<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Junaid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/junaid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Oct 2018 11:39:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Junaid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജുനൈദ് കൊലക്കേസിലെ പ്രധാന പ്രതിക്കും ജാമ്യം</title>
		<link>https://www.chandrikadaily.com/junaid-murder-accused-get-bail.html</link>
					<comments>https://www.chandrikadaily.com/junaid-murder-accused-get-bail.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Oct 2018 11:31:49 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105609</guid>

					<description><![CDATA[&#160; ജുനൈദ് കൊലക്കേസില്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്&#x200d;കിയത്. 2017 ജൂലൈ 8 മുതല്&#x200d; ഇയാള്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്&#x200d;ക്കും ജാമ്യം ലഭിച്ചു. ജസ്റ്റിസ് ദയ ചൗധരിയാണ് നരേഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരു വര്&#x200d;ഷമായി പ്രതി ജയിലിലാണെന്നും അതുകൊണ്ട് തന്നെ ഇടക്കാലജാമ്യത്തിന് അര്&#x200d;ഹതയുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചു. ജൂണ്&#x200d; 7ന് ഫരീദാബാദ് സെഷന്&#x200d; കോടതി നരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജുനൈദ് കൊലക്കേസില്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്&#x200d;കിയത്. 2017 ജൂലൈ 8 മുതല്&#x200d; ഇയാള്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്&#x200d;ക്കും ജാമ്യം ലഭിച്ചു.</p>
<p>ജസ്റ്റിസ് ദയ ചൗധരിയാണ് നരേഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരു വര്&#x200d;ഷമായി പ്രതി ജയിലിലാണെന്നും അതുകൊണ്ട് തന്നെ ഇടക്കാലജാമ്യത്തിന് അര്&#x200d;ഹതയുണ്ടെന്നും പ്രതിയുടെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചു.</p>
<p>ജൂണ്&#x200d; 7ന് ഫരീദാബാദ് സെഷന്&#x200d; കോടതി നരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിയ്ക്ക് നേരെ ചുമത്തിയിരിക്കുന്ന ഗുരുതര വകുപ്പുകളാണെന്നും ജാമ്യം അനുവദിച്ചാല്&#x200d; സാക്ഷികളെ സ്വാധീനിക്കാന്&#x200d; സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.<br />
ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്&#x200d; കുത്തേറ്റ കിടന്ന ജുനൈദിനെ ആശുപത്രിയിലെത്തിക്കാന്&#x200d; ആരും തയ്യാറാകാത്തതിനെ തുടര്&#x200d;ന്ന് രക്തം വാര്&#x200d;ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതിയെ കോടതിയില്&#x200d; ഹാജരാക്കുന്നതിന് മുന്&#x200d;പ് പൊലീസ് വാര്&#x200d;ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നത്.ദല്&#x200d;ഹിയിലെ സദര്&#x200d; ബസാറില്&#x200d; നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങള്&#x200d; വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീര്&#x200d;, മുഹ്സിന്&#x200d; എന്നിവരും ആക്രമണത്തിനിരയായത്.</p>
<p>ബീഫ് കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു ആക്രമണം. ട്രെയിന്&#x200d; ഓഖ്ല സ്റ്റേഷനിലെത്തിയപ്പോള്&#x200d; ഇരുപത്തഞ്ചോളം ആളുകള്&#x200d; തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്&#x200d; സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോള്&#x200d; ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവര്&#x200d;ഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവര്&#x200d;, പാക്കിസ്ഥാനികള്&#x200d;, മാട്ടിറച്ചി കഴിക്കുന്നവര്&#x200d; എന്നൊക്കെ വിളിച്ചാണ് ചീത്ത പറഞ്ഞതും തല്ലിയതും. ഇതിന് പിന്നാലെ നരേഷ് കുമാര്&#x200d; എന്നയാള്&#x200d; കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നെന്ന് ബന്ധുക്കള്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-murder-accused-get-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് കൊലപാതകം: ഹരിയാന സര്&#x200d;ക്കാറിനും സി.ബി.ഐക്കും സുപ്രീം കോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/junaid-lynching-sc-notice-to-cbi-and-harian.html</link>
