<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#RajThackeray &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/rajthackeray/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Mar 2024 07:22:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#RajThackeray &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിറഞ്ഞൊഴുകിയ വേസ്റ്റ് ബിന്നുകൾ, തുപ്പൽപുരണ്ട ചുമരുകൾ; രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ വൃത്തിഹീനമായി അയോധ്യ റെയിൽവെ സ്റ്റേഷൻ</title>
		<link>https://www.chandrikadaily.com/overflowing-waste-bins-spit-stained-walls-after-the-inauguration-of-ram-temple-ayodhya-railway-station-is-dirty.html</link>
					<comments>https://www.chandrikadaily.com/overflowing-waste-bins-spit-stained-walls-after-the-inauguration-of-ram-temple-ayodhya-railway-station-is-dirty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 07:22:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[ayodhya railway station]]></category>
		<category><![CDATA[overflowing]]></category>
		<category><![CDATA[spit-stained walls]]></category>
		<category><![CDATA[waste bins]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293532</guid>

					<description><![CDATA[പ്ലാറ്റ്‌ഫോമുകളില്&#x200d; മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും ചുമരിലാകെ മുറുക്കി തുപ്പിയതിന്റെയും വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാവുകയാണ്.]]></description>
										<content:encoded><![CDATA[<p>അയോധ്യ ധാം റെയില്&#x200d;വേ സ്റ്റേഷന്&#x200d; പ്രവര്&#x200d;ത്തനമാരംഭിച്ച് 2 മാസം പിന്നിടുമ്പോഴേക്കും മാലിന്യക്കൂമ്പാരം. വിമാനത്താവളത്തിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയായിരുന്നു സ്റ്റേഷന്&#x200d; പ്രവര്&#x200d;ത്തനം ആരംഭിച്ചത്.</p>
<p>പ്ലാറ്റ്‌ഫോമുകളില്&#x200d; മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും ചുമരിലാകെ മുറുക്കി തുപ്പിയതിന്റെയും വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാവുകയാണ്. ഇതിന് പിന്നാലെ സ്റ്റേഷന്&#x200d; അടിയന്തരമായി വൃത്തിയാക്കുന്നതിന്റെ വീഡിയോ നോര്&#x200d;ത്തേണ്&#x200d; റെയില്&#x200d;വേ പങ്കുവെക്കുന്നതിനോടൊപ്പം ശുചീകരണ കരാറുകാരന് അരലക്ഷം രൂപയും റെയില്&#x200d;വേ പിഴ ചുമത്തി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Bro post this video<br />The condition of the newly built ayodhya station after just 2 months of opening</p>
<p>PART 1 <a href="https://t.co/Sz4LgTOcFs">pic.twitter.com/Sz4LgTOcFs</a></p>
<p>&mdash; reality piller (@reality5473) <a href="https://twitter.com/reality5473/status/1770819569914884148?ref_src=twsrc%5Etfw">March 21, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>റിയാലിറ്റി പില്ലര്&#x200d; എന്ന എക്‌സ് അകൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നത്. നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട, വലിച്ചെറിഞ്ഞ മാലിന്യങ്ങള്&#x200d;, തുപ്പല്&#x200d; പുരണ്ട മതിലുകള്&#x200d; തുടങ്ങി സ്റ്റേഷന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് വീഡിയോ. സ്റ്റേഷന്റെ പുറത്തും അകത്തുമായി ചിത്രീകരിച്ച വീഡിയോക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.</p>
