<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yuva morcha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yuva-morcha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Dec 2025 05:56:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yuva morcha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1case-filed-against-yuva-morcha-leader-resort-owner-for-giving-jobs-to-illegal-foreign-immigrants.html</link>
					<comments>https://www.chandrikadaily.com/1case-filed-against-yuva-morcha-leader-resort-owner-for-giving-jobs-to-illegal-foreign-immigrants.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Dec 2025 05:55:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mangaluru]]></category>
		<category><![CDATA[police]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369897</guid>

					<description><![CDATA[മംഗളൂരു: അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകിയ റിസോർട്ട് ഉടമക്കെതിരെ ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ടു. ഇവരുടെ കയ്യിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു. ബ്രഹ്മാവർ പൊലീസ് സബ്- [&#8230;]]]></description>
										<content:encoded><![CDATA[<p>മംഗളൂരു: അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകിയ റിസോർട്ട് ഉടമക്കെതിരെ ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ടു. ഇവരുടെ കയ്യിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു.</p>
<p>ബ്രഹ്മാവർ പൊലീസ് സബ്- ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഹനെഹള്ളി ഗ്രാമത്തിലെ കുറടി ശങ്കമ്മ തായ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റീപക് ദമായ് (28), സുനിത ദമായ് (27), ഊർമിള (19), കൈലാഷ് ദമായ് (18), കപിൽ ദമായ് (19), സുനിത ദമായ് (21), മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെ ഒമ്പത് പേരെ കണ്ടെത്തി. ഇവരെല്ലാം റിസോർട്ടിലെ അനധികൃത താമസക്കാരാണ്.</p>
<p>പൊലീസ് റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് പേരിൽ ആർക്കും ഇന്ത്യൻ പൗരത്വമില്ല. ജന്മദേശം തെളിയിക്കുന്ന രേഖകൾ നൽകാൻ അവർക്ക് കഴിഞ്ഞില്ല. ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, യാത്രാ രേഖകൾ, വിസകൾ എന്നിവയുൾപ്പെടെയുള്ള ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖയും വ്യക്തികളുടെ കൈവശം ഇല്ലായിരുന്നുവെന്നും ഇവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-filed-against-yuva-morcha-leader-resort-owner-for-giving-jobs-to-illegal-foreign-immigrants.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു, പ്രതിഷേധക്കാര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/yuva-morcha-activists-showed-black-flags-rahul-gandhi-gave-sweets-to-protesters.html</link>
					<comments>https://www.chandrikadaily.com/yuva-morcha-activists-showed-black-flags-rahul-gandhi-gave-sweets-to-protesters.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Aug 2025 14:27:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352266</guid>

					<description><![CDATA[ന്യൂഡല്‍ഹി: കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍. വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ വോട്ടര്‍ പട്ടിക പുതുക്കല്‍ രാജ്യത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കരിങ്കൊടി കാണിച്ച യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d;ക്ക് മിഠായി നല്&#x200d;കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ബിഹാറിലെ ആരായില്&#x200d; നടന്ന റാലിക്കിടയിലാണ് യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; രാഹുലിനെതിരെ കരിങ്കൊടി വീശിയത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്&#x200d;ശങ്ങള്&#x200d; ബിഹാറില്&#x200d; രാഹുല്&#x200d; ഗാന്ധി പങ്കെടുത്ത റാലിയില്&#x200d; ചിലര്&#x200d; നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്&#x200d;ച്ച പ്രതിഷേധം. വാഹനം നിര്&#x200d;ത്തി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്&#x200d;.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_fea9fda2-36db-42ed-9389-973b233b8e51" class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">വോട്ടര്&#x200d; അധികാര്&#x200d; യാത്രയുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ വോട്ടര്&#x200d; പട്ടിക പുതുക്കല്&#x200d; രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുല്&#x200d; വിമര്&#x200d;ശിച്ചു.</div>
