<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>wild animals &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wild-animals/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 May 2025 12:28:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>wild animals &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍; വനം വകുപ്പിനെ ചുമതലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/govt-seeks-permission-to-kill-wildlife-that-threatens-life-and-property-the-government-sought-permission-to-kill-wild-animals-threatening-life-and-property-by-entrusting-the-forest-department-the-fo.html</link>
					<comments>https://www.chandrikadaily.com/govt-seeks-permission-to-kill-wildlife-that-threatens-life-and-property-the-government-sought-permission-to-kill-wild-animals-threatening-life-and-property-by-entrusting-the-forest-department-the-fo.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 28 May 2025 12:28:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342788</guid>

					<description><![CDATA[നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്]]></description>
										<content:encoded><![CDATA[<p>ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ അനുമതി തേടും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി വനം വകുപ്പിനെ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ചു നിയമനിര്&#x200d;മ്മാണത്തിനുള്ള നിര്&#x200d;ദ്ദേശം സമര്&#x200d;പ്പിക്കാനാണ് വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.</p>
<p>കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നതിന് അനുമതി തേടാനാണ് നീക്കം. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്&#x200d;ഡ് ലൈഫ് വാര്&#x200d;ഡനില്&#x200d; നിക്ഷിപ്തമായ അധികാരം ഹോണററി വൈല്&#x200d;ഡ് ലൈഫ് വാര്&#x200d;ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവുകളുടെ കാലാവധി ഒരുവര്&#x200d;ഷത്തേക്ക് കൂടി ദീര്&#x200d;ഘിപ്പിക്കാനും തീരുമാനമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-seeks-permission-to-kill-wildlife-that-threatens-life-and-property-the-government-sought-permission-to-kill-wild-animals-threatening-life-and-property-by-entrusting-the-forest-department-the-fo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വനം മന്ത്രി രാജിവെയ്ക്കണം&#8217;;  വന്യജീവി ആക്രമണവിഷയത്തില്&#x200d; സര്&#x200d;ക്കാരും വനപാലകരും നോക്കുകുത്തികളെന്ന് താമരശ്ശേരി രൂപത ബിഷപ്പ്</title>
		<link>https://www.chandrikadaily.com/forest-minister-should-resign-bishop-of-thamarassery-says-that-the-government-and-the-forest-guards-have-looked-into-the-issue-of-wildlife-attacks.html</link>
					<comments>https://www.chandrikadaily.com/forest-minister-should-resign-bishop-of-thamarassery-says-that-the-government-and-the-forest-guards-have-looked-into-the-issue-of-wildlife-attacks.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 12 Feb 2025 09:19:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[news]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329530</guid>

					<description><![CDATA[സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. &#8220;ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും&#8221; കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെ താമരശ്ശേരി [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.</p>
<p>&#8220;ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും&#8221; കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെ താമരശ്ശേരി രൂപത ബിഷപ്പ് ആവശ്യപ്പെട്ടു.</p>