<p>വീഡിയോ പകര്&#x200d;ത്തുന്നതിനോടൊപ്പം പരിസരമാകെ ദുര്&#x200d;ഗന്ധമാണെന്നും വീഡിയോഗ്രാഫര്&#x200d; പറയുന്നുണ്ട്. സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വിവിധ ഭാഗങ്ങള്&#x200d; വൃത്തിയാക്കിയതിന്റെ ഭാഗമായി മാലിന്യം കൂട്ടിയിട്ടതായും വിശ്രമമുറിയുടെ മോശം അവസ്ഥയും വീഡിയോയില്&#x200d; കാണിക്കുന്നുണ്ട്. 30 ലക്ഷത്തിലേറെ ആളുകള്&#x200d; കണ്ട വീഡിയോ മാര്&#x200d;ച്ച് 21നാണ് പങ്കുവെച്ചത്.</p>
<p>കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അടിസ്ഥാന കാര്യങ്ങളില്&#x200d; ശ്രദ്ധയില്ലെന്നും ബുള്ളറ്റ് ട്രെയിനിന് പിന്നാലെയാണെന്നുമെല്ലാം കമന്റ് ബോക്‌സില്&#x200d; വിമര്&#x200d;ശനം ഉയരുന്നുണ്ട്. 2023 ഡിസംബര്&#x200d; 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്&#x200d; രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നവീകരിച്ചത്. അയോധ്യ ജംഗ്ഷന്&#x200d; എന്ന പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും അന്നായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/overflowing-waste-bins-spit-stained-walls-after-the-inauguration-of-ram-temple-ayodhya-railway-station-is-dirty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാസ്‌റ്റേഴ്‌സില്&#x200d; സ്പാനിഷ് വസന്തം; ലാലീഗയില്&#x200d; കളിച്ച മിഡ്ഫീല്&#x200d;ഡര്&#x200d; വിസന്റെ ഗോമസ് ടീമില്&#x200d;</title>
		<link>https://www.chandrikadaily.com/kerala-blasters-sign-vicente-gomez.html</link>
					<comments>https://www.chandrikadaily.com/kerala-blasters-sign-vicente-gomez.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 23 Sep 2020 07:12:54 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[Vicente Gomez]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155878</guid>

					<description><![CDATA[സെന്&#x200d;ട്രല്&#x200d; മിഡ്ഫീല്&#x200d;ഡില്&#x200d; വിന്യസിക്കുകയാണ് എങ്കില്&#x200d; കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഇന്ത്യന്&#x200d; സൂപ്പര്&#x200d;ലീഗില്&#x200d; മൂന്നാമത്തെ സൈനിങ് പൂര്&#x200d;ത്തിയാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്&#x200d;. ലാ ലീഗയിലെ പരിചയ സമ്പത്തുള്ള 32 കാരന്&#x200d; മിഡ്ഫീഡല്&#x200d; വിസന്റെ ഗോമസിനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. മൂന്നു വര്&#x200d;ഷത്തേക്കാണ് കരാര്&#x200d;. കരാര്&#x200d; ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.</p>
<p>കായിക വാര്&#x200d;ത്താ വെബ്‌സൈറ്റായ ഖേല്&#x200d;നൗ ആണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്. യുഡി ലാസ് പാല്&#x200d;മാസ്, ഡിപോര്&#x200d;ട്ടീവോ ഡെ ലാ കൊറുണ തുടങ്ങിയ ടീമുകള്&#x200d;ക്ക് വേണ്ടി കളിച്ച താരമാണ് ഈ സെന്&#x200d;ട്രല്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d;. 2007ല്&#x200d; എഡി ഹുറകാനിലൂടെയാണ് പ്രൊഫഷണല്&#x200d; കളിജീവിതം ആരംഭിച്ചത്. റയല്&#x200d; മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്&#x200d; നിരകള്&#x200d;ക്കെതിരെ ബൂട്ടു കെട്ടിയ താരമാണ് ഇദ്ദേഹം.</p>
