<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yogi adithyanadh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yogi-adithyanadh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 Oct 2020 07:45:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yogi adithyanadh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പശുവിനെ കൊല്ലുന്നവര്&#x200d;ക്ക് ജയില്&#x200d;ശിക്ഷ ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/cow-killers-punishment-news.html</link>
					<comments>https://www.chandrikadaily.com/cow-killers-punishment-news.html#comments</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Oct 2020 07:44:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164736</guid>

					<description><![CDATA[സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരപരാധികള്&#x200d;ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്&#x200d;ശം]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യു.പിയില്&#x200d; പശുവിനെ കൊല്ലുന്നവര്&#x200d;ക്ക് ജയില്&#x200d;ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയില്&#x200d; ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് യോഗിയുടെ പരാമര്&#x200d;ശം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയില്&#x200d; സംസാരിക്കുകയായിരുന്നു യോഗി. നവംബര്&#x200d; മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.</p>
<p>പശുവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. പശുക്കളെ കൊല്ലുന്നവരെ ജയിലില്&#x200d; അടക്കും. പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകള്&#x200d; നിര്&#x200d;മിക്കും. പശുക്കളുടെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്&#x200d;ക്കുമുണ്ടെന്നും യോഗി പറഞ്ഞു.</p>
<p>സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. നിരപരാധികള്&#x200d;ക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്&#x200d;ശം.</p>
<p>ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീന്&#x200d; തടവിലാണ്. ഇയാള്&#x200d; ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറില്&#x200d; വ്യക്തമായ പരാമര്&#x200d;ശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാന്&#x200d; ഹൈക്കോടതി തീരുമാനിച്ചത്. റഹ്മുദീന്റെ കേസിലും മാംസത്തിന്റെ ഫോറന്&#x200d;സിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-killers-punishment-news.html/feed</wfw:commentRss>
			<slash:comments>1</slash:comments>
		
		
			</item>
		<item>
		<title>ക്രൂരമായ കൊലപാതകത്തില്&#x200d; യോഗിക്ക്  മൗനം</title>
		<link>https://www.chandrikadaily.com/brutal-massacre-in-bulandshahr.html</link>
					<comments>https://www.chandrikadaily.com/brutal-massacre-in-bulandshahr.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Dec 2018 18:18:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112900</guid>

					<description><![CDATA[&#160; ബുലന്ദ്ഷഹര്&#x200d;: ഗോവധം ആരോപിച്ച് സംഘപരിവാര്&#x200d; നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്&#x200d; പശു കശാപ്പ് നടത്തുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകണമെന്ന് നിര്&#x200d;ദേശിച്ചു. എന്നാല്&#x200d; പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്&#x200d; ആദിത്യനാഥ് തയാറായില്ല. സുബോധ് സിങിന്റെ കുടുംബത്തെ സന്ദര്&#x200d;ശിക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രിയില്&#x200d; നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. യോഗത്തിനിടെ സുബോധ് സിങിന്റെ കൊലപാതകത്തെ കുറിച്ച് ഒരുവാക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബുലന്ദ്ഷഹര്&#x200d;: ഗോവധം ആരോപിച്ച് സംഘപരിവാര്&#x200d; നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്&#x200d; പശു കശാപ്പ് നടത്തുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകണമെന്ന് നിര്&#x200d;ദേശിച്ചു. എന്നാല്&#x200d; പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; സുബോധ് സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്&#x200d; ആദിത്യനാഥ് തയാറായില്ല. സുബോധ് സിങിന്റെ കുടുംബത്തെ സന്ദര്&#x200d;ശിക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രിയില്&#x200d; നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. യോഗത്തിനിടെ സുബോധ് സിങിന്റെ കൊലപാതകത്തെ കുറിച്ച് ഒരുവാക്ക് പോലും മുഖ്യമന്ത്രി സംസാരിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്&#x200d; വെളിപ്പെടുത്തി. വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകള്&#x200d; നടത്തിയ ആക്രമണത്തില്&#x200d; പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; അടക്കം രണ്ടു പേര്&#x200d; കൊല്ലപ്പെട്ടിട്ടും ഇക്കാര്യത്തില്&#x200d; നിശബ്ദത പാലിച്ചാണ് പശുക്കളെ കശാപ് ചെയ്യുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്&#x200d;ദേശിച്ചിരിക്കുന്നത്. യോഗിയുടെ നടപടി അന്വേഷ ഉദ്യോഗസ്ഥര്&#x200d;ക്കിടയില്&#x200d; അസ്വസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതേസമയം കലാപവും സുബോധ് കുമാര്&#x200d; സിങിന്റെ കൊലപാതകവും ആസൂത്രിതമാണെന്നും സംഭവത്തില്&#x200d; നേരിട്ടോ അല്ലാതെയോ പങ്കുള്ളവരെ ഉടന്&#x200d; പിടികൂടുമെന്നും അഡീഷണല്&#x200d; ചീഫ് സെക്രട്ടറി അവിനിഷ് അശ്വതി പറഞ്ഞു. ബുലന്ദ്ശഹര്&#x200d; കലാപത്തില്&#x200d; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് പശു കടത്ത് നിരോധന നിയമം കര്&#x200d;ശനമായി നടപ്പാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാര്&#x200d;ക്കും ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്കും അദ്ദേഹം നിര്&#x200d;ദേശം നല്&#x200d;കി. അനധികൃത കശാപു ശാലകള്&#x200d; അടച്ചിടാന്&#x200d; മുഖ്യമന്ത്രി നിര്&#x200d;ദേശം നല്&#x200d;കിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-massacre-in-bulandshahr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലിപെരുന്നാള്&#x200d;; ഉത്തര്&#x200d;പ്രദേശില്&#x200d; മാടുകളെ അറുക്കുന്നതിന് നിയന്ത്രണം</title>
		<link>https://www.chandrikadaily.com/yogi-adithyanadh-says-no-animal-sacrifice-in-public-place-in-bakrid-news.html</link>
					<comments>https://www.chandrikadaily.com/yogi-adithyanadh-says-no-animal-sacrifice-in-public-place-in-bakrid-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Aug 2018 07:04:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bakrid]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[musafar nagar]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99777</guid>

					<description><![CDATA[മുസാഫര്&#x200d; നഗര്&#x200d;: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്&#x200d;പ്രദേശില്&#x200d; മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്&#x200d;പ്പെടുത്തി യോദി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d;. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്&#x200d; പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴിയാണ് ഉദ്യോഗസ്ഥര്&#x200d;ക്കും പൊലീസിനും യോഗി നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. പൊതു ഇടങ്ങളില്&#x200d; മാടുകളെ അറുക്കുന്നത് തടയണം. അവയുടെ അവശിഷ്ടങ്ങള്&#x200d; ഓവുചാലുകളില്&#x200d; തള്ളുന്നത് തടയണമെന്നും യോഗി പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. മാടുകളെ തുറന്ന പ്രദേശങ്ങളില്&#x200d; അറുക്കുന്നത് മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും യോഗി പറയുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവ് പാലിക്കുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>മുസാഫര്&#x200d; നഗര്&#x200d;: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്&#x200d;പ്രദേശില്&#x200d; മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്&#x200d;പ്പെടുത്തി യോദി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d;. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്&#x200d; പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴിയാണ് ഉദ്യോഗസ്ഥര്&#x200d;ക്കും പൊലീസിനും യോഗി നിര്&#x200d;ദ്ദേശം നല്&#x200d;കിയത്.</p>
<p>പൊതു ഇടങ്ങളില്&#x200d; മാടുകളെ അറുക്കുന്നത് തടയണം. അവയുടെ അവശിഷ്ടങ്ങള്&#x200d; ഓവുചാലുകളില്&#x200d; തള്ളുന്നത് തടയണമെന്നും യോഗി പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. മാടുകളെ തുറന്ന പ്രദേശങ്ങളില്&#x200d; അറുക്കുന്നത് മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും യോഗി പറയുന്നു.</p>
<p>മുഖ്യമന്ത്രിയുടെ ഉത്തരവ് പാലിക്കുമെന്നും വിവിധ മതവിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി ചര്&#x200d;ച്ച നടത്തുമെന്നും മുസഫര്&#x200d; നഗര്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് ശര്&#x200d;മ്മ പറഞ്ഞു. പരമ്പരാഗത ആചാരങ്ങളോടെ ബലിപെരുന്നാള്&#x200d; ആഘോഷിക്കാമെന്നും എന്നാല്&#x200d; പൊതുഇടങ്ങളിലെ അറവുകള്&#x200d;ക്ക് നിരോധനം ഏര്&#x200d;പ്പെടത്തണമെന്നും യോഗി നിര്&#x200d;ദ്ദേശിച്ചതായി പൊലീസ് സൂപ്രണ്ട് ഓംവീര്&#x200d; സിങും വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adithyanadh-says-no-animal-sacrifice-in-public-place-in-bakrid-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാങ്ക് ജേതാവിന് യോഗി ആദിത്യനാഥ് നല്&#x200d;കിയ ഒരു ലക്ഷത്തിന്റെ ചെക്ക് മടങ്ങി</title>
		<link>https://www.chandrikadaily.com/adityanaths-onelakh-cheque-to-up-board-topper-bounces-news.html</link>
					<comments>https://www.chandrikadaily.com/adityanaths-onelakh-cheque-to-up-board-topper-bounces-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Jun 2018 12:35:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89391</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശ് ബോര്&#x200d;ഡ് പരീക്ഷയില്&#x200d; ഉന്നതവിജയം നേടിയ വിദ്യാര്&#x200d;ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്&#x200d;കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്&#x200d; ഏഴാം റാങ്ക് നേടിയ വിദ്യാര്&#x200d;ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്&#x200d;ത്ഥിയുടെ കുടുംബത്തിന് ബാങ്കില്&#x200d; പിഴയടക്കേണ്ട ദുര്&#x200d;ഗതിയുമുണ്ടായി. പത്താംക്ലാസ് പരീക്ഷയില്&#x200d; 93.5 ശതമാനം മാര്&#x200d;ക്ക് നേടിയ അലോക് മിശ്രക്കാണ് അനുമോദന ചടങ്ങില്&#x200d; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപഹാരം നല്&#x200d;കിയത്. ഒരു ലക്ഷം രൂപയുടെ ചെക്കും ലക്‌നൗവില്&#x200d; നടന്ന ചടങ്ങില്&#x200d; മുഖ്യമന്ത്രി നല്&#x200d;കി. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശ് ബോര്&#x200d;ഡ് പരീക്ഷയില്&#x200d; ഉന്നതവിജയം നേടിയ വിദ്യാര്&#x200d;ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്&#x200d;കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്&#x200d; ഏഴാം റാങ്ക് നേടിയ വിദ്യാര്&#x200d;ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്&#x200d;ത്ഥിയുടെ കുടുംബത്തിന് ബാങ്കില്&#x200d; പിഴയടക്കേണ്ട ദുര്&#x200d;ഗതിയുമുണ്ടായി.</p>