<p>അതേസമയം സംസ്ഥാനത്ത് ഇന്ന് വീണ്ടും കാട്ടാന ആക്രമണത്തില്&#x200d; മരണം സംഭവിച്ചു. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്&#x200d; കാട്ടാന ആക്രമണത്തില്&#x200d; സംസ്ഥാനത്ത് സംഭവിക്കുന്ന ഏഴാമത്തെ മരണമാണിത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്&#x200d; മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forest-minister-should-resign-bishop-of-thamarassery-says-that-the-government-and-the-forest-guards-have-looked-into-the-issue-of-wildlife-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്</title>
		<link>https://www.chandrikadaily.com/wildlife-attacks-forest-department-with-night-patrolling.html</link>
					<comments>https://www.chandrikadaily.com/wildlife-attacks-forest-department-with-night-patrolling.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Mar 2024 05:59:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[night patrolling]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292319</guid>

					<description><![CDATA[മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്. വേനൽ കടുത്തതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്താനുള്ള സാഹചര്യം മുൻനിറുത്തിയാണ് പട്രോളിംഗ് ആരംഭിച്ചത്.</p>
<p>രാത്രി 10 മുതൽ പുലർച്ചെ രണ്ടര വരെ പ്രത്യേകം ടീമുകളായി തിരിച്ചാണ് പട്രോളിംഗ്. മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം.</p>
<p>ആറ് പേരെങ്കിലും അടങ്ങിയ സംഘം വനംവകുപ്പിന്റെ തന്നെ വാഹനത്തിൽ വന്യജീവികളെത്താൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തും. രാത്രികാല പട്രോളിംഗ് ജനുവരി മുതലാണ് സജീവമാക്കിയത്.</p>
<p>.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wildlife-attacks-forest-department-with-night-patrolling.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഈ വനംമന്ത്രിക്കൊപ്പമിരുന്ന് ചര്&#x200d;ച്ചയ്ക്കില്ല&#8217;, മുഖ്യമന്ത്രി വരണം; സര്&#x200d;വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്</title>
		<link>https://www.chandrikadaily.com/1there-is-no-discussion-with-this-forest-minister-the-chief-minister-should-come-udf-boycotts-all-party-meeting.html</link>
					<comments>https://www.chandrikadaily.com/1there-is-no-discussion-with-this-forest-minister-the-chief-minister-should-come-udf-boycotts-all-party-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 20 Feb 2024 06:43:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290861</guid>

					<description><![CDATA[ര്&#x200d;ച്ച നടത്തി കബളിപ്പിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കല്&#x200d;പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധ നടപടികളും ചര്&#x200d;ച്ച ചെയ്യാന്&#x200d; വയനാട്ടില്&#x200d; ചോരുന്ന സര്&#x200d;വകക്ഷി യോഗം ബഹിഷ്‌കരിച്ച് കോണ്&#x200d;ഗ്രസ്. സര്&#x200d;ക്കാര്&#x200d; അവഗണന കാരണമാണ് ബഹിഷ്‌കരണമെന്ന് ടി സിദ്ദിഖ് എംഎല്&#x200d;എ പ്രതികരിച്ചു. വയനാട്ടിലെത്താതിരുന്ന എ കെ ശശീന്ദ്രനെ ഇരുത്തി ഇനി ചര്&#x200d;ച്ചയ്ക്കില്ലെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>യോഗത്തിന് മന്ത്രിതല സംഘമല്ല വരേണ്ടതെന്ന് ടി സിദ്ദിഖ് വിമര്&#x200d;ശിച്ചു. ജില്ലയുടെ ചുമതലയില്&#x200d; നിന്ന് എ കെ ശശീന്ദ്രനെ ഒഴിവാക്കണം. മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം. ചര്&#x200d;ച്ചയല്ല, നടപടിയാണ് വേണ്ടത്. ചര്&#x200d;ച്ച നടത്തി കബളിപ്പിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. തിരിഞ്ഞുനോക്കാത്ത മന്ത്രിയുടെ ചര്&#x200d;ച്ചയുമായി മുന്നോട്ട് പോകാന്&#x200d; ഇല്ല. ജനവികാരം ഏറ്റെടുത്ത് കൊണ്ടാണ് സര്&#x200d;വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നത്. മുഖ്യമന്ത്രിയോട് കാര്യങ്ങള്&#x200d; അക്കമിട്ട് നിരത്തി. പറഞ്ഞതൊന്നും നടന്നില്ല. വിഡ്ഢികളുടെ സ്വര്&#x200d;ഗത്തിലല്ല തങ്ങളെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text"></div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="app-ad app-ad--story-horizontal" data-test-id="ad">
