<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>writer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/writer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 Aug 2025 04:47:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>writer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എം കെ സാനുവിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട്</title>
		<link>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html</link>
					<comments>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Aug 2025 04:47:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[prof. mk sanu]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349263</guid>

					<description><![CDATA[രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം]]></description>
										<content:encoded><![CDATA[<p>പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്&#x200d; എം കെ സാനുവിന് വിട നല്&#x200d;കാന്&#x200d; കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്&#x200d; നടക്കും. രാവിലെ ഒമ്പതുമണി മുതല്&#x200d; 10 വരെ വീട്ടിലും തുടര്&#x200d;ന്ന് എറണാകുളം ടൗണ്&#x200d;ഹാളിലും പൊതുദര്&#x200d;ശനം. മുഖ്യമന്ത്രി ടൗണ്&#x200d;ഹാളില്&#x200d; എത്തി ആദരാഞ്ജലി അര്&#x200d;പ്പിക്കും.</p>
<p>ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്നു എം കെ സാനു. ഇതിനിടയില്&#x200d; ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു.</p>
<p>നാലു വര്&#x200d;ഷത്തോളം സ്‌കൂള്&#x200d; അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്&#x200d; അധ്യാപനായി പ്രവര്&#x200d;ത്തിച്ചു. 1958ല്&#x200d; അഞ്ചു ശാസ്ത്ര നായകന്മാര്&#x200d; എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്&#x200d; വിമര്&#x200d;ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്&#x200d; അധ്യാപനത്തിലും നിന്ന് വിരമിച്ചു.</p>
<p>1986ല്&#x200d; പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമര്&#x200d;ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്&#x200d;ത്താവാണ് എം.കെ. സാനു. കര്&#x200d;മഗതി എന്നാണ് ആത്മകഥയുടെ പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-to-bid-farewell-to-mk-sanu-funeral-with-official-honours-this-evening.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ സ്‌നേഹഭാജനത്തിന് വിട നല്‍കി കേരളം; സംസ്‌കാരം നാളെ</title>
		<link>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html</link>
					<comments>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 15:11:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[prof. mk sanu]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349253</guid>

					<description><![CDATA[ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്]]></description>
										<content:encoded><![CDATA[<p>അന്തരിച്ച പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനുവിന്റെ സംസ്കാരം നാളെ. രവിപുരം ശ്മശാനത്തിൽ നാളെ വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. ഇന്ന് രാത്രി 9 വരെ അമൃത ആശുപത്രിയിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു.</p>
<p>നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അധ്യാപനായി പ്രവർത്തിച്ചു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു.</p>
<p>1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bids-farewell-to-beloved-poet-funeral-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൊഫ. എം കെ സാനു അന്തരിച്ചു</title>
		<link>https://www.chandrikadaily.com/prof-m-k-sanu-passes-away.html</link>
					<comments>https://www.chandrikadaily.com/prof-m-k-sanu-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 02 Aug 2025 12:40:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[prof. mk sanu]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349241</guid>

					<description><![CDATA[ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം]]></description>
										<content:encoded><![CDATA[<p>കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്&#x200d;ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്&#x200d;ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്&#x200d; വലതു തുടയെല്ലിന് പൊട്ടല്&#x200d; സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്&#x200d;, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്&#x200d; ബുള്ളറ്റിനില്&#x200d; അറിയിച്ചിരുന്നു.</p>
<p>1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ.</p>
<p>പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.</p>
<p>കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) &#8211; അവധാരണം, വയലാർ അവാർഡ്(1992) &#8211; ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002),<br />
പത്മപ്രഭാ പുരസ്കാരം, എൻ.കെ. ശേഖർ പുരസ്കാരം(2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) &#8211; ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം &#8211;<br />
എഴുത്തച്ഛൻ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prof-m-k-sanu-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/writer-vineetha-kuttenchery-found-hanging.html</link>
					<comments>https://www.chandrikadaily.com/writer-vineetha-kuttenchery-found-hanging.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 10:48:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[vineetha kuttancheri]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347612</guid>