<p>പത്താംക്ലാസ് പരീക്ഷയില്&#x200d; 93.5 ശതമാനം മാര്&#x200d;ക്ക് നേടിയ അലോക് മിശ്രക്കാണ് അനുമോദന ചടങ്ങില്&#x200d; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപഹാരം നല്&#x200d;കിയത്. ഒരു ലക്ഷം രൂപയുടെ ചെക്കും ലക്‌നൗവില്&#x200d; നടന്ന ചടങ്ങില്&#x200d; മുഖ്യമന്ത്രി നല്&#x200d;കി. എന്നാല്&#x200d; ചെക്ക് ബാങ്കില്&#x200d; നിക്ഷേപിച്ച വിദ്യാര്&#x200d;ത്ഥിയുടെ കുടുംബത്തിന് ചെക്ക് മടങ്ങിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നു.</p>
<p>ചെക്കിലുണ്ടായിരുന്ന ജില്ലാ സ്‌കൂള്&#x200d; ഇന്&#x200d;സ്‌പെക്ടറുടെ ഒപ്പിലെ വൈരുദ്ധ്യമാണ് ചെക്ക് മടങ്ങാന്&#x200d; കാരണമായത്. ഇതോടെ ഇവര്&#x200d;ക്ക് ബാങ്കില്&#x200d; പിഴയടക്കേണ്ടിയും വന്നു. സംഭവം വിവാദമായതോടെ അധികൃതര്&#x200d; വിദ്യാര്&#x200d;ത്ഥിക്ക് പകരം ചെക്ക് നല്&#x200d;കി പ്രശ്‌നം പരിഹരിച്ചു. സംഭവം ഗൗരവതരമാണെന്നും നടപടി എടുക്കുമെന്നും അറിയിച്ച ഉദ്യോഗസ്ഥര്&#x200d; മറ്റ് ചെക്കുകളിലെ ഒപ്പില്&#x200d; വൈരുദ്ധ്യം സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രിയില്&#x200d; നിന്നും പാരിതോഷികം ലഭിച്ചതില്&#x200d; വളരെ അധികം സന്തോഷിച്ചിരുന്നു. എന്നാല്&#x200d; ചെക്ക് മടങ്ങിയതോടെ ചെറിയ വിഷമം ഉണ്ടായതായും അലോക് പറഞ്ഞു. പാരിതോഷികം ലഭിച്ച ഒരു വിദ്യാര്&#x200d;ത്ഥിക്കുമാത്രമാണ് ഇത്തരത്തില്&#x200d; സംഭവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adityanaths-onelakh-cheque-to-up-board-topper-bounces-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കഫീല്&#x200d;ഖാന് ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് തെളിവില്ല&#8217;; അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/alahabad-high-court-dr-kafeel-khan-news.html</link>
					<comments>https://www.chandrikadaily.com/alahabad-high-court-dr-kafeel-khan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Apr 2018 05:21:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dr kafeel khan]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82200</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: യു.പിയിലെ ഖൊരക്പൂരില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; കഫീല്&#x200d;ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്&#x200d;ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ വിശദമായ ഉത്തരവിലാണ് ജസ്റ്റിസ് യശ്വന്ത് വര്&#x200d;മ്മയുടെ നിരീക്ഷണം. ചികിത്സാപിഴവുണ്ടോ എന്ന വിഷയത്തില്&#x200d; എന്തെങ്കിലും തരത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. കഫീല്&#x200d; ഖാന് ജാമ്യം അനുവദിക്കാനുള്ള കാരണം യു.പി സര്&#x200d;ക്കാറിന്റെ സത്യവാങ്മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യു.പി സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യു.പിയിലെ ഖൊരക്പൂരില്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; കഫീല്&#x200d;ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്&#x200d;ഖാന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ വിശദമായ ഉത്തരവിലാണ് ജസ്റ്റിസ് യശ്വന്ത് വര്&#x200d;മ്മയുടെ നിരീക്ഷണം.</p>
<p>ചികിത്സാപിഴവുണ്ടോ എന്ന വിഷയത്തില്&#x200d; എന്തെങ്കിലും തരത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. കഫീല്&#x200d; ഖാന് ജാമ്യം അനുവദിക്കാനുള്ള കാരണം യു.പി സര്&#x200d;ക്കാറിന്റെ സത്യവാങ്മൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യു.പി സര്&#x200d;ക്കാര്&#x200d; അവരുടെ സത്യവാങ്മൂലത്തില്&#x200d; കുട്ടികളുടെ മരണം ഓക്‌സിജന്റെ അഭാവം കൊണ്ടല്ലെന്ന് പറയുന്നുണ്ട്.</p>