<div class="ad-wrapper-module__adContainer__iD4aI" data-test-id="ad">
<div class="ad-wrapper-module__adPlaceholder__NmNO4 ad-wrapper-module__Leaderboard__snvaR">
<div class="adunitContainer"></div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1there-is-no-discussion-with-this-forest-minister-the-chief-minister-should-come-udf-boycotts-all-party-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/even-knowing-that-the-elephant-has-arrived-the-forest-department-has-no-system-to-locate-it-vd-satheesan.html</link>
					<comments>https://www.chandrikadaily.com/even-knowing-that-the-elephant-has-arrived-the-forest-department-has-no-system-to-locate-it-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 12 Feb 2024 09:27:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Elephant attack]]></category>
		<category><![CDATA[vd satheeshan]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290178</guid>

					<description><![CDATA[ഭരണഘടനയുടെ ആര്&#x200d;ട്ടിക്കില്&#x200d; 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്&#x200d;ക്കാരിനുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;. ഭരണഘടനയുടെ ആര്&#x200d;ട്ടിക്കില്&#x200d; 21 അനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്&#x200d;ക്കാരിനുണ്ട്. അതിനുള്ള മാര്&#x200d;ഗങ്ങള്&#x200d; നിങ്ങള്&#x200d; ആലോചിക്കണം. എന്നിട്ടും നിങ്ങള്&#x200d; എന്താണ് ചെയ്തത്? സര്&#x200d;ക്കാരിന്റെയും വനം വകുപ്പ് മന്ത്രിയുടെയും നിഷ്‌ക്രിയത്വത്തെയും നിസംഗതയെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. നിങ്ങള്&#x200d; ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.</p>
<p>വയനാട്ടില്&#x200d; ജനക്കൂട്ടം അക്രമാസക്തരായെന്നാണ് മന്ത്രി പറഞ്ഞത്. സങ്കടങ്ങളും ദുഖങ്ങളുമായി ജീവിതയാഥാര്&#x200d;ഥ്യങ്ങളെ നേരിടുന്ന വനാതിര്&#x200d;ത്തിയിലെ കര്&#x200d;ഷകര്&#x200d; വൈകാരികമായി പ്രതികരിക്കും. വന്യ ജീവികളെ ഭയന്ന് കുട്ടികള്&#x200d;ക്കും സ്ത്രീകള്&#x200d;ക്കും വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇത് വയനാട്ടില്&#x200d; മാത്രമല്ല വനാതിര്&#x200d;ത്തിയിലെ ജനങ്ങളാകെ ഭീതിയിലാണ്. എന്തൊരു ഭീതിയിലും സങ്കടത്തിലുമാണ് ആളുകള്&#x200d; ജീവിക്കുന്നത്. പിണറായി വിജയന്&#x200d; ഭരിക്കുന്നത് കൊണ്ട് വന്യമൃഗങ്ങള്&#x200d; നാട്ടില്&#x200d; ഇറങ്ങിയെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല.</p>
<p>നഷ്ടപരിഹാരം പോലും നല്&#x200d;കുന്നില്ല. വന്യജീവി ആക്രമണങ്ങളില്&#x200d; മരണമടഞ്ഞവരും പരിക്കേറ്റവരും കൃഷിക്കാര്&#x200d;ക്കും ഉള്&#x200d;പ്പെടെ ഏഴായിരത്തോളം പേര്&#x200d;ക്കാണ് നഷ്ടപരിഹാരം നല്&#x200d;കാനുള്ളത്. വന്യജീവി ആക്രമണം നേരിടാന്&#x200d; ഹ്രസ്വകാലത്തേക്കും ദീര്&#x200d;ഘകാലത്തേക്കുമായി എന്ത് സംവിധാനമാണ് സര്&#x200d;ക്കാരും വനംവകുപ്പും സ്വീകരിച്ചിരിക്കുന്നത്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്&#x200d;ഷം നേരിടുന്നതിനായി ബജറ്റില്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത് 48.85 കോടി രൂപ മാത്രമാണ്. അപ്പോള്&#x200d; നിങ്ങള്&#x200d;ക്ക് എന്ത് പദ്ധതികളാണുള്ളത്? വന്യജീവികളില്&#x200d; നിന്നും മനുഷ്യനെ രക്ഷിക്കാന്&#x200d; നിങ്ങള്&#x200d;ക്ക് ഒരു പദ്ധതികളും നടപടിക്രമങ്ങളുമില്ല. എന്നിട്ടാണ് കര്&#x200d;ണാടകത്തില്&#x200d; നിന്നും സിഗ്‌നല്&#x200d; കിട്ടിയില്ലെന്ന് പറയുന്നതെന്ന് വിഡി സതീശന്&#x200d; പറഞ്ഞു.</p>
