<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>WOMEN CRICKET &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/women-cricket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 08 Dec 2024 16:58:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>WOMEN CRICKET &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; രണ്ടാം മത്സരത്തില്&#x200d; ഇന്ത്യയ്ക്ക് 122 റണ്&#x200d;സിന്റെ തോല്&#x200d;വി</title>
		<link>https://www.chandrikadaily.com/odi-series-against-australia-india-lost-the-second-match-by-122-runs.html</link>
					<comments>https://www.chandrikadaily.com/odi-series-against-australia-india-lost-the-second-match-by-122-runs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Dec 2024 16:58:30 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320975</guid>

					<description><![CDATA[ഓപ്പണര്&#x200d; ജോര്&#x200d;ജിയ വോള്&#x200d; (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്&#x200d; ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്&#x200d; 122 റണ്&#x200d;സിന് ബ്രിസ്ബേനില്&#x200d; പരമ്പര സ്വന്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഓപ്പണര്&#x200d; ജോര്&#x200d;ജിയ വോള്&#x200d; (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്&#x200d; ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്&#x200d; 122 റണ്&#x200d;സിന് ബ്രിസ്ബേനില്&#x200d; പരമ്പര സ്വന്തമാക്കി. ബാറ്റ് ചെയ്യാന്&#x200d; തിരഞ്ഞെടുത്തതിന് ശേഷം ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. 8 വിക്കറ്റിന് 371 എന്ന കൂറ്റന്&#x200d; സ്‌കോര്&#x200d; സ്വന്തമാക്കി. ഏകദിന മത്സരത്തില്&#x200d; ഇന്ത്യയ്ക്കെതിരായ ഏറ്റവും ഉയര്&#x200d;ന്ന സ്‌കോറാണിത്. പിന്നീട് ആതിഥേയര്&#x200d; ഇന്ത്യയെ 44.5 ഓവറില്&#x200d; 249 റണ്&#x200d;സിന് പുറത്താക്കി മത്സരം അനായാസം അവസാനിപ്പിച്ചു.</p>
<p>&#8221;ഞങ്ങള്&#x200d;ക്ക് ഇടയില്&#x200d; കുറച്ച് കൂട്ടുകെട്ട് ലഭിച്ചു, ഞങ്ങള്&#x200d;ക്ക് പോസിറ്റീവ് മാനസികാവസ്ഥ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങള്&#x200d;ക്ക് കുറച്ച് റണ്&#x200d;സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,&#8221; മത്സരത്തിന് ശേഷം ഹര്&#x200d;മന്&#x200d;പ്രീത് പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d; കുറച്ച് അവസരങ്ങള്&#x200d; സൃഷ്ടിച്ചു, പക്ഷേ അവ എടുക്കാന്&#x200d; കഴിഞ്ഞില്ല, അവര്&#x200d; എങ്ങനെ ബാറ്റ് ചെയ്തു എന്നതിന്റെ ക്രെഡിറ്റ് ഞങ്ങള്&#x200d; അവര്&#x200d;ക്ക് നല്&#x200d;കണം. അടുത്ത മത്സരത്തില്&#x200d; ഞങ്ങള്&#x200d; എങ്ങനെ ബൗള്&#x200d; ചെയ്യുമെന്ന് ഞങ്ങളുടെ പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഞങ്ങള്&#x200d;ക്ക് 50 ഓവറുകള്&#x200d; പൂര്&#x200d;ണ്ണമായി ബാറ്റ് ചെയ്യണം, ഞങ്ങള്&#x200d; ചെയ്യണം&#8221;.</p>
<p>ആദ്യ ഏകദിനത്തില്&#x200d; ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച പെര്&#x200d;ത്തില്&#x200d; നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odi-series-against-australia-india-lost-the-second-match-by-122-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിത ട്വന്റി20 ലോകകപ്പ്: ഇന്ന് ഇന്ത്യക്ക് ജയം അനിവാര്യം</title>
		<link>https://www.chandrikadaily.com/news-updates-women-cricket-team-india.html</link>
