<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Yogi government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yogi-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Sep 2025 02:22:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Yogi government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാബരി മസ്ജിദ്; പകരം നിര്‍മിക്കാന്‍ നിര്‍ദേശിച്ച പള്ളിയുടെ പ്ലാന്‍ തള്ളി യോഗി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html</link>
					<comments>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 02:18:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[babri case]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[upgovernment]]></category>
		<category><![CDATA[Yogi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355452</guid>

					<description><![CDATA[യോഗി സര്‍ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പള്ളി നിര്‍മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്‍ന്ന്, പള്ളി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നു.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; തീവ്ര ഹിന്ദുത്വ വാദികള്&#x200d; തകര്&#x200d;ത്ത ബാബരി മസ്ജിദിന് പകരമായി അയോധ്യയില്&#x200d; നിര്&#x200d;മിക്കാന്&#x200d; നിര്&#x200d;ദേശിച്ച മുസ്‌ലിം പള്ളിയുടെ നിര്&#x200d;മാണ അപേക്ഷ തള്ളി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി. യോഗി സര്&#x200d;ക്കാറിനു കീഴിലെ വിവിധ വകുപ്പുകള്&#x200d; അനുമതി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്നാണ് പള്ളി നിര്&#x200d;മാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടര്&#x200d;ന്ന്, പള്ളി നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; അനന്തമായി നീളുന്നു.</p>
<p>സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിര്&#x200d;മാണത്തിനായി അയോധ്യ നഗരത്തില്&#x200d; നിന്നും 25 കിലോമീറ്റര്&#x200d; അകലെ ധാന്നിപൂര്&#x200d; ഗ്രാമത്തിലാണ് പള്ളി നിര്&#x200d;മാണത്തിനായി അഞ്ചേക്കര്&#x200d; ഭൂമി അനുവധിച്ചത്. ഉത്തര്&#x200d; പ്രദേശ് സുന്നി സെന്&#x200d;ട്രല്&#x200d; വഖ് ബോര്&#x200d;ഡ് ആണ് നിര്&#x200d;മാണ അനുമതിക്കായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിക്കാ പ്ലാന്&#x200d; നല്&#x200d;കിയത്. ഇതാണ് വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകളില്&#x200d; നിന്നും നിരാക്ഷേപ പത്രം (എന്&#x200d;.ഒ.സി) ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി ഉത്തര്&#x200d; പ്രദേശ് സര്&#x200d;ക്കാര്&#x200d; ധാന്നിപൂര്&#x200d; ഗ്രാമത്തിലെ പള്ളി നിര്&#x200d;മാണ അപേക്ഷ നിരസിച്ചത്.</p>
<p>ഉത്തര്&#x200d; പ്രദേശില്&#x200d; നിന്നുള്ള മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ഓം പ്രകാശ് സിങ് ആണ് വിവരാവകാശ നിയമ പ്രകാരം വിശദാംശങ്ങള്&#x200d; പുറത്തുകൊണ്ടു വന്നത്.</p>
<p>2021 ജൂണ്&#x200d; 23നാണ് പള്ളി നിര്&#x200d;മാണചുമതലയുള്ള ട്രസ്റ്റ് പ്ലാന്&#x200d; സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d;, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവില്&#x200d; ഏവിയേഷന്&#x200d;, ജലസേചനം, റവന്യൂ, മുനിസിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d;, ഫയര്&#x200d; സര്&#x200d;വീസ് തുടങ്ങിയ വകുപ്പുകള്&#x200d; പ്രസ്തുത സ്ഥലത്തെ പള്ളി നിര്&#x200d;മാണത്തിന് എന്&#x200d;.ഒ.സി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് പ്ലാന്&#x200d; തള്ളിയതായി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ആര്&#x200d;.ടി.ഐ മറുപടിയില്&#x200d; അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിര്&#x200d;മാണ ട്രസ്റ്റ് എ.ഡി.എയില്&#x200d; നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്. പ്ലാന്&#x200d; നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാര്&#x200d; ഹുസൈന്&#x200d; പ്രതികരിച്ചു.</p>