<p>ലാ കൊറുണയില്&#x200d; നിന്നാണ് ഇപ്പോള്&#x200d; താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. സ്പാനിഷ് താരം കൂടിയെത്തുന്നതോടെ ഈ സീസണില്&#x200d; ക്ലബിന്റെ മിഡ്ഫീല്&#x200d;ഡ് ശക്തി പ്രാപിക്കും. സെന്&#x200d;ട്രല്&#x200d; മിഡ്ഫീല്&#x200d;ഡില്&#x200d; വിന്യസിക്കുകയാണ് എങ്കില്&#x200d; കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.</p>
<p>https://twitter.com/KhelNow/status/1308648818640969728?s=20</p>
<p>അതിനിടെ, മുന്&#x200d; വോള്&#x200d;വ്‌സ് സ്‌ട്രൈക്കര്&#x200d; ആന്&#x200d;ഡി കെയ്ഗിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കാന്&#x200d; ശ്രമിക്കുന്നതായി റിപ്പോര്&#x200d;ട്ടുണ്ട്. ക്ലബ് വിട്ട ഒഗ്ബച്ചയ്ക്ക് പകരം മികച്ച സ്‌ട്രൈക്കര്&#x200d;മാരെ തന്നെ പകരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ക്ലബ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-blasters-sign-vicente-gomez.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ; അന്ത്യശാസനവുമായി വി.എച്ച്പി</title>
		<link>https://www.chandrikadaily.com/dont-play-with-sentiments-of-hindus-on-ram-temple-uddhav-thackeray-to-bjp.html</link>
					<comments>https://www.chandrikadaily.com/dont-play-with-sentiments-of-hindus-on-ram-temple-uddhav-thackeray-to-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Nov 2018 18:08:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[ayodya case]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111846</guid>

					<description><![CDATA[അയോധ്യ: രാമക്ഷേത്ര നിര്&#x200d;മാണത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്&#x200d;മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്&#x200d; തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്&#x200d;മസഭയില്&#x200d; നേതാവ് രാമഭദ്രാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അടുത്ത മാസം 11ന് മോദിയുമായി കൂടികാഴ്ച നടത്തുമെന്നും അന്ന് തീരുമാനമാകുമെന്നും ഉറപ്പു നല്&#x200d;കിയതായും രാമഭദ്രാചാര്യ വ്യക്തമാക്കി. രാമക്ഷേത്ര നിര്&#x200d;മാണത്തിലൂടെ വീണ്ടും മതസ്പര്&#x200d;ധയ്ക്ക് ആഹ്വാനം ചെയ്താണ് സംഘപരിവാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>അയോധ്യ: രാമക്ഷേത്ര നിര്&#x200d;മാണത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്&#x200d;മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്&#x200d; തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്&#x200d;മസഭയില്&#x200d; നേതാവ് രാമഭദ്രാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അടുത്ത മാസം 11ന് മോദിയുമായി കൂടികാഴ്ച നടത്തുമെന്നും അന്ന് തീരുമാനമാകുമെന്നും ഉറപ്പു നല്&#x200d;കിയതായും രാമഭദ്രാചാര്യ വ്യക്തമാക്കി.<br />
