<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>WARD &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ward/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Dec 2025 07:02:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>WARD &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സണ്ണി ജോസഫിന്റെ വാര്‍ഡില്‍ യുഡിഎഫിന് ചരിത്ര വിജയം</title>
		<link>https://www.chandrikadaily.com/historic-victory-for-udf-in-sunny-josephs-ward.html</link>
					<comments>https://www.chandrikadaily.com/historic-victory-for-udf-in-sunny-josephs-ward.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 07:02:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[forUDF]]></category>
		<category><![CDATA[Historicvictory]]></category>
		<category><![CDATA[SunnyJosephs]]></category>
		<category><![CDATA[WARD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368445</guid>

					<description><![CDATA[കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാര്&#x200d;ഡില്&#x200d; ചരിത്രത്തില്&#x200d; ആദ്യമായി കോണ്&#x200d;ഗ്രസിന് വിജയം. പായം പഞ്ചായത്തിലെ താന്തോട് വാര്&#x200d;ഡിലാണ് കോണ്&#x200d;ഗ്രസ് വിജയം സ്വന്തമാക്കിയത്. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്&#x200d; കേരളത്തിലാകെ യുഡിഎഫ് തരംഗമാണ്. നാല് കോര്&#x200d;പറേഷനുകളില്&#x200d; യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്&#x200d; യുഡിഎഫ് ഭരണമുറപ്പിച്ചു. &#8216;യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. കേരള ജനത എന്നും ഞങ്ങളൊടൊപ്പം എന്നും,തിരുവനന്തപുരം കോര്&#x200d;പറേഷന്റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സര്&#x200d;ക്കാരിന്റെ ജനദ്രോഹ നയങ്ങള്&#x200d; തുറന്നു കാട്ടി.ജനങ്ങള്&#x200d; അത് കണ്ടു&#8217; സണ്ണി ജോസഫ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/historic-victory-for-udf-in-sunny-josephs-ward.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാര്&#x200d;ഡ് വിഭജനം സാധൂകരിച്ച ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്</title>
		<link>https://www.chandrikadaily.com/will-approach-supreme-court-against-order-validating-ward-division-muslim-league.html</link>
					<comments>https://www.chandrikadaily.com/will-approach-supreme-court-against-order-validating-ward-division-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Feb 2025 17:01:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[WARD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331492</guid>

					<description><![CDATA[വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്&#x200d;ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ്]]></description>
										<content:encoded><![CDATA[<p>വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്&#x200d;ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്&#x200d; ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി ഉപനേതാവും മുന്&#x200d; പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്&#x200d;. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെന്&#x200d;സസിന്റെ അടിസ്ഥാനത്തില്&#x200d; വാര്&#x200d;ഡ് വിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്&#x200d; അതേ സെന്&#x200d;സസിന്റെ അടിസ്ഥാനത്തില്&#x200d; വീണ്ടും വാര്&#x200d;ഡ് വിഭജനം നടത്തുന്നത് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്&#x200d; ബെഞ്ച് വിഭജനം റദ്ദാക്കിയത്. എന്നാല്&#x200d; ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്&#x200d; ബെഞ്ചിന്റെ നടപടി പ്രതീക്ഷിച്ചതല്ല. വലിയ പഞ്ചായത്തുകള്&#x200d; വിഭജിച്ച് പുതിയ പഞ്ചായത്തുകള്&#x200d; രൂപീകരിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്&#x200d;വഹിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വാര്&#x200d;ഡ് വിഭജനം നടത്താനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. അധികം വൈകാതെ പുതിയ സെന്&#x200d;സസ് നടക്കാനിരിക്കെയാണ് 14 വര്&#x200d;ഷം മുമ്പുള്ള സെന്&#x200d;സസിന്റെ അടിസ്ഥാനത്തില്&#x200d; വാര്&#x200d;ഡ് വിഭജനം നടത്തുന്നത്.</p>
<p>പുതിയ സെന്&#x200d;സസ് വന്നു കഴിഞ്ഞാല്&#x200d; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്ത തവണ വാര്&#x200d;ഡ് വിഭജനം നടത്തേണ്ടി വരും. ഇത് ഓഫീസുകളുടെ പ്രവര്&#x200d;ത്തനത്തെ താളം തെറ്റിക്കുന്നതോടൊപ്പം വലിയ ബാധ്യത വരുത്തിവെക്കുന്നതുമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൃത്രിമ വഴി തേടുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം മാത്രമാണ്. ഇതിനെതിരെ വേറെയും കേസുകള്&#x200d; ഹൈക്കോടതിയില്&#x200d; നിലനില്&#x200d;ക്കുന്നുണ്ട്. കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്&#x200d; തന്നെ സര്&#x200d;ക്കാറിന്റെ ഗൂഢനീക്കം വ്യക്തമായിട്ടുള്ളതാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള വിഭജനമാണ് നടക്കുന്നത്. ഇതിനെതിരായ പരാതികളില്&#x200d; മേലുള്ള അന്വേഷണവും ഡിലിമിറ്റേഷന്&#x200d; കമ്മീഷന്റെ ഹിയറിങ്ങും പ്രഹസനമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-approach-supreme-court-against-order-validating-ward-division-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, പൊലീസ് സ്റ്റേഷന്റെ സീലിങ് അടർന്നുവീണു</title>
		<link>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html</link>
					<comments>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 04:44:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flooded]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[news]]></category>
		<category><![CDATA[WARD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298420</guid>

					<description><![CDATA[കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.</p>
<p>കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.</p>
<p>കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.</p>
<p>കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rain-kozhikode-medical-college-ward-was-flooded-and-the-ceiling-of-the-police-station-collapsed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
