<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>world &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/world/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 10:18:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>world &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/massive-fraud-through-fake-share-trading-a-native-of-tamil-nadu-was-arrested.html</link>
					<comments>https://www.chandrikadaily.com/massive-fraud-through-fake-share-trading-a-native-of-tamil-nadu-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 19 Nov 2025 10:18:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[TRADING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364349</guid>

					<description><![CDATA[ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: വ്യാജ ഓണ്&#x200d;ലൈന്&#x200d; ഷെയര്&#x200d; ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്&#x200d; തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്&#x200d; സ്വദേശിയായ നവീന്&#x200d; കുമാര്&#x200d; തൃശൂര്&#x200d; റൂറല്&#x200d; സൈബര്&#x200d; പൊലീസ് പിടിയില്&#x200d;. തൃശൂര്&#x200d; റൂറല്&#x200d; ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്&#x200d; നിന്ന് ഷെയര്&#x200d; ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്&#x200d; പ്രതിയായത്. നവീന്&#x200d; കുമാറിന്റെ ബാങ്ക് അക്കൗണ്ടില്&#x200d; തട്ടിപ്പിലൂടെ നേടിയ പണത്തില്&#x200d;പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്&#x200d;ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്&#x200d; കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്&#x200d; തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്&#x200d;, ആലപ്പുഴ, കോഴിക്കോട് റൂറല്&#x200d;, കോയമ്പത്തൂര്&#x200d; കിണ്ണത്ത് കടവ്, നാമക്കല്&#x200d; പൊലീസ് സ്‌റ്റേഷനുകളില്&#x200d; ആറ് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്&#x200d; തൃശൂര്&#x200d; റൂറല്&#x200d; സൈബര്&#x200d; പോലീസ് സ്‌റ്റേഷന്&#x200d; എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്&#x200d; ടി.എന്&#x200d;, ഗ്ലാഡിന്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fraud-through-fake-share-trading-a-native-of-tamil-nadu-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക പുറത്ത്; ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്‍പന്തിയില്‍</title>
		<link>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html</link>
					<comments>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Nov 2025 13:46:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[India]]></category>
		<category><![CDATA[poverty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363000</guid>

					<description><![CDATA[2025ൽ ശാസ്​ത്രവും സാ​ങ്കേതിക വിദ്യയും കാർഷിക മേഖലയും മു​മ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്. ഏതാണ്ട് 67.3 കോടി ആളുകൾ കൊടുംപട്ടിണിയാണ് കഴിയുന്നത്. ഭക്ഷ്യഉൽപ്പാദന രംഗത്ത് പുരോഗതിയുടെ കുതിച്ചുചാട്ടമുണ്ടായിട്ടും അത് എല്ലാവരിലേക്കും തുല്യ അളവിലല്ല എത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. ഈ പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ദുർബലമായ [&#8230;]]]></description>