<div data-test-id="widget"></div>
<div class="app-ad app-ad--story-horizontal widget-m__widget__bUJP1" data-test-id="widget">ബിജെപിയും ആര്&#x200d;എസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് &#8216;വോട്ട് ചോരി&#8217;യില്&#x200d; (വോട്ട് മോഷണത്തില്&#x200d;) ഏര്&#x200d;പ്പെടുകയാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകള്&#x200d; മോഷ്ടിക്കുന്നതില്&#x200d; എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; വിജയിച്ചു. എന്നാല്&#x200d; ബിഹാറില്&#x200d; ഒരു വോട്ട് പോലും മോഷ്ടിക്കാന്&#x200d;ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ല, രാഹുല്&#x200d; പറഞ്ഞു.</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuva-morcha-activists-showed-black-flags-rahul-gandhi-gave-sweets-to-protesters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവമോർച്ച ഇപ്പൊ നിലവിലുണ്ടോ?, ബ്രൂവറിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്യുമ്പോൾ മോർച്ചക്കാരെ കാണാനില്ല’; പരിഹസിച്ച് സന്ദീപ് വാര്യർ</title>
		<link>https://www.chandrikadaily.com/does-yuva-morcha-exist-now-morcha-members-are-missing-when-youth-congress-is-protesting-against-the-brewery-sandeep-warrier-scoffed.html</link>
					<comments>https://www.chandrikadaily.com/does-yuva-morcha-exist-now-morcha-members-are-missing-when-youth-congress-is-protesting-against-the-brewery-sandeep-warrier-scoffed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 03:16:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[sandeeep varier]]></category>
		<category><![CDATA[youth congress]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327125</guid>

					<description><![CDATA[എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്&#x200d;റെ പത്തിലൊന്ന് ആത്മാർഥതയിൽ മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ'- സന്ദീപ് വാര്യർ ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ബ്രൂവറി വിവാദത്തിൽ സമരരംഗത്ത് സജീവമല്ലാത്ത ബി.ജെ.പി യുവജന സംഘടനയായ യുവമോർച്ചയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.</p>
<p>പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.</p>
<p>&#8216;യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ?. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമര പോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്&#x200d;റെ പത്തിലൊന്ന് ആത്മാർഥതയിൽ മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ&#8217;- സന്ദീപ് വാര്യർ ചോദിച്ചു.</p>
<p>ഒരൽപം നാണം ബാക്കിയുണ്ടെങ്കിൽ എഫ്.ബി പോസ്റ്റ് കണ്ടാലെങ്കിലും 10 പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/does-yuva-morcha-exist-now-morcha-members-are-missing-when-youth-congress-is-protesting-against-the-brewery-sandeep-warrier-scoffed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവമോര്&#x200d;ച്ച യോഗത്തില്&#x200d; ബി.ജെ.പി എം.പി തേജസ്വി സൂര്യയ്‌ക്കെതിരെ വന്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/massive-protest-against-bjp-mp-tejaswi-surya-at-yuva-morcha-meeting.html</link>
					<comments>https://www.chandrikadaily.com/massive-protest-against-bjp-mp-tejaswi-surya-at-yuva-morcha-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Oct 2023 12:28:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[MP Tejaswi Surya]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279155</guid>

