<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yamen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yamen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Jun 2025 10:29:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yamen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രണ്ടു വിദേശ വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി</title>
		<link>https://www.chandrikadaily.com/two-foreign-students-are-missing-at-sea.html</link>
					<comments>https://www.chandrikadaily.com/two-foreign-students-are-missing-at-sea.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Jun 2025 10:29:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[students missing]]></category>
		<category><![CDATA[yamen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343337</guid>

					<description><![CDATA[കേരളം സന്ദര്‍ശിക്കാനെത്തിയ യമന്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളം സന്ദര്‍ശിക്കാനായി എത്തിയത്. ജുബ്രാന്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കടലില്‍ കാണാതായത്. ഞാറക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങള്‍ മൂലം ഇവര്‍ക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.]]></description>
										<content:encoded><![CDATA[<p>കേരളം സന്ദര്&#x200d;ശിക്കാനെത്തിയ യമന്&#x200d; സംഘത്തിലെ രണ്ടു വിദ്യാര്&#x200d;ത്ഥികളെ കടലില്&#x200d; കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളം സന്ദര്&#x200d;ശിക്കാനായി എത്തിയത്. ജുബ്രാന്&#x200d;, അബ്ദുല്&#x200d; സലാം എന്നിവരെയാണ് കടലില്&#x200d; കാണാതായത്.</p>
<p>ഞാറക്കല്&#x200d; ബീച്ചില്&#x200d; കുളിക്കാനിറങ്ങിയതായിരുന്നു ഇവര്&#x200d;. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലില്&#x200d; ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങള്&#x200d; മൂലം ഇവര്&#x200d;ക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്&#x200d;ഡും നാവിക സേനയും ഫയര്&#x200d; ഫോഴ്‌സും തിരച്ചില്&#x200d; നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-foreign-students-are-missing-at-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹുദൈദ നഗരത്തില്&#x200d; വ്യോമാക്രമണം തുടങ്ങി</title>
		<link>https://www.chandrikadaily.com/military-coalition-launches-offensive-on-yemeni-port-city-of-hodeida.html</link>
					<comments>https://www.chandrikadaily.com/military-coalition-launches-offensive-on-yemeni-port-city-of-hodeida.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Jun 2018 07:19:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[yamen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90009</guid>

					<description><![CDATA[സന്&#x200d;ആ: യമനില്&#x200d; ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയില്&#x200d; സഊദിയും യു.എ.ഇയും ആക്രമണം തുടങ്ങി. നഗരത്തില്&#x200d;നിന്ന് പിന്മാറാനുള്ള അന്ത്യശാസനം വിമതര്&#x200d; തള്ളിയതിനെ തുടര്&#x200d;ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബോംബു വര്&#x200d;ഷം ആരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി അറബ് സഖ്യസേനയുടെ പോര്&#x200d;വിമാനങ്ങള്&#x200d; നഗരത്തിലെ വിമത കേന്ദ്രങ്ങളില്&#x200d; ബോംബു വര്&#x200d;ഷിച്ചു. യുദ്ധക്കപ്പലുകളും ആക്രമണത്തില്&#x200d; പങ്കെടുക്കുന്നുണ്ട്. ഇറാന്റെ അജണ്ടകള്&#x200d; നടപ്പാക്കുന്ന വിമതരില്&#x200d;നിന്ന് യമനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്&#x200d; ഹുദൈദയുടെ മോചനം വഴിത്തിരിവാകുമെന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ വിപ്രവാസ ഭരണകൂടം അഭിപ്രായപ്പെട്ടു. ഇറാനില്&#x200d;നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>സന്&#x200d;ആ: യമനില്&#x200d; ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയില്&#x200d; സഊദിയും യു.