					<comments>https://www.chandrikadaily.com/news-updates-women-cricket-team-india.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 20 Feb 2023 02:32:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sports news]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238940</guid>

					<description><![CDATA[ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്&#x200d; റണ്&#x200d;റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.]]></description>
										<content:encoded><![CDATA[<p>കേപ്ടൗണ്&#x200d;: വനിത ട്വന്റി20 ലോകകപ്പില്&#x200d; ഇന്ത്യക്ക് തിങ്കളാഴ്ച അവസാന ഗ്രൂപ് മത്സരം. സെമിഫൈനലിലെത്താന്&#x200d; ഇന്ത്യക്ക് ഇന്ന് അയര്&#x200d;ലന്&#x200d;ഡിനെതിരെ വിജയം നേടേണ്ടതുണ്ട്.മൂന്നു മത്സരങ്ങളില്&#x200d; ആറു പോയന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ് രണ്ടില്&#x200d; ഒന്നാമത്. മൂന്നു കളിയില്&#x200d; നാലു പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും.</p>
<p>നാലു മത്സരം പൂര്&#x200d;ത്തിയാക്കിയ വെസ്റ്റിന്&#x200d;ഡീസ് മൂന്നാമതെത്തി പുറത്തായി. രണ്ടു പോയന്റുള്ള പാകിസ്താന് ഇംഗ്ലണ്ടിനെതിരായ കളി അവശേഷിക്കുന്നുണ്ട്. ഒടുവില്&#x200d;, ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്&#x200d; റണ്&#x200d;റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇന്ന് ജയിക്കുന്നപക്ഷം ഇന്ത്യക്ക് ഇത് പരിഗണിക്കാതെതന്നെ ആറു പോയന്റുമായി കടക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-women-cricket-team-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ഐപിഎല്&#x200d; ലേലം പൂര്&#x200d;ത്തിയായി: ബിഡ് മൂല്യം 4669 കോടി</title>
		<link>https://www.chandrikadaily.com/womens-ipl-auction-completed-bid-value-4669-crores.html</link>
					<comments>https://www.chandrikadaily.com/womens-ipl-auction-completed-bid-value-4669-crores.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 12:21:05 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234458</guid>

					<description><![CDATA[അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്&#x200d;ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്&#x200d; ലീഗില്&#x200d; പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>വനിതാ ഐപിഎല്&#x200d; ലേലം അവസാനിച്ചു. ഉദ്ഘാടന സീസണിന് മുന്നോടിയായുള്ള ലേലമാണ് അവസാനിച്ചത്. ലേലം പൂര്&#x200d;ത്തിയായ വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്&#x200d; അറിയിച്ചു. വനിതാ ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗിലെ ടീമുകള്&#x200d;ക്കായി ബോര്&#x200d;ഡ് 5 ഫ്രാഞ്ചൈസികളെയാണ് അംഗീകരിച്ചത്. മൊത്തം ബിഡ് മൂല്യം 4669 കോടി രൂപ വരും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്&#x200d;ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്&#x200d; ലീഗില്&#x200d; പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്&#x200d;.</p>
<p>അദാനി ഗ്രൂപ്പിന്റെ സ്‌പോര്&#x200d;ട്‌സ് സംരംഭമായ അദാനി സ്‌പോര്&#x200d;ട്‌സ്ലൈന്&#x200d; െ്രെപവറ്റ് ലിമിറ്റഡിലൂടെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. അഹമ്മദാബാദ് ടീമിന് 1289 കോടി രൂപയുടെ ഏറ്റവും ഉയര്&#x200d;ന്ന ലേലമാണ് ലഭിച്ചത്.</p>