രാമക്ഷേത്ര നിര്&#x200d;മാണത്തിലൂടെ വീണ്ടും മതസ്പര്&#x200d;ധയ്ക്ക് ആഹ്വാനം ചെയ്താണ് സംഘപരിവാര്&#x200d; സംഘടനകള്&#x200d; ഇന്നലെ അയോധ്യയില്&#x200d; ഒത്തു ചേര്&#x200d;ന്നത്. അയോധ്യയിലെ തര്&#x200d;ക്ക ഭൂമിയില്&#x200d; രാമ ക്ഷേത്രം നിര്&#x200d;മിക്കണമെന്ന ആവശ്യവുമായി ശിവസേന, വിശ്വഹിന്ദ് പരിക്ഷത്ത് സംഘടനകള്&#x200d; നടത്തിയ റാലിയും സമ്മേളനങ്ങളും വരാന്&#x200d; പോകുന്ന ദുരന്തത്തിന് കോപ്പു കൂട്ടാന്&#x200d; പോന്നവയായിരുന്നു. സംഘപരിവാര്&#x200d; കോപ്പുകൂട്ടലില്&#x200d; രണ്ട് ദിവസമായി അയോധ്യ ഭീതിയുടെ മുള്&#x200d;മുനയിലായി. സംഘര്&#x200d;ഷം ഭയന്ന് നിരവധി മുസ്‌ലിംകള്&#x200d; അയോധ്യയില്&#x200d; നിന്ന് പലായനം ചെയ്തു.</p>
<p>1992ലെ സംഭവ വികാസങ്ങളെ അനുസ്മരിക്കും വിധമാണ് ഇന്നലെ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ധര്&#x200d;മസഭയില്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പങ്കെടുത്തത്. എവിടെയും കലാപങ്ങള്&#x200d;ക്ക് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും പ്രകോപനകരമായ പോര്&#x200d;വിളികളും. ബാബരി പള്ളി തകര്&#x200d;ത്തതിന്റെ 26-ാം വാര്&#x200d;ഷികത്തിന് രണ്ട് ആഴ്ച മുന്&#x200d;പാണ് തീര്&#x200d;ത്ഥാടന നഗരി അരക്ഷിതാവസ്ഥയിലായത്.<br />
വീണ്ടും രാജ്യത്തെ കലാപത്തിലേക്ക് തള്ളി വിടുന്നതായിരുന്നു വിഎച്ച്പിയുടെ ധര്&#x200d;മസഭയിലെ ആഹ്വാനങ്ങള്&#x200d;. രാമ ക്ഷേത്ര നിര്&#x200d;മാണത്തിനായി മുസ്‌ലിംകള്&#x200d; ഭൂമി വിട്ടു നല്&#x200d;കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്ര നിര്&#x200d;മാണത്തിനായി ബിജെപി ഓര്&#x200d;ഡിനന്&#x200d;സ് ഉടന്&#x200d; കൊണ്ടുവരണം. കാശി, മധുര ക്ഷേത്രങ്ങള്&#x200d;ക്ക് അവകാശം ഉന്നയിക്കും മുന്&#x200d;പേ ക്ഷേത്ര നിര്&#x200d;മാണം തുടങ്ങണമെന്നും വിഎച്ച്പി ആഹ്വാനം ചെയ്തു. അയോധ്യ ഹിന്ദുക്കളുടെ തീര്&#x200d;ത്ഥാടന കേന്ദ്രമാണ്. ഇന്ത്യയിലൊരിടത്തും ബാബരി മസ്ജിദ് എന്ന നാമത്തില്&#x200d; ദേവാലയം ഉണ്ടായിരുന്നില്ലെന്നും ചിലര്&#x200d; ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നേതാക്കള്&#x200d; ആരോപിച്ചു.</p>
<p>അയോധ്യയെ വെട്ടിമുറിക്കാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നും സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിക്കണമെന്നുമായിരുന്നു നേതാക്കളുടെ ആഹ്വാനം. അയോധ്യയിലെ ഭക്ത് മഹലിലാണ് ധര്&#x200d;മ സഭ വിളിച്ചു ചേര്&#x200d;ത്തത്. രണ്ട് ലക്ഷം പ്രവര്&#x200d;ത്തകര്&#x200d; സഭയില്&#x200d; പങ്കെടുത്തു.<br />
വിഎച്ച്പി ധര്&#x200d;മ സഭയ്ക്ക് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ അയോധ്യ സന്ദര്&#x200d;ശനം. പ്രവര്&#x200d;ത്തകര്&#x200d; അടങ്ങുന്ന സംഘത്തിന്റെ റാലിയായാണ് താക്കറെ തര്&#x200d;ക്ക ഭൂമിയിലെത്തിയത്. അയോധ്യയില്&#x200d; ക്ഷേത്രം നിര്&#x200d;മിച്ചില്ലെങ്കില്&#x200d; ബിജെപിയ്ക്ക് ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.</p>
<p>രാമക്ഷേത്രം നിര്&#x200d;മിച്ചില്ലെങ്കില്&#x200d; പിന്നെ സര്&#x200d;ക്കാര്&#x200d; ഭരണത്തില്&#x200d; ഉണ്ടായിരിക്കില്ല. ഇനി അവര്&#x200d; ഭരണത്തിലില്ലെങ്കിലും രാമ ക്ഷേത്രം ഞങ്ങള്&#x200d; നിര്&#x200d;മിക്കും. പ്രകോപനപരമായ പ്രസംഗത്തില്&#x200d; താക്കറെ പറഞ്ഞു. കനത്ത സുരക്ഷയിലാണ് വിഎച്ച്പി, ശിവസേന റാലികളും സമ്മേളനങ്ങളും നടന്നത്. പൊലീസ് നടത്തിയ തിരച്ചിലില്&#x200d; ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; നിന്നും ആയുധങ്ങള്&#x200d; പിടികൂടി. തര്&#x200d;ക്ക ഭൂമിക്ക് സമീപത്തു നിന്നാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.<br />