					<description><![CDATA[സോഷ്യല്&#x200d; മീഡിയയില്&#x200d; സ്വാധീനം ചെലുത്തുന്നവര്&#x200d;ക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശില്&#x200d;പശാലയില്&#x200d; മുഖ്യാതിഥിയായി പങ്കെടുക്കുയായിരുന്നു ബംഗളൂരു സൗത്ത് എം.പി.കൂടിയായ അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ഭാരതീയ ജനത യുവമോര്&#x200d;ച്ച ദേശീയ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രവര്&#x200d;ത്തകര്&#x200d;. സോഷ്യല്&#x200d; മീഡിയയില്&#x200d; സ്വാധീനം ചെലുത്തുന്നവര്&#x200d;ക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശില്&#x200d;പശാലയില്&#x200d; മുഖ്യാതിഥിയായി പങ്കെടുക്കുയായിരുന്നു ബംഗളൂരു സൗത്ത് എം.പി.കൂടിയായ അദ്ദേഹം.</p>
<p>ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാക്കളായ തരുണ്&#x200d; ചുഗ്, കെ. ലക്ഷ്മണ്&#x200d;, തുടങ്ങിയവരും പരിപാടിയില്&#x200d; ഉണ്ടായിരുന്നു. ഒരു കൂട്ടം പ്രവര്&#x200d;ത്തകര്&#x200d; മുദ്രാവാക്യം വിളിച്ചതോടെ യോഗം അലങ്കോലമായി. മുന്&#x200d; നിയമസഭാംഗം രാമചന്ദ്ര റാവു രോഷാകുലരായ പ്രവര്&#x200d;ത്തകരെ സമാധാനിപ്പിക്കാന്&#x200d; ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.</p>
<p>ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡന്റ് ഭാനു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ദേശീയ അധ്യക്ഷന്&#x200d; തേജസ്വി സൂര്യ തെലങ്കാനയിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നതെന്ന് ഭാനു പ്രകാശ് വിഭാഗം ആരോപിക്കുന്നു. ബി.ജെ.വൈ.എമ്മിന്റെ ദേശീയ ട്രഷറര്&#x200d; സായി പ്രസാദ് തേജസ്വി സൂര്യയുമായി ചേര്&#x200d;ന്ന് ഭാനു പ്രകാശ് വിഭാഗത്തെ തഴയുകയാണെന്ന് ഗ്രൂപ്പ് വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
<p>ഭാനു പ്രകാശും സായ് പ്രസാദും മല്&#x200d;കാജ്ഗിരി മണ്ഡലത്തില്&#x200d; നിന്ന് ബി.ജെ.പി ടിക്കറ്റിനായി ശ്രമം നടത്തുകയാണ്. തേജസ്വി സൂര്യയുമായി സ്വരചേര്&#x200d;ച്ച ഇല്ലാത്തതിനാല്&#x200d; ഭാനു പ്രകാശ് യോഗത്തിന് എത്തിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-protest-against-bjp-mp-tejaswi-surya-at-yuva-morcha-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം സംഘര്&#x200d;ഷം; പ്രതിഷേധക്കാരായ മൂന്നു പേരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/yuvamorcha-protest-against-jaleel.html</link>
					<comments>https://www.chandrikadaily.com/yuvamorcha-protest-against-jaleel.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 17 Sep 2020 08:27:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154051</guid>

					<description><![CDATA[ബാരിക്കേഡില്&#x200d; കാല്&#x200d; കുടുങ്ങിയയാളെ തുടര്&#x200d;ച്ചയായി ജലപീരങ്കി പ്രയോഗിച്ച്ും പൊലീസ് മര്&#x200d;ദന മുറകള്&#x200d; പ്രയോഗിച്ചു]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോട്ടയം: ഇഡിക്കു പിന്നാലെ എന്&#x200d;ഐഎയും ചോദ്യം ചെയ്തതിനെ തുടര്&#x200d;ന്ന് മന്ത്രി കെടി ജലീല്&#x200d; രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് നടത്തിയ പ്രതിഷേധത്തില്&#x200d; യുവമോര്&#x200d;ച്ച നേതാക്കള്&#x200d;ക്ക് ഗുരുതര പരിക്ക്. യുവമോര്&#x200d;ച്ച വൈസ് പ്രസിഡന്റ് അഖില്&#x200d; രവീന്ദ്രന്&#x200d;, ജില്ലാ സെക്രട്ടറി ലാല്&#x200d; കൃഷ്ണ, വിനീത് എന്നിവര്&#x200d;ക്കാണ് ഗുരുതരമായി പരിക്കേറ്റത്.</p>
<p>ബാരിക്കേഡില്&#x200d; കാല്&#x200d; കുടുങ്ങിയയാളെ തുടര്&#x200d;ച്ചയായി ജലപീരങ്കി പ്രയോഗിച്ച്ും പൊലീസ് മര്&#x200d;ദന മുറകള്&#x200d; പ്രയോഗിച്ചു. അഖിലിനെ ജീപ്പില്&#x200d; വെച്ചും മര്&#x200d;ദിച്ചെന്ന് ആരോപണമുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി.</p>
<p>അതേസമയം മന്ത്രി ജലീലിനെ രാവിലെ ആറു മണിക്ക് തുടങ്ങിയ എന്&#x200d;ഐഎയുടെ ചോദ്യം ചെയ്യല്&#x200d; ഇപ്പോഴും തുടരുകയാണ്. ചോദ്യം ചെയ്യല്&#x200d; ഇപ്പോള്&#x200d; എട്ടു മണിക്കൂര്&#x200d; പിന്നിട്ടു. പ്രതിപക്ഷ ആരോപണങ്ങള്&#x200d;ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമെന്ന് ജലീല്&#x200d; എന്&#x200d;ഐഎ ഓഫീസില്&#x200d; നിന്ന് അറിയിച്ചിട്ടുണ്ട്.</p>
<p>അതേസമയം പാലക്കാട് യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചിലേക്ക് പൊലീസിന്റെ അതിക്രമത്തില്&#x200d; വിടി ബല്&#x200d;റാം എംഎല്&#x200d;എക്കും നിരവധി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്കും പരിക്കേറ്റു. ബല്&#x200d;റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം.</p>