<p>ഇന്ത്യവിന്&#x200d; സ്‌പോര്&#x200d;ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ഫ്രാഞ്ചൈസിക്കായി 912.99 കോടി രൂപയും ബെംഗളൂരുവിന്റെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയല്&#x200d; ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പില്&#x200d; 901 കോടി രൂപയും ചെലവഴിച്ച് ടീമുകളെ സ്വന്തമാക്കി.</p>
<p>പുരുഷ ടൂര്&#x200d;ണമെന്റിലെ ഡല്&#x200d;ഹി ക്യാപിറ്റല്&#x200d;സ് ടീമിന്റെ ഉടമകളായ ഷെം ഗ്രൂപ്പ് 810 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി. ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാന്&#x200d; 757 കോടി രൂപ ചെലവഴിച്ച കാപ്രി ഗ്ലോബല്&#x200d; ആണ് ലീഗിലെ പുതുമുഖങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-ipl-auction-completed-bid-value-4669-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വന്റി20; ദക്ഷിണാഫ്രിക്കയെ തകര്&#x200d;ത്ത് ഇന്ത്യന്&#x200d; പെണ്&#x200d;പട</title>
		<link>https://www.chandrikadaily.com/women-cricket-india-vs-south-africa-first-t.html</link>
					<comments>https://www.chandrikadaily.com/women-cricket-india-vs-south-africa-first-t.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Feb 2018 16:35:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69852</guid>

					<description><![CDATA[ജോഹന്നാസ്ബര്&#x200d;ഗ്: ടി20 ക്രിക്കറ്റ് പരമ്പരയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് വിജത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്&#x200d;ത്തിയ 164 റണ്&#x200d;സ് ഇന്ത്യ ഏഴു പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്&#x200d;ധസെഞ്ചുറി നേടി മുന്നില്&#x200d;നിന്ന് നയിച്ച മിതാലി രാജാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 48 പന്തുകള്&#x200d; നേരിട്ട മിതാലി, ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്&#x200d;പ്പെടെ 54 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്&#x200d; സ്മൃതി മന്ദാന 15 പന്തില്&#x200d; 28, ജെന്നി റോഡ്രിഗസ് 27 പന്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ജോഹന്നാസ്ബര്&#x200d;ഗ്</strong>: ടി20 ക്രിക്കറ്റ് പരമ്പരയില്&#x200d; ഇന്ത്യന്&#x200d; വനിതാ ടീമിന് വിജത്തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്&#x200d;ത്തിയ 164 റണ്&#x200d;സ് ഇന്ത്യ ഏഴു പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അര്&#x200d;ധസെഞ്ചുറി നേടി മുന്നില്&#x200d;നിന്ന് നയിച്ച മിതാലി രാജാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 48 പന്തുകള്&#x200d; നേരിട്ട മിതാലി, ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്&#x200d;പ്പെടെ 54 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു.</p>
<p>ഓപ്പണര്&#x200d; സ്മൃതി മന്ദാന 15 പന്തില്&#x200d; 28, ജെന്നി റോഡ്രിഗസ് 27 പന്തില്&#x200d; നാലു ബൗണ്ടറിയും ഒരു സിക്‌സും ഉള്&#x200d;പ്പെടെ 37, വേദ കൃഷ്ണമൂര്&#x200d;ത്തി 22 പന്തില്&#x200d; മൂന്നു വീതം ബൗണ്ടറിയും സിക്‌സും പായിച്ച് വേദ 37 റണ്&#x200d;സുമെടുത്തു ഇന്ത്യന്&#x200d; നിരക്ക് കരുത്തേകി.</p>