					<comments>https://www.chandrikadaily.com/junaid-lynching-sc-notice-to-cbi-and-harian.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Mar 2018 09:27:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[Lynching]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75691</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പശുവിറച്ചിയുടെ പേരില്&#x200d; തീവണ്ടിയില്&#x200d; വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന്&#x200d; കൊല ചെയ്യപ്പെട്ട കേസില്&#x200d; സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്&#x200d;ജിയില്&#x200d; പരമോന്നത കോടതി ഹരിയാന സര്&#x200d;ക്കാറിനും സി.ബി.ഐക്കും കത്തയച്ചു. കേസില്&#x200d; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന പഞ്ചാബ് &#8211; ഹരിയാന ഹൈക്കോടതി വിധിക്കെതിരെയാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്&#x200d; സുപ്രീം കോടതിയില്&#x200d; പോയത്. ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചിന്റെ വിധി ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചിരുന്നു. കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് പ്രതികള്&#x200d;ക്കു മേല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശുവിറച്ചിയുടെ പേരില്&#x200d; തീവണ്ടിയില്&#x200d; വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന്&#x200d; കൊല ചെയ്യപ്പെട്ട കേസില്&#x200d; സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്&#x200d;ജിയില്&#x200d; പരമോന്നത കോടതി ഹരിയാന സര്&#x200d;ക്കാറിനും സി.ബി.ഐക്കും കത്തയച്ചു.</p>
<p>കേസില്&#x200d; സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന പഞ്ചാബ് &#8211; ഹരിയാന ഹൈക്കോടതി വിധിക്കെതിരെയാണ് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്&#x200d; സുപ്രീം കോടതിയില്&#x200d; പോയത്. ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചിന്റെ വിധി ഡിവിഷന്&#x200d; ബെഞ്ച് ശരിവെച്ചിരുന്നു.</p>
<p>കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് പ്രതികള്&#x200d;ക്കു മേല്&#x200d; 153 എ (മതത്തിന്റെ പേരില്&#x200d; ശത്രുത സൃഷ്ടിക്കല്&#x200d;), 153 ബി (ദേശീയോദ്ഗ്രഥനം ഉറപ്പിക്കല്&#x200d;), 120 ബി (ക്രിമിനല്&#x200d; ഗൂഢാലോചന), 149 (നിയമവിരുദ്ധമായ കൂട്ടംചേരല്&#x200d;) തുടങ്ങിയവ ചുമത്തിയില്ലെന്നു കാണിച്ചാണ് ജുനൈദിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന പൊലീസിന്റെ അന്വേഷണ രീതിയില്&#x200d; പിഴവുകളുണ്ടെന്നും അദ്ദേഹം കോടതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കേസിലെ വിചാരണ നിര്&#x200d;ണായക ഘട്ടത്തിലാണെന്നും ഇക്കാര്യത്തില്&#x200d; ഇടപെടാനില്ലെന്നും ജസ്റ്റിസുമാരായ കുര്യന്&#x200d; ജോസഫ്, മോഹന്&#x200d; ശാന്തനഗൗഡര്&#x200d; എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന ജുനൈദിന്റെ ആവശ്യത്തില്&#x200d; മറുപടി നല്&#x200d;കാന്&#x200d; സി.ബി.ഐയോടും ഹരിയാന സര്&#x200d;ക്കാറിനോടും കോടതി വിശദീകരണം തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-lynching-sc-notice-to-cbi-and-harian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് മുസ്ലിം പണ്ഡിത്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം</title>
		<link>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html</link>
					<comments>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Nov 2017 14:44:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[three muslim cleric]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55735</guid>

					<description><![CDATA[&#160; ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. എന്തിനാണ് സല്‍വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം. രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്തായിരുന്നു ആരുപോരടങ്ങുന്ന സംഘം വന്ന് പുറത്തേക്കുള്ള വാതില്‍ കുറ്റിയിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങുന്നത്. ഐസ് പൊട്ടിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആഴത്തിലുള്ള മുറിവേറ്റ മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിനു പുറത്തേക്കെറിഞ്ഞോ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഡല്&#x200d;ഹിയില്&#x200d; നിന്നും ഉത്തര്&#x200d;പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്&#x200d;ക്ക് ട്രെയിനില്&#x200d; ക്രൂര മര്&#x200d;ദ്ദനം. എന്തിനാണ് സല്&#x200d;വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം.</p>