<p>1992 ഡിസംബര്&#x200d; ആറിനായിരുന്നു തീവ്രഹിന്ദുത്വ വാദികള്&#x200d; ബാബരി മസ്ജിദ് അടിച്ചു തകര്&#x200d;ത്തത്. ഒടുവില്&#x200d; പതിറ്റാണ്ടുകള്&#x200d; ശേഷം 2019 നവംബര്&#x200d; ഒമ്പതിനായിരുന്നു കേസില്&#x200d; സുപ്രീം കോടതി ചരിത്രപ്രസിദ്ധ വിധിന്യായം നടത്തിയത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയായി പ്രഖ്യാപിച്ച കോടതി ഇവിടെ രാമക്ഷേത്രം പണിയാന്&#x200d; അനുവാദം നല്&#x200d;കി. ഒപ്പം, മുസ്‌ലിം വിഭാഗങ്ങള്&#x200d;ക്കായി പള്ളി നിര്&#x200d;മിക്കാന്&#x200d; അയോധ്യയില്&#x200d; തന്നെ അഞ്ചേക്കര്&#x200d; ഭൂമി വിട്ടു നല്&#x200d;കാനും നിര്&#x200d;ദേശിച്ചു.</p>
<p>അഞ്ചു വര്&#x200d;ഷത്തിനുള്ളില്&#x200d; രാമക്ഷേത്ര നിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കുകയും, 2024 ജനുവരിയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നിര്&#x200d;വഹിക്കുകയും ചെയ്തു. സുന്നി വഖഫ് ബോര്&#x200d;ഡിന് 2020 ഫെബ്രുവരിയില്&#x200d; സൊഹാവലിലെ ധാന്നിപൂര്&#x200d; ഗ്രാമത്തില്&#x200d; ഭൂമി കൈമാറിയെങ്കിലും പ്ലാന്&#x200d; അംഗീകാരം പോലും നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് അഞ്ചു വര്&#x200d;ഷം പിന്നിട്ടിട്ടും നിര്&#x200d;മാണം അനന്തമായി നീളുകയാണ്.</p>
<p>മസ്ജിദ് ഇ അയോധ്യയെന്ന പേരില്&#x200d; പള്ളി, ആശുപത്രി, സാമൂഹിക അടുക്കള, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ ഉള്&#x200d;പ്പെടുന്നതാണ് അഞ്ചേക്കര്&#x200d; ഭൂമിയിലെ പള്ളി. എന്നാല്&#x200d;, പള്ളി നിര്&#x200d;മാണത്തിനായി ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് വെല്ലുവിളികളും ട്രസ്റ്റ് നേരിടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-yogi-government-rejected-the-plan-of-the-mosque-which-proposed-to-build-the-babri-masjid-instead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മഹാകുംഭമേളയ്ക്കിടെ തിരക്കില്&#x200d; പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; നദിയില്&#x200d; യു.പി സര്&#x200d;ക്കാര്&#x200d; വലിച്ചെറിഞ്ഞു, ജലം മലിനമായി’: ആരോപണവുമായി ജയ ബച്ചന്&#x200d;</title>
		<link>https://www.chandrikadaily.com/1yogi-sarkar-threw-the-dead-bodies-of-those-who-died-in-the-rush-during-the-mahakumbha-mela-in-the-river-the-water-was-polluted-jaya-bachchan.html</link>
					<comments>https://www.chandrikadaily.com/1yogi-sarkar-threw-the-dead-bodies-of-those-who-died-in-the-rush-during-the-mahakumbha-mela-in-the-river-the-water-was-polluted-jaya-bachchan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 16:18:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kumbamela]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[Yogi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328539</guid>

					<description><![CDATA[വി.ഐ.പികള്&#x200d;ക്കാണ് കുംഭമേളയില്&#x200d; കൂടുതല്&#x200d; പരിഗണന ലഭിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നും ജയ ബച്ചന്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാ കുംഭമേളക്കിടെ ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്&#x200d;ട്ടി എം.പി ജയ ബച്ചന്&#x200d;. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്&#x200d; യു.പി സര്&#x200d;ക്കാര്&#x200d; നദിയില്&#x200d; വലിച്ചെറിഞ്ഞെന്ന് ജയ ബച്ചന്&#x200d; പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ ബച്ചന്&#x200d;.</p>
<p>യു.പി സര്&#x200d;ക്കാരിന്റെ നടപടിയെ തുടര്&#x200d;ന്ന് നദിയിലെ ജലം മലിനമായെന്നും ജയ ആരോപിച്ചു. യഥാര്&#x200d;ത്ഥ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നും ജയ ബച്ചന്&#x200d; പറഞ്ഞു. സാധാരണക്കാര്&#x200d;ക്കായി കുംഭമേളയില്&#x200d; സൗകര്യങ്ങള്&#x200d; ഒരുക്കിയിട്ടില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.</p>