										<content:encoded><![CDATA[<p>2025ൽ ശാസ്​ത്രവും സാ​ങ്കേതിക വിദ്യയും കാർഷിക മേഖലയും മു​മ്പത്തേതിനേക്കാൾ വികസിച്ചിട്ടും പട്ടിണി ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തന്നെ നിലനിൽക്കുന്നു. ഭൂമുഖത്തെ 10ൽ ഒരാൾക്ക് വിശപ്പു മാറ്റാനുള്ള ഭക്ഷണം കിട്ടുന്നില്ലെന്നാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2025 പറയുന്നത്.</p>
<p>ഏതാണ്ട് 67.3 കോടി ആളുകൾ കൊടുംപട്ടിണിയാണ് കഴിയുന്നത്. ഭക്ഷ്യഉൽപ്പാദന രംഗത്ത് പുരോഗതിയുടെ കുതിച്ചുചാട്ടമുണ്ടായിട്ടും അത് എല്ലാവരിലേക്കും തുല്യ അളവിലല്ല എത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന.</p>
<p>ഈ പ്രതിസന്ധിക്ക് പലവിധ കാരണങ്ങളുണ്ട്. ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥ വ്യതിയാനം, ദുർബലമായ സർക്കാറുകൾ എന്നിവയൊക്കെ അതിൽ ചിലതാണ്. ആഫ്രിക്കയുടെയും ഏഷ്യയുടെയും ഭൂരിഭാഗം ഭാഗങ്ങളിലും ഈ വെല്ലുവിളികൾ ഭക്ഷ്യക്ഷാമം സൃഷ്ടിക്കുന്നു. സംഘർഷ ബാധിത രാജ്യങ്ങളും വരൾച്ച അഭിമുഖീകരിക്കുന്ന രാജ്യങ്ങളും മറ്റുള്ളവയേക്കാൾ കൂടുതൽ സഹിക്കേണ്ടി വരുന്നു. ഈ രാജ്യങ്ങളിലെ ആളുകൾക്ക് ഭക്ഷണം കിട്ടാതിരിക്കുക മാത്രമല്ല, അത് വാങ്ങാനുള്ള ശേഷിയും ഉണ്ടാകില്ല.</p>
<p>2015ലെ ആഗോള വിശപ്പ് സൂചിക പ്രകാരം നിരവധി രാജ്യങ്ങൾ ഇപ്പോഴും കൊടുംപട്ടിണിയുടെ വിഭാഗത്തിൽ പെടുന്നു എന്നാണ്. അതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിയുള്ളത് സൊമാലിയ, ദക്ഷിണ സുഡാൻ, മഡഗാസ്കർ, ഡി.ആർ കോംഗോ, ഹെയ്ത്തി എന്നിവയാണ്.</p>
<p>ദശകങ്ങളായി തുടരുന്ന സംഘർഷങ്ങളും കുടിയിറക്കവുമാണ് വരൾച്ചയുമാണ് സൊമാലിയയെ കൊടുംപട്ടിണി രാജ്യമാക്കി മാറ്റിയത്. ഇവിടത്തെ ജനങ്ങൾ വിശപ്പകറ്റാനുള്ള ഭക്ഷണത്തിനും ശുദ്ധമായ കുടിവെള്ളത്തിനും വളരെയധികം കഷ്ടപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ആവർത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാർഷിക മേഖലയെയും ഭക്ഷണ വിതരണവും ​അങ്ങേയറ്റം പ്രതിസന്ധിയിലാക്കുകയാണ്. അതിന്റെ ഫലമായി സൊമാലിയ ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിയുള്ള രാജ്യമായി നിലനിൽക്കുന്നു.</p>
<p>സൗത്ത് സുഡാൻ ആണ് സൊമാലിയയുടെ തൊട്ടുപിറകിലുള്ളത്. അതിനു പിന്നിൽ ഡി.ആർ കോഗോയും ഹെയ്തതിയുമാണുള്ളത്.</p>
<p>2025ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 102 ആണ് ഇന്ത്യയുടെ സ്ഥാനം. വിശപ്പു സൂചിക സ്കോർ 25.8 ആണ്. ഇന്ത്യ ഗുരുതര പട്ടിണിയനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. കാർഷിക മേഖല വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടും ദാരി​ദ്ര്യം, കുട്ടികളുടെ പോഷകാഹാര കുറവ്, ഭക്ഷ്യ വിതരണത്തിലെ അസമത്വം, മോശം ശുചിത്വം എന്നീ വെല്ലുവിളികൾ ഇന്ത്യയിൽ നിലനിൽക്കുന്നു. അമ്മമാരുടെ ആരോഗ്യക്കുറവ്, കുട്ടികളിലെ വളർച്ച പ്രശ്നങ്ങൾ, ഭക്ഷണ വൈവിധ്യത്തിന്റെ അഭാവം എന്നിവയും പ്രധാന ആശങ്കളായി നിലനിൽക്കുക്യാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ചയും അസമത്വങ്ങളും സമ്പദ് വ്യവസ്ഥയെ കുടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇത് വിശപ്പിനെ ഭക്ഷ്യോൽപാദനത്തിന് അപ്പുറമുള്ള ഒരു സങ്കീർണ പ്രശ്നമാക്കി മാറ്റുന്നു. 106ാം സ്ഥാനത്തുള്ള പാകിസ്താനും 109ാം സ്ഥാനത്തുള്ള അഫ്​ഗാനിസ്താനുമാണ് ഇന്ത്യക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ.</p>
<p>ആഗോള പട്ടിണി സൂചികയിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ, വിശപ്പു സൂചിക സ്കോർ എന്നിവ താഴെ പറയുന്നു.</p>
<p>1. സൊമാലിയ -42.6</p>
<p>2. സൗത്ത് സുഡാൻ-37.5</p>
<p>3. ഡി.ആർ കോംഗോ-37.5</p>
<p>4. മഡഗാസ്കർ-35.8</p>
<p>5. ഹെയ്ത്തി-35.7</p>
<p>6. ഛാദ്-34.8</p>
<p>7.നൈജർ-33.0</p>
<p>8. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്-33.4</p>
<p>9. നൈജീരിയ-32.8</p>
