<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yeman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yeman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Sep 2025 17:29:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yeman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യമനില്‍ മാധ്യമസ്ഥാപനത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html</link>
					<comments>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Sep 2025 17:28:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[israelattack]]></category>
		<category><![CDATA[news]]></category>
		<category><![CDATA[worldnews]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354300</guid>

					<description><![CDATA['സെപ്റ്റംബര്‍' എന്ന പത്രസ്ഥാപനത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്‍മായി തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>യമന്&#x200d; തലസ്ഥാനമായ സനായില്&#x200d; മാധ്യമസ്ഥാപനത്തിനുമേല്&#x200d; ബോബിട്ട് ഇസ്രായേല്&#x200d;. സംഭവത്തില്&#x200d; 33 മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടതായും, 22 പേര്&#x200d;ക്കെങ്കിലും പരിക്കേറ്റതായുമാണ് റിപ്പോര്&#x200d;ട്ട്. &#8216;സെപ്റ്റംബര്&#x200d;&#8217; എന്ന പത്രസ്ഥാപനത്തിനു നേര്&#x200d;ക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂര്&#x200d;മായി തകര്&#x200d;ന്നതായി വാര്&#x200d;ത്താ ഏജന്&#x200d;സി പറഞ്ഞു.</p>
<p>ആക്രമണത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച് &#8216;സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാന്&#x200d; ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമാണിതെ&#8217;ന്ന് യമനിലെ മാധ്യമ പ്രസാധകര്&#x200d; സംയുക്ത പ്രസ്താവനയില്&#x200d; പറഞ്ഞു. അടിയന്തരമായി ഇടപെടാന്&#x200d; ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്&#x200d;സിലിനോടും ലോക മാധ്യമ സമൂഹത്തോടും ആശ്യപ്പെട്ടു.</p>
<p>&#8216;കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ്, തീവ്രവാദികളായ ഹൂതി സര്&#x200d;ക്കാറിന്റെ മിക്ക അംഗങ്ങളെയും ഞങ്ങള്&#x200d; ഇല്ലാതാക്കി. ഇന്ന് ഞങ്ങള്&#x200d; അവരെ വീണ്ടും ആക്രമിച്ചു. ഞങ്ങള്&#x200d; ഇനിയും ആക്രമണം തുടരും. ഞങ്ങളെ ആക്രമിക്കുന്നവര്&#x200d; ആരായാലും ഞങ്ങള്&#x200d; അവരെ സമീപിക്കും&#8217; ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബിന്യമിന്&#x200d; നെതന്യാഹു മധ്യ ഇസ്രായേലില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; പറഞ്ഞു. ഇത് തങ്ങളുടെ ദൃഢനിശ്ചയത്തെ ദുര്&#x200d;ബലപ്പെടുത്തിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1israeli-attack-on-media-organization-in-yemen-33-journalists-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യെമനിലും ഇസ്രയേല്‍ ആക്രമണം; 35 മരണം</title>
		<link>https://www.chandrikadaily.com/israeli-attack-in-yemen-35-dead.html</link>
					<comments>https://www.chandrikadaily.com/israeli-attack-in-yemen-35-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Sep 2025 01:51:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353602</guid>