<p>രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും അടുത്ത സ്റ്റേഷനില്&#x200d; ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്തായിരുന്നു ആരുപോരടങ്ങുന്ന സംഘം വന്ന് പുറത്തേക്കുള്ള വാതില്&#x200d; കുറ്റിയിട്ട് മര്&#x200d;ദ്ദിക്കാന്&#x200d; തുടങ്ങുന്നത്. ഐസ് പൊട്ടിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്&#x200d;ദ്ദനം.</p>
<p>ആഴത്തിലുള്ള മുറിവേറ്റ മൂന്നു പേരേയും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d; ട്രെയിനിനു പുറത്തേക്കെറിഞ്ഞോ എന്ന കാര്യത്തില്&#x200d; പോലീസിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല. അക്രമത്തിന് പിന്നില്&#x200d; എന്തെങ്കിലും സാമുദായിക താല്&#x200d;പര്യങ്ങള്&#x200d; ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇസ്‌റാര്&#x200d; അക്രമികളോട് ചോദിച്ചെങ്കിലും അവര്&#x200d; അക്രമം തുടര്&#x200d;ന്നു കൊണ്ടേയിരിക്കുകയായിരുന്നു. അതിനിടയിലാണ് ഒരു അക്രമി എന്തിനാണ് റുമ്മാല്&#x200d; ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചത്. കഫിയ്യയും റുമ്മാലും മുസ്ലിം പണ്ഡിതന്മാരുപോയിഗിക്കുന്ന ഒരു തരം തുണിയാണ്. ഇതുപോലെ മുമ്പൊരിക്കലും അനുഭവമുണ്ടായിട്ടില്ലെന്നു ഇസ്‌റാര്&#x200d; സാക്ഷ്യപ്പെടുത്തുന്നു.<br />
അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്ന് മുതിര്&#x200d;ന്ന പോലീസുദ്യോഗസ്ഥന്&#x200d; പ്രകാശ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-muslim-clerics-attacked-on-moving-train-in-uttar-pradeshs-baghpat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് കൊലപാതകം: സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗത്തെ സഹായിക്കുന്നുവെന്ന് കോടതി</title>
		<link>https://www.chandrikadaily.com/junaid-assasination.html</link>
					<comments>https://www.chandrikadaily.com/junaid-assasination.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 18:55:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Junaid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50868</guid>

					<description><![CDATA[ന്യഡല്‍ഹി/ബല്ലബ്ഗഢ്: ജുനൈദ് കൊലപാതകത്തിന്റെ വാദം കേള്‍ക്കുന്ന ഫരീദ്ബാദ് സെഷന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനെതിരെ രംഗത്തെത്തി. ഇടക്കാല ഉത്തരവിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തിനു സഹായം ചെയ്യുകയാണന്ന്് അഡിഷണല്‍ സെഷന്‍ ജസ്റ്റിസ് വൈ.ഏസ്.രാത്തോഡ്്് പറമു നിരീക്ഷിച്ചത്. സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കേസില്‍ രാണ്ടാം പ്രതി നരേഷിന്റെ അഭിഭാഷകനുമായി സാക്ഷി വിസ്താര സമയത്ത് ഏത് ചോദ്യമാണ് ചേദിക്കേത് എന്നത് പറഞ്ഞു കൊടുക്കുന്ന രീതി അഭിഭാഷകവൃത്തിക്ക് ചേര്‍ന്നതല്ലെന്നും കോടതി പറഞ്ഞു. അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തിരിക്കുന്ന നവീന്‍ കൗഷിക്ക് എന്തടിസ്ഥാനത്തിലാണ് പ്രതിഭാഗത്തെ സഹായിക്കുന്നതെന്നും കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യഡല്&#x200d;ഹി/ബല്ലബ്ഗഢ്: ജുനൈദ് കൊലപാതകത്തിന്റെ വാദം കേള്&#x200d;ക്കുന്ന ഫരീദ്ബാദ് സെഷന്&#x200d; കോടതി സര്&#x200d;ക്കാര്&#x200d; അഭിഭാഷകനെതിരെ രംഗത്തെത്തി. ഇടക്കാല ഉത്തരവിലാണ് സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; പ്രതിഭാഗത്തിനു സഹായം ചെയ്യുകയാണന്ന്് അഡിഷണല്&#x200d; സെഷന്&#x200d; ജസ്റ്റിസ് വൈ.ഏസ്.രാത്തോഡ്്് പറമു നിരീക്ഷിച്ചത്. സര്&#x200d;ക്കാര്&#x200d; കക്ഷിയായിട്ടുള്ള കേസില്&#x200d; രാണ്ടാം പ്രതി നരേഷിന്റെ അഭിഭാഷകനുമായി സാക്ഷി വിസ്താര സമയത്ത് ഏത്</p>
<p>ചോദ്യമാണ് ചേദിക്കേത് എന്നത് പറഞ്ഞു കൊടുക്കുന്ന രീതി അഭിഭാഷകവൃത്തിക്ക് ചേര്&#x200d;ന്നതല്ലെന്നും കോടതി പറഞ്ഞു.<br />
അഡിഷണല്&#x200d; അഡ്വക്കറ്റ് ജനറല്&#x200d; സ്ഥാനത്തിരിക്കുന്ന നവീന്&#x200d; കൗഷിക്ക് എന്തടിസ്ഥാനത്തിലാണ് പ്രതിഭാഗത്തെ സഹായിക്കുന്നതെന്നും കോടതി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-assasination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ്: കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslimleague-gave-car-to-junaid-father.html</link>
					<comments>https://www.chandrikadaily.com/muslimleague-gave-car-to-junaid-father.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Jul 2017 07:57:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[Junaid Murder]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36411</guid>