രാമക്ഷേത്ര നിര്&#x200d;മാണത്തിനായി വിവിധ തലങ്ങളിലെ പ്രക്ഷോഭമാണ് വി.എച്ച്.പിയെ മുന്നില്&#x200d; നിര്&#x200d;ത്തി സംഘ് പരിവാര്&#x200d; ഒരുക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ നടന്ന ധര്&#x200d;മ്മസഭ. ഇതേ മാതൃകയില്&#x200d; ബംഗളൂരുവിലും നാഗ്പൂരിലും സമ്മേളനങ്ങള്&#x200d; നടന്നു. ഇതിന്റെ തുടര്&#x200d;ച്ചയായി രാജ്യത്തെ 150 നഗരങ്ങളിലെങ്കിലും ചെറുതും വലുതുമായ റാലികളും നടത്തും. പാര്&#x200d;ലമെന്റില്&#x200d; രാമക്ഷേത്ര നിര്&#x200d;മാണത്തിനായി ബില്&#x200d; കൊണ്ടുവരാന്&#x200d; എം.പി മാരെ സ്വാധീനിക്കുകയാണ് രണ്ടാം ഘട്ടം. എല്ലാ എം.പിമാര്&#x200d;ക്കും നേരിട്ട് നിവേദനം നല്&#x200d;കും. ഡിസംബറില്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-play-with-sentiments-of-hindus-on-ram-temple-uddhav-thackeray-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്ണിന്റെ മക്കള്&#x200d; വാദം വീണ്ടും; മുംബൈയില്&#x200d; കടകള്&#x200d;ക്ക് നേരെ വ്യാപക അക്രമം</title>
		<link>https://www.chandrikadaily.com/maharashtra-nava-nirman-sena-attacked-gujarathi-hotels.html</link>
					<comments>https://www.chandrikadaily.com/maharashtra-nava-nirman-sena-attacked-gujarathi-hotels.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Mar 2018 12:17:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[mns]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75739</guid>

					<description><![CDATA[മുംബൈ: മോദിയെ വിമര്&#x200d;ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്&#x200d; ഗുജറാത്തികള്&#x200d;ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്&#x200d;ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്&#x200d;ഡുകള്&#x200d; മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d;സേന പ്രവര്&#x200d;ത്തകര്&#x200d; തല്ലിത്തകര്&#x200d;ത്തു. ബോയ്‌സറില്&#x200d; നടന്ന എം.എന്&#x200d;.എസ് റാലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന പ്രവര്&#x200d;ത്തകരാണ് ഹോട്ടലുകള്&#x200d; അക്രമിച്ചത്. ഗുജറാത്തിയിലുള്ള ഹോട്ടല്&#x200d; ബോര്&#x200d;ഡുകള്&#x200d; നീക്കാന്&#x200d; തീരുമാനിച്ചതായി ബോയ്‌സറിലെ എം.എന്&#x200d;.എസ് നേതാവ് കുന്ദന്&#x200d; സാഖെ പറഞ്ഞു. ഞങ്ങള്&#x200d; നേതാവിന്റെ വാക്കുകള്&#x200d; അനുസരിക്കുക മാത്രമാണ് ചെയ്തത്. കടകളുടെ ബോര്&#x200d;ഡുകള്&#x200d; മറാത്തിയിലാവണമെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മോദിയെ വിമര്&#x200d;ശിച്ച് രാജ് താക്കറെ രംഗത്തെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയില്&#x200d; ഗുജറാത്തികള്&#x200d;ക്ക് നേരെ വ്യാപക അക്രമം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ ഗുജറാത്തികളുടെ കടകള്&#x200d;ക്കുനേരെയാണ് അതിക്രമം നടന്നത്. ഇരുപതോളം കടകളുടെ ബോര്&#x200d;ഡുകള്&#x200d; മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d;സേന പ്രവര്&#x200d;ത്തകര്&#x200d; തല്ലിത്തകര്&#x200d;ത്തു. ബോയ്‌സറില്&#x200d; നടന്ന എം.എന്&#x200d;.എസ് റാലി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന പ്രവര്&#x200d;ത്തകരാണ് ഹോട്ടലുകള്&#x200d; അക്രമിച്ചത്.</p>
