<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Yaswantha sinha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yaswantha-sinha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 May 2019 08:25:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Yaswantha sinha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദിയെ പുറത്താക്കാന്&#x200d; വാജ്‌പേയി തീരുമാനിച്ചിരുന്നുവെന്ന് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/anti-modi.html</link>
					<comments>https://www.chandrikadaily.com/anti-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 May 2019 04:26:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Yaswantha sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126876</guid>

					<description><![CDATA[ഭോപ്പാല്&#x200d;: മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; വാജ്‌പേയി നേരത്തെ തീരുമാനിച്ചിരുന്നതായി മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;. ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്‌പെയ് തീരുമാനിച്ചിരുന്നതായി യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കേണ്ടതില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്&#x200d;.കെ അദ്വാനി സമ്മര്&#x200d;ദം ഉയര്&#x200d;ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നു. ഗുജറാത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടായതിനെ തുടര്&#x200d;ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഭോപ്പാല്&#x200d;: മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; വാജ്‌പേയി നേരത്തെ തീരുമാനിച്ചിരുന്നതായി മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;. ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്‌പെയ് തീരുമാനിച്ചിരുന്നതായി യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കേണ്ടതില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്&#x200d;.കെ അദ്വാനി സമ്മര്&#x200d;ദം ഉയര്&#x200d;ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നു. </p>



<p>ഗുജറാത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടായതിനെ തുടര്&#x200d;ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര മോദി തുടരേണ്ടതില്ലെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്. രാജി വയ്ക്കാന്&#x200d; മോദി തയാറായില്ലെങ്കില്&#x200d; ഗുജറാത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പിരിച്ചുവിടാനായിരുന്നു വാജ്‌പേയിയുടെ നീക്കം. 2002ല്&#x200d; ഗോവയില്&#x200d; നടന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്&#x200d; വാജ്‌പേയി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്&#x200d; അദ്വാനി തടസം നിന്നതോടെ ഈ നീക്കം പാളിപ്പോവുകയായിരുന്നുവെന്ന് സിന്&#x200d;ഹ വ്യക്തമാക്കി. </p>



<p>&#8216;എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്‌പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്&#x200d;ത്തു. ഗുജറാത്തിലെ മോദിസര്&#x200d;ക്കാരിനെ പിരിച്ചുവിട്ടാല്&#x200d; താന്&#x200d; കേന്ദ്രമന്ത്രിസഭയില്&#x200d; നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്&#x200d;ദ്ദത്തെത്തുടര്&#x200d;ന്ന് വാജ്‌പേയിക്ക് തന്റെ തീരുമാനം പിന്&#x200d;വലിക്കേണ്ടി വന്നു.&#8217; മുന്&#x200d; കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആരോപണം ഗുരുതരം&#8217;; ജഡ്ജിമാര്&#x200d;ക്ക് ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ പിന്തുണ</title>
		<link>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jan 2018 08:14:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[yaswanth sinha]]></category>
		<category><![CDATA[Yaswantha sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64812</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജിമാര്&#x200d;ക്ക് പിന്തുണയുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്&#x200d; മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും ക്രമവിരുദ്ധമായി ജൂനിയര്&#x200d; ജഡ്ജിമാരെ ഉള്&#x200d;പ്പെടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത് സിന്&#x200d;ഹ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് ഇന്നലെ മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി യശ്വന്ത് സിന്&#x200d;ഹ എത്തിയത്. അതേസമയം, സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നേരിട്ടു. സമവായശ്രമങ്ങള്&#x200d;ക്കായെത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജിമാര്&#x200d;ക്ക് പിന്തുണയുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്&#x200d; മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും ക്രമവിരുദ്ധമായി ജൂനിയര്&#x200d; ജഡ്ജിമാരെ ഉള്&#x200d;പ്പെടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത് സിന്&#x200d;ഹ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് ഇന്നലെ മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി യശ്വന്ത് സിന്&#x200d;ഹ എത്തിയത്.</p>
<p>അതേസമയം, സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നേരിട്ടു.<br />
സമവായശ്രമങ്ങള്&#x200d;ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്&#x200d;ണി ജനറല്&#x200d; ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്&#x200d; ശ്രമിക്കുമെന്നും എ.ജി കെ.കെ വേണുഗോപാല്&#x200d; പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്. പ്രശ്‌നങ്ങള്&#x200d; നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെക്കുന്നതെങ്കിലും പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയെ തിരിച്ചയച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ; തുഗ്ലക്കും നോട്ട് നിരോധിച്ചിരുന്നു</title>
		<link>https://www.chandrikadaily.com/yaswanth-sinha-against-bjp-government.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-against-bjp-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 13:47:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[Yaswantha sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54124</guid>