<p>ജനുവരി 30നാണ് ആന ഇറങ്ങിയതെന്ന് മന്ത്രി പറഞ്ഞത് തെറ്റാണ്. റേഡിയോ കോളറുള്ള ആന മുത്തങ്ങ റേഞ്ചിന്റെ പരിധിയില്&#x200d; വന്നതായി ജനുവരി അഞ്ചിന് കേരള വനംവകുപ്പ് അറിഞ്ഞിരുന്നു. അന്നു തന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസര്&#x200d; ഐഡിയും പാസ് വേഡും കാര്&#x200d;ണാടകയില്&#x200d; നിന്നും വാങ്ങി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്&#x200d; ആന ബന്ദിപ്പൂരിലേക്ക് പോയി. ഫെബ്രുവരി രണ്ടിന് ആന വീണ്ടും വയനാട്ടിലെത്തി. കര്&#x200d;ണാടകത്തിന് സിഗ്‌നല്&#x200d; കിട്ടുന്നതു പോലെ തന്നെ കേരളത്തിനും സിഗ്‌നല്&#x200d; കിട്ടും. സാറ്റലൈറ്റില്&#x200d; നിന്നും കിട്ടുന്ന സിഗ്‌നല്&#x200d; ഡീ കോഡ് ചെയ്യാന്&#x200d; മൂന്ന് മണിക്കൂര്&#x200d; എടുക്കും.</p>
<p>ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല. മാനന്തവാടിയില്&#x200d; ഒരു വര്&#x200d;ഷം മുന്&#x200d;പ് തോമസ് എന്നയാളെ കടുവ കൊലപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഉളിക്കല്&#x200d; പഞ്ചായത്തില്&#x200d; ഡിസംബര്&#x200d; രണ്ടിന് നാട്ടുകാര്&#x200d; കണ്ട കടുവ 40 ദിവസത്തിന് ശേഷമാണ് മാനന്തവാടിയില്&#x200d; എത്തി തോമസിനെ കൊലപ്പെടുത്തിയത്. കടുവ എത്തിയെന്ന് അറിഞ്ഞാലും അതിനെ ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാവും വനംവകുപ്പിനില്ല. ഈ സര്&#x200d;ക്കാര്&#x200d; ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികള്&#x200d;ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വന്യജീവികളുടെ ദയാവായ്പിലാണ് വനമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും.</p>
<p>വനാതിര്&#x200d;ത്തികളില്&#x200d; ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത സാഹചര്യമാണ് നിലനില്&#x200d;ക്കുന്നത്. പട്ടിണിയെ തുടര്&#x200d;ന്നാണ് പലരും ആത്മഹത്യ ചെയ്യുന്നത്. കൃഷിനാശത്തെ തുടര്&#x200d;ന്ന് കാസര്&#x200d;കോട്ടെ കര്&#x200d;ഷകന്&#x200d; കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നാണ് പറഞ്ഞത്. ചങ്കുപൊട്ടിക്കൊണ്ടാണ് ആ കര്&#x200d;ഷകന്&#x200d; ഇക്കാര്യം എന്നോട് പറഞ്ഞത്. ആ വിതുമ്പലും നിലവിളിയും കേള്&#x200d;ക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണം. സഹായധനം നല്&#x200d;കണമെന്നത് നിയമമാണ്. അല്ലാതെ ഔദാര്യമല്ല. അത് കൊടുക്കാതിരുന്നാല്&#x200d; അവര്&#x200d; എന്ത് ചെയ്യും. മരണഭയത്തിന് ഇടയില്&#x200d; നില്&#x200d;ക്കുന്നവര്&#x200d; വൈകാരികമായി പെരുമാറും. അല്ലാതെ ആരും ഇളക്കി വിടുന്നതല്ല. മാവോയിസ്റ്റുകളാണ് തീവ്രവാദികളാണ് എന്നൊക്കെ പറഞ്ഞ് അവരുടെ മെക്കിട്ട് കയറാന്&#x200d; പോകേണ്ട. ജീവിക്കാന്&#x200d; നിവൃത്തിയില്ലാത്ത പാവങ്ങളാണ് അവരെ വെറുതെ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കെ.പി.സി.സി ഇന്നലെ കണ്ണൂരില്&#x200d; സംഘടിപ്പിച്ച ജനകീയ ചര്&#x200d;ച്ച സദസില്&#x200d; രണ്ട് വിധവകളെ കണ്ടു. കണ്ണീരോടെയാണ് രണ്ടു പേരും സങ്കടം പങ്കുവച്ചത്. രണ്ട് വര്&#x200d;ഷം മുന്&#x200d;പ് ഭാര്യക്കൊപ്പം ബൈക്കില്&#x200d; പള്ളിയിലേക്ക് പോയ പേരാവൂര്&#x200d; പെരിങ്കരിയിലെ ജസ്റ്റിനെ ആന കൊലപ്പെടുത്തി. ജസ്റ്റിന്റെ ഭാര്യ അല്&#x200d;ഫോണ്&#x200d;സയാണ് സങ്കടങ്ങള്&#x200d; പങ്കുവച്ചത്. ആലക്കോട് പാത്തന്&#x200d;പാറയില്&#x200d; ആത്മഹത്യ ചെയ്ത കര്&#x200d;ഷകന്&#x200d; ജോസിന്റെ ഭാര്യ ലിസിയെയാണ് രണ്ടാമതായി കണ്ടത്. ജോസ് കൃഷി ചെയ്ത 5,000 വാഴയും പന്നിക്കൂട്ടം നശിപ്പിച്ചു. എന്നിട്ടും ഒരു രൂപ പോലും സര്&#x200d;ക്കാര്&#x200d; നഷ്ടപരിഹാരം നല്&#x200d;കിയില്ല. കടബാധ്യത താങ്ങാനാകാതെയാണ് ജോസ് ആത്മഹത്യ ചെയ്തത്. വനാതിര്&#x200d;ത്തികളിലുള്ള സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങളാണ് ഇവര്&#x200d; രണ്ടു പേരും പങ്കുവച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-knowing-that-the-elephant-has-arrived-the-forest-department-has-no-system-to-locate-it-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ</title>
		<link>https://www.chandrikadaily.com/in-the-past-8-years-909-people-have-been-killed-in-wild-animal-attacks-in-the-state.html</link>
