<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VS Achudanathan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vs-achudanathan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Jul 2025 12:50:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VS Achudanathan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/abusive-remarks-against-vs-youth-congress-filed-a-complaint-against-actor-vinayakan-to-dgp.html</link>
					<comments>https://www.chandrikadaily.com/abusive-remarks-against-vs-youth-congress-filed-a-complaint-against-actor-vinayakan-to-dgp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 24 Jul 2025 12:50:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actor Vinayakan]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[news]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348442</guid>

					<description><![CDATA[രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്&#x200d; വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്&#x200d;കി യൂത്ത് കോണ്&#x200d;ഗ്രസ്. യൂത്ത് കോണ്&#x200d;ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നല്&#x200d;കിയത്.</p>
<p>രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്&#x200d; പ്രധാനമന്ത്രിമാരായ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രിമാരായ കെ. കരുണാകരന്&#x200d;, ഉമ്മന്&#x200d;ചാണ്ടി, മുന്&#x200d; എം.പി ജോര്&#x200d;ജ് ഈഡന്&#x200d; അടക്കമുള്ളവരെ കുറിച്ചും വിനായകന്&#x200d; അധിക്ഷേപ പരാമര്&#x200d;ശം നടത്തിയിരുന്നു.</p>
<p>അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്&#x200d; സമൂഹമാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകര്&#x200d;ക്കുന്നതിന് സാധ്യതയുണ്ടെന്നും ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>മുന്&#x200d; മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം സംസ്‌കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കില്&#x200d; അധിക്ഷേപ പോസ്റ്റുമായി വിനായകന്&#x200d; രംഗത്തെത്തിയത്. എന്റെ അച്ഛനും ചത്തു, വി.എസും ചത്തു എന്ന് വിനായകന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>കൂടാതെ, ഗാന്ധിയും നെഹ്‌റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകന്&#x200d;, ഹൈബിയുടെ തന്ത ജോര്&#x200d;ജ് ഈഡന്&#x200d; ചത്തുവെന്നും നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്&#x200d; അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abusive-remarks-against-vs-youth-congress-filed-a-complaint-against-actor-vinayakan-to-dgp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.എസിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി</title>
		<link>https://www.chandrikadaily.com/farewell-to-vs-funeral-ceremonies-completed.html</link>
					<comments>https://www.chandrikadaily.com/farewell-to-vs-funeral-ceremonies-completed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 16:18:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348352</guid>

					<description><![CDATA[ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്‍കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം. വിലാപയാത്ര തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര്‍ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: അന്തരിച്ച മുന്&#x200d;മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്&#x200d;കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം.</p>
<p>വിലാപയാത്ര തിരുവനന്തപുരം മുതല്&#x200d; ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര്&#x200d; താണ്ടാനെടുത്തത് 22 മണിക്കൂറാണ്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.</p>
<p>തിരുവനന്തപുരം ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ വി.എസ് ജനിച്ചുവളര്&#x200d;ന്ന വേലിക്കകത്ത് വീട്ടില്&#x200d; പൊതുദര്&#x200d;ശനം നടത്തി. പിന്നീട് രാഷ്ട്രീയ കര്&#x200d;മ മണ്ഡലമായിരുന്ന ആലപ്പുഴയുടെ തെരുവുകളിലൂടെ ജില്ലാ കമ്മിറ്റി ഓഫീസിലും റിക്രിയേഷന്&#x200d; ഗ്രൗണ്ടിലും പൊതുദര്&#x200d;ശനമൊരുക്കി. ഔദ്യോഗിക ബഹുമതികളോടെ കേരളം വി.എസിന് വിടനല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-vs-funeral-ceremonies-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം</title>
		<link>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html</link>
					<comments>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Jul 2025 15:34:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348221</guid>

					<description><![CDATA[വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിടചൊല്ലി കേരളം. വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്&#x200d; നാളെ (23) ഗതാഗത നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചേര്&#x200d;ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്&#x200d;ഘദൂര സര്&#x200d;വീസുകള്&#x200d; രാവിലെ ഒമ്പത് മണി മുതല്&#x200d; വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്&#x200d;കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്&#x200d;ഘദൂര സര്&#x200d;വീസുകള്&#x200d; കളര്&#x200d;കോട് ബൈപ്പാസ് കയറി ചേര്&#x200d;ത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെഎസ്ആര്&#x200d;ടിസി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-vs-restrictions-on-ksrtc-long-distance-services-tomorrow-in-alappuzha-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മടക്കം&#8217;; അനന്തപുരിയോട് വിട ചൊല്ലി വി.എസ്</title>
		<link>https://www.chandrikadaily.com/matache-vs-bids-farewell-to-ananthapuri.html</link>
					<comments>https://www.chandrikadaily.com/matache-vs-bids-farewell-to-ananthapuri.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Jul 2025 10:05:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farewell]]></category>
		<category><![CDATA[Trivandrum]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348195</guid>