<p>ഗുജറാത്തിയിലുള്ള ഹോട്ടല്&#x200d; ബോര്&#x200d;ഡുകള്&#x200d; നീക്കാന്&#x200d; തീരുമാനിച്ചതായി ബോയ്‌സറിലെ എം.എന്&#x200d;.എസ് നേതാവ് കുന്ദന്&#x200d; സാഖെ പറഞ്ഞു. ഞങ്ങള്&#x200d; നേതാവിന്റെ വാക്കുകള്&#x200d; അനുസരിക്കുക മാത്രമാണ് ചെയ്തത്. കടകളുടെ ബോര്&#x200d;ഡുകള്&#x200d; മറാത്തിയിലാവണമെന്നത് നിയമമാണ്. എന്നാല്&#x200d; ഗുജറാത്തികളെ ആകര്&#x200d;ഷിക്കാനാണ് ഗുജറാത്തി ഭാഷയില്&#x200d; ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്&#x200d; അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനമാണ് രാജ് താക്കറെ ഉന്നയിച്ചത്. മോദി മുക്ത ഭാരതമാണ് ജനങ്ങള്&#x200d; ആഗ്രഹിക്കുന്നതെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. കേന്ദ്രത്തിന്റെ ഓരോ നിലപാടുകളും രാജ്യതാല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയത്തില്&#x200d; ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പറഞ്ഞ താക്കറെ രാജ്യത്ത് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-nava-nirman-sena-attacked-gujarathi-hotels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭിന്നത മൂര്‍ഛിക്കുന്നു: ശിവസേനയുടെ മുഖപത്രം സാമ്‌ന നിരോധിക്കണമെന്ന് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/bjp-demand-to-ban-shiv-sena-magazine-saamna-for-poll-day-uddhav-says-as-emergency.html</link>
					<comments>https://www.chandrikadaily.com/bjp-demand-to-ban-shiv-sena-magazine-saamna-for-poll-day-uddhav-says-as-emergency.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 16:59:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20300</guid>

					<description><![CDATA[പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിലാണ് ബിജെപി സാമ്‌ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്‌ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ നടപടിയെ അടിയന്തരാവസ്ഥ എന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 25 ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേന മുഖപത്രം പ്രസിദ്ധീകരിക്കുന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്‌ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ കത്തിലാണ് ബിജെപി സാമ്‌ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്&#x200d; മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്‌ന നിരോധിക്കണമെന്ന് കത്തില്&#x200d; ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ നടപടിയെ അടിയന്തരാവസ്ഥ എന്നാണ് ശിവസേന അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്.</p>
<p>പത്ത് മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷനുകളിലേക്കും, 25 ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരാണാര്&#x200d;ത്ഥമുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേന മുഖപത്രം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ബിജെപി ആവശ്യപെടുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ബി.ജെ.പി ആരോപിക്കുന്നു. ബിജെപിക്കെതിരെ നിരന്തരം വിമര്&#x200d;ശനമുന്നയിക്കുന്ന സാമ്‌നക്കെതിരെ പൊറുതിമുട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി.<br />