എ.ഇയും ആക്രമണം തുടങ്ങി. നഗരത്തില്&#x200d;നിന്ന് പിന്മാറാനുള്ള അന്ത്യശാസനം വിമതര്&#x200d; തള്ളിയതിനെ തുടര്&#x200d;ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബോംബു വര്&#x200d;ഷം ആരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി അറബ് സഖ്യസേനയുടെ പോര്&#x200d;വിമാനങ്ങള്&#x200d; നഗരത്തിലെ വിമത കേന്ദ്രങ്ങളില്&#x200d; ബോംബു വര്&#x200d;ഷിച്ചു. യുദ്ധക്കപ്പലുകളും ആക്രമണത്തില്&#x200d; പങ്കെടുക്കുന്നുണ്ട്. ഇറാന്റെ അജണ്ടകള്&#x200d; നടപ്പാക്കുന്ന വിമതരില്&#x200d;നിന്ന് യമനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്&#x200d; ഹുദൈദയുടെ മോചനം വഴിത്തിരിവാകുമെന്ന് പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ വിപ്രവാസ ഭരണകൂടം അഭിപ്രായപ്പെട്ടു.</p>
<p>ഇറാനില്&#x200d;നിന്ന് ഹൂഥികള്&#x200d; ആയുധങ്ങള്&#x200d; എത്തിക്കുന്നത് ഹുദൈദ വഴിയാണെന്ന് സഊദി സഖ്യസേന ആരോപിക്കുന്നു. ഇറാനും വിമതരും ഇത് നിഷേധിച്ചിട്ടുണ്ട്. ആറു ലക്ഷത്തോളം ജനങ്ങളുടെ ഹുദൈദ നഗരം ആക്രമിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. തുറമുഖം വഴി ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം നിലക്കുന്നതോടെ രണ്ടര ലക്ഷത്തോളം പേരുടെ ജീവിതം പൂര്&#x200d;ണമായും വഴിമുട്ടുമെന്ന് യു.എന്&#x200d; ഹ്യൂമാനിറ്റേറിയന്&#x200d; കോര്&#x200d;ഡിനേറ്റര്&#x200d; ലിസെ ഗ്രാന്&#x200d;ഡേ പറഞ്ഞു. ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്&#x200d; 80 ലക്ഷത്തോളം പേര്&#x200d; ഇപ്പോള്&#x200d; തന്നെ പട്ടിണിയുടെ പിടിയിലാണ്. ഹുദൈദയില്&#x200d; ആക്രമണം തുടങ്ങിയതോടെ സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാകുമെന്ന് യു.എന്&#x200d; ഏജന്&#x200d;സികള്&#x200d; പറയുന്നു. 2015 മാര്&#x200d;ച്ചിലാണ് സഊദി സഖ്യസേന യമനില്&#x200d; ഇടപെട്ടു തുടങ്ങിയത്. ആഭ്യന്തര യുദ്ധത്തില്&#x200d; ഇതുവരെ പതിനായിരത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്&#x200d; 6,385 പേര്&#x200d; സാധാരണക്കാരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/military-coalition-launches-offensive-on-yemeni-port-city-of-hodeida.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനില്&#x200d; പോരാട്ടം രൂക്ഷം : അദ്ന്&#x200d; വിഘടനവാദികള്&#x200d; പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/yemen-separatists-seize-control-of-aden.html</link>
					<comments>https://www.chandrikadaily.com/yemen-separatists-seize-control-of-aden.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 18:41:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[yamen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67524</guid>

					<description><![CDATA[&#160; അദ്ന്&#x200d;: യമനിലെ തന്ത്രപ്രധാനമായ സ്ഥലമായ അദന്&#x200d; വിഘടന വാദികള്&#x200d; പിടിച്ചെടുത്തു. ഭരണകൂടവും വിഘടനവാദികളും തമ്മില്&#x200d; ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിനൊടുവിലാണ് വിഘടന വാദികള്&#x200d; അദ്‌നു മേല്&#x200d; നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയത്. സഊദിയുടെ പിന്തുണയോടെ നിലനില്&#x200d;ക്കുന്ന പ്രാദേശിക പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ താല്&#x200d;ക്കാലിക