<p>ആദ്യം ബാറ്റു ചെയ്ത ആതിഥേയര്&#x200d; നിശ്ചിത 20 ഓവറില്&#x200d; നാലു വിക്കറ്റ് നഷ്ടത്തില്&#x200d; 164 റണ്&#x200d;സെടുത്തു. 38 റണ്&#x200d;സെടുത്ത ഡി വാന്&#x200d; നീകേര്&#x200d;ക്കാണ് ആതിഥേയരുടെ ടോപ് സ്‌കോറര്&#x200d;. അവസാന ഓവറുകളില്&#x200d; തകര്&#x200d;ത്തടിച്ച് ഏഴു പന്തില്&#x200d; നാലു സിക്‌സും രണ്ടു ബൗണ്ടറിയും ഉള്&#x200d;പ്പെടെ 32 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്ന ട്രിയോണിന്റെ ഇന്നിങ്‌സും ദക്ഷിണാഫ്രിക്കന്&#x200d; ഇന്നിങ്‌സില്&#x200d; ശ്രദ്ധേയമായി. ഇന്ത്യയ്ക്കായി അനൂജ പട്ടേല്&#x200d; രണ്ടു വിക്കറ്റ് വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-cricket-india-vs-south-africa-first-t.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാട്ടില്‍ മടങ്ങിയെത്തിയ പാക്ക് വനിത ടീം അംഗങ്ങള്‍ നേരിട്ടത് കടുത്ത അവഗണന; ബൈക്കില്‍ പോകുന്ന താരങ്ങളുടെ ദൃശ്യം വൈറലാകുന്നു</title>
		<link>https://www.chandrikadaily.com/pak-team-pcb-women-cricket.html</link>
					<comments>https://www.chandrikadaily.com/pak-team-pcb-women-cricket.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Jul 2017 15:03:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[note taken transport]]></category>
		<category><![CDATA[pak team]]></category>
		<category><![CDATA[pcb]]></category>
		<category><![CDATA[players reached home]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37196</guid>

					<description><![CDATA[കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് നാട്ടല്‍ മടങ്ങിയെത്തിയ പാക്കിസ്ഥാന്‍ ടീമിന് നേരിടേണ്ടി വന്നത് തുല്ല്യതയില്ലാത്ത അവഗണന. നാട്ടിലെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്‍ ഒരാള്‍ പോലും എത്തിയില്ല. ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്‍ പി.സി.ബി അംഗങ്ങള്‍ എത്തിയില്ലെന്നു മാത്രമല്ല താരങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ പോലും ബോര്‍ഡ് തയ്യാറാക്കിയില്ല. ലോകകപ്പ് കളിച്ച മറ്റ് രാജ്യത്തെ ടീമുകള്‍ക്കെല്ലാം അര്‍ഹിച്ച പരിഗണനയും സ്വീകരണവും നല്‍കുമ്പോഴാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സന മിറിയേയും സംഘത്തേയും ഇത്തരത്തില്‍ അപമാനിച്ചത്. രാജ്യത്തിന് വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>കറാച്ചി: വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരം കഴിഞ്ഞ് നാട്ടല്&#x200d; മടങ്ങിയെത്തിയ പാക്കിസ്ഥാന്&#x200d; ടീമിന് നേരിടേണ്ടി വന്നത് തുല്ല്യതയില്ലാത്ത അവഗണന. നാട്ടിലെത്തിയ പാക് വനിത ടീമിനെ സ്വീകരിക്കാന്&#x200d; ഒരാള്&#x200d; പോലും എത്തിയില്ല. ലോകകപ്പ് കഴിഞ്ഞെത്തിയ ടീമിനെ സ്വീകരിക്കാന്&#x200d; പി.സി.ബി അംഗങ്ങള്&#x200d; എത്തിയില്ലെന്നു മാത്രമല്ല താരങ്ങള്&#x200d;ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്&#x200d; പോലും ബോര്&#x200d;ഡ് തയ്യാറാക്കിയില്ല.</p>
<p>ലോകകപ്പ് കളിച്ച മറ്റ് രാജ്യത്തെ ടീമുകള്&#x200d;ക്കെല്ലാം അര്&#x200d;ഹിച്ച പരിഗണനയും സ്വീകരണവും നല്&#x200d;കുമ്പോഴാണ് പാക്ക് ക്രിക്കറ്റ് ബോര്&#x200d;ഡ് സന മിറിയേയും സംഘത്തേയും ഇത്തരത്തില്&#x200d; അപമാനിച്ചത്. രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങള്&#x200d; വീടുകളിലേക്ക് മടങ്ങിയത് ബൈക്കിലും ഓട്ടോ റിക്ഷയിലുമാണ്. പിതാവിനൊപ്പം ട്രിപ്പിള്&#x200d; ഇരുന്ന് ബൈക്കില്&#x200d; വീട്ടിലേക്ക് മടങ്ങുന്ന പാക് താരത്തിന്റെ ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; ഇതിനകം വൈറലായിരിക്കുകയാണ്. അതേ സമയം പാക്ക് ടീമിന് വീട്ടിലേക്ക് പോവാന്&#x200d; വഹന സൗകര്യം ഒരുക്കിയിരുന്നു എന്നാണ് പിസിബിയുടെ പ്രതികരണം</p>