<p>10.പാപ്വ ന്യൂഗിനി-31</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/list-of-10-hungriest-countries-out-india-tops-the-global-hunger-index.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 02:48:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[woeld]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361452</guid>

					<description><![CDATA[ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച്​ തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഫലസ്തീനികൾക്ക്​ നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിനു നേർക്കാണ്​ രൂക്ഷമായ ആക്രമണം. ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ ലംഘിച്ച്​ വീണ്ടും വ്യാപക ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ്​ ഫലസ്തീനികൾ. ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ്​ വെടിനിർത്തലിന്‍റെ മറവിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച്​ തുടർച്ചയായ അഞ്ചാം ദിവസവും ഗസ്സയിൽ കുരുതി തുടർന്ന്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഫലസ്തീനികൾക്ക്​ നേരെ വ്യാപക അതിക്രമം നടന്നു. ആക്രമണത്തിൽ ഇന്നലെ മാത്രം അഞ്ച്​ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിനു നേർക്കാണ്​ രൂക്ഷമായ ആക്രമണം.</p>
<p>ജബാലിയയിൽ നിരവധി വസതികളും ആക്രമണത്തിൽ തകർന്നു. വെടിനിർത്തൽ ലംഘിച്ച്​ വീണ്ടും വ്യാപക ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന ആശങ്കയിലാണ്​ ഫലസ്തീനികൾ. ചെറിയ രൂപത്തിലുള്ള കൂട്ടക്കുരുതി തന്നെയാണ്​ വെടിനിർത്തലിന്&#x200d;റെ മറവിലും ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്​.</p>
<p>അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ആസൂത്രിത അതിക്രമങ്ങളാണ്​ ഇസ്രായേൽ സുരക്ഷാ സേനയും ജൂത കുടിയേറ്റക്കാരും നടത്തി വരുന്നത്​. തെക്കൻ നബുലസ്​ പട്ടണത്തിൽ മൂന്ന് ഫലസ്തീൻ വനിതകൾക്ക്​ ആക്രമണത്തിൽ പരിക്കേറ്റു. ഖൽഖിലിയ, ജറൂസലം,​ഹബ്റോൺ എന്നിവിടങ്ങളിൽ ഇസ്രായേൽ സുരക്ഷാ സേന നിരവധി ഫലസ്തീൻ വസതികൾ ഇടിച്ചുനിരത്തി.</p>
<p>വെസ്റ്റ്​ ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ആക്രമണം ഗണ്യമാംവിധം വർധിച്ചതായി യു.എൻ കുറ്റപ്പെടുത്തി. റഫ അതിർത്തി തുറന്ന്​ കൂടുതൽ സഹായം ഗസ്സയിലേക്ക്​ അനുവദിക്കുമെന്ന വെടിനിർത്തൽ കരാർ വ്യവസ്ഥ ഇനിയും നടപ്പായില്ലെന്ന്​ യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. ദിനംപ്രതി 600 ട്രക്കുകൾക്കു പകരം നൂറിനും 140നും ഇടയിൽ ട്രക്കുകൾ മാത്രമാണ്​ ഗസ്സയിൽ എത്തിച്ചേരുന്നതെന്ന്​ സർക്കാർ മാധ്യമ ഓഫീസ്​ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-agreement-commits-mass-killings-widespread-violence-against-palestinians.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി</title>
		<link>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html</link>
					<comments>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 08:51:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIRECTOR BLESSY]]></category>
		<category><![CDATA[film festival]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360679</guid>

					<description><![CDATA[ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇസ്രായേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി. ഈ മാസം ഡിസംബറിൽ നടക്കുന്ന &#8216; വെലൽ &#8216; ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്. ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.</p>
<p>&#8221;വരുന്ന ഡിസംബർ മാസത്തിൽ ഇസ്രായേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റ് വെലലിൽ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതി നാൽ തന്നെ എംബസി അധികൃതരോട് താൽപര്യകുറവ് അറിയിച്ചു.</p>