					<description><![CDATA[ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്. ടാക്‌സി ഡ്രൈവിങ് നടത്തി ഉപജീവനം നടത്തിയിരുന്ന ജലാലുദ്ദിന്റെ ഓട്ടോറിക്ഷ നേരത്തെ വിറ്റിരുന്നു. നേരത്തെ ജുനൈദിന്റെ വീട് സന്ദര്‍ശിച്ച സമയത്ത് മുസ്‌ലിം ലീഗ് നേതൃത്വം വാഹനം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സാദിഖലി ശിഹാബ് തങ്ങള്‍ കാറിന്റെ താക്കോല്‍ ജലാലുദ്ദീന് കൈമാറി. മുസ്‌ലിം ലീഗ് നേതാക്കളായ [&#8230;]]]></description>
										<content:encoded><![CDATA[<p>ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്&#x200d; മര്&#x200d;ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് ടാക്‌സി കാര്&#x200d; നല്&#x200d;കി മുസ്‌ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്&#x200d; നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്&#x200d; പാര്&#x200d;ട്ടി നേതൃത്വം സമ്മാനിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-36430" src="https://www.chandrikadaily.com/wp-content/uploads/2017/07/20206473_1314940865298189_1067286268_n.jpg" alt="20206473_1314940865298189_1067286268_n" width="720" height="819" srcset="https://www.chandrikadaily.com/wp-content/uploads/2017/07/20206473_1314940865298189_1067286268_n.jpg 720w, https://www.chandrikadaily.com/wp-content/uploads/2017/07/20206473_1314940865298189_1067286268_n-264x300.jpg 264w, https://www.chandrikadaily.com/wp-content/uploads/2017/07/20206473_1314940865298189_1067286268_n-696x792.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/20206473_1314940865298189_1067286268_n-369x420.jpg 369w" sizes="(max-width: 720px) 100vw, 720px" /></p>
<p>ടാക്‌സി ഡ്രൈവിങ് നടത്തി ഉപജീവനം നടത്തിയിരുന്ന ജലാലുദ്ദിന്റെ ഓട്ടോറിക്ഷ നേരത്തെ വിറ്റിരുന്നു. നേരത്തെ ജുനൈദിന്റെ വീട് സന്ദര്&#x200d;ശിച്ച സമയത്ത് മുസ്‌ലിം ലീഗ് നേതൃത്വം വാഹനം നല്&#x200d;കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.<br />
സാദിഖലി ശിഹാബ് തങ്ങള്&#x200d; കാറിന്റെ താക്കോല്&#x200d; ജലാലുദ്ദീന് കൈമാറി. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ഡോ.എം.കെ മുനീര്&#x200d;, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, സി.കെ സുബൈര്&#x200d; എന്നിവര്&#x200d; സംബന്ധിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslimleague-gave-car-to-junaid-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദിന്റെ കൊലപാതകം സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്</title>
		<link>https://www.chandrikadaily.com/junaid-murder-railway-police.html</link>
					<comments>https://www.chandrikadaily.com/junaid-murder-railway-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 05:03:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[Junaid khan]]></category>
		<category><![CDATA[Junaid Murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35091</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ട് കമല്‍ദീപാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ജുനൈദിന്റെ കൊലപാതകത്തിന് ബീഫുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു റെയില്‍വെ പൊലീസിന്റെ ഭാഷ്യം. കേസില്‍ ബീഫ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു. സീറ്റ് തര്‍ക്കം കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. കുത്തേറ്റ ജുനൈദിനെ ആരം ആസ്പത്രിയിലെത്തിച്ചില്ല. രക്തം വാര്‍ന്നാണ് ജുനൈദ് മരിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്&#x200d; കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്&#x200d;ക്കത്തിലൊതുക്കി റെയില്&#x200d;വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; റെയില്&#x200d;വെ പൊലീസ് സൂപ്രണ്ട് കമല്&#x200d;ദീപാണ് ഇത്തരത്തില്&#x200d; പ്രതികരിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-35094" src="https://www.chandrikadaily.com/wp-content/uploads/2017/07/junaid-759.jpg" alt="junaid-759" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/07/junaid-759.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/07/junaid-759-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/junaid-759-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/junaid-759-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" /></p>