ആസ്ഥാനമാണ് അദന്&#x200d;. ഭരണകൂട വക്താക്കളെ തടവിലാക്കിയതായും വിഘടനവാദികള്&#x200d; വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങള്&#x200d; വഴിയാണ് ഇക്കാര്യം അറിയിച്ചത്. അദന്&#x200d; പിടിച്ചെടുത്ത ഫോട്ടോകളും വാര്&#x200d;ത്തകളും സോഷ്യല്&#x200d; മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കൂറേ ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അദ്ന്&#x200d;: യമനിലെ തന്ത്രപ്രധാനമായ സ്ഥലമായ അദന്&#x200d; വിഘടന വാദികള്&#x200d; പിടിച്ചെടുത്തു. ഭരണകൂടവും വിഘടനവാദികളും തമ്മില്&#x200d; ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിനൊടുവിലാണ് വിഘടന വാദികള്&#x200d; അദ്‌നു മേല്&#x200d; നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയത്.</p>
<p>സഊദിയുടെ പിന്തുണയോടെ നിലനില്&#x200d;ക്കുന്ന പ്രാദേശിക പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ താല്&#x200d;ക്കാലിക ആസ്ഥാനമാണ് അദന്&#x200d;. ഭരണകൂട വക്താക്കളെ തടവിലാക്കിയതായും വിഘടനവാദികള്&#x200d; വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങള്&#x200d; വഴിയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>അദന്&#x200d; പിടിച്ചെടുത്ത ഫോട്ടോകളും വാര്&#x200d;ത്തകളും സോഷ്യല്&#x200d; മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കൂറേ ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തില്&#x200d; 36 പേര്&#x200d; കൊല്ലപ്പെട്ടതായി റെഡ് ക്രോസ് ഇന്റര്&#x200d;നാഷണല്&#x200d; കമ്മിറ്റി വ്യക്തമാക്കി. സഊദി പിന്തുണക്കുന്ന ഭരണകൂടവും യുഎഇ പിന്തുണക്കുന്ന വിഘടന വാദികളും തമ്മില്&#x200d; പോരാട്ടം ആരംഭിച്ചിട്ട് ദിവസങ്ങള്&#x200d; പിന്നിട്ടിരുന്നു.</p>
<p>യമന്&#x200d; പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ നേതൃത്വത്തിലുള്ള അദ്ന്&#x200d; പ്രാദേശിക ഭരണകൂടത്തിന്റെ കേന്ദ്രം വിഘടനവാദി വിഭാഗമായ സതേണ്&#x200d; ട്രാന്&#x200d;സിഷനല്&#x200d; കൗണ്&#x200d;സില്&#x200d; സൈനികര്&#x200d; പിടിച്ചെടുത്തതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്&#x200d; ചുരുങ്ങിയത് 12 പേര്&#x200d; കൊല്ലപ്പെടുകയും 130ലേറെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ന്&#x200d; പിടിച്ചെടുത്തതായി വിഘടനവാദികള്&#x200d; അവകാശപ്പെട്ട് രംഗത്തെത്തിയത്.</p>
<p>ഏറ്റുമുട്ടല്&#x200d; ശക്തമായതിനെ തുടര്&#x200d;ന്ന് അദ്ന്&#x200d; നഗരമായ തായ്‌സില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന അന്താരാഷ്ട്ര സഹായ ഏജന്&#x200d;സി ഓക്‌സ്ഫാമിന്റെ ഓഫീസ് അടച്ചുപൂട്ടിയതായി സംഘടന അറിയിച്ചു. ജനങ്ങളുടെ പട്ടിണിക്കിടുകയും രാജ്യത്തെ കൊടുംക്ഷാമത്തിന്റെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തത് ഹാദി സര്&#x200d;ക്കാരാണെന്നാരോപിച്ചാണ് സതേണ്&#x200d; ട്രാന്&#x200d;സിഷനല്&#x200d; കൗണ്&#x200d;സില്&#x200d; പ്രാദേശിക സര്&#x200d;ക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നത്.</p>
<p>സഊദിയുടെ പിന്തുണയോടെ ഭരിക്കുന്ന ഹാദി സര്&#x200d;ക്കാരിന്റെ താല്&#x200d;ക്കാലിക ആസ്ഥാനമായിരുന്നു അദന്&#x200d;. തലസ്ഥാനമായ സനാ അടക്കമുള്ള പ്രദേശങ്ങള്&#x200d; ഹൂത്തി വിമതരുടെ നിയന്ത്രണത്തിലായതിനെ തുടര്&#x200d;ന്നാണ് അദ്ന്&#x200d; താല്&#x200d;ക്കാലിക കേന്ദ്രമായി തെരഞ്ഞെടുത്തത്. യു.എ.ഇ പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്ന വിഘടനവാദികള്&#x200d; അട്ടിമറി നടത്തി ഭരണകേന്ദ്രം പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം തെക്കന്&#x200d; യമന്&#x200d; പ്രധാനമന്ത്രി അഹദ് ബിന്&#x200d; ദാഗര്&#x200d; ആരോപിച്ചു. അദ്‌നില്&#x200d; സംഭവിക്കുന്നത് അപകടകരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഐക്യത്തെയും തകര്&#x200d;ക്കും. കാര്യങ്ങള്&#x200d; തീരുമാനിക്കുന്നത് യു.