x200d;ന്ന് പ്രതിരോധിക്കുകയും ചെയ്തു. ഒരു ‘ാഗത്തുകൂടി ജെറോം അടിച്ചു തകര്&#x200d;ക്കുമ്പോള്&#x200d; കൂട്ടായി അജിത്ത് ലാലും ഹരിനായന കോട്ടയെ തകര്&#x200d;ക്കുകയായിരുന്നു. ഹരിയാനയെ കൂടുതല്&#x200d; പ്രതിരോധത്തിലാക്കി വ്യക്തമായ ലീഡോടെ (25-18) മൂന്നാം സെറ്റ് സ്വന്തമാക്കാന്&#x200d; കേരളത്തിന് കഴിഞ്ഞു.<br />
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്&#x200d;ന്നു കളിച്ചു. എന്നാല്&#x200d; തുടക്കം പിന്നിലായെങ്കിലും പിന്നീട് പോയിന്റ് തിരിച്ചു പിടിക്കാന്&#x200d; ജെറോമിനും ടീമിനും കഴിഞ്ഞു. രോഹിത്തും മികച്ച രണ്ട് സ്മാഷുകള്&#x200d; ഉതിര്&#x200d;ത്തതോടെ കേരളം ഒപ്പത്തിനൊപ്പമെത്തി. 20-20 പോയിന്റില്&#x200d; എത്തിയപ്പോള്&#x200d; ക്യാപ്റ്റന്റെ കളിയുമായി കേരളത്തെ കരയ്ക്കടുപ്പിക്കാന്&#x200d; ജെറോം എത്തി. 25-22 ന് സെറ്റ് പിടിച്ചതോടെ സ്റ്റേഡിയം മുഴുവന്&#x200d; ആര്&#x200d;ത്തിരമ്പുകയായിരുന്നു.<br />
നേരത്തെ വനിതാ വിഭാഗത്തില്&#x200d; ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്&#x200d; സെമി ഫൈനലില്&#x200d; കടന്നു. ഒരു ഘട്ടത്തില്&#x200d; പോലും ആതിഥേയര്&#x200d;ക്ക് വെല്ലുവിളിയാക്കാന്&#x200d; ഹരിയാനക്ക് കഴിഞ്ഞില്ല (25-16, 25-13, 25-14). യുവതാരം എസ് സൂര്യയും ക്യാപ്റ്റന്&#x200d; അഞ്ജുമോളും സെറ്റര്&#x200d; കെ.എസ് ജിനിയും കേരളത്തിനായി തിളങ്ങി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്&#x200d; കാര്യമായി ഇറങ്ങാതിരുന്ന രാജ്യാന്തര താരം എസ് രേഖ ഇന്നലെ മുഴുവന്&#x200d; സമയവും കളത്തിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്&#x200d;കിയ രേഖ ടീമിനാകെ ആത്മവിശ്വാസം നല്&#x200d;കുന്ന പ്രകടനമാണ് നടത്തിയത്. പരിചയ സമ്പന്നരായ അഞ്ജു ബാലക്യഷ്ണനെയും കെ.പി അനുശ്രീയെയും ആദ്യ സെറ്റില്&#x200d; ഇറക്കാതെ യുവതാരങ്ങളായ എസ് സൂര്യയെയും അഞ്ജലി ബാബുവിനെയും കളിപ്പിച്ചതും ഫലം കണ്ടു. ആദ്യ സെറ്റില്&#x200d; ഹരിയാനക്ക് പോയിന്റുകള്&#x200d; കിട്ടാന്&#x200d; വഴിയൊരുക്കിയത് കേരള താരങ്ങളുടെ പിഴവില്&#x200d; നിന്നാണ്. രണ്ടും മുന്നും സെറ്റുകളിലും കേരള വനിതകള്&#x200d;ക്ക് വെല്ലുവിളിയുണ്ടായില്ല. വനിതകളുടെ മറ്റൊരു മത്സരത്തില്&#x200d; നിലവിലെ ചാമ്പ്യന്മാരായ റെയില്&#x200d;വേ നേരിട്ടുള്ള മൂന്ന് സെറ്റുകള്&#x200d;ക്ക് കര്&#x200d;ണാടകയെ തോല്&#x200d;പിച്ചു (25-13, 25-14, 25-16 ). റെയില്&#x200d;വേക്കായി നിര്&#x200d;മ്മല്&#x200d;, മലയാളി താരങ്ങളായ എം.എസ് പൂര്&#x200d;ണിമ, മിനിമോള്&#x200d; അബ്രാഹം എന്നിവര്&#x200d; തിളങ്ങി.<br />
പുരുഷ വി‘ാഗത്തില്&#x200d; വാശിയേറിയ മത്സരത്തില്&#x200d; തമിഴ്‌നാട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്&#x200d;ക്ക് ആന്ധ്രയെ തോല്&#x200d;പ്പിച്ചു (29-27, 22-25, 25-20, 23-25, 19-17). മറ്റൊരു മത്സരത്തില്&#x200d; പഞ്ചാബിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സര്&#x200d;വീസസും സെമിയിലെത്തി (25-22, 25-21, 23-25, 22-25, 15-13).<br />