					<description><![CDATA[ജറുസലം: പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനായിലും വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും യെമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അല്‍-തഹ്രിര്‍ ജനവാസകേന്ദ്രങ്ങള്‍, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ആരോഗ്യ കേന്ദ്രം, [&#8230;]]]></description>
										<content:encoded><![CDATA[<p>ജറുസലം: പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല്&#x200d; ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന്&#x200d; തലസ്ഥാനമായ സനായിലും വടക്കന്&#x200d; പ്രവിശ്യയായ അല്&#x200d; ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില്&#x200d; 35 പേര്&#x200d; കൊല്ലപ്പെടുകയും 131 പേര്&#x200d;ക്ക് പരിക്കേറ്റതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>ഇസ്രയേല്&#x200d; നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കാമെന്നും യെമന്&#x200d; ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അല്&#x200d;-തഹ്രിര്&#x200d; ജനവാസകേന്ദ്രങ്ങള്&#x200d;, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ആരോഗ്യ കേന്ദ്രം, അല്&#x200d;-ജാഫിന്റെ തലസ്ഥാനമായ അല്&#x200d;-ഹസ്മിലെ സര്&#x200d;ക്കാര്&#x200d; ഉടമസ്ഥതയിലുള്ള പ്രദേശം തുടങ്ങി സിവിലിയന്&#x200d;, റെസിഡന്&#x200d;ഷ്യല്&#x200d; മേഖലകളിലാണ് ഇസ്രയേല്&#x200d; ലക്ഷ്യമിട്ടത് എന്നും യെമന്&#x200d; അധികൃതര്&#x200d; അറിയിച്ചു. ഓഗസ്റ്റ് 30 നും സനായില്&#x200d; ഇസ്രയേല്&#x200d; ശക്തമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്&#x200d; ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ടുകള്&#x200d; ഉണ്ടായിരുന്നു.</p>
<p>അതേസമയം, ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി പോയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്&#x200d;ബെര്&#x200d;ഗിന്റെ നേതൃത്വത്തില്&#x200d; ഗ്ലോബല്&#x200d; ഫ്‌ലോട്ടില്ല സംഘത്തിലെ ബോട്ടിനുനേരെ വീണ്ടും ആക്രമണം ഉണ്ടായതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ടുണീഷ്യന്&#x200d; തീരത്ത് വച്ചാണ് ബോട്ട് ലക്ഷ്യമിട്ട് ഡ്രോണ്&#x200d; ആക്രമണം അരങ്ങേരിയത്. ആക്രമണത്തില്&#x200d; തീപടര്&#x200d;ന്ന ബോട്ടിന്റെ വിഡിയോ ഉള്&#x200d;പ്പെടെ പുറത്തുവന്നു. ബോട്ടിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംഘാടകര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-in-yemen-35-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html</link>
					<comments>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 29 Aug 2025 13:14:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[israelattack]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[worldnews]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352152</guid>

					<description><![CDATA[റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.]]></description>
										<content:encoded><![CDATA[<p>യെമന്റെ തലസ്ഥാനമായ സനയില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; യെമന്&#x200d; പ്രധാനമന്ത്രി അഹമ്മദ് അല്&#x200d; റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങള്&#x200d;. ഹൂതികള്&#x200d; നേതൃത്വം നല്&#x200d;കുന്ന സര്&#x200d;ക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി യെമന്&#x200d; മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രാഈല്&#x200d; മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്&#x200d;ട്ടു ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാര്&#x200d;ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.</p>
<p>ഇസ്രാഈല്&#x200d; സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടര്&#x200d;ന്ന് സന ഉള്&#x200d;പ്പെടെയുള്ള വടക്കന്&#x200d; മേഖലയുടെ ഭരണം ഹൂതികള്&#x200d;ക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കന്&#x200d; പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്&#x200d; അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്&#x200d; ഇസ്രാഈല്&#x200d; യെമന്&#x200d; തലസ്ഥാനത്ത് നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-yemeni-prime-minister-ahmed-al-rahawi-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യം</title>
		<link>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html</link>
					<comments>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Aug 2025 13:10:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[punishment]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351346</guid>