					<comments>https://www.chandrikadaily.com/in-the-past-8-years-909-people-have-been-killed-in-wild-animal-attacks-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 10 Feb 2024 10:52:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290059</guid>

					<description><![CDATA[68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ 8 വര്&#x200d;ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത് 909 പേര്&#x200d;. ആക്രമണത്തില്&#x200d; 7,492 പേര്&#x200d;ക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവര്&#x200d;ഷം മാത്രം 85 പേര്&#x200d; വന്യജീവി ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടു. 817 പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>അതേസമയം സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി. മാനന്തവാടിയില്&#x200d; ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. അതേസമയം മാനന്തവാടിയില്&#x200d; ഒരാളെ കൊന്ന അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞു. കര്&#x200d;ണാടകയില്&#x200d; നിന്നും റേഡിയോ കോളര്&#x200d; ഘടിപ്പിച്ച ബേലൂര്&#x200d; മഗ്‌ന എന്ന ആനയാണ്. 30.11.2023 ഹാസന്&#x200d; ഡിവിഷനിലെ ബേലൂരില്&#x200d; നിന്നാണ് പിടികൂടിയത് ഈ ആനയെ പിടികൂടിയത്. തുടര്&#x200d;ന്ന് റേഡിയോ കോളര്&#x200d; ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്&#x200d;ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്&#x200d; തുറന്ന് വിട്ടിരുന്നു.</p>
<p>വേണ്ട വിധം സര്&#x200d;ക്കാരും വനം വകുപ്പും സ്ഥിതിഗതികളില്&#x200d; ജാഗ്രത പുലര്&#x200d;ത്താത്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്&#x200d;ക്ക് പിന്നിലെ പ്രധാന കാരണം. ഇന്ന് മാനന്തവാടിയില്&#x200d; കാട്ടാന ആക്രമണത്തില്&#x200d; ഒരാളുടെ ജീവന്&#x200d; നഷ്ടമായ സംഭവത്തിന് കാരണക്കാരനായ കാട്ടാന റേഡിയോ കോളര്&#x200d; ധരിച്ച ആനയായിരുന്നു, എന്നിട്ടും ജനവാസ മേഖലയില്&#x200d; ആനയിറങ്ങുന്നത് തടയാനൊ ജനങ്ങള്&#x200d;ക്ക് വേണ്ട മുന്&#x200d;കരുതലുകള്&#x200d; നല്&#x200d;കാനൊ വനം വകുപ്പിന് സാധിച്ചില്ല. സിഗ്‌നല്&#x200d; ലഭിക്കുന്നതില്&#x200d; മൂന്ന് മണിക്കൂര്&#x200d; നേരം ഗാപ്പ് ഉണ്ടായി എന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്&#x200d; തന്നെ സമ്മതിച്ചു. അത് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്&#x200d; ഇപ്പോള്&#x200d; ആരെയും കുറ്റപ്പെടുത്താനില്ലെന്നുമ്മാണ് മന്ത്രിയുടെ വാക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-past-8-years-909-people-have-been-killed-in-wild-animal-attacks-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്ന് പേര്&#x200d;ക്ക് പരിക്ക്‌</title>
		<link>https://www.chandrikadaily.com/in-kannur-three-people-were-injured-after-seeing-wild-animals.html</link>
					<comments>https://www.chandrikadaily.com/in-kannur-three-people-were-injured-after-seeing-wild-animals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Oct 2023 04:54:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[INJURED]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278757</guid>

					<description><![CDATA[ഇതോടെ മാട്രാ - വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര്&#x200d; വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചു]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p> ഉളിക്കല്&#x200d; ടൗണില്&#x200d; കാട്ടാനയിറങ്ങിയതിനെത്തുടര്&#x200d;ന്ന് പരിഭ്രാന്തരായി നാട്ടുകാര്&#x200d;. ഇന്ന്‌ പുലര്&#x200d;ച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ 3 പേര്&#x200d;ക്ക് പരിക്കേറ്റു. ഇതോടെ മാട്രാ &#8211; വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര്&#x200d; വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് അവധി പ്രഖ്യാപിച്ചു. നാട്ടുകാര്&#x200d;ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി. ടൗണിലെ കടകള്&#x200d; അടച്ചിടാനും നിര്&#x200d;ദേശിച്ചു.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4">