<p>ജുനൈദിന്റെ കൊലപാതകത്തിന് ബീഫുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്&#x200d; ശ്രമിക്കുന്നതായിരുന്നു റെയില്&#x200d;വെ പൊലീസിന്റെ ഭാഷ്യം. കേസില്&#x200d; ബീഫ് സംബന്ധിച്ച പരാമര്&#x200d;ശമില്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-35095" src="https://www.chandrikadaily.com/wp-content/uploads/2017/07/59514036.jpg" alt="59514036" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2017/07/59514036.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/59514036-560x420.jpg 560w" sizes="(max-width: 800px) 100vw, 800px" /></p>
<p>സീറ്റ് തര്&#x200d;ക്കം കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. കുത്തേറ്റ ജുനൈദിനെ ആരം ആസ്പത്രിയിലെത്തിച്ചില്ല. രക്തം വാര്&#x200d;ന്നാണ് ജുനൈദ് മരിച്ചത്. ജുനൈദിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും റെയില്&#x200d;വെ പൊലീസ് സൂപ്രണ്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-murder-railway-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് വധക്കേസ്: പിടിയിലായ മുഖ്യപ്രതിയുടെ പേര് വെളിപ്പെടുത്താതെ പൊലീസ്</title>
		<link>https://www.chandrikadaily.com/junaid-murder-main-accused-name.html</link>
					<comments>https://www.chandrikadaily.com/junaid-murder-main-accused-name.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jul 2017 04:41:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[JunaidMurder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34986</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാലു പേരുടെയും വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാന പ്രതിയുടെ പേര് മാത്രം വെളിപ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. നിയമപരമായ തടസ്സമുള്ളതു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്&#x200d; കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്&#x200d; വെളിപ്പെടുത്താതെ പൊലീസ്.</p>
<p>ജുനൈദിന്റെ വയറ്റില്&#x200d; കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്&#x200d; നിന്ന് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്&#x200d; ഇയാളുടെ പേരു വിവരങ്ങള്&#x200d; പുറത്തുവിടാന്&#x200d; പൊലീസ് ഇതുവരെ തയാറായിട്ടില്ല.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാലു പേരുടെയും വിവരങ്ങള്&#x200d; പൊലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്&#x200d; പ്രധാന പ്രതിയുടെ പേര് മാത്രം വെളിപ്പെടുത്താത്തതില്&#x200d; ദുരൂഹതയുണ്ടെന്ന് ജനങ്ങള്&#x200d; ആരോപിച്ചു. നിയമപരമായ തടസ്സമുള്ളതു കൊണ്ടാണ് പേര് പുറത്തുവിടാത്തതെന്നാണ് ഫരീദാബാദ് പൊലീസിന്റെ ഭാഷ്യം.</p>
<p><img loading="lazy" class="alignnone size-full wp-image-34988" src="https://www.chandrikadaily.com/wp-content/uploads/2017/07/train-lynching-incident_650x400_71498224167-1.jpg" alt="train-lynching-incident_650x400_71498224167" width="372" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/07/train-lynching-incident_650x400_71498224167-1.jpg 372w, https://www.chandrikadaily.com/wp-content/uploads/2017/07/train-lynching-incident_650x400_71498224167-1-279x300.jpg 279w" sizes="(max-width: 372px) 100vw, 372px" /><br />
പെരുന്നാളിന് രണ്ടു ദിവസം മുമ്പ് ഡല്&#x200d;ഹി ജുമാ മസ്ജിദ് സന്ദര്&#x200d;ശിച്ച് മടങ്ങുമ്പോഴാണ് ട്രയിനില്&#x200d; വെച്ച് സഹയാത്രികര്&#x200d; ക്രൂരമായി ആക്രമിച്ച് ജുനൈദിനെ കൊലപ്പെടുത്തിയത്. ബീഫ് തീനികളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.</p>
<p>സംഭവത്തില്&#x200d; തെളിവു നല്&#x200d;കാന്&#x200d; ആരും തയാറാകാതിരുന്ന സാഹചര്യത്തില്&#x200d; ജുനൈദിന്റെ സഹോദരന്&#x200d; ഹസീബിന്റെയും മറ്റു രണ്ട് ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹരിയാന പൊലീസ് കേസന്വേഷണം നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaid-murder-main-accused-name.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദ് ഖാനെ കുത്തിയയാള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/junaidkhan-murdering.html</link>