<p>പ്രധിനിധികൾക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തിൽ ഫലസ്‌തീൻ, പാകിസ്താൻ, ടർക്കി, അൽജീറിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും&#8221; അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1blessy-declines-invitation-to-attend-film-festival-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകം വിലക്കിയ ആയുധം ഉപയോഗിച്ചത് ഇസ്രാഈല്‍; ഗസ്സയില്‍ സര്‍വനാശം വിതച്ച് &#8216;ബൂബി ട്രാപ് റോബോട്ട്&#8217;</title>
		<link>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html</link>
					<comments>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 06:18:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Booby Trap Robot]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360166</guid>

					<description><![CDATA[ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു. Have you heard of booby-trapped robots? Israel is [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’.</p>
<p>മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Have you heard of booby-trapped robots? <br />Israel is now remotely bombing civilians in northern Gaza, blowing up 6-7 buildings at a time to kill residents and drive survivors from the area <a href="https://t.co/SGKAeVJosF">pic.twitter.com/SGKAeVJosF</a></p>
<p>&mdash; Euro-Med Monitor (@EuroMedHR) <a href="https://twitter.com/EuroMedHR/status/1854074597034922112?ref_src=twsrc%5Etfw">November 6, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.</p>
<p>ഒഴിഞ്ഞുപോയ ഗസ്സ നിവാസികളുടെ അവശേഷിച്ച കെട്ടിടങ്ങളും വസ്തുക്കളുമെല്ലാം നാമാവശേഷമാക്കുക എന്ന ലക്ഷ്യവുമായാണ് ലോകം വിലക്കിയ യുദ്ധ തന്ത്രം ഇസ്രായേൽ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.</p>
<p>2024 മേയിൽ ജബലിയ അഭയാർഥി ക്യാമ്പുകളിലായിരുന്നു ആദ്യമായി ഇസ്രായേൽ സൈന്യ ‘ബൂബി ട്രാപ്ഡ് റോബോട്ട്’ ഉപയോഗിച്ചത്. ഇത് ഗസ്സ സിറ്റിയിലും ജബലിയിലുമായി കെട്ടിടങ്ങളും വീടുകളും ആശുപത്രികളും നിറഞ്ഞ പ്രദേശങ്ങളിൽ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വരുന്നത് വരെ തുടർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-used-a-weapon-banned-by-the-world-boobies-trap-robot-wreaked-havoc-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഖ്യാതമായ അപ്പോസ്തലിക് ലൈബ്രറിയിൽ മുസ്‍ലിംകൾക്ക് ​ നമസ്കാര മുറി തുറന്ന് വത്തിക്കാൻ</title>
		<link>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html</link>
					<comments>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Oct 2025 12:02:36 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Apostolic Library]]></category>
		<category><![CDATA[prayer hall]]></category>
		<category><![CDATA[Religious Harmony]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359251</guid>

					<description><![CDATA[വത്തിക്കാൻ സിറ്റി: മത സാഹേദര്യത്തിന്റെ മഹോന്നത മാതൃകയായി വത്തിക്കാനിൽനിന്നും ഒരു വാർത്ത. വത്തിക്കാൻ ആസ്ഥാനത്തെ അപ്പോസ്തലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്‍ലിംകൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്‍ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു. 500 വർഷം പഴക്കമുള്ള ലൈബ്രറിയിലാണ് പ്രാർഥനാ മുറി സ്ഥാപിച്ചത്. മുസ്‍ലിം പുണ്യനഗരമായ മക്കയുടെ ദിശയിലേക്ക് അഭിമുഖമായി ഒരു ലളിതമായ പ്രാർഥനാ പരവതാനി ഉൾക്കൊള്ളുന്ന മുറിയാണിത്. വത്തിക്കാനിൽ പള്ളികളോ സ്ഥിരം മുസ്‍ലിം താമസക്കാരോ [&#8230;]]]></description>