<div id="div-ad-gpt-1120978-1644502262-0">വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തില്&#x200d; കാട്ടാനയിറങ്ങിയത് നാട്ടുകാരില്&#x200d; അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആനയെ തുരത്താന്&#x200d; പൊലീസും<br />
വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലര്&#x200d;ച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാര്&#x200d; കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.</div>
</div>
<div></div>
<div class="piano-container piano-registration">ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാര്&#x200d; പറയുന്നത്. കര്&#x200d;ണാടക വനമേഖലയില്&#x200d;നിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. കാട്ടാന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. നിലവില്&#x200d;സിനിമാ തിയേറ്ററിനു സമീപത്തെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.</div>
<div id="div-ad-desk-1120978-1657207172-0"></div>
<div id="justIn"></div>
<div class="mpp-story-content-details-main my-3"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-kannur-three-people-were-injured-after-seeing-wild-animals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനകള്&#x200d;ക്ക് പുറമേ കാടിറിങ്ങി കരടിയും നരിയും; വളര്&#x200d;ത്തുനായ്ക്കളെ വന്യമൃഗങ്ങള്&#x200d; കൊല്ലുന്നു</title>
		<link>https://www.chandrikadaily.com/in-addition-to-elephants-wild-bears-and-jackals-domestic-dogs-are-killed-by-wild-animals.html</link>
					<comments>https://www.chandrikadaily.com/in-addition-to-elephants-wild-bears-and-jackals-domestic-dogs-are-killed-by-wild-animals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 29 Jun 2023 13:08:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262068</guid>

					<description><![CDATA[കഴിഞ്ഞ ദിവസം രാത്രിയില്&#x200d; പടുക്ക വനം സ്‌റ്റേഷന് സമീപം റോഡില്&#x200d; വച്ച് ഓട്ടോ ഡ്രൈവറാണ് കരടിയെ കണ്ടത്]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d;: നിലമ്പൂര്&#x200d; എടക്കര മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത്, പുളക്കാറ, കല്&#x200d;ക്കുളം പ്രദേശങ്ങളില്&#x200d; കാട്ടാനകള്&#x200d; കൂടാതെ കരടിയും നരിയും അടക്കമുള്ള വന്യമ്യഗങ്ങള്&#x200d; ഭീതിസൃഷ്ടിക്കുന്നു. കാട്ടാനകള്&#x200d; നിത്യവും ജനവാസ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; വീടുകളിലെ വളര്&#x200d;ത്തുനായ്ക്കള്&#x200d; അപ്രത്യക്ഷമാകാന്&#x200d; തുടങ്ങിയത്.</p>
<p>പുലി പിടിച്ചുകൊണ്ടുപോകുന്നതായിരിക്കുമെന്നാണ് സംശയിച്ചത്. എന്നാല്&#x200d;, പച്ചലിപ്പാടത്തെ ഒരു വീട്ടില്&#x200d; നിന്നു നായയെ പിടിക്കാനുള്ള ശ്രമത്തിനിടയില്&#x200d; ബഹളം കേട്ട് വീട്ടുകാര്&#x200d; ഉണര്&#x200d;ന്നപ്പോള്&#x200d; കണ്ടത് നരിയെയാണ്.</p>
<p><strong>കരടിയെ കണ്ടത് പടുക്ക വനംസ്‌റ്റേഷന് സമീപം;</strong></p>
<p>കഴിഞ്ഞ ദിവസം രാത്രിയില്&#x200d; പടുക്ക വനം സ്‌റ്റേഷന് സമീപം റോഡില്&#x200d; വച്ച് ഓട്ടോ ഡ്രൈവറാണ് കരടിയെ കണ്ടത്. ഏറെ ദൂരം റോഡിലൂടെ തന്നെ നടന്നുനീങ്ങുകയായിരുന്നു. കരടി കാട്ടിലേക്ക് കയറിയെന്ന് ഉറപ്പാക്കിയാണ് ഓട്ടോ ഓടിച്ചു പോയത്. നേരത്തേയും ഇവിടെ കരടിയിറങ്ങിയിട്ടുണ്ട്. 2 വര്&#x200d;ഷം മുന്&#x200d;പ് പച്ചലിപ്പാടം ഭാഗത്തിറങ്ങിയ കരടിയെ നാട്ടുകാര്&#x200d; വലയില്&#x200d; വീഴ്ത്തുകയായിരുന്നു.</p>
