<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>WIKILEAKS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wikileaks/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Jan 2021 17:04:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>WIKILEAKS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിക്കിലീക്‌സ് സ്ഥാപകൻ അസാൻജിന് ജാമ്യമില്ല</title>
		<link>https://www.chandrikadaily.com/wikileaks-assange-bail-rejected.html</link>
					<comments>https://www.chandrikadaily.com/wikileaks-assange-bail-rejected.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Wed, 06 Jan 2021 17:04:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[assange]]></category>
		<category><![CDATA[uk court]]></category>
		<category><![CDATA[WIKILEAKS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175239</guid>

					<description><![CDATA[ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ]]></description>
										<content:encoded><![CDATA[<p>വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. അമേരിക്കക്ക് കൈമാറുന്നത് തടഞ്ഞെങ്കിലും അദ്ദേഹം ജാമ്യത്തിലിറങ്ങിയാൽ ഒളിവിൽ പോകാനുള്ള സാധ്യത കൂടുതലാണെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി വനെസ്സ ബാരറ്റ്സർ പറഞ്ഞു. ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ജാമ്യം നിഷേധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ കോടതി വിധി അസാൻജിന്റെ അഭിഭാഷക സംഘത്തിന് തിരിച്ചടിയാണ്.</p>
<p>അമേരിക്കക്ക് കൈമാറിയാൽ അദ്ദേഹം ആത്മഹത്യ ചെയ്തേക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ അസാൻജ് ജീവിതപങ്കാളിയുടെയും രണ്ട് മക്കളുടെയും കൂടെ സുരക്ഷിതനായി വീട്ടിൽ കഴിയുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. അസാൻജിനെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ യു.എസ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യു.എസ് ഭരണകൂടത്തിന്റെ കമ്പ്യൂട്ടറുകൾ ഹാക്കു ചെയ്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.</p>
<p>അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്.<br />
ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wikileaks-assange-bail-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമ നടപടികൾ അവസാനിച്ചാൽ ഓസ്‌ട്രേലിയയിലേക്ക് അസാൻജിന് മടങ്ങാം</title>
		<link>https://www.chandrikadaily.com/assange-free-to-return-australia.html</link>
					<comments>https://www.chandrikadaily.com/assange-free-to-return-australia.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Tue, 05 Jan 2021 17:20:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[assange]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[usa]]></category>
		<category><![CDATA[WIKILEAKS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175065</guid>

					<description><![CDATA[മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്. ]]></description>
										<content:encoded><![CDATA[<p>വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടാൽ അദ്ദേഹത്തിന് സ്വദേശമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്ന് ഓസ്ട്രലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. അസാൻജിനെ യു.എസിന് കൈമാറുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞിരുന്നു. കൂടാതെ ചാരവൃത്തി തടയുന്ന എസ്പിയൊണേജ് ആക്ട് പ്രകാരം അദ്ദേഹത്തിനെതിരെ നിലവിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ഓസ്‌ട്രേലിയൻ പാർലമെന്റ്് അംഗങ്ങളുടെ സംഘം ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ള അസാൻജ് ആത്മഹത്യക്ക് ശ്രമിച്ചേക്കുമെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് കോടതി അമേരിക്കയിലേക്ക് നാടുകടത്തുന്നതിനെ വിലക്കിയത്.</p>
<p>കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിലെത്തിയാൽ കേസിൽ തീർപ്പാകാൻ മൂന്ന് വർഷം വരെ സമയമെടുത്തേക്കും. എന്നാൽ കേസിൽ കക്ഷിചേരാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നില്ലെന്ന് സ്‌കോട്ട് മോറിസൺ വ്യക്തമാക്കി. നീതിന്യായ വിഭാഗം അതിന്റേതായ വഴിക്കാണ് നീങ്ങുന്നതെന്നും അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഓസ്‌ട്രേലിയൻ പൗരനെയും പോലെ അസാൻജിനും കോൺസുലാർ സേവനങ്ങൾ ലഭിക്കും. അമേരിക്കക്ക് വിട്ടുകൊടുക്കരുതെന്നാണ് കോടതികളുടെ അന്തിമ തീരുമാനമെങ്കിൽ അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാവുന്നതാണെന്നും മോറിസൺ കൂട്ടിച്ചേർത്തു.</p>