					<comments>https://www.chandrikadaily.com/junaidkhan-murdering.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 08 Jul 2017 14:17:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[Junaid Murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34933</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന്‍ എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ സ്വദേശത്തേക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് ജുനൈദ് ഖാന്‍ ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന്&#x200d; എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്&#x200d;. ജുനൈദിന്റെ വയറ്റില്&#x200d; കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്&#x200d; നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്&#x200d;ഹിയില്&#x200d; നിന്ന് ഹരിയാനയിലെ സ്വദേശത്തേക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് ജുനൈദ് ഖാന്&#x200d; ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായയാളുടെ പേരുവിവരങ്ങള്&#x200d; പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ഇന്ന് കോടതിയില്&#x200d; ഹാജരാക്കുമെന്ന് ഫരീദാബാദ് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയെ കുറിച്ച് വിവരം നല്&#x200d;കുന്നവര്&#x200d;ക്ക് നേരത്തെ പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളെ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു.<br />
സംഭവത്തില്&#x200d; തെളിവു നല്&#x200d;കാന്&#x200d; ആരും തയാറാകാതിരുന്ന സാഹചര്യത്തില്&#x200d; ജുനൈദിന്റെ സഹോദരന്&#x200d; ഹസീബിന്റെയും മറ്റു രണ്ട് ബന്ധുക്കളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഹരിയാന പൊലീസ് കേസന്വേഷണവുമായി മുന്നോട്ടു പോയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junaidkhan-murdering.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുനൈദിന് വേണ്ടി സാക്ഷി പറയാന്‍ ആരും വന്നില്ല; അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷമാക്കി</title>
		<link>https://www.chandrikadaily.com/juinai-beef-ban-modi-ae-h-gh.html</link>
					<comments>https://www.chandrikadaily.com/juinai-beef-ban-modi-ae-h-gh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 06:33:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BEEF MARDER]]></category>
		<category><![CDATA[cow]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34510</guid>

					<description><![CDATA[ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്‍കാന്‍ ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന്‍ എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ സമയം ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി ഹരിയാന പൊലീസ് ഉയര്‍ത്തി. ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാന്‍ സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഹരിയാന റെയില്‍വേ പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്&#x200d;കാന്&#x200d; ആരും വന്നില്ല. പെരുന്നാള്&#x200d; തലേന്ന് ബീഫ് തിന്നുന്നവന്&#x200d; എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്&#x200d; 15 കാരനായ ജുനൈദിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്ന കേസില്&#x200d; ദൃക്‌സാക്ഷികളാരും മൊഴി നല്&#x200d;കാനെത്തിയില്ല. അതേ സമയം ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയുന്നവര്&#x200d;ക്കുള്ള പ്രതിഫലം ഒരു ലക്ഷം രൂപയില്&#x200d; നിന്നും രണ്ട് ലക്ഷം രൂപയായി ഹരിയാന പൊലീസ് ഉയര്&#x200d;ത്തി.</p>
<p>ജുനൈദിനെ കുത്തിയ അക്രമിയെ തിരിച്ചറിയാന്&#x200d; സഹായിക്കുന്നയാളെ സംബന്ധിച്ച വിശദാംശങ്ങള്&#x200d; രഹസ്യമായി സൂക്ഷിക്കുമെന്ന് ഹരിയാന റെയില്&#x200d;വേ പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് മോഹിന്ദര്&#x200d; സിങ് വ്യക്തമാക്കി. ജൂണ്&#x200d; 22നാണ് ഡല്&#x200d;ഹി- മധുര ട്രെയിനില്&#x200d; വെച്ച് ജുനൈദ് കൊല്ലപ്പെട്ടത്. ജുനൈദിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സഹോദരന്മാര്&#x200d;ക്കും ആക്രമത്തില്&#x200d; പരിക്കേറ്റു.</p>