					<description><![CDATA[&#160; നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് നഷ്ടം 3.75 ലക്ഷം കോടി രാജ്യത്തിന്റെ സമ്പത്ത് നിലനില്‍ക്കുന്നത് ഒറ്റക്കാലില്‍ മോദിയുടെ നിലപാട് ഇന്ത്യ കള്ളന്‍മാരുടെ രാജ്യമാണെന്ന സന്ദേശം ലോക രാജ്യങ്ങള്‍ക്ക് നല്‍കി അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കും നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നേരത്തെയും യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് നഷ്ടം 3.75 ലക്ഷം കോടി</p>
<p>രാജ്യത്തിന്റെ സമ്പത്ത് നിലനില്&#x200d;ക്കുന്നത് ഒറ്റക്കാലില്&#x200d;<br />
മോദിയുടെ നിലപാട് ഇന്ത്യ കള്ളന്&#x200d;മാരുടെ രാജ്യമാണെന്ന സന്ദേശം ലോക രാജ്യങ്ങള്&#x200d;ക്ക് നല്&#x200d;കി</p>
<p>അഹമ്മദാബാദ്: കേന്ദ്രസര്&#x200d;ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ച് മുതിര്&#x200d;ന്ന ബിജെപി നേതാവും മുന്&#x200d; ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. 700 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ഡല്&#x200d;ഹി ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിന്&#x200d; തുഗ്ലക്കും നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്&#x200d;ഹ പരിഹസിച്ചു. കേന്ദ്രസര്&#x200d;ക്കാരിന്റെ സാമ്പത്തിക നയങ്ങള്&#x200d;ക്കെതിരെ നേരത്തെയും യശ്വന്ത് സിന്&#x200d;ഹ രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്&#x200d;ശനങ്ങളാണ് സിന്&#x200d;ഹ ഉയര്&#x200d;ത്തിയത്. സ്വന്തം കറന്&#x200d;സികള്&#x200d; പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്&#x200d;ത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലര്&#x200d; പഴയ കറന്&#x200d;സികള്&#x200d; നിലനിര്&#x200d;ത്തിക്കൊണ്ട് പുതിയത് കൊണ്ടുവന്നു. എന്നാല്&#x200d; 700 വര്&#x200d;ഷം മുന്&#x200d;പ് ഭരിച്ചിരുന്ന തുഗ്ലക്ക് പഴയ കറന്&#x200d;സി നിലനിര്&#x200d;ത്തിക്കൊണ്ട് സ്വന്തം കറന്&#x200d;സി പുറത്തിറക്കി. അതുകൊണ്ട് മുന്&#x200d;പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്&#x200d;ഹ പരിഹസിച്ചു. നോട്ട് അസാധുവാക്കലിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്&#x200d; വന്നു ചേര്&#x200d;ന്നത്, എന്നാല്&#x200d; യഥാര്&#x200d;ഥ കണക്കുകള്&#x200d; ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്&#x200d;ഹ കൂട്ടിച്ചേര്&#x200d;ത്തു. സര്&#x200d;ക്കാരിന്റെ നയങ്ങള്&#x200d;ക്ക് ജനങ്ങളുടെ ശക്തി മറുപടി പറയുമെന്ന് സിന്&#x200d;ഹ മുന്നറിയിപ്പ് നല്&#x200d;കുകയും ചെയ്തു. ലോക്‌സാഹി ബച്ചാവോ അഭിയാന്&#x200d; പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്തയും ചടങ്ങില്&#x200d; സന്നിഹിതനായിരുന്നു. നോട്ട് അസാധുവാക്കല്&#x200d; പ്രഖ്യാപനം അറിയിക്കുന്നതിനായി മോദി നടത്തിയ ഒരു മണിക്കൂര്&#x200d; നീണ്ട പ്രസംഗത്തില്&#x200d; 74-75 തവണ അദ്ദേഹം കള്ളപ്പണത്തെ കുറിച്ച് പറഞ്ഞു. വ്യാജ കറന്&#x200d;സിയും ഭീകരവാദവും അദ്ദേഹം പരാമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-against-bjp-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