					<description><![CDATA[ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ ആണ് പോള്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് നിമിഷപ്രിയയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യെമനിലെ ജയിലില്&#x200d; കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്&#x200d; പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്&#x200d; കെ എ പോള്&#x200d; സുപ്രിം കോടതിയില്&#x200d;. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചപ്പോള്&#x200d; ആണ് പോള്&#x200d; ഇക്കാര്യം കോടതിയില്&#x200d; പറഞ്ഞത്.</p>
<p>മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തില്&#x200d; നിന്ന് ഇടപെടുന്നതില്&#x200d; നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് കെ എ പോള്&#x200d; തന്നെയാണ് കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും പോള്&#x200d; കോടതിയില്&#x200d; പറഞ്ഞു. പോളിന്റെ ഹര്&#x200d;ജിയില്&#x200d; അറ്റോര്&#x200d;ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്&#x200d;കി. ഹര്&#x200d;ജി തിങ്കളാഴ്ച പരിഗണിക്കാന്&#x200d; മാറ്റി.</p>
<p>നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പോൾ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പോള്&#x200d; പരസ്യപ്രതികരണത്തിന് മുതിര്&#x200d;ന്നിരുന്നു.</p>
<p>നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതില്&#x200d; വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.</p>
<p>വ്യാജനെന്നടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പോൾ തള്ളിക്കളഞ്ഞു. എനിക്ക് ഒന്നും മറയ്ക്കാനില്ല. ഞാൻ വ്യാജനാണെന്ന് മാധ്യമങ്ങൾ വരെ എഴുതി. അത്തരം പരാമർശങ്ങൾ അങ്ങേയറ്റം വേദനിപ്പിച്ചെന്നും പോൾ പറഞ്ഞു. നിമിഷ പ്രിയയുടെ മകളും ഭർത്താവും യെമനിൽ പോയതിനു പണം ചെലവഴിച്ചത് ഞാനാണ്. ഞാൻ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ് ആളാവാൻ നോക്കിയിട്ടില്ല. ജൂലൈ 10 മുതൽ മാധ്യമങ്ങളെ സമീപിക്കാതെ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാൻ മുന്നിട്ട് നിൽക്കുന്നതിൽ എംപിമാരായ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെ അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിമിഷയുടെ മോചനത്തിനായി കാന്തപുരം ശ്രമിച്ച് പരാജയപ്പെട്ടു. നിമിഷപ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെയെല്ലാം അഭിനന്ദിക്കുന്നുവെന്നും പോൾ പറഞ്ഞു. യെമനിലെ നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. നിമിഷപ്രിയയുടെ മോചന ദൗത്യത്തിലേക്ക് തന്നെ കൊണ്ട് വന്നത് ദൈവവും ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ ഗോപിയുമാണെന്നും പോൾ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-in-supreme-court-to-execute-nimisha-priya-this-month-demand-to-ban-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകം; 68 മരണം; നിരവധി പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html</link>
					<comments>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 04 Aug 2025 02:58:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[refugees]]></category>
		<category><![CDATA[world news]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349338</guid>

					<description><![CDATA[154 എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; അഭയാര്&#x200d;ഥികള്&#x200d; സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്&#x200d; മരിച്ചു. 154 എത്യോപ്യന്&#x200d; അഭയാര്&#x200d;ഥികളുമായി പോയ ബോട്ടാണ് അപകടത്തില്&#x200d;പെട്ടത്. ഇതില്&#x200d; 74 പേരെ കാണാതായെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>യമന്റെ തെക്കന്&#x200d; പ്രവിശ്യയായ അബ്യാനിലാണ് അപകടം. സംഭത്തില്&#x200d; 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്ന് അധികൃതര്&#x200d; അറിയിച്ചു. ഗള്&#x200d;ഫ് &#8211; അറബ് രാജ്യങ്ങളിലേക്ക് ആഫ്രിക്കന്&#x200d; മേഖലയില്&#x200d; നിന്ന് പോകുന്ന കുടിയേറ്റക്കാര്&#x200d; ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാര്&#x200d;ഗമാണ് യമന്&#x200d;. സമീപ മാസങ്ങളിലും ബോട്ടപകടങ്ങള്&#x200d; പ്രദേശത്തുണ്ടായിട്ടുണ്ട്.</p>
<p>ഖാന്&#x200d;ഫറില്&#x200d; 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്&#x200d; കരയില്&#x200d; നിന്ന് കണ്ടെത്തി. ഇതിനുപുറമെയുള്ള മറ്റ് 14 പേരെ അബ്യാന്&#x200d; പ്രവിശ്യാ തലസ്ഥാനമായ സിന്&#x200d;ജിബാറിലെ ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമന്&#x200d; മേധാവി അബ്ദുസത്തര്&#x200d; എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-boat-carrying-refugees-capsizes-in-yemen-68-death-many-people-are-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; ‌‌‌നിർണായകമായത് കാന്തപുരത്തിന്റെ ശ്രമം</title>
		<link>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html</link>
					<comments>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 09:03:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kanthapuram ap aboobacker musliyar]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347602</guid>