										<content:encoded><![CDATA[<p>വത്തിക്കാൻ സിറ്റി: മത സാഹേദര്യത്തിന്റെ മഹോന്നത മാതൃകയായി വത്തിക്കാനിൽനിന്നും ഒരു വാർത്ത. വത്തിക്കാൻ ആസ്ഥാനത്തെ അപ്പോസ്തലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്&#x200d;ലിംകൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്&#x200d;ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു.</p>
<p>500 വർഷം പഴക്കമുള്ള ലൈബ്രറിയിലാണ് പ്രാർഥനാ മുറി സ്ഥാപിച്ചത്. മുസ്&#x200d;ലിം പുണ്യനഗരമായ മക്കയുടെ ദിശയിലേക്ക് അഭിമുഖമായി ഒരു ലളിതമായ പ്രാർഥനാ പരവതാനി ഉൾക്കൊള്ളുന്ന മുറിയാണിത്. വത്തിക്കാനിൽ പള്ളികളോ സ്ഥിരം മുസ്&#x200d;ലിം താമസക്കാരോ ഇല്ല. എങ്കിലും, ഇവിടുത്തെ അപ്പോസ്തലിക് ലൈബ്രറി പതിവായി മുസ്&#x200d;ലിം സന്ദർശകരെ സ്വീകരിക്കുന്നു.</p>
<p>ഇവിടം സന്ദർശിക്കുന്ന ഗവേഷകർക്കും പണ്ഡിതന്മാർക്കും താമസ സൗകര്യങ്ങൾ ലൈബ്രറിയിലുണ്ട്. മുസ്&#x200d;ലിം സന്ദർശകർക്ക് പരസ്യമായി അംഗീകരിക്കപ്പെട്ട സൗകര്യങ്ങളുടെ പ്രഥമ ഉദാഹരണമായി പ്രാർഥനാ മുറിയുടെ പ്രഖ്യാപനം. ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ അപ്പോസ്തലിക് ലൈബ്രറി.1475ൽ ആണ് ഇത് സ്ഥാപിതമായത്. ഇവിടെ അതീവ പ്രധാന്യമേറിയ ചരിത്രഗ്രന്ഥ ശേഖരങ്ങളുണ്ട്.</p>
<p>പ്രാർഥനാ മുറിയുടെ സ്ഥാപനം, ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗശേഷം മാർപ്പാപ്പയായി സ്ഥാനമേറ്റ ലിയോ പതിനാലാമന്റെ മതാന്തര ധാർമികാധ്യാപനങ്ങളുടെ പ്രയോഗവൽക്കരണമായി. വിവിധ മത സമൂഹങ്ങളോടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇടപെടലുകൾ ഏറ്റെടുത്ത് തുടരുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള ക്രിസ്ത്യൻ-മുസ്&#x200d;ലിം പ്രാർഥനാ ജാഗരണമുൾപ്പെടെ നിരവധി മതാന്തര പരിപാടികൾക്ക് ഇതിനകം ആതിഥേയത്വം വഹിച്ചു. ഇസ്രായേൽ വംശഹത്യയിൽ ഗസ്സക്കുവേണ്ടിയുള്ള ആഹ്വാനങ്ങൾ നടത്തി ബഹുമത സമൂഹത്തിന്റെ ആദരവും പിടിച്ചുപറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vatican-opens-prayer-room-for-muslims-at-famous-apostolic-library.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോറന്‍സ് ബിഷ്‌ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ</title>
		<link>https://www.chandrikadaily.com/canada-declares-lawrence-bishnoi-group-a-terrorist-organization.html</link>
					<comments>https://www.chandrikadaily.com/canada-declares-lawrence-bishnoi-group-a-terrorist-organization.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Sep 2025 15:19:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[lawrence bishnoi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356144</guid>

					<description><![CDATA[ഒട്ടാവ: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതോടെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സാധിക്കും. &#8216;അക്രമത്തിനും ഭീകരതയ്ക്കും കാനഡയില്‍ സ്ഥാനമില്ല, ബിഷ്‌ണോയി സംഘം പ്രത്യേക സമുദായങ്ങളെ ഭീകരതയ്ക്കും അക്രമത്തിനും ഭീഷണിക്കും ഇരയാക്കിയിട്ടുണ്ട്. ഈ ക്രിമിനല്‍ ഭീകരരുടെ സംഘത്തെ ഭീകരവാദപട്ടികയില്‍ ചേര്‍ക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും കൂടുതല്‍ ശക്തവും ഫലപ്രദവുമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ഒട്ടാവ: ഇന്ത്യ കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന ലോറന്&#x200d;സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചതോടെ സ്വത്തുക്കള്&#x200d;, വാഹനങ്ങള്&#x200d;, പണം എന്നിവ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സാധിക്കും.</p>