<p>അഞ്ച് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുനൈദിനെയും സഹോദരങ്ങളെയും മര്&#x200d;ദ്ദിച്ചെങ്കിലും തങ്ങളല്ല കത്തി ഉപയോഗിച്ച് കുത്തിയതെന്നാണ് ഇവരുടെ വാദം. ജുനൈദിന്റെ വസ്ത്രത്തില്&#x200d; കണ്ട രക്തക്കറയുടെ സാമ്പിള്&#x200d; ഡിഎന്&#x200d;എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അക്രമിയെ കുറിച്ചുള്ള സൂചന നല്&#x200d;കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അഞ്ചടി പൊക്കം, ഒത്ത ശരീരം, ക്ലീന്&#x200d; ഷേവ് എന്നിങ്ങനെ ജുനൈദിന്റെ സഹോദരങ്ങള്&#x200d; നല്&#x200d;കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; പൊലീസ് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/juinai-beef-ban-modi-ae-h-gh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ പിടിച്ചുകുലുക്കി Not in my name പ്രക്ഷോഭം; വിവിധ നഗരങ്ങളിലായി അണിനിരന്നത് പതിനായിരങ്ങള്‍</title>
		<link>https://www.chandrikadaily.com/not-in-my-name-protests-across-india.html</link>
					<comments>https://www.chandrikadaily.com/not-in-my-name-protests-across-india.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 28 Jun 2017 13:55:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#Notinmyname]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[Junaid]]></category>
		<category><![CDATA[Lynching]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33823</guid>

					<description><![CDATA[ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന &#8216;എന്റെ പേരിലല്ല&#8217; (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി ജന്തര്‍ മന്തര്‍, മുംബൈ കാര്‍ട്ടര്‍ റോഡ്, കൊല്‍ക്കത്തയിലെ ദഖിനാപന്‍ പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ കലാ-രാഷ്ട്രീയ-സാമൂഹ്യ-പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം നടന്ന പ്രക്ഷോഭമായിട്ടും മുന്‍നിര ചാനലുകളും മാധ്യമങ്ങളുമെല്ലാം ഇതിനെ അവഗണിക്കുകയാണുണ്ടായത്. NDTV [&#8230;]]]></description>
										<content:encoded><![CDATA[<p>ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്&#x200d;ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കെതിരെ വര്&#x200d;ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്&#x200d; നടന്ന &#8216;എന്റെ പേരിലല്ല&#8217; (Not In My Name) പ്രക്ഷോഭങ്ങളില്&#x200d; പങ്കെടുത്തത് പതിനായിരങ്ങള്&#x200d;. ഡല്&#x200d;ഹി ജന്തര്&#x200d; മന്തര്&#x200d;, മുംബൈ കാര്&#x200d;ട്ടര്&#x200d; റോഡ്, കൊല്&#x200d;ക്കത്തയിലെ ദഖിനാപന്&#x200d; പരിസരം തുടങ്ങി വിവിധ കേന്ദ്രങ്ങളില്&#x200d; നടന്ന പ്രക്ഷോഭത്തില്&#x200d; കലാ-രാഷ്ട്രീയ-സാമൂഹ്യ-പത്രപ്രവര്&#x200d;ത്തന രംഗത്തെ പ്രമുഖരും വിദ്യാര്&#x200d;ത്ഥികളും വീട്ടമ്മമാരും പ്രക്ഷോഭങ്ങളില്&#x200d; പങ്കെടുത്തു.</p>
<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഒരേസമയം നടന്ന പ്രക്ഷോഭമായിട്ടും മുന്&#x200d;നിര ചാനലുകളും മാധ്യമങ്ങളുമെല്ലാം ഇതിനെ അവഗണിക്കുകയാണുണ്ടായത്. NDTV പോലുള്ള ചുരുക്കം ചില മാധ്യമങ്ങളേ ഈ പ്രക്ഷോഭത്തിന് അര്&#x200d;ഹിച്ച പരിഗണന നല്&#x200d;കിയുള്ളൂ.</p>
<div id="attachment_33825" style="width: 650px" class="wp-caption alignnone"><img aria-describedby="caption-attachment-33825" loading="lazy" class="size-large wp-image-33825" src="https://www.chandrikadaily.com/wp-content/uploads/2017/06/Del-03-1024x768.jpg" alt="ഡല്&#x200d;ഹി ജന്തര്&#x200d; മന്തറില്&#x200d; നിന്ന്‌ " width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2017/06/Del-03-1024x768.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-1068x801.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03-560x420.jpg 560w, https://www.chandrikadaily.com/wp-content/uploads/2017/06/Del-03.jpg 1200w" sizes="(max-width: 640px) 100vw, 640px" /><p id="caption-attachment-33825" class="wp-caption-text">ഡല്&#x200d;ഹി ജന്തര്&#x200d; മന്തറില്&#x200d; നിന്ന്‌</p></div>