					<description><![CDATA[കോഴിക്കോട്:  യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:  യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്&#x200d;ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.</p>
<p>കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishapriyas-death-sentence-postponed-central-government-confirms-kanthapurams-efforts-were-crucial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും</title>
		<link>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 07:01:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ap kanthapuram aboobacker musliyar]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347596</guid>

					<description><![CDATA[കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.</p>
<p>കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.</p>
<p>കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.</p>
<p>16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-release-hope-in-kanthapurams-intervention-talks-in-yemen-to-continue-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ</title>
		<link>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html</link>
					<comments>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 11 Jul 2025 16:03:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bobby chemmannur]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347340</guid>

					<description><![CDATA[നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.</p>
<p>ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്&#x200d; അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.</p>
<p>പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്&#x200d;കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്&#x200d;ഗമെന്നും മനുഷ്യാവകാശപ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോം പറഞ്ഞിരുന്നു.</p>
<p>വധശിക്ഷ നടപ്പാക്കാന്&#x200d; യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d; അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bobby-chemmannur-will-donate-rs-1-crore-to-nimisha-priyas-release-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്‌</title>
		<link>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html</link>
					<comments>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 13:05:15 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[women]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347053</guid>

					<description><![CDATA[ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യെമന്&#x200d; സ്വദേശിയെ കൊന്ന കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്&#x200d; ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്&#x200d; അധികൃതര്&#x200d;ക്ക് കൈമാറി.</p>
<p>അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്&#x200d; സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്&#x200d; പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്&#x200d; എത്തിയില്ല.</p>
<p>തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്&#x200d; ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്&#x200d; എത്തിയതായും സൗദിയിലെ ഇന്ത്യന്&#x200d; എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.</p>
<p>2017 ജൂലൈയില്&#x200d; യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്&#x200d; തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്&#x200d; സനയിലെ വിചാരണ കോടതിയും യെമന്&#x200d; സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യെമനിലെ ഹൊദൈദ തുറമുഖത്ത് ബോംബാക്രമണം നടത്തി ഇസ്രാഈല്‍</title>
		<link>https://www.chandrikadaily.com/israel-bombed-yemens-hodeida-port.html</link>
					<comments>https://www.chandrikadaily.com/israel-bombed-yemens-hodeida-port.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 06 May 2025 01:05:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[world news]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340266</guid>

					<description><![CDATA[ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; ഇസ്രാഈല്&#x200d; ബോംബാക്രമണം. യെമനിലെ ഹൊദൈദ തുറമുഖത്ത് ആണ് ഇസ്രാഈല്&#x200d; ബോംബാക്രമണം നടത്തിയത്. ഇസ്രാഈലിലെ പ്രധാന വിമാനത്താവളമായ ബെന്&#x200d; ഗുരിയോണില്&#x200d; ഇറാന്&#x200d; സഖ്യകക്ഷിയായ ഹൂതികള്&#x200d; മിസൈല്&#x200d; ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേല്&#x200d; ബോംബാക്രമണം ഉണ്ടാകുന്നത്.</p>
<p>ഹൂതികള്&#x200d; നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികള്&#x200d;ക്കുള്ള ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവര്&#x200d; ഇസ്രാഈലിനെതിരെയും ചെങ്കടലിലെ കപ്പല്&#x200d; ഗതാഗതത്തിനെതിരെയും വെടിയുതിര്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-bombed-yemens-hodeida-port.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