					<description><![CDATA[തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്&#x200d; മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്&#x200d; അനന്തപുരിയോട് വിട ചൊല്ലി. ദര്&#x200d;ബാര്&#x200d; ഹാളിലെ പൊതു ദര്&#x200d;ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്&#x200d;ടിസി ബസിലേക്ക് മാറ്റിയത്.</p>
<p>ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്&#x200d;ശനത്തില്&#x200d; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; രാജീവ് ചന്ദ്രശേഖര്&#x200d;, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്&#x200d; അന്തിമോപചാരം അര്&#x200d;പ്പിക്കാനെത്തിയിരുന്നു.</p>
<p>ദര്&#x200d;ബാര്&#x200d; ഹാളില്&#x200d; നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്&#x200d;ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്&#x200d; വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്&#x200d;ക്ക് കാണാനും അന്തിമോപചാരം അര്&#x200d;പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്&#x200d;ക്ക് കാണാന്&#x200d; അവസരമുണ്ട്.</p>
<p>പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്&#x200d;, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്&#x200d;, കച്ചേരിനട, ആലംകോട്, കടുവയില്&#x200d;, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്&#x200d;, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്&#x200d;ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.</p>
<p>കൊല്ലം ജില്ലയില്&#x200d; പാരിപ്പള്ളി, ചാത്തന്നൂര്&#x200d;, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്&#x200d;ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്&#x200d; അന്ത്യാഞ്ജലി അര്&#x200d;പ്പിക്കാന്&#x200d; ക്രമീകരണമുണ്ട്.</p>
<p>ആലപ്പുഴയില്&#x200d; കെ പി എ സി ജങ്ഷന്&#x200d;, കായംകുളം കെഎസ്ആര്&#x200d;ടിസി സ്റ്റാന്&#x200d;ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്&#x200d;ടിസി സ്റ്റാന്&#x200d;ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്&#x200d; കോളേജ് എന്നിവിടങ്ങളില്&#x200d; അന്ത്യോപചാരം അര്&#x200d;പ്പിക്കാന്&#x200d; ക്രമീകരണമുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/matache-vs-bids-farewell-to-ananthapuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും&#8217;: പ്രിയങ്കാ ഗാന്ധി</title>
		<link>https://www.chandrikadaily.com/vss-contributions-to-kerala-and-the-country-will-be-remembered-in-the-future-priyanka-gandhi.html</link>
					<comments>https://www.chandrikadaily.com/vss-contributions-to-kerala-and-the-country-will-be-remembered-in-the-future-priyanka-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Jul 2025 06:29:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Congres]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348164</guid>

					<description><![CDATA[ന്യൂഡൽഹി: വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. വി.എസിന്റെ വിയോ​ഗത്തിൽ കോൺ​ഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. കരുത്തനായ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു വി.എസ് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വി.എസിന്റെ വിയോഗം കേരളത്തിന് നഷ്ടമാണെന്നും രാഷ്ട്രീയ എതിർപ്പുള്ളപ്പോഴും വി.എസ് സൂക്ഷിച്ചത് വ്യക്തിപരമായ ബന്ധമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ അറിയാവുന്ന നേതാവായിരുന്നു വി.എസെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.</p>
<p>വി.എസിന്റെ വിയോ​ഗത്തിൽ കോൺ​ഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. കരുത്തനായ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു വി.എസ് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വി.എസിന്റെ വിയോഗം കേരളത്തിന് നഷ്ടമാണെന്നും രാഷ്ട്രീയ എതിർപ്പുള്ളപ്പോഴും വി.എസ് സൂക്ഷിച്ചത് വ്യക്തിപരമായ ബന്ധമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.</p>
<p>കുട്ടിക്കാലം മുതൽ അറിയാവുന്ന നേതാവായിരുന്നു വി.എസെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലപാടുകളിൽ കാർക്കശ്യം. പരുക്കനെന്ന് തോന്നുമ്പോഴും മനസ് ശുദ്ധം. വ്യത്യസ്തനായ നേതാവാണ് വി.എസ്. വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vss-contributions-to-kerala-and-the-country-will-be-remembered-in-the-future-priyanka-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അചുതാനന്ദന്‍ എന്ന സമര സ്മരണ</title>
		<link>https://www.chandrikadaily.com/achuthanandans-struggle-memory.html</link>
					<comments>https://www.chandrikadaily.com/achuthanandans-struggle-memory.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Jul 2025 18:38:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348095</guid>