<p>ഈ കരടിയെ പിന്നീട് ഉള്&#x200d;വനത്തില്&#x200d; വിട്ടയക്കുകയാണുണ്ടായത്. വന്യമൃഗങ്ങള്&#x200d; നാട്ടിലിറങ്ങുന്നത് തടയാന്&#x200d; നടപടി വേണമെന്ന് നാട്ടുകാര്&#x200d; ആവശ്യപ്പെട്ടു. പടുക്ക സ്‌റ്റേഷന്&#x200d; മുതല്&#x200d; പൂളക്കപ്പാറ വരെയുള്ള ജനവാസകേന്ദ്രങ്ങളിലും റോഡിലും പടര്&#x200d;ന്ന് നിര്&#x200d;ക്കുന്ന കാട് വെട്ടിമാറ്റമാണെന്നും അവര്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-addition-to-elephants-wild-bears-and-jackals-domestic-dogs-are-killed-by-wild-animals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യ ജീവനു സംരക്ഷണം വേണം- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/human-life-should-be-protected-editorial.html</link>
					<comments>https://www.chandrikadaily.com/human-life-should-be-protected-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Jan 2023 17:28:27 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[human]]></category>
		<category><![CDATA[protection]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232652</guid>

					<description><![CDATA[ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്&#x200d; കര്&#x200d;ഷകന്&#x200d; മരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്&#x200d; കടുവയുടെ ആക്രമണത്തില്&#x200d; പരിക്കേറ്റ കര്&#x200d;ഷകന്&#x200d; മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ബത്തേരിയിലേയും അട്ടപ്പാടിയിലേയും കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണങ്ങളും ജനത്തെ ഭയവിഹ്വലരാക്കുന്നു. വന്യജീവി ആക്രമണങ്ങള്&#x200d; നിരന്തരം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉള്&#x200d;പ്പെടെ സര്&#x200d;ക്കാരിന്റെ നിരുത്തരവാദ സമീപനം ആശങ്ക വര്&#x200d;ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വയനാട്ടില്&#x200d; കഴിഞ്ഞദിവസം അരങ്ങേറിയ വന്&#x200d; പ്രതിഷേധം ഇതാണ് വിളിച്ചുപറയുന്നത്. അട്ടപ്പാടിയില്&#x200d; പശുവിനെ മേയ്ക്കാന്&#x200d; പോയ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ഷോളയൂര്&#x200d; മൂലഗംഗല്&#x200d; ഊരിലെ വീരനാ(70)ണ് പരിക്കേറ്റത്. പാലക്കാട്ടെ വനാതിര്&#x200d;ത്തികളില്&#x200d; ഇത്തരം ആക്രമണങ്ങള്&#x200d; ഇടക്കിടെ സംഭവിക്കുന്നു.</p>
<p>പ്രഭാത സവാരിക്കിടയില്&#x200d; ഏഴു പേരില്&#x200d; ഒരാളെ ആന ചവിട്ടിക്കൊന്നത് കഴിഞ്ഞവര്&#x200d;ഷം ജൂലൈയിലാണ്. ഒരു വര്&#x200d;ഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയില്&#x200d; മാത്രം കാട്ടാനയുടെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതല്&#x200d; 2021 വരെയുള്ള വര്&#x200d;ഷങ്ങളില്&#x200d; മാത്രം കേരളത്തില്&#x200d; വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. കണക്കുകളുടെ ശരാശരി നോക്കുമ്പോള്&#x200d;, കേരളത്തില്&#x200d; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്&#x200d; വീതം വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്&#x200d;ക്ക് വീതം ആക്രമണങ്ങളില്&#x200d; പരിക്കേല്&#x200d;ക്കുന്നു. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്&#x200d; കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നു. കടുവയുടെ ആക്രമണം കേരളത്തില്&#x200d; കുറവാണെങ്കിലും ഇയ്യിടെയായി അതും സംഭവിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്&#x200d;ഷങ്ങള്&#x200d; നിലനില്&#x200d;ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളില്&#x200d; നിലമ്പൂര്&#x200d; നോര്&#x200d;ത്ത്, വയനാട് സൗത്ത്, വയനാട് നോര്&#x200d;ത്ത് എന്നീ റെയ്ഞ്ചുകളിലാണ് ഏറ്റവും കൂടുതല്&#x200d; സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളുള്ളത്.</p>