<p>വി.ഐ.പികള്&#x200d;ക്കാണ് കുംഭമേളയില്&#x200d; കൂടുതല്&#x200d; പരിഗണന ലഭിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നും ജയ ബച്ചന്&#x200d; പ്രതികരിച്ചു. മഹാകുംഭമേളയിലേക്ക് കോടിക്കണക്കിന് ആളുകള്&#x200d; എത്തിയെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം എസ്.പി എം.പി തള്ളുകയും ചെയ്തു.</p>
<p>എങ്ങനെയാണ് ഈയൊരു സ്ഥലത്ത് അത്രയും ആളുകള്&#x200d; ഒത്തുകൂടുകയെന്നും ജയ ബച്ചന്&#x200d; ചോദിച്ചു. കണ്ണില്&#x200d; പൊടിയിട്ടുകൊണ്ടുള്ള പ്രവര്&#x200d;ത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും ജയ ബച്ചന്&#x200d; പറഞ്ഞു. തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്നും എം.പി ആവശ്യപ്പെട്ടു.</p>
<p>വിഷയം പാര്&#x200d;ലമെന്റില്&#x200d; സംസാരിക്കണമെന്നും സത്യം പറയണമെന്നും ജയ ബച്ചന്&#x200d; പറഞ്ഞു. മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേരാണ് മരണപ്പെട്ടത്. യു.പി സര്&#x200d;ക്കാര്&#x200d; പുറത്തുവിട്ട കണക്കാണ് ഇത്.</p>
<p>മൗനി അമാവാസി ദിനത്തില്&#x200d; പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്&#x200d; പുണ്യസ്‌നാനം ചെയ്യാന്&#x200d; ആളുകള്&#x200d; തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്&#x200d;ന്നത് അപകടത്തിന് കാരണമായെന്നായിരുന്നു സര്&#x200d;ക്കാരിന്റെ വിശദീകരണം. സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെയാണ് അപകടത്തില്&#x200d;പ്പെട്ടത്.</p>
<p>അപകടത്തെ തുടര്&#x200d;ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കുംഭമേളയില്&#x200d; കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.</p>
<p>ഇതിനുപുറമെ ത്രിവേണി സംഗമത്തിന്റെ തീരത്തുള്ള മലിനീകരണം ചിത്രീകരിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ച ഇന്&#x200d;ഫ്‌ലുവന്&#x200d;സര്&#x200d; നിധി ചൗധരിക്കെതിരെ രൂക്ഷമായ വിമര്&#x200d;ശനവും അതേസമയം അനുകൂല പ്രതികരണവുമുണ്ടായിരുന്നു.</p>
<p>തുറന്ന മലമൂത്ര വിസര്&#x200d;ജനം, നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്&#x200d;, പ്ലാസ്റ്റിക് മാലിന്യങ്ങള്&#x200d;, അഴുകിയ പൂക്കള്&#x200d;, മാലകള്&#x200d; എന്നിവയായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്&#x200d;. പിന്നാലെ പൊതുജനാരോഗ്യത്തിന് ദോഷമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്&#x200d; മീഡിയയും ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1yogi-sarkar-threw-the-dead-bodies-of-those-who-died-in-the-rush-during-the-mahakumbha-mela-in-the-river-the-water-was-polluted-jaya-bachchan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമാ മസ്ജിദ് മെട്രോസ്റ്റേഷന്റെ പേര് മാറ്റി യോഗി സര്&#x200d;ക്കാര്&#x200d;; ഇനി മംഗമേശ്വര്&#x200d; സ്റ്റേഷന്&#x200d;</title>
		<link>https://www.chandrikadaily.com/jama-masjid-metro-station-renamed-by-yogi-sarkar-mangameshwar-station-now.html</link>
					<comments>https://www.chandrikadaily.com/jama-masjid-metro-station-renamed-by-yogi-sarkar-mangameshwar-station-now.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Feb 2024 05:10:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jama masjid]]></category>
		<category><![CDATA[metro station]]></category>
		<category><![CDATA[renamed]]></category>
		<category><![CDATA[Yogi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290971</guid>

					<description><![CDATA[തൊട്ടടുത്ത മംഗമേശ്വര്&#x200d; ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം.]]></description>
										<content:encoded><![CDATA[<p>ആഗ്രയില്&#x200d; നിര്&#x200d;മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d;. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്&#x200d; മേട്രോ സ്റ്റേഷന്&#x200d; എന്ന് പുനര്&#x200d;നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്&#x200d; ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം.</p>