					<description><![CDATA[മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്‍ക്കപ്പെടും.]]></description>
										<content:encoded><![CDATA[<p><strong>സഫാരി കെ സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയര്&#x200d;ന്നു വന്ന നേതാവായിട്ടാണ് വി.എസ് അചുതാന്ദന്&#x200d; എന്നും ഓര്&#x200d;ക്കപ്പെടുക. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളില്&#x200d; എന്നും ഒരു സ്ഥാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്&#x200d; സമരനായകനുമായി, ഏറ്റവും തലമുതിര്&#x200d;ന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓര്&#x200d;ക്കപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/achuthanandans-struggle-memory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്</title>
		<link>https://www.chandrikadaily.com/vs-achuthanands-health-condition-remains-critical-new-medical-bulletin-is-out.html</link>
					<comments>https://www.chandrikadaily.com/vs-achuthanands-health-condition-remains-critical-new-medical-bulletin-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Jul 2025 10:07:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[medical bulletin]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346398</guid>

					<description><![CDATA[ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്.</p>
<p>അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എംഎ ബേബി പറഞ്ഞു. തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്&#x200d;യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-achuthanands-health-condition-remains-critical-new-medical-bulletin-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി എസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍</title>
		<link>https://www.chandrikadaily.com/vss-health-condition-remains-critica.html</link>
					<comments>https://www.chandrikadaily.com/vss-health-condition-remains-critica.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Jun 2025 07:06:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health condition]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346247</guid>

					<description><![CDATA[പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് വി എസ്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്&#x200d;ദ്ദവും വൃക്കകളുടെ പ്രവര്&#x200d;ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്&#x200d; ബുള്ളറ്റിനില്&#x200d; വ്യക്തമാക്കുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്&#x200d; ചികിത്സയില്&#x200d; തുടരുകയാണ് വി എസ്. ഈ മാസം 23നാണ് ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് വിഎസിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vss-health-condition-remains-critica.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു; വിഎസിന്റെ മകന്‍ വി.എ അരുണ്‍ കുമാര്‍</title>
		<link>https://www.chandrikadaily.com/fathers-health-is-improving-va-arun-kumar-son-of-vs.html</link>
					<comments>https://www.chandrikadaily.com/fathers-health-is-improving-va-arun-kumar-son-of-vs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 28 Jun 2025 15:28:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health condition]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346123</guid>

					<description><![CDATA[അപകടനില തരണം ചെയ്ത് അച്ഛന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുന്&#x200d; മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്&#x200d; അരുണ്&#x200d; കുമാര്&#x200d; വി എ. അപകടനില തരണം ചെയ്ത് അച്ഛന്&#x200d; തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>വി എസ് അരുണ്&#x200d;കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്</p>
<p>അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്&#x200d;, തീര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fathers-health-is-improving-va-arun-kumar-son-of-vs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു</title>
		<link>https://www.chandrikadaily.com/vss-health-remains-critical-trying-to-save-life-with-the-help-of-life-saving-equipment.html</link>
					<comments>https://www.chandrikadaily.com/vss-health-remains-critical-trying-to-save-life-with-the-help-of-life-saving-equipment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Jun 2025 07:54:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[news]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345833</guid>

					<description><![CDATA[തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം]]></description>
										<content:encoded><![CDATA[<p>തിരുവനന്തുപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. വിവിധ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലാക്കാൻ വിദ​ഗ്ധ ഡോക്ടർമാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>&#8216;പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരവിഭാഗത്തില്&#x200d; പ്രവേശിപ്പിക്കപ്പെട്ട മുന്&#x200d; മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്&#x200d;രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്&#x200d;ദവും വൃക്കകളുടെ പ്രവര്&#x200d;ത്തനവും സാധാരണ നിലയിലാക്കാന്&#x200d; വിദഗ്ധ ഡോക്ടര്&#x200d;മാര്&#x200d; അടങ്ങിയ മെഡിക്കല്&#x200d; സംഘം ശ്രമിച്ചുവരുന്നു&#8217; &#8211; മെഡിക്കല്&#x200d; ബുള്ളറ്റിനില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vss-health-remains-critical-trying-to-save-life-with-the-help-of-life-saving-equipment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