സെമി ഫൈനല്&#x200d; മത്സരങ്ങള്&#x200d; ഇന്നും നാളെയുമായി സ്വപ്‌ന നഗരിയില്&#x200d; കാലിക്കറ്റ് ട്രേഡ് സെന്റര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കും. സെമിയില്&#x200d; ഇന്ന് വൈകീട്ട് 3 മണിക്ക് കേരള വനിതകള്&#x200d; തമിഴ്‌നാടിനെ നേരിടും. വനിതികളില്&#x200d; രണ്ടാമത്തെ സെമിയില്&#x200d; റെയില്&#x200d;വേ മഹാരാഷ്ട്രയെ നേരിടും. പുരുഷന്&#x200d;മാരുടെ വി‘ാഗത്തില്&#x200d; നാളെ വൈകീട്ട് 5 മണിക്ക് കേരളം തമിഴ്‌നാടുമായി മത്സരിക്കും. രണ്ടാമത്തെ സെമിയില്&#x200d; സര്&#x200d;വ്വീസസ് റെയില്&#x200d;വേയുമായി ഏറ്റുമുട്ടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/super-kerala-national-volley-meet-semi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെഡി സ്മാഷ്</title>
		<link>https://www.chandrikadaily.com/ready-fo-r-smash.html</link>
					<comments>https://www.chandrikadaily.com/ready-fo-r-smash.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Feb 2018 19:25:17 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70842</guid>

					<description><![CDATA[&#160; 66 ാമത് ദേശീയ വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്&#x200d; തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിര്&#x200d;വ്വഹിക്കും. മത്സരങ്ങള്&#x200d; നാളെ രാവിലെ മുതല്&#x200d; വി.കെ കൃഷ്ണമേനോന്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തിലും ട്രേഡ്‌സെന്റര്&#x200d; സ്റ്റേഡിയത്തിലുമായി നടക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് നഗരത്തില്&#x200d; ഘോഷയാത്ര നടക്കും. തുടര്&#x200d;ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക. പതിനറ് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം കേരളം ആതിഥേയരാകുന്ന സീനിയര്&#x200d; വോളി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>66 ാമത് ദേശീയ വോളിബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്&#x200d; തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിര്&#x200d;വ്വഹിക്കും. മത്സരങ്ങള്&#x200d; നാളെ രാവിലെ മുതല്&#x200d; വി.കെ കൃഷ്ണമേനോന്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തിലും ട്രേഡ്‌സെന്റര്&#x200d; സ്റ്റേഡിയത്തിലുമായി നടക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് നഗരത്തില്&#x200d; ഘോഷയാത്ര നടക്കും. തുടര്&#x200d;ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക. പതിനറ് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം കേരളം ആതിഥേയരാകുന്ന സീനിയര്&#x200d; വോളി ചാമ്പ്യന്&#x200d;ഷിപ്പിനുള്ള ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായി.<br />
ഈ മാസം 28 വരെ നീണ്ടു നില്&#x200d;ക്കുന്ന ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നിലവിലെ ചാമ്പ്യന്&#x200d;മാരായ കേരളം കിരീടം നിലനിര്&#x200d;ത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്&#x200d;ത്തിക്കൊണ്ട് സര്&#x200d;വ്വീസസും പഞ്ചാബും രാജസ്ഥാനുമുണ്ട്. മിക്ക ടീമുകള്&#x200d; ഇന്നലെ തന്നെ കോഴിക്കോടെത്തി. ചത്തീസ്ഗഢിന്റെ പുരുഷ-വനിതാ ടീമുകള്&#x200d;ക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്&#x200d; കോഴിക്കോട് റെയില്&#x200d;വേ സ്റ്റേഷനില്&#x200d; സ്വീകരണം നല്&#x200d;കി. സര്&#x200d;വ്വീസസ്, ആന്ധ്രപ്രദേശ്, ചണ്ഢീഗഢ് ടീമുകളും ഇന്നലെ പുലര്&#x200d;ച്ചയോടെ കോഴിക്കോടെത്തി. ടീമുകള്&#x200d; ഇന്നലെ നഗരത്തിലെ വിവിധ സ്‌കൂള്&#x200d; മൈതാനങ്ങളില്&#x200d; പരിശീലനം നടത്തി. ആതിഥേയരായ കേരള ടീം ഇന്നലെ മത്സരവേദിയായ സ്വപ്‌നഗരിയില്&#x200d; പരിശീലനം നടത്തി. കേരള പുരുഷ ടീം അഞ്ച് തവണയും വനിതകള്&#x200d; പത്ത് തവണയും ദേശീയ ചാംപ്യന്&#x200d;മാരായിട്ടുണ്ട്. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും. സംഘാടക സമിതിയുടെ സ്വീകരണ കമ്മറ്റിയുടെ പ്രത്യേക കൗണ്ടര്&#x200d; റയില്&#x200d;വേ സ്റ്റേഷനില്&#x200d; പ്രവര്&#x200d;ത്തന സജ്ജമായിരുന്നു. ഏഷ്യന്&#x200d;ഗെയിംസിലേക്കുള്ള ഇന്ത്യന്&#x200d; ടീമിനെ ഈ ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. ചാമ്പ്യന്&#x200d;ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്&#x200d; കളിക്കാരെ ആദരിക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്&#x200d; 10000 പേര്&#x200d;ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ദേശീയ ചാമ്പ്യന്&#x200d;ഷിപ്പിന്റെ മുന്നോടിയായി അര്&#x200d;ജ്ജുന അവാര്&#x200d;ഡ് ജേതാവ് ഇന്റര്&#x200d;നാഷണല്&#x200d; വോളിബാള്&#x200d; താരവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയില്&#x200d; സമാപിക്കും. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന മത്സരങ്ങള്&#x200d; ഉച്ചവരെ സൗജന്യമായി കാണാനുള്ള അവസരമുണ്ടാവുമെന്ന് മുഖ്യ സംഘാടകന്&#x200d; പ്രൊഫസര്&#x200d; നാലകത്ത് ബഷീര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ready-fo-r-smash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാസറും കേരളവും പ്രതീക്ഷകളിലാണ്</title>
		<link>https://www.chandrikadaily.com/kerala-coach-nasar.html</link>
					<comments>https://www.chandrikadaily.com/kerala-coach-nasar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 18:09:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Nasar]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68786</guid>

					<description><![CDATA[&#160; കേരളത്തിന്റെ മണ്ണില്&#x200d; ഒരിക്കല്&#x200d;കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; കിരീടം നിലനിര്&#x200d;ത്താന്&#x200d; കേരള ടീം ഒരുങ്ങുന്നു. 20 മുതല്&#x200d; കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്&#x200d;ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്&#x200d; ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്&#x200d; ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്&#x200d; നിലവില്&#x200d; ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തിന്റെ മണ്ണില്&#x200d; ഒരിക്കല്&#x200d;കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; കിരീടം നിലനിര്&#x200d;ത്താന്&#x200d; കേരള ടീം ഒരുങ്ങുന്നു. 20 മുതല്&#x200d; കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്&#x200d;ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്&#x200d; ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്&#x200d; ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്&#x200d; നിലവില്&#x200d; ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്&#x200d; താരങ്ങള്&#x200d;ക്ക് പങ്കെടുക്കാനുള്ള അസൗകര്യം മൂലം പുരുഷടീമിന്റെ ക്യാമ്പ് വൈകുകയായിരുന്നു. കഴിഞ്ഞ വര്&#x200d;ഷം ടീമിനൊപ്പം കളിച്ച കിഷോര്&#x200d; കുമാറാണ് സഹ പരിശീലകന്&#x200d;. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്&#x200d; റെയില്&#x200d;വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്&#x200d;ക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളം കപ്പുയര്&#x200d;ത്തിയത്. കിഷോറിനെക്കൂടാതെ സീനിയര്&#x200d; കളിക്കാരനായിരുന്നു രതീഷിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്&#x200d; പ്രധാന അറ്റാക്കറായി തമിഴ്‌നാട്ടുകാരന്&#x200d; ജെറോം വിനീത്, ബി.പി.സിഎല്ലിലെ മറ്റുതാരങ്ങളായ വിപിന്&#x200d; ജോര്&#x200d;ജ്ജ്, അജിത് ലാല്&#x200d;, അബ്ദുറഹീം, മുത്തുസ്വാമി, അഖില്&#x200d;, രോഹിത്, രതീഷ്, രാഗേഷ്, ജിതിന്&#x200d; എന്നിവരായിരുന്നു അംഗങ്ങള്&#x200d;, ഇത്തവണ കിഷോറും രതീഷും രാഗേഷുമൊഴികെ മറ്റെല്ലാവരും ക്യാമ്പില്&#x200d; ഉണ്ടെങ്കിലും സെലക്ഷന്&#x200d; കമ്മിറ്റിയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.സാഫ് ഗെയിംസില്&#x200d; ഇന്ത്യന്&#x200d; വോളിബോള്&#x200d; ടീം സ്വര്&#x200d;ണ്ണക്കപ്പുയര്&#x200d;ത്തിയപ്പോള്&#x200d; മുന്നില്&#x200d; നിന്നും പട നയിച്ച അറ്റാക്കര്&#x200d; ജെറോം വിനീതും അഖിലുമായിരുന്നു. ഇവര്&#x200d; ടീമിലുണ്ടാകുമെന്നാണ് വോളിബോള്&#x200d; പ്രേമികള്&#x200d; ആഗ്രഹിക്കുന്നത്. വര്&#x200d;ഷങ്ങളായി ആക്രമണത്തില്&#x200d; കേരളത്തിന്റെ കുന്തമുനയായ കോഴിക്കോട്ടുകാരന്&#x200d; വിപിന്&#x200d;എം ജോര്&#x200d;ജ്ജും നല്ല ഫോമിലായതിനാല്&#x200d; ടീമിലിടം നേടാന്&#x200d; സാധ്യതയുള്ള കളിക്കാരനാണ്. ഒരേ സമയം നല്ല സര്&#x200d;വ്വര്&#x200d;, അറ്റാക്കിംഗ്, ഡിഫന്&#x200d;സീവ് ഗെയിം എല്ലാം ഒത്തിണങ്ങിയ സമീപ കാല കേരള വോളീബോള്&#x200d; കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിപിന്&#x200d;. കോഴിക്കോട്ടുകാരായ അബ്ദുറഹീം,രതീഷും ജിതിനും ടീമിലിടം നേടണമെന്നുതന്നെയാണ് വോളിപ്രേമികള്&#x200d; ആശിക്കുന്നതെങ്കിലും ഏറ്റവും നന്നായി കളിക്കുന്ന ടീമിനെ ഇറക്കി കപ്പ് നിലനിര്&#x200d;ത്തുകയെന്നതായിരിക്കും മുന്&#x200d;തൂക്കം കൊടുക്കകയെന്ന് കോഴിക്കോട് നാദാപുരത്തുകാരനായ നാസര്&#x200d; പറയുന്നു. റെയില്&#x200d;വേസ്, തമിഴ്‌നാട്,പഞ്ചാബ്, സര്&#x200d;വ്വീസസ്, ഉത്തരാഖണ്ഡ്, കര്&#x200d;ണാടക ടീമുകള്&#x200d; കേരളത്തിനു കനത്തവെല്ലുവിളി ഉയര്&#x200d;ത്തുന്നവരാണ്. എങ്കിലും ആര്&#x200d;ത്തലച്ചുവരുന്ന മലബാറിലെ വോളിപ്രേമികള്&#x200d;ക്കുമുന്നില്&#x200d; ഒരിക്കല്&#x200d;ക്കൂടി കപ്പില്&#x200d; മുത്തമിടുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്&#x200d; നാസര്&#x200d;, വനിത കോച്ച് സണ്ണി ജോസ്, മുന്&#x200d; താരങ്ങളായ അബ്ദുറസാഖ്, ഏലമ്മ, കേരള സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സില്&#x200d; പ്രസിഡന്റ്, വോളിബോള്&#x200d; അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; എന്നിവരടങ്ങുന്നതാണ് സെലക്ഷന്&#x200d; കമ്മിറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-coach-nasar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