<p>ഓക്‌സിജന്&#x200d; വിതരണം ചെയ്യുന്ന കമ്പനിയുടെ ടെണ്ടറിങ് നടപടിയുടെ ഭാഗമല്ലായിരുന്നിട്ടും ഖാനെ ജയിലില്&#x200d; പിടിച്ചിടുകയായിരുന്നു. കഴിഞ്ഞ ഏഴുമാസമായി അദ്ദേഹം ജയിലിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നില്ലെന്നാണ് അഡീഷണല്&#x200d; ഗവണ്&#x200d;മെന്റ് അഡ്വേക്കറ്റ് പറഞ്ഞത്. അതുകൊണ്ടുതന്നെ കഫീല്&#x200d; ഖാന്&#x200d; കസ്റ്റഡിയില്&#x200d; തുടരേണ്ട ആവശ്യകതയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.</p>
<p>മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിനുശേഷം കഫീല്&#x200d;ഖാനോട് വളരെ മോശമായാണ് പെരുമാറിയത്. മറ്റു ആസ്പത്രികളില്&#x200d; നിന്ന് സിലിണ്ടറെത്തിച്ച് കുട്ടികളെ രക്ഷിക്കാന്&#x200d; നോക്കിയതിന് യോഗി തന്നേയും കുടുംബത്തേയും വേട്ടയാടുകയാണെന്ന് കഫീല്&#x200d;ഖാന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alahabad-high-court-dr-kafeel-khan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി പകപോക്കിയ ഡോ.കഫീല്&#x200d; ഖാന് ജാമ്യം</title>
		<link>https://www.chandrikadaily.com/kafeel-khan-got-bail-news.html</link>
					<comments>https://www.chandrikadaily.com/kafeel-khan-got-bail-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Apr 2018 10:51:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kafeel khan]]></category>
		<category><![CDATA[narendra mdi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81982</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂരില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ മരിച്ച സംഭവത്തില്&#x200d; ജയിലില്&#x200d; കഴിയുന്ന ഡോക്ടര്&#x200d; കഫീല്&#x200d; ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്&#x200d; ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; സിലണ്ടറുകളുടെ കുറവുമൂലം ഓക്‌സിജന്&#x200d; കിട്ടാതെയാണ് എഴുപതിലേറെ കുഞ്ഞുങ്ങള്&#x200d; കൊല്ലപ്പെട്ടത്. സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് ഓക്‌സിജന്&#x200d; സിലണ്ടറുകള്&#x200d; എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d; കഫീല്&#x200d;ഖാന്&#x200d; ശ്രമിച്ചതായിരുന്നു അദ്ദേഹത്തിനെ തടവിലാക്കിയത്. ദുരന്തത്തിന് കാരണക്കാരന്&#x200d; ഡോക്ടറാണെന്ന് കാണിച്ച് കഫീല്&#x200d;ഖാനെ പിന്നീട് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഗൊരഖ്പൂരില്&#x200d; കുട്ടികള്&#x200d; ഓക്‌സിജന്&#x200d; കിട്ടാതെ മരിച്ച സംഭവത്തില്&#x200d; ജയിലില്&#x200d; കഴിയുന്ന ഡോക്ടര്&#x200d; കഫീല്&#x200d; ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്&#x200d; ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.</p>
<p>ബി.ആര്&#x200d;.ഡി മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; സിലണ്ടറുകളുടെ കുറവുമൂലം ഓക്‌സിജന്&#x200d; കിട്ടാതെയാണ് എഴുപതിലേറെ കുഞ്ഞുങ്ങള്&#x200d; കൊല്ലപ്പെട്ടത്. സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് ഓക്‌സിജന്&#x200d; സിലണ്ടറുകള്&#x200d; എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d; കഫീല്&#x200d;ഖാന്&#x200d; ശ്രമിച്ചതായിരുന്നു അദ്ദേഹത്തിനെ തടവിലാക്കിയത്. ദുരന്തത്തിന് കാരണക്കാരന്&#x200d; ഡോക്ടറാണെന്ന് കാണിച്ച് കഫീല്&#x200d;ഖാനെ പിന്നീട് ജയിലടക്കുകയാണുണ്ടായത്. ദുരന്തത്തിന് ശേഷം ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് മോശമായിട്ടായിരുന്നു.&#8217;പുറത്തുനിന്ന് സിലിണ്ടറുകള്&#x200d; കൊണ്ടുവന്ന് കുട്ടികളുടെ ജീവന്&#x200d; രക്ഷിച്ചതിനാല്&#x200d; ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്&#x200d; നോക്കിക്കോളാം&#8217; എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.</p>