അടിയന്തരാവസ്ഥ നിലനില്&#x200d;ക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ബിജെപിയുടെ നടപടിയെ ഉദ്ധവ് താക്കറെ വിമര്&#x200d;ശിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്&#x200d;പെടുത്തിയതിനെ നമ്മള്&#x200d; വിമര്&#x200d;ശിക്കുന്നു. ഇപ്പോള്&#x200d; അത് നിലവിലുണ്ടോയെന്ന് പൂനെയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് ചോദിച്ചു. സാമ്‌ന അടച്ചുപൂട്ടുമെന്നത് ഒരിക്കലും നടക്കില്ലന്നും അദ്ധേഹം പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്&#x200d; പങ്കെടുക്കുന്നത് ശരിയാണോയെന്ന് ബിജെപി പരിശോധിക്കണമെന്നും ഉദ്ധവ് ആവശ്യപെട്ടു. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ബിജെപിയും ശിവസേനയും അകന്നത്. പ്രധാനമന്ത്രിക്കെതിരെ നിരന്തരം വിമര്&#x200d;ശനമുന്നയിച്ച് സാമ്‌ന ബിജെപിയെ വെല്ലുവിളിച്ചിരുന്നു. നോട്ട് നിരോധനത്തെിലും, മുന്&#x200d;പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d;സിങ്ങിനെതിരായ മഴക്കോട്ട് പരാമര്&#x200d;ശത്തിലും സാമ്‌ന നരേന്ദ്ര മോദിയെ വിമര്&#x200d;ശിച്ച് മുഖപ്രസംഗമെഴുതിയിരുന്നു. മറ്റുള്ളവരുടെ കുളിമുറിയില്&#x200d; ഒളിഞ്ഞുനോക്കാന്&#x200d; നില്&#x200d;ക്കാതെ ഭരണത്തില്&#x200d; ശ്രദ്ധിക്കണമെന്നായിരുന്നു മോദിയോട് സാമ്‌നയിലൂടെ ശിവസേന ആവശ്യപെട്ടത്. കാല്&#x200d;നൂറ്റാണ്ട് നീണ്ട സഖ്യം ഉപേക്ഷിച്ച് ബിജെപിയും ശിവസേനയും ഇത്തവണ ഒറ്റക്കാണ് കോര്&#x200d;പ്പറേഷന്&#x200d; തെരഞ്ഞടുപ്പില്&#x200d; മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-demand-to-ban-shiv-sena-magazine-saamna-for-poll-day-uddhav-says-as-emergency.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ഹര്‍ദികിനെ ഇറക്കുമെന്ന് ശിവസേന</title>
		<link>https://www.chandrikadaily.com/patidar-stir-leader-hardik-patel-to-be-face-of-shiv-sena-in-gujarat-polls-uddhav-thackeray.html</link>
					<comments>https://www.chandrikadaily.com/patidar-stir-leader-hardik-patel-to-be-face-of-shiv-sena-in-gujarat-polls-uddhav-thackeray.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 14:21:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[shivasena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19361</guid>

					<description><![CDATA[ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹര്‍ദികിനെ മുന്നില്‍ നിര്‍ത്തി മത്സരിക്കാന്‍ ശിവസേന ഒരുങ്ങുന്നത്. പട്ടേല്‍ സമുദായത്തെ ഒപ്പംകൂട്ടി ബി.ജെ.പി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് ശിവസേനയുടെ നീക്കം. എന്നാല്‍ ശിവസേനയുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പട്ടേല്&#x200d; സമര നായകന്&#x200d; ഹര്&#x200d;ദിക് പട്ടേലിനെ മുന്നില്&#x200d; നിര്&#x200d;ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്&#x200d; ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്&#x200d;ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. ഈ വര്&#x200d;ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്&#x200d; പട്ടേല്&#x200d; സമുദായം ആം ആദ്മി പാര്&#x200d;ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെയാണ് ഹര്&#x200d;ദികിനെ മുന്നില്&#x200d; നിര്&#x200d;ത്തി മത്സരിക്കാന്&#x200d; ശിവസേന ഒരുങ്ങുന്നത്. പട്ടേല്&#x200d; സമുദായത്തെ ഒപ്പംകൂട്ടി ബി.