<p>ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് പാക് ടീം ലോകകപ്പില്&#x200d; കാഴ്ച്ചവെച്ചത്. കളിച്ച ഏഴിലും അവര്&#x200d; തോറ്റു. ടീമിന്റെ മോശം പ്രകടനം ടീമില്&#x200d; വന്&#x200d; അഴിച്ചു പണിയ്ക്കു വഴിവെട്ടുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. സന മിറിന്റെ ക്യാപ്റ്റന്&#x200d; സ്ഥാനവും സാബിഹ് അസ്ഹറിന്റെ പരിശീലക സ്ഥാനവും തെറിക്കുമെന്നുറപ്പാണ്. ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ഷെഹരിയാര്&#x200d; ഖാന്&#x200d; ടീമിന്റെ പ്രകടനത്തില്&#x200d; അമര്&#x200d;ഷം രേഖപ്പെടുത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്&#x200d;ട്ട്.</p>
<p><img src="http://images.indianexpress.com/2017/07/pak.jpg" alt="Image result for pak women cricket team" /></p>
<p>വനിതാ ക്രിക്കറ്റ് ഏറെ ശ്രദ്ധിക്കാന്&#x200d; തുടങ്ങിയ പുതിയ സാഹചര്യത്തില്&#x200d; ടീമിനെ അപമാനിച്ചതില്&#x200d; പലരും അമര്&#x200d;ശം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. കോഴവിവാദങ്ങളും തീവ്രവാദവും ബോര്&#x200d;ഡിലെ കെടുകാര്യസ്ഥതയും പാകിസ്ഥാനിലെ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.</p>
<p>ചാമ്പ്യന്&#x200d;സ് ട്രോഫിയിലെ വിജയത്തിലൂടെ പുരുഷടീം തിരിച്ചു വരവിന്റെ പാതിയിലേക്ക് കയറിയപ്പോള്&#x200d; ലോകകപ്പ് നേടിയ പ്രതീതിയായിരുന്നു പാകിസ്ഥാനിലെ തെരുവുകളില്&#x200d;. സര്&#x200d;ഫ്രാസിനും സംഘത്തിനും രാജകീയമായ സ്വീകരണമാണ് അന്ന് ആരാധകര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; പാകിസ്ഥാന്&#x200d; വനിതാ ടീമിന്റെ അവസ്ഥ ദയനീയമെന്നേ വിശേഷിപ്പിക്കാന്&#x200d; പറ്റു. ഒരു കാലത്ത് കളിമികവില്&#x200d; ഇന്ത്യയേക്കാള്&#x200d; വലിയ ക്രിക്കറ്റ് രാജ്യമായിരുന്ന പാകിസ്ഥാന്&#x200d; ഇന്ന് പോയ കാലത്തിന്റെ നിഴല്&#x200d; മാത്രമാണെന്നതാണ് വാസ്തവം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pak-team-pcb-women-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പിന് തൊട്ടരികെ ഇന്ത്യന്‍ വനിതകള്‍ പതറി; ഇംഗ്ലണ്ടിനോട് തോല്‍വി 9 റണ്‍സിന്</title>
		<link>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html</link>
					<comments>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 19:06:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA -ENGLAND. WOMEN WORLD CUP]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36950</guid>

					<description><![CDATA[ലണ്ടന്‍: തൊട്ടരികില്‍-വളരെ അരികില്‍ ഇന്ത്യന്‍ വനിതകള്‍ പതറി&#8230;. ഒമ്പത് റണ്‍സിന്റെ അകലത്തില്‍ ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം വരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് വനിതകള്‍ വിട്ടുകൊടുത്തില്ല. 49-ാമത്തെ ഓവറില്‍ ഇന്ത്യയുടെ അവസാന താരത്തെയും പുറത്താക്കിയാണ് ആതിഥേയര്‍ ലോര്‍ഡ്‌സില്‍ അരങ്ങ് തകര്‍ത്തത്. 219 റണ്‍സാണ് ഇന്ത്യ നേടിയത്. 46 റണ്‍സ് മാത്രം നല്‍കി ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അന്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: തൊട്ടരികില്&#x200d;-വളരെ അരികില്&#x200d; ഇന്ത്യന്&#x200d; വനിതകള്&#x200d; പതറി&#8230;. ഒമ്പത് റണ്&#x200d;സിന്റെ അകലത്തില്&#x200d; ഇംഗ്ലണ്ട് വനിതാ ലോകകപ്പ് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്&#x200d;ത്തിയ 229 റണ്&#x200d;സിന്റെ വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ കപ്പടിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ അവസാനം വരെ പോരാട്ടവീര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് വനിതകള്&#x200d; വിട്ടുകൊടുത്തില്ല. 49-ാമത്തെ ഓവറില്&#x200d; ഇന്ത്യയുടെ അവസാന താരത്തെയും പുറത്താക്കിയാണ് ആതിഥേയര്&#x200d; ലോര്&#x200d;ഡ്‌സില്&#x200d; അരങ്ങ് തകര്&#x200d;ത്തത്. 219 റണ്&#x200d;സാണ് ഇന്ത്യ നേടിയത്. 46 റണ്&#x200d;സ് മാത്രം നല്&#x200d;കി ഇന്ത്യയുടെ ആറ് വിക്കറ്റുകള്&#x200d; വീഴ്ത്തിയ അന്യ ഷ്രുബ് സോലെയാണ് കളിയിലെ താരം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">ENGLAND WIN <a href="https://twitter.com/hashtag/WWC17?src=hash">#WWC17</a>! <a href="https://t.co/O5Lje0mG5h">pic.twitter.com/O5Lje0mG5h</a></p>