<p>580 കിലോമീറ്റര്&#x200d; നീളവും ശരാശരി 75 കിലോമീറ്റര്&#x200d; വീതിയിലുമുള്ള കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്&#x200d;മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്&#x200d;ത്തിക്കുള്ളില്&#x200d; താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്&#x200d;ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്&#x200d;ഷ ബാധിത പ്രദേശങ്ങളില്&#x200d; കഴിയുന്നത്. ഓരോ വര്&#x200d;ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്&#x200d; വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്&#x200d;തോതില്&#x200d; പെറ്റുപെരുകുന്നതാണ് നിലവില്&#x200d; കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്&#x200d;ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്&#x200d;നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്&#x200d; ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. മറ്റു രാജ്യങ്ങളില്&#x200d; അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്&#x200d; 200 ഓളം ആനകളെയാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിലൂടെ ഇയ്യിടെ കൊന്നത്. അമേരിക്ക ഉള്&#x200d;പ്പടെയുള്ള രാജ്യങ്ങള്&#x200d; കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്&#x200d;കുകയാണ് പതിവ്.</p>
<p>ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്&#x200d; ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്&#x200d;തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്&#x200d; സംഭവിച്ചിട്ടും കാര്യമായ ആക്ഷന്&#x200d; പ്ലാനിലേക്ക് സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; കടന്നിട്ടില്ല. വൈദ്യുത വേലി, കിടങ്ങ് നിര്&#x200d;മാണം, സോളാര്&#x200d; ഫെന്&#x200d;സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തല്&#x200d;, എസ്.എം.എസ് അലര്&#x200d;ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്&#x200d; ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേര്&#x200d;ന്ന് വസിക്കുന്നവരുടെ ജീവന്&#x200d;, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്&#x200d;പ്കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്&#x200d; ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്‌കരണങ്ങള്&#x200d;ക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളില്&#x200d; കൊല്ലപ്പെട്ടവര്&#x200d;ക്കുള്ള നഷ്ടപരിഹാരം ഉയര്&#x200d;ത്തുകയും വേണം. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്&#x200d;ക്കാറിന്റെ ചുമതലയാണ്. അതിന് എന്തെല്ലാം വഴികള്&#x200d; സ്വീകരിക്കാന്&#x200d; പറ്റുമോ അതെല്ലാം സ്വീകരിച്ചേ മതിയാകൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-life-should-be-protected-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്&#x200d; വീണ്ടും കാട്ടാന ആക്രമണം; ദമ്പതികള്&#x200d; സഞ്ചരിച്ച ബൈക്ക് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/katana-attacks-again-in-idukki-the-couples-bike-was-broken.html</link>
					<comments>https://www.chandrikadaily.com/katana-attacks-again-in-idukki-the-couples-bike-was-broken.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Nov 2022 04:58:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[wild animals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221573</guid>

					<description><![CDATA[ബൈക്കിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ഇടുക്കി മാങ്കുളത്ത് വീണ്ടും കാട്ടാന ആക്രമണം. ആനക്കുളം സ്വദേശികളായ ജോണി ഡെയിസി എന്നിവര്&#x200d;ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്കി പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്കിനു നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.</p>
<p>നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞു ദമ്പതികള്&#x200d; തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ആന നശിപ്പിച്ചു. പരിക്ക് പറ്റിയ ഇവരെ വനം വകുപ്പാണ് ആശുപത്രിയല്&#x200d; എത്തിച്ചത്. പ്രദേശത്ത് ആന ശല്യം കൂടുന്നുണ്ടെന്ന് പ്രദേശവാസികള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katana-attacks-again-in-idukki-the-couples-bike-was-broken.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