<p>&#8216;അക്രമത്തിനും ഭീകരതയ്ക്കും കാനഡയില്&#x200d; സ്ഥാനമില്ല, ബിഷ്‌ണോയി സംഘം പ്രത്യേക സമുദായങ്ങളെ ഭീകരതയ്ക്കും അക്രമത്തിനും ഭീഷണിക്കും ഇരയാക്കിയിട്ടുണ്ട്. ഈ ക്രിമിനല്&#x200d; ഭീകരരുടെ സംഘത്തെ ഭീകരവാദപട്ടികയില്&#x200d; ചേര്&#x200d;ക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും കൂടുതല്&#x200d; ശക്തവും ഫലപ്രദവുമായ അവസരങ്ങള്&#x200d; നല്&#x200d;കുന്നു&#8217;-മന്ത്രി പ്രസ്താവനയില്&#x200d; പറഞ്ഞു. ഇവരെ സഹായിക്കുന്നതും ക്രിമിനല്&#x200d; കുറ്റമാണെന്നും കാനഡ സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി.</p>
<p>വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്&#x200d; നിന്നുള്ളവരാണ് സംഘത്തിലെ അംഗങ്ങള്&#x200d;. പഞ്ചാബി ഗായകന്&#x200d; സിദ്ധു മൂസെവാലയുടെ കൊലപാതകം, സിഖ് നേതാവ് നിജ്ജറിന്റെ കാനഡയിലെ കൊലപാതകം എന്നിവയില്&#x200d; സംഘത്തിന് പങ്കുണ്ട്. ബോളിവുഡ് താരം സല്&#x200d;മാന്&#x200d; ഖാനെ കൊലപ്പെടുത്താന്&#x200d; സംഘം നിരവധി തവണ ശ്രമിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ എന്&#x200d;സിപി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് ലോറന്&#x200d;സ് ബിഷ്‌ണോയിയുടെ സംഘമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/canada-declares-lawrence-bishnoi-group-a-terrorist-organization.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രായേലിൽ ഫലസ്തീൻ തടവുകാരെ വധിക്കാൻ ബിൽ പാസാക്കി നെസെറ്റ്</title>
		<link>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html</link>
					<comments>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Sep 2025 13:17:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[-prisoners]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356121</guid>

					<description><![CDATA[തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. &#8216;ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.&#8217; ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ &#8216;നിയമവിരുദ്ധം&#8217; എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തെൽ അവിവ്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധേയമാക്കാൻ അനുവദിക്കുന്ന ബിൽ ഇസ്രായേലി നെസെറ്റ് ഞായറാഴ്ച അംഗീകരിച്ചു. &#8216;ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനും തടവുകാർക്ക് വധശിക്ഷ നൽകുന്നതിനും ഈ നിയമം ഇപ്പോൾ ആവശ്യമാണ്.&#8217; ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ പറഞ്ഞു.</p>
<p>പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികൾക്കായുള്ള അദേഹത്തിന്റെ ദൂതൻ ഗാൽ ഹിർഷും സുരക്ഷാ മന്ത്രിസഭയിൽ മാത്രം ചർച്ചകൾ നടത്താൻ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കമ്മിറ്റി സെഷനുമായി മുന്നോട്ട് പോയി. പ്രതിപക്ഷ നിയമസഭാംഗങ്ങൾ ഈ നീക്കത്തെ &#8216;നിയമവിരുദ്ധം&#8217; എന്ന് അപലപിച്ചു. ബിൽ ഇപ്പോൾ ആദ്യ വായനക്കായി നെസെറ്റ് പ്ലീനത്തിലേക്ക് പോകും. എന്നിരുന്നാലും ഈ പ്രക്രിയയെക്കുറിച്ചുള്ള നിയമപരമായ തർക്കങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>2022 അവസാനത്തോടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ബെൻ-ഗ്വിറിന്റെ ഒട്സ്മ യെഹൂദിറ്റും ചേർന്ന് ഭരണ സഖ്യം രൂപീകരിക്കുന്നതിനായി ഒപ്പുവച്ച കരാറുകളുടെ ഭാഗമാണ് ഈ ബിൽ. 2023 മാർച്ചിൽ ബെൻ-ഗ്വിർ നിർദേശിച്ചതും നെതന്യാഹുവിന്റെ പിന്തുണയുള്ളതുമായ ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ അനുവദിക്കുന്ന ഒരു നിയമത്തിന്റെ പ്രാഥമിക വായനക്ക് നെസെറ്റ് അംഗീകാരം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/knesset-passes-bill-to-execute-palestinian-prisoners-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗഹൃദമാവാം, ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്: യുഎസിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയ</title>