<p>— Cricket World Cup (@cricketworldcup) <a href="https://twitter.com/cricketworldcup/status/889163249131933696">July 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
229 റണ്&#x200d;സിന്റെ ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യക്ക് ഓപ്പണര്&#x200d; സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറു റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ക്കുന്നതിനിടെയാണ് സ്മൃതി പൂജ്യത്തിന് പുറത്തായി. പിന്നാലെ 17 റണ്&#x200d;സെടുത്ത ക്യാപ്റ്റന്&#x200d; മിഥാലി രാജ് റണ്ണൗട്ടായി. രണ്ട് വിക്കറ്റിന് 43 എന്ന നിലയില്&#x200d; പരുങ്ങിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്&#x200d; ഹര്&#x200d;മന്&#x200d;പ്രീത് കൗറിന്റേയും (51) ഓപണര്&#x200d; പൂനം റാവത്തിന്റേയും ബാറ്റിങാണ് കരുത്തു പകര്&#x200d;ന്നത്. 80 പന്തില്&#x200d; മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു കൗറിന്റെ ഇന്നിങ്‌സ്. ഓപണര്&#x200d; റാവത്ത് തകര്&#x200d;പ്പന്&#x200d; ഫോമിലാണ് കളിച്ചത്. അനാവശ്യ ഷോട്ടിന് ഹര്&#x200d;മന്&#x200d; പുറത്താപ്പോഴും റാവത്ത് പോരാട്ടം തുടര്&#x200d;ന്നു. 86 ല്&#x200d; റാവത്ത് പുറത്താവുമ്പോള്&#x200d; പ്രതീക്ഷ വേദ കൃഷ്ണമൂര്&#x200d;ത്തിയായിരുന്നു. വേദയും സുന്ദരമായി കളിച്ചു. പക്ഷേ സമ്മര്&#x200d;ദ്ദ ഘട്ടത്തില്&#x200d; പൊരുതി നില്&#x200d;ക്കാനായില്ല, നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്&#x200d; ഏഴ് വിക്കറ്റിന് 228 റണ്&#x200d;സാണ് അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്&#x200d; തീരുമാനിച്ച മുന്&#x200d; ചാമ്പ്യന്മാരെ ഇന്ത്യന്&#x200d; ബൗളര്&#x200d;മാര്&#x200d; വരിഞ്ഞു മുറുക്കി. നഥാലി സിവര്&#x200d; (51), ബ്രണ്ട് (34), ടെയ്‌ലര്&#x200d; (45) എന്നിവര്&#x200d;ക്ക് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്&#x200d; നേടാനായത്. 68 പന്തില്&#x200d; നിന്ന് 51 റണ്&#x200d;സെടുത്ത സിവറാണ് ഇംഗ്ലീഷ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്&#x200d;. ടെയ്‌ലര്&#x200d; 62 പന്തില്&#x200d; നിന്ന് 45 ഉം, ബ്രണ്ട് 42 പന്തില്&#x200d; നിന്ന് 34 റണ്&#x200d;സും നേടി. 38 പന്തില്&#x200d; നിന്ന് 25 റണ്&#x200d;സെടുത്ത ജെന്നി ഗണ്ണും 11 പന്തില്&#x200d; നിന്ന് 14 ലോറ ഗണ്ണും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്&#x200d; ഗോസ്വാമിയാണ് ഇന്ത്യന്&#x200d; നിരയില്&#x200d; വിക്കറ്റ് വേട്ടയില്&#x200d; മുന്നിട്ടുനിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തില്&#x200d; ആറ് വിക്കറ്റിന് 164 എന്ന നിലയില്&#x200d; വന്&#x200d; തകര്&#x200d;ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ വാലറ്റമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-beat-india-by-nine-runs-to-win-womens-cricket-world-cup-as-it-happened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് തോല്‍വി; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്</title>