<p>മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്. അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assange-free-to-return-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെളിപ്പെടുത്തലുമായി വിക്കിലീക്‌സ്; ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തി</title>
		<link>https://www.chandrikadaily.com/aadhaar-in-the-hand-of-spies-cia-says-wikileaks.html</link>
					<comments>https://www.chandrikadaily.com/aadhaar-in-the-hand-of-spies-cia-says-wikileaks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 04:22:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adhaar]]></category>
		<category><![CDATA[WIKILEAKS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41791</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തി. ആധാര്‍ വിവര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഇന്ത്യ വാങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റേതാണ് വെളിപ്പെടുത്തല്‍. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; പൗരന്മാരുടെ ആധാര്&#x200d; വിവരങ്ങള്&#x200d; അമേരിക്കന്&#x200d; ചാരസംഘടനയായ സി.ഐ.എ ചോര്&#x200d;ത്തി. ആധാര്&#x200d; വിവര ശേഖരണത്തിനായി അമേരിക്കന്&#x200d; കമ്പനിയില്&#x200d;നിന്ന് ഇന്ത്യ വാങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്&#x200d; ഹാക്ക് ചെയ്താണ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയതെന്നാണ് വിവരം. രഹസ്യ വിവരങ്ങള്&#x200d; പുറത്തുവിട്ടതിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റേതാണ് വെളിപ്പെടുത്തല്&#x200d;.</p>
<p>സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആധാര്&#x200d; വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്&#x200d;ക്കകമാണ് കേന്ദ്ര സര്&#x200d;ക്കാറിനെ പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുന്ന വാര്&#x200d;ത്ത പുറത്തുവന്നത്. അതേസമയം ആധാര്&#x200d; വിവരങ്ങള്&#x200d; ചോര്&#x200d;ന്നെന്ന വാദം കേന്ദ്ര സര്&#x200d;ക്കാര്&#x200d; തള്ളി. വിവരങ്ങള്&#x200d; സുരക്ഷിതമാണെന്നും പുറത്തുനിന്നുള്ള ആര്&#x200d;ക്കും ഇത് ശേഖരിക്കാന്&#x200d; കഴിയില്ലെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വാദം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">See also &#8220;<a href="https://twitter.com/hashtag/Aadhaar?src=hash">#Aadhaar</a> in the hand of spies&#8221; <a href="https://t.co/J0sBghQ6EJ">https://t.co/J0sBghQ6EJ</a></p>
<p>— WikiLeaks (@wikileaks) <a href="https://twitter.com/wikileaks/status/901148660163117060">August 25, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
ട്വിറ്റര്&#x200d; വഴിയാണ് വിക്കിലീക്‌സ് ഇതുസംബന്ധിച്ച വിവരങ്ങള്&#x200d; വെളിപ്പെടുത്തിയത്. സി.ഐ.എയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്&#x200d; വിക്കിലീക്‌സ് നേരത്തെയും പുറത്തുവിട്ടിരുന്നു. ആധാര്&#x200d; ചോര്&#x200d;ച്ചയുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് നല്&#x200d;കുന്ന വിവരങ്ങള്&#x200d; ഇങ്ങനെയാണ്.<br />
ആധാര്&#x200d; വിവര ശേഖരണത്തിന്റെ ഭാഗമായി ബയോമെട്രിക് വിവരങ്ങള്&#x200d; ശേഖരിക്കാന്&#x200d; അമേരിക്കന്&#x200d; കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസ് വികസിപ്പിച്ച ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങിയിരുന്നത്. കുറ്റാന്വേഷണ ഏജന്&#x200d;സികള്&#x200d;, രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; എന്നിവക്ക് സഹായകമാകുന്ന തരത്തിലുള്ള ബയോ മെട്രിക് സോഫ്റ്റ് വെയര്&#x200d; വികസനത്തില്&#x200d; ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ക്രോസ് മാച്ച്.<br />
ഫിംഗര്&#x200d; പ്രിന്റ്(വിരലടയാളം), ഐറിസ് സ്‌കാനര്&#x200d; (കണ്ണിന്റെ കൃഷ്ണമണിയുടെ ചിത്രം) എന്നിവ പകര്&#x200d;ത്തുന്ന ഉപകരണങ്ങളാണ് ഇന്ത്യ ഈ കമ്പനിയില്&#x200d;നിന്ന് വാങ്ങിയത്. 2011ലാണ് ഇതിനായി യു.ഐ.ഡി.എ.ഐയും അമേരിക്കന്&#x200d; കമ്പനിയും കരാര്&#x200d; ഒപ്പിട്ടത്. സി.ഐ.എക്കു കീഴിലെ ഓഫീസ് ഓഫ് ടെക്‌നിക്കല്&#x200d; സര്&#x200d;വീസ് (ഒ.ടി.എസ്) വിഭാഗവും നേരത്തെ ബയോ മെട്രിക് വിവരങ്ങള്&#x200d; ശേഖരിക്കുന്ന ഉപകരണങ്ങള്&#x200d; ഇതേ കമ്പനിയില്&#x200d;നിന്ന് വാങ്ങിയിരുന്നു. അബോട്ടാബാദ് ഓപ്പറേഷനില്&#x200d; ഉസാമ ബിന്&#x200d;ലാദന്&#x200d; തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്&#x200d; സി.ഐ.എ ഉപയോഗിച്ചത് ഈ സോഫ്റ്റ്‌വെയര്&#x200d; ആയിരുന്നു. സമാന സോഫ്റ്റ് വെയറുകള്&#x200d; ഉപയോഗിച്ച് പ്രവര്&#x200d;ത്തിക്കുന്ന രഹസ്യ സൈറ്റുകളെ<br />