<p>തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി ഡോക്ടര്&#x200d; രംഗത്തെത്തിയിരുന്നു. ശേഷമാണ് അറസ്റ്റ് നടക്കുന്നത്. ഏറെ കാലമായി ജാമ്യത്തിന് ശ്രമിക്കുകയായിരുന്നുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kafeel-khan-got-bail-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; വോട്ടെണ്ണല്&#x200d; മണ്ഡലത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/uthar-pradesh-byelection-medais-ban-news.html</link>
					<comments>https://www.chandrikadaily.com/uthar-pradesh-byelection-medais-ban-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 08:35:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[utharpradesh election]]></category>
		<category><![CDATA[utharpradesh police]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74745</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വിലക്ക്. വോട്ടെണ്ണലില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്&#x200d; കേന്ദ്രങ്ങളില്&#x200d; മാധ്യമങ്ങളെ റിപ്പോര്&#x200d;ട്ട് ചെയ്യുന്നതില്&#x200d; നിന്ന് തടഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൂതേല വോട്ടിംഗ് കേന്ദ്രത്തിലേക്ക് കടന്നുവന്ന് മാധ്യമങ്ങള്&#x200d;ക്ക് വിവരങ്ങള്&#x200d; നല്&#x200d;കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പ്രദേശത്ത് തുടരുന്ന മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിപ്പിക്കാനും ശ്രമം നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്&#x200d; കൃത്രിമം നടക്കുന്നെന്ന ആരോപണം നിലനില്&#x200d;ക്കുന്നതിനിടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ട് മാധ്യമങ്ങളെ തടയാന്&#x200d; ശ്രമം നടത്തുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്&#x200d; തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വിലക്ക്. വോട്ടെണ്ണലില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്&#x200d; കേന്ദ്രങ്ങളില്&#x200d; മാധ്യമങ്ങളെ റിപ്പോര്&#x200d;ട്ട് ചെയ്യുന്നതില്&#x200d; നിന്ന് തടഞ്ഞത്.</p>
<p>ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൂതേല വോട്ടിംഗ് കേന്ദ്രത്തിലേക്ക് കടന്നുവന്ന് മാധ്യമങ്ങള്&#x200d;ക്ക് വിവരങ്ങള്&#x200d; നല്&#x200d;കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ പ്രദേശത്ത് തുടരുന്ന മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിപ്പിക്കാനും ശ്രമം നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്&#x200d; കൃത്രിമം നടക്കുന്നെന്ന ആരോപണം നിലനില്&#x200d;ക്കുന്നതിനിടെയാണ് ജില്ലാ മജിസ്‌ട്രേറ്റ് ഇടപെട്ട് മാധ്യമങ്ങളെ തടയാന്&#x200d; ശ്രമം നടത്തുന്നത്.</p>
<p>ബി.ജെ.പിയുടെ ഉപേന്ദ്ര ദത്ത് ശുക്ലയെ പിന്തളളി എസ്.പി സ്ഥാനാര്&#x200d;ത്ഥി പ്രവീണ്&#x200d; കുമാര്&#x200d; നിഷാദാണ് മുന്നേറ്റം നടത്തുന്നത്. ഉപേന്ദ്ര ദത്ത് ശുക്ല 7000 വോട്ടുകള്&#x200d;ക്കാണ് പിന്നിലുളളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uthar-pradesh-byelection-medais-ban-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗജിഹാദെന്ന്; യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച് വീഡിയോ പ്രചരിപ്പിച്ചു</title>
		<link>https://www.chandrikadaily.com/love-jihad-murder-chilling-viral-video-in-rajsamand-rajasthan.html</link>
					<comments>https://www.chandrikadaily.com/love-jihad-murder-chilling-viral-video-in-rajsamand-rajasthan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Dec 2017 06:59:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[Love Jihad murder]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58281</guid>