		<link>https://www.chandrikadaily.com/india-england-won-by-9-runs-england.html</link>
					<comments>https://www.chandrikadaily.com/india-england-won-by-9-runs-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 16:26:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA -ENGLAND. WOMEN WORLD CUP]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<category><![CDATA[WWC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36898</guid>

					<description><![CDATA[ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് തോറ്റത്. ജയിക്കാന്‍ 50 ഓവറില്‍ി 229 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ റണ്ണൊന്നുമെടുക്കാത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ലോര്&#x200d;ഡ്‌സ്: ലോര്&#x200d;ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്&#x200d;ത്തമായിരുന്നു എന്നാല്&#x200d;, ക്രിക്കറ്റിന്റെ കളിത്തൊട്ടില്&#x200d; സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്&#x200d; ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്&#x200d; വനിതകള്&#x200d; ലോകകപ്പ് ക്രിക്കറ്റില്&#x200d; പടിക്കല്&#x200d; കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന ഫൈനലില്&#x200d; വിക്കറ്റുകള്&#x200d; വലിച്ചെറിഞ്ഞ ഇന്ത്യ ആറു വട്ടം കിരീടമണിഞ്ഞ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഒന്&#x200d;പത് റണ്&#x200d;സിനാണ് തോറ്റത്. ജയിക്കാന്&#x200d; 50 ഓവറില്&#x200d;ി 229 റണ്&#x200d;സ് മാത്രം മതിയായിരുന്ന ഇന്ത്യ 48.4 ഓവറില്&#x200d; 219 റണ്&#x200d;സിന് ഓള്&#x200d;ഔട്ടാവുകയായിരുന്നു</p>
<p>ടീം സ്‌കോര്&#x200d; അഞ്ച് റണ്&#x200d;സില്&#x200d; നില്&#x200d;ക്കെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്&#x200d; സ്മൃതി മന്ദനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു പന്ത് മാത്രം നേരിട്ട, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സ്മൃതിയെ അന്യ ശ്രുബ്‌ഷോലെ ബൗള്&#x200d;ഡാക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്&#x200d; മിതാലി 31 പന്തില്&#x200d; നിന്ന് 17 റണ്&#x200d;സ് എടുത്താണ് പുറത്തായത്.</p>
<p>എന്നാല്&#x200d;, ഇതിനുശേഷം ഒന്നിച്ചു ചേര്&#x200d;ന്ന പൂനം റാവത്തും ഹര്&#x200d;മന്&#x200d;പ്രീത് കൗറും മെല്ലെ ടീമിനെ കരകയറ്റാന്&#x200d; ശ്രമിച്ചു. ഇരുവരും ചേര്&#x200d;ന്നാണ് ടീമിനെ നൂറ് റണ്&#x200d;സ് കടത്തിയത. എന്നാല്&#x200d;, മുപ്പത്തിനാലാം ഓവറില്&#x200d; ഹര്&#x200d;മന്&#x200d;പ്രീത് കൗറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. 80 പന്തില്&#x200d; നിന്ന് 51 റണ്&#x200d;സാണ് കൗര്&#x200d; നേടിയത്. മൂന്നാം വിക്കറ്റില്&#x200d; 95 റണ്&#x200d;സ് ചേര്&#x200d;ത്താണ് ഹാര്&#x200d;ട്‌ലിയുടെ പന്തില്&#x200d; ബ്യൂമോണ്ടിന് ഒരു അനായാസ ക്യാച്ച് നല്&#x200d;കി കൗര്&#x200d; മടങ്ങിയത്. കൂട്ടുകാരി വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള്&#x200d; 87 പന്തില്&#x200d; നിന്ന് 63 റണ്&#x200d;സെടുത്തുനില്&#x200d;ക്കുകയാണ് ഓപ്പണര്&#x200d; റാവത്ത്</p>
<p>ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ അച്ചടക്കമുള്ള ബൗളിംഗിലൂടെ നിയന്ത്രിച്ചാണ് ഇന്ത്യ എത്തിപ്പിടിക്കാവുന്ന ടോട്ടലില്&#x200d; കളി അവസാനിപ്പിച്ചത്. 23 റണ്&#x200d;സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഝുലന്&#x200d; ഗോസ്വാമിയും രണ്ടു പേരെ പുറത്താക്കിയ പൂനം യാദവും ബൗളിംഗില്&#x200d; തിളങ്ങി. 51 റണ്&#x200d;സെടുത്ത നതാലി ഷിവര്&#x200d; ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-won-by-9-runs-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ക്രിക്കറ്റിലെ സച്ചിന്‍; ഏകദിന ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് മിതാലി രാജ്</title>