					<description><![CDATA[തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ &#8216;വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി&#8217; എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്. തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. &#8216;നിനക്കായ്&#8230;&#8217; [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: എഴുത്തുകാരിയും സോഷ്യല്&#x200d; മീഡിയ ഇന്&#x200d;ഫ്‌ളുവന്&#x200d;സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്&#x200d; എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്&#x200d;ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ &#8216;വിന്&#x200d;സെന്റ് വാന്&#x200d;ഗോഗിന്റെ വേനല്&#x200d;പക്ഷി&#8217; എന്ന പുസ്തകം മന്ത്രി ആര്&#x200d; ബിന്ദു പ്രകാശനം ചെയ്തത്.</p>
<p>തൃശൂര്&#x200d; പ്രസ്സ്‌ക്ലബില്&#x200d; വച്ചായിരുന്നു പ്രകാശനം. ഭര്&#x200d;ത്താവ് മണിത്തറ കാങ്കില്&#x200d; രാജു. &#8216;നിനക്കായ്&#8230;&#8217; എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്&#x200d; പ്രശസ്തി നേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/writer-vineetha-kuttenchery-found-hanging.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/historian-dr-mgs-narayanan-passes-away.html</link>
					<comments>https://www.chandrikadaily.com/historian-dr-mgs-narayanan-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Apr 2025 05:27:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MGS NARAYANAN]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339171</guid>

					<description><![CDATA[ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വിവരണങ്ങള്‍ക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്. ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ചരിത്രകാരന്&#x200d; ഡോ. എംജിഎസ് നാരായണന്&#x200d; അന്തരിച്ചു. എഴുത്തുകാരന്&#x200d;, അധ്യാപകന്&#x200d;, ചരിത്ര ഗവേഷകന്&#x200d;, സാഹിത്യ നിരൂപകന്&#x200d;, തുടങ്ങി വിവിധ മേഖലകളില്&#x200d; ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്&#x200d; വിവരണങ്ങള്&#x200d;ക്ക് അപ്പുറമാണ്.</p>
<p>എംജിഎസ് എന്ന ചുരുക്കപ്പേരില്&#x200d; അറിയപ്പെടുന്ന എംജിഎസ് നാരായണന്&#x200d;, കേരള ചരിത്ര പഠനങ്ങള്&#x200d;ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്&#x200d; സമാനതകളില്ലാത്തതാണ്. പെരുമാള്&#x200d;സ് ഓഫ് കേരള എന്ന പേരില്&#x200d; പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്&#x200d;പീസ്.</p>
<p>ലണ്ടന്&#x200d;, മോസ്‌കോ, ജപ്പാന്&#x200d; തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്&#x200d;വകലാശാലകളില്&#x200d; വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്&#x200d;വകലാശാല ചരിത്ര വിഭാഗം തലവന്&#x200d;, ഇന്ത്യന്&#x200d; ചരിത്ര കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി, ഇന്ത്യന്&#x200d; കൌണ്&#x200d;സില്&#x200d; ഓഫ് ഹിസ്റ്റോറിക്കല്&#x200d; റിസര്&#x200d;ച്ചിന്റെ മെംബര്&#x200d; സെക്രട്ടറി-ചെയര്&#x200d;മാന്&#x200d; എന്നീ നിലകളിലും അദ്ദേഹം പ്രവര്&#x200d;ത്തിച്ചു.</p>
<p>നിരന്തരമായ നവീകരണം അനിവാര്യമാണെന്ന് തെളിയിച്ച എംജിഎസ്, സ്വന്തം ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് വരെ മാറ്റി മാതൃക കാട്ടി. തന്റെ ബോധ്യങ്ങള്&#x200d;ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നൂ എംജിഎസ്. കോഴിക്കോട് മലാപ്പറമ്പിലെ മൈത്രിയുടെ വാതിലുകള്&#x200d; എല്ലാ കാലത്തും ഏത് അപരിചിതനേയും സ്വീകരിക്കുമായിരുന്നു. ഇത്ര ക്ഷമയോടെ മറ്റുള്ളവരെ കേള്&#x200d;ക്കുന്ന മറ്റൊരു അധ്യാപകന്&#x200d; ഉണ്ടാകില്ല. അതിസങ്കീര്&#x200d;ണവും അതി സുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ല എന്ന് പലപ്പോഴും പറയാറുള്ള എംജിഎസ് ചരിത്രത്തെ കെട്ടുകഥകളില്&#x200d;നിന്ന് മോചിപ്പിച്ച പണ്ഡിതനായാണ് ചരിത്രത്തില്&#x200d; ഇടം പിടിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/historian-dr-mgs-narayanan-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html</link>
					<comments>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 05:00:12 +0000</pubDate>
				<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[mario vargas liosa]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337962</guid>