					<description><![CDATA[രാജ്‌സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്&#x200d; എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്&#x200d; ഷാംബുലാല്&#x200d; റെഗര്&#x200d; എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ മാല്&#x200d;ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്&#x200d;. രാജസ്ഥാനിലെ രാജ്‌സമന്തില്&#x200d; കരാര്&#x200d; തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ഒരാള്&#x200d; ഇതിന്റെ ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്‌സമന്ത്: ലൗജിഹാദെന്ന് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചു. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്&#x200d; എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്&#x200d; ഷാംബുലാല്&#x200d; റെഗര്&#x200d; എന്നയാളെ പോലീസ് അറസ്റ്റുചെയ്തു.</p>
<p>പശ്ചിമബംഗാളിലെ മാല്&#x200d;ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്&#x200d;. രാജസ്ഥാനിലെ രാജ്‌സമന്തില്&#x200d; കരാര്&#x200d; തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ഒരാള്&#x200d; ഇതിന്റെ ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തിയെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഷാംബുലാലിന്റെ സഹോദരിയുമായി അഫ്‌റസുലിന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിന്റെ പേരിലുള്ള ലൗജിഹാദ് കൊലപാതകമാണെന്നാണ് പോലീസ് ഭാഗം. സംഭവസ്ഥലത്തുനിന്ന് പകുതി കത്തിക്കരിഞ്ഞ മൃതദേഹത്തൊടൊപ്പം മഴുവും ബൈക്കും പോലീസ് കണ്ടെടുത്തു. മരിച്ച അഫ്‌റസുല്&#x200d; കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.</p>
<p>പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് രാജസ്ഥാന്&#x200d; ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതരിയ പറഞ്ഞു. കൊലപാതകം വര്&#x200d;ഗ്ഗീയകലാപം ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്&#x200d;ത്തിയാണെന്നും സംഭവത്തില്&#x200d; മുഖ്യപ്രതി ഷാംബുലാല്&#x200d; റെഗറിനെ അറസ്റ്റു ചെയ്‌തെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഐ.പി.സി 302,201വകുപ്പു പ്രകാരം പ്രതികള്&#x200d;ക്കെതിരെ കേസെടുത്തുവെന്ന് രാജ്‌നഗര്&#x200d; പോലീസ് അറിയിച്ചു. കൂടുതല്&#x200d; പ്രതികള്&#x200d;ക്കുവേണ്ടിയുള്ള അന്വേഷണം നടത്തുകയാണെന്നും പോലീസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-jihad-murder-chilling-viral-video-in-rajsamand-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി; മൂന്നു മരണം</title>
		<link>https://www.chandrikadaily.com/train-derail-three-death-uthar-pradesh-news.html</link>
					<comments>https://www.chandrikadaily.com/train-derail-three-death-uthar-pradesh-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Nov 2017 03:02:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[train accident]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[yogi adithyanadh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55789</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്‌കോഡ ഗാമ-പാട്‌ന എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്‌കോഡ ഗാമ-പാട്‌ന എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്&#x200d; ജംഗ്ഷന് സമീപം 13കോച്ചുകള്&#x200d; പാളം തെറ്റുകയായിരുന്നു. പുലര്&#x200d;ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എട്ടുപേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-derail-three-death-uthar-pradesh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