		<link>https://www.chandrikadaily.com/women-cricket-mithali-onday-cricket-leag-india-astreliya.html</link>
					<comments>https://www.chandrikadaily.com/women-cricket-mithali-onday-cricket-leag-india-astreliya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 12 Jul 2017 13:16:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDIA ASTRELIYA]]></category>
		<category><![CDATA[MITHALI]]></category>
		<category><![CDATA[ONDAY CRICKET LEAG]]></category>
		<category><![CDATA[WOMEN CRICKET]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35478</guid>

					<description><![CDATA[ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്‍ നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട് താരം ഷാര്‍ലെറ്റ് എഡ്വേര്‍ഡ് കുറിച്ച 5992 റണ്‍സിന്റെ റെക്കോര്‍ഡാണ് മിതാലി ഇന്ന് തിരുത്തിയത്. 191 മത്സരങ്ങളില്‍ നിന്നായിരുന്നു ഷാര്‍ലറ്റിന്റെ നേട്ടമെങ്കില്‍ 183 മത്സരങ്ങളിലെ 164 ഇന്നിംഗ്‌സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ചരിത്രനേട്ടത്തിലെത്താന്‍ 34 [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഏകദിന ക്രിക്കറ്റില്&#x200d; ഏറ്റവുമധികം റണ്&#x200d;സ് നേടുന്ന താരമെന്ന റെക്കോര്&#x200d;ഡ് ഇനി മിതാലി രാജിന് സ്വന്തം. അവസാന ഗ്രൂപ്പ് മത്സരത്തില്&#x200d; ഓസ്‌ട്രേലിയക്കെതിരെ അര്&#x200d;ധസെഞ്ചുറി നേടിയയാണ് ഇന്ത്യന്&#x200d; നായിക മിതാലി രാജ് ഈ ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട് താരം ഷാര്&#x200d;ലെറ്റ് എഡ്വേര്&#x200d;ഡ് കുറിച്ച 5992 റണ്&#x200d;സിന്റെ റെക്കോര്&#x200d;ഡാണ് മിതാലി ഇന്ന് തിരുത്തിയത്.</p>
<p>191 മത്സരങ്ങളില്&#x200d; നിന്നായിരുന്നു ഷാര്&#x200d;ലറ്റിന്റെ നേട്ടമെങ്കില്&#x200d; 183 മത്സരങ്ങളിലെ 164 ഇന്നിംഗ്‌സുകളില്&#x200d; നിന്നാണ് മിതാലിയുടെ നേട്ടം.</p>
<p>ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ചരിത്രനേട്ടത്തിലെത്താന്&#x200d; 34 റണ്&#x200d;സായിരുന്നു മിതാലിക്ക് വേണ്ടിയിരുന്നത്. മത്സരത്തില്&#x200d; 69 റണ്&#x200d;സെടുത്ത മിതാലി വനിതാ ക്രിക്കറ്റില്&#x200d; 6000 റണ്&#x200d;സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്&#x200d;ഡും സ്വന്തമാക്കി. നേരത്തെ തുടര്&#x200d;ച്ചയായി ഏഴ് അര്&#x200d;ധസെഞ്ചുറികള്&#x200d; നേടി മിതാലി റെക്കോര്&#x200d;ഡിട്ടിരുന്നു.</p>
<p>വനിതാ ക്രിക്കറ്റില്&#x200d; ഏറ്റവുമധികം അര്&#x200d;ധസെഞ്ചുറികളെന്ന റെക്കോര്&#x200d;ഡും(49 അര്&#x200d;ധസെഞ്ചുറികള്&#x200d;) 34കാരിയായ മിതാലിയുടെ പേരിലാണ്. 16ാം വയസില്&#x200d; 1999ല്&#x200d; അയര്&#x200d;ലന്&#x200d;ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്&#x200d; തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചാണ് മിതാലി വരവറയിച്ചത്. എന്നാല്&#x200d; പുരുഷ ക്രിക്കറ്റര്&#x200d;മാരുമായുള്ള താരതമ്യം ഒരിക്കലും മിതാലി അംഗീകരിച്ചുതരില്ലെന്ന് മാത്രം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-cricket-mithali-onday-cricket-leag-india-astreliya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