					<description><![CDATA[ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.]]></description>
										<content:encoded><![CDATA[<p>ലാറ്റിനമേരിക്കന്&#x200d; സാഹിത്യത്തില്&#x200d; ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്&#x200d;ണായക വ്യക്തികളില്&#x200d; ഒരാളായ പെറുവിയന്&#x200d; നോവലിസ്റ്റ് മരിയോ വര്&#x200d;ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്&#x200d;വാരോ, ഗോണ്&#x200d;സാലോ, മോര്&#x200d;ഗന വര്&#x200d;ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.</p>
<p>50 വര്&#x200d;ഷത്തിലേറെ നീണ്ട ഒരു കരിയറില്&#x200d;, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്&#x200d; സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്&#x200d;പ്പെടെ നിരവധി നോവലുകളില്&#x200d; വര്&#x200d;ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്&#x200d; പോലെ വര്&#x200d;ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്&#x200d;ഗാസ് ലോസ പെറുവിയന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്&#x200d; ഗാര്&#x200d;സിയ മാര്&#x200d;ക്വേസുമായുള്ള ദീര്&#x200d;ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്&#x200d; നോബല്&#x200d; സമ്മാന ജേതാവായി വിജയിച്ചു.</p>
<p>1936-ല്&#x200d; അരെക്വിപയില്&#x200d; ജനിച്ച വര്&#x200d;ഗാസ് 15 വയസ്സുള്ളപ്പോള്&#x200d; ഒരു ക്രൈം റിപ്പോര്&#x200d;ട്ടറായി ജോലി ചെയ്യാന്&#x200d; തുടങ്ങി. 1958-ല്&#x200d; പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്&#x200d; എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്&#x200d;ഷത്തെ തുടക്കമായിരുന്നു. എന്നാല്&#x200d; പത്രപ്രവര്&#x200d;ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്&#x200d;, വര്&#x200d;ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്&#x200d; തുടങ്ങി.</p>
<p>1963-ല്&#x200d; അദ്ദേഹത്തിന്റെ ആദ്യ നോവല്&#x200d; ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്&#x200d; പ്രസിദ്ധീകരിച്ചു.</p>
<p>ജൂലിയോ കോര്&#x200d;ട്ടസാര്&#x200d;, കാര്&#x200d;ലോസ് ഫ്യൂന്റസ്, മാര്&#x200d;ക്വേസ് തുടങ്ങിയ എഴുത്തുകാര്&#x200d;ക്കൊപ്പം ലാറ്റിനമേരിക്കന്&#x200d; സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്&#x200d;ഗാസ് ലോസ സ്വയം കണ്ടെത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി</title>
		<link>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html</link>
					<comments>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Dec 2024 12:14:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremaation]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323388</guid>

					<description><![CDATA[കോഴിക്കോട്: മാവൂര്&#x200d; റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്&#x200d; ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്&#x200d; &#8216;സ്മൃതിപഥ&#8217;ത്തില്&#x200d; അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്&#x200d; കോടിക്കണക്കിനാളുകളുടെ ഓര്&#x200d;മകളില്&#x200d;, ചരിത്രത്തില്&#x200d; ജ്വലിക്കും. കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്&#x200d; 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്&#x200d; റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്&#x200d; പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്&#x200d;ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്&#x200d;മങ്ങള്&#x200d; നടത്തിയത്. മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, സാംസ്‌കാരിക സാമുഹിക രംഗത്തെ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോഴിക്കോട്: മാവൂര്&#x200d; റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്&#x200d; ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്&#x200d; &#8216;സ്മൃതിപഥ&#8217;ത്തില്&#x200d; അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്&#x200d; കോടിക്കണക്കിനാളുകളുടെ ഓര്&#x200d;മകളില്&#x200d;, ചരിത്രത്തില്&#x200d; ജ്വലിക്കും.</p>
<p>കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്&#x200d; 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്&#x200d; റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്&#x200d; പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്&#x200d;ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്&#x200d;മങ്ങള്&#x200d; നടത്തിയത്. മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്&#x200d; ഉള്&#x200d;പ്പെടെ മാവൂര്&#x200d; റോഡിലെ ശ്മശാനത്തില്&#x200d; എത്തിയിരുന്നു.</p>
<p>അവസാനമായി ഒരു നോക്കുകാണാന്&#x200d; കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ &#8216;സിതാര&#8217; വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്&#x200d;പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വീട്ടിലെത്തി അദരാഞ്ജലി അര്&#x200d;പ്പിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-8e5be45d-5f18-4c42-b50e-a7149db45be9" class="content-style">
<div class="video-m_container__MYuWI video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1through-time-into-eternity-mt-returns-gifted-with-immortal-letters-through-time-into-eternity-mt-returns-gifted-with-immortal-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ടി വാസുദേവന്&#x200d; നായര്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/mt-vasudevan-nair-passed-away.html</link>
					<comments>https://www.chandrikadaily.com/mt-vasudevan-nair-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 17:29:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[news]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323240</guid>