<p>ബല്&#x200d;റാമാണ് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്&#x200d; പൊലീസും പ്രവര്&#x200d;ത്തകരും തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടാവുകയായിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; നിരവധി പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ഇന്ന് രാവിലെയാണ് മന്ത്രി കെ.ടി. ജലീല്&#x200d; ചോദ്യം ചെയ്യലിനായി എന്&#x200d;ഐഎ ഓഫീസിലെത്തിയത്. കൊച്ചിയിലെ എന്&#x200d;ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്&#x200d;ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്&#x200d; എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്&#x200d;ഐഎ ഓഫീസില്&#x200d; എത്തിയിരിക്കുന്നത്.</p>
<p>സ്വര്&#x200d;ണം അല്ലെങ്കില്&#x200d; ഏതെങ്കിലും ഹവാല ഇടപാടുകള്&#x200d; മതഗ്രന്ഥത്തിന്റെ മറവില്&#x200d; നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോര്&#x200d;ട്ട്. ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuvamorcha-protest-against-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d;പ്രധാനമന്ത്രി വാജ്‌പേയിക്ക് അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം</title>
		<link>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html</link>
					<comments>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Aug 2018 18:06:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[Swami Agnivesh]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99149</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സോഷ്യല്&#x200d; ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം. ഡല്&#x200d;ഹിയിലെ ദീന്&#x200d; ദയാല്&#x200d; ഉപാധ്യക്ഷായ മാര്&#x200d;ഗില്&#x200d; വെച്ചാണ് ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ ആക്രമിച്ചത്. മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇന്നലെ രാവിലെ അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. സ്ഥലത്തെത്തിയ അഗ്നിവേശിനെ ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; പിന്തുടര്&#x200d;ന്നു. ഇവര്&#x200d; സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഒരാള്&#x200d; അഗ്നിവേശിനെ തള്ളി താഴെയിട്ടു. വനിത പ്രവര്&#x200d;ത്തകരിലൊരാള്&#x200d; പിന്തുടര്&#x200d;ന്ന് ചെരുപ്പൂരി അടിക്കുകയായിരുന്നു. പൊലീസ് സുരക്ഷയൊരുക്കാതിരുന്നത് അക്രമത്തിന്റെ ആഴം വര്&#x200d;ദ്ധിപ്പിച്ചു. ഝാര്&#x200d;ഖണ്ഡ് പാക്കൂരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സോഷ്യല്&#x200d; ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം. ഡല്&#x200d;ഹിയിലെ ദീന്&#x200d; ദയാല്&#x200d; ഉപാധ്യക്ഷായ മാര്&#x200d;ഗില്&#x200d; വെച്ചാണ് ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ ആക്രമിച്ചത്. മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇന്നലെ രാവിലെ അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. സ്ഥലത്തെത്തിയ അഗ്നിവേശിനെ ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; പിന്തുടര്&#x200d;ന്നു. ഇവര്&#x200d; സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഒരാള്&#x200d; അഗ്നിവേശിനെ തള്ളി താഴെയിട്ടു. വനിത പ്രവര്&#x200d;ത്തകരിലൊരാള്&#x200d; പിന്തുടര്&#x200d;ന്ന് ചെരുപ്പൂരി അടിക്കുകയായിരുന്നു. പൊലീസ് സുരക്ഷയൊരുക്കാതിരുന്നത് അക്രമത്തിന്റെ ആഴം വര്&#x200d;ദ്ധിപ്പിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-99152" src="https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-300x157.jpg" alt="" width="300" height="157" srcset="https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-696x364.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410.jpg 784w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഝാര്&#x200d;ഖണ്ഡ് പാക്കൂരില്&#x200d; നിന്നുള്ള പ്രവര്&#x200d;ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നു അഗ്നിവേശ് ആരോപിച്ചു. താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകരും എബിവിപി പ്രവര്&#x200d;ത്തകരും തടിച്ചു കൂടുകയും പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇവരുമായി എല്ലാകാര്യവും ചര്&#x200d;ച്ച ചെയ്യാന്&#x200d; തയാറാണെന്ന് അറിയിക്കുകയുണ്ടായി. എന്നാല്&#x200d;, ആരും ചര്&#x200d;ച്ച ചെയ്യാന്&#x200d; എത്തിയില്ല. അക്രമണം കരുതി കൂട്ടി നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ കരിങ്കൊടി കാട്ടുക മാത്രമാണ് ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പറഞ്ഞു. അദ്ദേഹം