<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്&#x200d;ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്&#x200d;സി ഡെപ്യൂട്ടി ജനറല്&#x200d; മാനേജര്&#x200d; പ്രതികരിച്ചു. പേര് മാറ്റാന്&#x200d; നേരത്തെ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദര്&#x200d;ശിപ്പിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.</p>
<p>ആഗ്ര മെട്രോ നിര്&#x200d;മ്മാണത്തില്&#x200d; ആദ്യഘട്ടത്തില്&#x200d; ആകെ 13 സ്റ്റേഷനുകളുണ്ടെന്നും മുന്&#x200d;ഗണനാ പട്ടികയില്&#x200d; ആറ് സ്റ്റേഷനുകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. താജ്മഹല്&#x200d; ഈസ്റ്റ് ഗേറ്റ് ആദ്യത്തെ സ്റ്റേഷന്&#x200d; ആണെങ്കില്&#x200d;, ജമാ മസ്ജിദ് ആറാമത്തെയും അവസാനത്തെയും സ്റ്റേഷനായിരുന്നു. ഇനി ഇത് മംഗമേശ്വര്&#x200d; സ്റ്റേഷന്&#x200d; എന്നറിയപ്പെടുമെന്നും ഡെപ്യൂട്ടി ജനറല്&#x200d; മാനേജര്&#x200d; വിശദീകരിച്ചു.</p>
<p>2022 ജൂലൈയില്&#x200d; തന്നെ പേര് മാറ്റാനുള്ള ഉദ്ദേശ്യം യോഗി ആദിത്യനാഥ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്ര മെട്രോയുടെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ മാറ്റം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jama-masjid-metro-station-renamed-by-yogi-sarkar-mangameshwar-station-now.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; 32 കോടിയുടെ ആധുനിക ഗോശാല നിര്&#x200d;മിക്കാനൊരുങ്ങി യോഗി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-yogi-government-is-planning-to-build-a-modern-goshala-worth-32-crores-in-uttar-pradesh.html</link>
					<comments>https://www.chandrikadaily.com/the-yogi-government-is-planning-to-build-a-modern-goshala-worth-32-crores-in-uttar-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Dec 2023 10:24:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[modern Goshala]]></category>
		<category><![CDATA[planning]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[Yogi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286315</guid>

					<description><![CDATA[ഗോശാല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; ആധുനിക ഗോശാല നിര്&#x200d;മിക്കാനൊരുങ്ങി യോഗി സര്&#x200d;ക്കാര്&#x200d;. സ്വിറ്റ്സര്&#x200d;ലാന്റ് മാതൃകയില്&#x200d; അയോധ്യറോഡിന് സമീപമുള്ള ഉത്തരധൗനയെന്ന ഗ്രാമത്തിലാണ് ഗോശാല നിര്&#x200d;മിക്കാന്&#x200d; തീരുമാനമെടുത്തിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. 10 ഹെക്ടര്&#x200d; സ്ഥലത്ത് 32.63 കോടി മുടക്കിയാണ് ലഖ്നൗ മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d; ഗോശാല നിര്&#x200d;മിക്കുന്നത്.</p>
<p>നിര്&#x200d;മാണത്തിനാവശ്യമായ ചെലവ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; വഹിക്കും. ഗോശാല നിര്&#x200d;മിക്കാനുള്ള പ്രൊപ്പോസല്&#x200d; ബുധനാഴ്ച നടന്ന മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d; മീറ്റിങ്ങില്&#x200d; പാസാക്കിയിരുന്നു. 2000 പശുക്കളെ ഉള്&#x200d;ക്കൊള്ളുന്നതായിരിക്കും ഗോശാല. ഇവിടെ പശുക്കളെ കെട്ടിയിടില്ലെന്നും പ്രദേശത്തെ മരങ്ങളും സസ്യങ്ങളും അതുപോലെ തന്നെ നിലനിര്&#x200d;ത്തുമെന്നും മുന്&#x200d;സിപ്പല്&#x200d; കമ്മീഷണര്&#x200d; ഇന്ദ്രജിത്ത് സിങ് പറഞ്ഞു.</p>
<p>ഗോശാലയില്&#x200d; കാമധേനുവിന്റെ പ്രതിമ നിര്&#x200d;മിക്കും. പശുക്കളെ പരിപാലിക്കാനും ചികിത്സിക്കാനുമുള്ള സംവിധായനങ്ങള്&#x200d; ഗോശാലയിലുണ്ടാവും. അതിനായി വെറ്റിനറി ഡോക്ടര്&#x200d;മാരെ നിയമിക്കും. പശു മ്യൂസിയവും അന്നപൂര്&#x200d;ണ റെസ്റ്റോറന്റും ഗോശാലയിലുണ്ടാവും. ഗോശാല ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-yogi-government-is-planning-to-build-a-modern-goshala-worth-32-crores-in-uttar-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