					<description><![CDATA[വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു]]></description>
										<content:encoded><![CDATA[<p>മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.</p>
<p>ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.</p>
<p>നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്.</p>
<p>മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടവാങ്ങി. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.</p>
<p>ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടർന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കിയിരുന്നു.</p>
<p>നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. മലയാള സാഹിത്യത്തിന് എം.ടിയുടെ വിയോഗം വലിയ നഷ്ടമാണ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-vasudevan-nair-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംടി വാസുദേവന്&#x200d; നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു</title>
		<link>https://www.chandrikadaily.com/mt-vasudevan-nairs-health-condition-remains-unchanged.html</link>
					<comments>https://www.chandrikadaily.com/mt-vasudevan-nairs-health-condition-remains-unchanged.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 22 Dec 2024 09:25:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322847</guid>

					<description><![CDATA[സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്&#x200d; നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.</p>
<p>എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്&#x200d; ബുള്ളറ്റിനില്&#x200d; പറഞ്ഞിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mt-vasudevan-nairs-health-condition-remains-unchanged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശസ്ത സാഹിത്യകാരന്&#x200d; ഓംചേരി എന്&#x200d; എന്&#x200d; പിള്ള അന്തരിച്ചു</title>
		<link>https://www.chandrikadaily.com/the-famous-writer-passed-away.html</link>
					<comments>https://www.chandrikadaily.com/the-famous-writer-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Nov 2024 09:11:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[news]]></category>
		<category><![CDATA[death]]></category>
		<category><![CDATA[omchery n. n. pillai]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318518</guid>

					<description><![CDATA[101ാം വയസില്&#x200d; ഡല്&#x200d;ഹിയില്&#x200d; ആണ് അന്ത്യം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്&#x200d; എന്&#x200d; പിള്ള അന്തരിച്ചു.101-ാം വയസില്&#x200d; ഡല്&#x200d;ഹിയിലെ സെന്റ് സ്റ്റീഫന്&#x200d;സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡുകള്&#x200d; ലഭിച്ചിട്ടുണ്ട്.വാര്&#x200d;ധക്യ സഹജമായ അസുഖങ്ങളെ തുടര്&#x200d;ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.ഡല്&#x200d;ഹിയിലെ സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളില്&#x200d; അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.</p>
<p>കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്&#x200d;പതിലേറെ നാടകങ്ങള്&#x200d; രചിച്ചിട്ടുണ്ട്. ആള്&#x200d; ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്&#x200d;ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്&#x200d;ഹിയിലെത്തുന്നത്.തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.</p>
<p>2020ല്&#x200d; ആകസ്മികം എന്ന കൃതിയ്ക്കാണ് എന്&#x200d; എന്&#x200d; പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്&#x200d;ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്&#x200d;ഹനായിട്ടുണ്ട്. 1972ല്&#x200d; പ്രളയമെന്ന കൃതിയ്ക്കും 2010ല്&#x200d; സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്&#x200d;ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ് ലഭിച്ചിട്ടുണ്ട്. 2022ല്&#x200d; സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്&#x200d;ഡ് നല്&#x200d;കി ആദരിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-famous-writer-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