മാവോവാദികള്&#x200d;ക്കായാണ് പ്രവര്&#x200d;ത്തിക്കുന്നത്. അവര്&#x200d; അഗ്നിവേശിനെ പിന്തുണക്കുകയും ചെയ്യുന്നു. യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെതിരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്&#x200d;ത്തു. കഴിഞ്ഞ മാസം അഗ്നിവേശിന് ബിജെപി പ്രവര്&#x200d;ത്തകരുടെ മര്&#x200d;ദ്ദനമേറ്റിരുന്നു. തുടര്&#x200d;ച്ചയായി ആക്രമണമുണ്ടായിട്ടും സുരക്ഷയൊരുക്കുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സോഷ്യല്&#x200d; ആക്ടിവിസ്റ്റുകള്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൗ ജിഹാദ് ആരോപണത്തെ തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയുടെ ആത്മഹത്യ: യുവമോര്&#x200d;ച്ച നേതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/bjp-youth-leader-held-for-abetting-suicide-of-girl.html</link>
					<comments>https://www.chandrikadaily.com/bjp-youth-leader-held-for-abetting-suicide-of-girl.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 14:47:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Love Jihad]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64077</guid>

					<description><![CDATA[&#160; ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്&#x200d;ന്ന് കര്&#x200d;ണാടകയില്&#x200d; ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്&#x200d;ച്ച നേതാവ് അനില്&#x200d; രാജ് അറസ്റ്റില്&#x200d;. കര്&#x200d;ണാടകത്തിലെ ചിക്മംഗ്ലൂരില്&#x200d; ഒന്നാം വര്&#x200d;ഷ ബികോം വിദ്യാര്&#x200d;ത്ഥി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; പിതാവ് യാദവ് സുവര്&#x200d;ണ നല്&#x200d;കിയ പരാതിയിലാണ് പൊലീസ് നടപടി. ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്&#x200d; തനിക്ക് മുസ്‌ലിങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്&#x200d; മീഡിയയില്&#x200d; ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. സന്തോഷ് എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്&#x200d;ന്ന് കര്&#x200d;ണാടകയില്&#x200d; ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്&#x200d;ച്ച നേതാവ് അനില്&#x200d; രാജ് അറസ്റ്റില്&#x200d;. കര്&#x200d;ണാടകത്തിലെ ചിക്മംഗ്ലൂരില്&#x200d; ഒന്നാം വര്&#x200d;ഷ ബികോം വിദ്യാര്&#x200d;ത്ഥി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; പിതാവ് യാദവ് സുവര്&#x200d;ണ നല്&#x200d;കിയ പരാതിയിലാണ് പൊലീസ് നടപടി.</p>
<p>ഒരു വാട്‌സ്ആപ്പ് സന്ദേശത്തില്&#x200d; തനിക്ക് മുസ്‌ലിങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്&#x200d; മീഡിയയില്&#x200d; ധന്യശ്രീക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും ആരംഭിച്ചു. സന്തോഷ് എന്ന ബജ്‌രംഗദള്&#x200d; പ്രവര്&#x200d;ത്തകന്&#x200d; വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്&#x200d; തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്&#x200d; ഫെയ്‌സ്ബുക്കില്&#x200d; ഇട്ടിരിക്കുന്നതെന്നും ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസം ഒരുസംഘം ആളുകള്&#x200d; വീട്ടിലെത്തി മകളെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്&#x200d; അനന്തരഫലം നേരിടാന്&#x200d; തയാറായിക്കൊള്ളാനും യുവമോര്&#x200d;ച്ച, ബജ്‌രംഗദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഭീഷണിപ്പെടുത്തിയതായി അമ്മ സരസ്വതി സുവര്&#x200d;ണ പൊലീസിന് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നു.</p>
<p>ജനുവരി ആറിനാണ് ധന്യശ്രീയെ വീട്ടില്&#x200d; ആത്മഹത്യ ചെയ്ത നിലയില്&#x200d; കണ്ടെത്തിയത്. മുസ്‌ലീം യുവാവുമായി പ്രണയത്തിലാണെന്നും താന്&#x200d; ലൗ ജിഹാദിന്റെ ഭാഗമാണെന്ന തരത്തില്&#x200d; കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുയും അപമാനിക്കുകയുമാണ് ചിലര്&#x200d;. ഈ അപമാനം തനിക്ക് താങ്ങാന്&#x200d; സാധിക്കുന്നില്ലെന്നും അതിനാല്&#x200d; ജീവനൊടുക്കുന്നു എന്നുമുള്ള ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. പെണ്&#x200d;കുട്ടിയെ അപകീര്&#x200d;ത്തിപ്പെടുത്തിയ സംഭവത്തില്&#x200d; കൂടുതല്&#x200d; പേര്&#x200d; അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-youth-leader-held-for-abetting-suicide-of-girl.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