ഇതുവഴി ഒ.ടി.എസ് ഏജന്റുമാര്&#x200d;ക്ക് നിരീക്ഷിക്കാനും വിവരങ്ങള്&#x200d; ശേഖരിക്കാനും കഴിയുമെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aadhaar-in-the-hand-of-spies-cia-says-wikileaks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഹസ്യം ചോര്‍ത്തലിന് സിഐഎ ടിവിയും ഫോണും ഉപയോഗിക്കുന്നു: വിക്കിലീക്‌സ്</title>
		<link>https://www.chandrikadaily.com/cia-wikileaks.html</link>
					<comments>https://www.chandrikadaily.com/cia-wikileaks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Mar 2017 08:41:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[WIKILEAKS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22026</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്മാര്‍ട്ട്‌ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്‌സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്‍ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്‍, ചിത്രങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍ എന്നിവയാണ് ചോര്‍ത്തുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിക്കിലീക്‌സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പ്രത്യേക ഹാക്കിങ് തന്ത്രങ്ങളില്‍ സിഐഎ പരീക്ഷണത്തിലാണെന്ന് വിക്കിലീക്‌സ് വ്യക്തമാക്കുന്നു. സിഐഎ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതികത വഴി സ്മാര്‍ട്ട് ടിവി, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: അമേരിക്കന്&#x200d; രഹസ്യാന്വേഷണ ഏജന്&#x200d;സിയായ സിഐഎ വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നതിന് സ്മാര്&#x200d;ട്ട്‌ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്‌സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്&#x200d;ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്&#x200d;, ചിത്രങ്ങള്&#x200d;, സ്വകാര്യ സന്ദേശങ്ങള്&#x200d; എന്നിവയാണ് ചോര്&#x200d;ത്തുന്നത്. സുരക്ഷാ മുന്&#x200d;കരുതലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിക്കിലീക്‌സില്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>ഇത്തരം വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നതിനായി പ്രത്യേക ഹാക്കിങ് തന്ത്രങ്ങളില്&#x200d; സിഐഎ പരീക്ഷണത്തിലാണെന്ന് വിക്കിലീക്‌സ് വ്യക്തമാക്കുന്നു. സിഐഎ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതികത വഴി സ്മാര്&#x200d;ട്ട് ടിവി, മൊബൈല്&#x200d; ഫോണ്&#x200d; തുടങ്ങി ഉപകരണങ്ങള്&#x200d; വഴി വ്യക്തികള്&#x200d; നടത്തുന്ന സംഭാഷണങ്ങള്&#x200d; മനസിലാക്കാനും അവ റിക്കോര്&#x200d;ഡ് ചെയ്യുന്നതിനും സാധ്യക്കും<br />
മുന്&#x200d; യുഎസ് രഹസ്യാന്വേഷണഏജന്&#x200d;സി ഉദ്യോഗസ്ഥന്&#x200d; എഡ്വേര്&#x200d;ഡ് സ്‌നോഡന്&#x200d; ഈക്കാര്യം സ്ഥിതീകരിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PSA: This incorrectly implies CIA hacked these apps / encryption. But the docs show iOS/Android are what got hacked &#8211; a much bigger problem. <a href="https://t.co/Bw9AkBpOdt">https://t.co/Bw9AkBpOdt</a></p>
<p>— Edward Snowden (@Snowden) <a href="https://twitter.com/Snowden/status/839155787226316800">March 7, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>സാംസങ് ഉള്&#x200d;പ്പെടെയുള്ള സ്മാര്&#x200d;ട്ട് ടി.വിയാണ് സിഐഎയുടെ പ്രധാന ആയുധം. ഹാക്കിങ് സംവിധാനമായ വീപ്പിങ് ഏഞ്ചലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് പ്രവേശിക്കുന്നതോടെ ടിവി പ്രവര്&#x200d;ത്തിക്കുന്നില്ല എന്ന തോന്നലുണ്ടാക്കും. എന്നാല്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ഒരു ബഗ്ഗായി പ്രവര്&#x200d;ത്തിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും ചോര്&#x200d;ത്തിയെടുക്കുകയാണ് ചെയ്യുന്നതെന്ന് വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങളില്&#x200d; പറയുന്നു. ഇത്തരത്തില്&#x200d; ചോര്&#x200d;ത്തപ്പെട്ട 9000 രേഖകളും വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cia-wikileaks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