		<link>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html</link>
					<comments>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 05:51:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[kim jo un]]></category>
		<category><![CDATA[north korea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355472</guid>

					<description><![CDATA[യുഎസ് ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ആണവായുധം ഉപേക്ഷിക്കണമെന്ന് നിര്&#x200d;ബന്ധം പിടിക്കരുതെന്ന് യുഎസിനോട് മുന്നറിയിപ്പ് നല്&#x200d;കി ഉത്തരകൊറിയന്&#x200d; നേതാവ് കിം ജോങ് ഉന്&#x200d;.</p>
<p>തങ്ങളുടെ രാജ്യം ആണവായുധങ്ങള്&#x200d; ഉപേക്ഷിക്കണമെന്ന് നിര്&#x200d;ബന്ധം പിടിക്കുന്നത് നിര്&#x200d;ത്തിയാല്&#x200d; യുഎസുമായി ചര്&#x200d;ച്ചകള്&#x200d;ക്ക് തയ്യാറാണെന്ന് കിം അറിയിച്ചതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. യുഎസ് ഉപരോധങ്ങള്&#x200d; അവസാനിപ്പിക്കാനായി ആണവായുധ ശേഖരം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് കിം നേരത്തേ വ്യക്തമാക്കിയിരുന്നു.</p>
<p>&#8221;ആണവായുധങ്ങള്&#x200d; ഉപേക്ഷിക്കണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ച്, യാഥാര്&#x200d;ത്ഥ്യം അംഗീകരിക്കുകയും സമാധാനപരമായ സഹവര്&#x200d;ത്തിത്വം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്&#x200d;, അമേരിക്കയുമായി ചര്&#x200d;ച്ച നടത്താതിരിക്കാന്&#x200d; നമുക്ക് ഒരു കാരണവുമില്ല&#8221; പ്യോങ്‌യാങ്ങില്&#x200d; നടന്ന സുപ്രിംപീപ്പിള്&#x200d;സ് അസംബ്ലിയില്&#x200d; നടത്തിയ പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-insist-on-giving-up-nukes-north-korea-warns-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സമാധാന നൊബേൽ നൽകണം’; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് ട്രംപ്</title>
		<link>https://www.chandrikadaily.com/nobel-peace-prize-should-be-awarded-trump-reiterates-that-he-ended-the-india-pakistan-war.html</link>
					<comments>https://www.chandrikadaily.com/nobel-peace-prize-should-be-awarded-trump-reiterates-that-he-ended-the-india-pakistan-war.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 09:02:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[amerrica]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[Nobel prize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355096</guid>

					<description><![CDATA[ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.</p>
<p>റഷ്യയും യുക്രൈനും തമ്മിലെ യുദ്ധവും അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക് നോബേൽ നൽകുമെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കോണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോണ്ടേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.</p>
<p>എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ വിഷയത്തിൽ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nobel-peace-prize-should-be-awarded-trump-reiterates-that-he-ended-the-india-pakistan-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