<p>ഡല്&#x200d;ഹിയിലെ ജന്തര്&#x200d; മന്തറില്&#x200d; നടന്ന പ്രക്ഷോഭത്തില്&#x200d; പൊതുപ്രവര്&#x200d;ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്&#x200d;ത്തകരുമടക്കം ആയിരക്കണക്കിനാളുകളാണ് സംബന്ധിച്ചത്. Not in my name, Stop Cow Terrorism തുടങ്ങിയ പ്ലക്കാര്&#x200d;ഡുകളുയര്&#x200d;ത്തിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധക്കാര്&#x200d; ജന്തര്&#x200d; മന്തറിനെ ശബ്ദമുഖരിതമാക്കി.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/NotInMyName?src=hash">#NotInMyName</a> : Youngsters in Chandigarh brave the rains, say &#8216;if not now, then when?&#8217; <a href="https://twitter.com/HTPunjab">@HTPunjab</a> <a href="https://twitter.com/htTweets">@htTweets</a> <a href="https://t.co/dGciYBs5zR">pic.twitter.com/dGciYBs5zR</a></p>
<p>— Aneesha Bedi (@AneeshaBedi) <a href="https://twitter.com/AneeshaBedi/status/880050452372406273">June 28, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<div id="attachment_33828" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-33828" loading="lazy" class="size-full wp-image-33828" src="https://www.chandrikadaily.com/wp-content/uploads/2017/06/mumbai.png" alt="മുംബൈയില്&#x200d; നടന്ന പ്രക്ഷോഭം " width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/06/mumbai.png 600w, https://www.chandrikadaily.com/wp-content/uploads/2017/06/mumbai-300x225.png 300w, https://www.chandrikadaily.com/wp-content/uploads/2017/06/mumbai-80x60.png 80w, https://www.chandrikadaily.com/wp-content/uploads/2017/06/mumbai-265x198.png 265w, https://www.chandrikadaily.com/wp-content/uploads/2017/06/mumbai-560x420.png 560w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-33828" class="wp-caption-text">മുംബൈയില്&#x200d; നടന്ന പ്രക്ഷോഭം</p></div>
<div id="attachment_33829" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-33829" loading="lazy" class="size-full wp-image-33829" src="https://www.chandrikadaily.com/wp-content/uploads/2017/06/chandi.png" alt="ചണ്ഡിഗഡില്&#x200d; നടന്ന പ്രക്ഷോഭം " width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/06/chandi.png 600w, https://www.chandrikadaily.com/wp-content/uploads/2017/06/chandi-300x225.png 300w, https://www.chandrikadaily.com/wp-content/uploads/2017/06/chandi-80x60.png 80w, https://www.chandrikadaily.com/wp-content/uploads/2017/06/chandi-265x198.png 265w, https://www.chandrikadaily.com/wp-content/uploads/2017/06/chandi-560x420.png 560w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-33829" class="wp-caption-text">ചണ്ഡിഗഡില്&#x200d; നടന്ന പ്രക്ഷോഭം</p></div>
<p>കനത്ത മഴയെ അവഗണിച്ചാണ് ചണ്ഡിഗഡിലും ജയ്പൂരിലും പ്രതിഷേധക്കാര്&#x200d; എത്തിയത്. ചലച്ചിത്ര രംഗത്തെ സെലിബ്രിറ്റികളും പൊതുപ്രവര്&#x200d;ത്തകരുമടക്കമുള്ളവരുടെ സാന്നിധ്യം മുംബൈയിലെ പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കി.</p>
<div id="attachment_33832" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-33832" loading="lazy" class="size-full wp-image-33832" src="https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1.png" alt="ബെംഗളുരുവില്&#x200d; നിന്ന്‌ " width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1.png 600w, https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1-300x225.png 300w, https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1-80x60.png 80w, https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1-265x198.png 265w, https://www.chandrikadaily.com/wp-content/uploads/2017/06/bengaluru-1-560x420.png 560w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-33832" class="wp-caption-text">ബെംഗളുരുവില്&#x200d; നിന്ന്‌</p></div>
<p>ഹൈദരാബാദിലെ പ്രതിഷേധം വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്&#x200d;, കൊച്ചി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലണ്ടന്&#x200d;, കറാച്ചി തുടങ്ങി രാജ്യത്തിന്റെ പുറത്തും പ്രക്ഷോഭം അരങ്ങേറി.</p>
<p>Related: <a href="https://www.chandrikadaily.com/notinmyname-trends-in-social-media.html"><strong>ഈ ക്രൂരതകള്&#x200d; എന്റെ പേരിലല്ല; ബീഫ് കൊലപാതകങ്ങള്&#x200d;ക്കെതിരെ #NotInMyName സോഷ്യല്&#x200d; മീഡിയയില്&#x200d; തരംഗം</strong></a></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-in-my-name-protests-across-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