എ.ഇയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>വടക്കന്&#x200d; പ്രദേശങ്ങളില്&#x200d; നിന്ന് തെക്കന്&#x200d; യമന്&#x200d; വിട്ടുപോരണമെന്ന് വാദിക്കുന്നവരാണ് യുഎഇയുടെ പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്ന സതേണ്&#x200d; ട്രാന്&#x200d;സിഷനല്&#x200d; കൗണ്&#x200d;സില്&#x200d;. എന്നാല്&#x200d; അതിനെതിരേ ശക്തമായ നിലപാടാണ് സഊദി അറേബ്യക്കും അവരുടെ പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്ന പ്രസിഡന്റ് അബ്ദുറബ്ബ് മന്&#x200d;സൂര്&#x200d; ഹാദിയുടെ സൈന്യത്തിനുമുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yemen-separatists-seize-control-of-aden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം</title>
		<link>https://www.chandrikadaily.com/yemen-rebels-fire-ballistic-missile-over-riyadh.html</link>
					<comments>https://www.chandrikadaily.com/yemen-rebels-fire-ballistic-missile-over-riyadh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Dec 2017 16:18:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Middle East]]></category>
		<category><![CDATA[missile attack]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[world]]></category>
		<category><![CDATA[yamen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60419</guid>

					<description><![CDATA[&#160; റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്&#x200d; ഹൂതികള്&#x200d; മിസൈലാക്രമണം നടത്തിയത്. എന്നാല്&#x200d; മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി തകര്&#x200d;ത്തു. ദക്ഷിണ റിയാദിലെ അഹ്മദിയ, സുവൈദി എന്നിവിടങ്ങളില്&#x200d; ആകാശത്തുവെച്ച് സൗദിയുടെ മിസൈല്&#x200d; പ്രതിരോധ സംവിധാനമാണ് ആക്രമണം നിഷ്ഫലമാക്കിയതെന്ന് അറബ് പ്രമുഖ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്&#x200d; അറിയിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.ആകാശത്ത് മിസൈല്&#x200d; തകര്&#x200d;ക്കുന്നതിന്റെ വിഡിയോ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്&#x200d; ഹൂതികള്&#x200d; മിസൈലാക്രമണം നടത്തിയത്. എന്നാല്&#x200d; മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി തകര്&#x200d;ത്തു.</p>
<p>ദക്ഷിണ റിയാദിലെ അഹ്മദിയ, സുവൈദി എന്നിവിടങ്ങളില്&#x200d; ആകാശത്തുവെച്ച് സൗദിയുടെ മിസൈല്&#x200d; പ്രതിരോധ സംവിധാനമാണ് ആക്രമണം നിഷ്ഫലമാക്കിയതെന്ന് അറബ് പ്രമുഖ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്&#x200d; അറിയിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.ആകാശത്ത് മിസൈല്&#x200d; തകര്&#x200d;ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്&#x200d; സൗദി ഭരണകൂടം പുറത്തു വിട്ടു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/N1DxIpoZ2wU" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്&#x200d; ഏറ്റെടുത്തു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദ് ലക്ഷ്യമാക്കി ഹൂതി മിസൈലാക്രമണം നടത്തുന്നത്. കഴിഞ്ഞ നവംബര്&#x200d; നാലിനാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്&#x200d; ആക്രമണം ആദ്യം നടത്തിയത് . അന്നും സൗദിയുടെ പ്രതിരോധസംവിധാനം മിസൈല്&#x200d; ആകാശത്തുവെച്ച് തകര്&#x200d;ത്തിട്ടിരുന്നു. മിസൈലുകള്&#x200d; ഇറാന്&#x200d; നിര്&#x200d;മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yemen-rebels-fire-ballistic-missile-over-riyadh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