ജെ.പി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് ശിവസേനയുടെ നീക്കം. എന്നാല്&#x200d; ശിവസേനയുമായി സഹകരിച്ച് പ്രവര്&#x200d;ത്തിക്കുന്നതിനെ കുറിച്ച് ഹര്&#x200d;ദിക് പട്ടേലോ പട്ടേല്&#x200d; സമുദായമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂറത്തില്&#x200d; ഒമ്പത് മാസത്തെ ജയില്&#x200d; വാസവും ഉദയ്പൂരിലെ ആറ് മാസത്തെ നാടു കടത്തലിനും ശേഷം അടുത്തിടെയാണ് ഹര്&#x200d;ദിക് പട്ടേല്&#x200d; ഗുജറാത്തില്&#x200d; തിരിച്ചെത്തിയത്. തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയുടെ അടിവേരറക്കുമെന്നാണ് ഹര്&#x200d;ദിക് പ്രഖ്യാപിച്ചിരുന്നു. മോദിയെ തോല്&#x200d;പ്പിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്നാണ് ഹര്&#x200d;ദിക്കിന്റെ മുദ്രവാക്യം. ഗുജറാത്തില്&#x200d; ബി.ജെ.പിയെ തോല്&#x200d;പ്പിക്കാന്&#x200d; പിന്തുണ തേടി ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഹര്&#x200d;ദികുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/patidar-stir-leader-hardik-patel-to-be-face-of-shiv-sena-in-gujarat-polls-uddhav-thackeray.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ</title>
		<link>https://www.chandrikadaily.com/bollywood-movie-sharukkhan-raees-release-pakistan-theatres-after-sugicalstrike.html</link>
					<comments>https://www.chandrikadaily.com/bollywood-movie-sharukkhan-raees-release-pakistan-theatres-after-sugicalstrike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Jan 2017 12:07:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#RajThackeray]]></category>
		<category><![CDATA[bollywood]]></category>
		<category><![CDATA[india vs pakistan]]></category>
		<category><![CDATA[indvspak]]></category>
		<category><![CDATA[mahira khan]]></category>
		<category><![CDATA[raees]]></category>
		<category><![CDATA[Shah Rukh KhaN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17245</guid>

					<description><![CDATA[പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ കാരണം പാകിസ്താനില്‍ തിയേറ്ററുകള്‍ കഴിഞ്ഞ നാലു മാസമായി വന്‍ നഷ്ടത്തിലായെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ ആളൊഴിഞ്ഞെന്നും വന്‍ നഷ്ടത്തിലായ പല തിയ്യറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സിനിമാ പ്രദര്‍ശന തര്‍ക്കത്തില്‍ മഞ്ഞുരുകുന്നതായ വിലയിരുത്തല്‍. [&#8230;]]]></description>
										<content:encoded><![CDATA[<p>പാക്കിസ്ഥാനില്&#x200d; പ്രദര്&#x200d;ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്;<br />
മുബൈ: ഇന്ത്യന്&#x200d; സിനിമകള്&#x200d;ക്ക് പാകിസ്താനില്&#x200d; പ്രദര്&#x200d;ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്&#x200d; ചിത്രം റയീസ് പാകിസ്താനില്&#x200d; റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്&#x200d;ക്ക് രാജ്യത്ത് ഏര്&#x200d;പ്പെടുത്തിയ കാരണം പാകിസ്താനില്&#x200d; തിയേറ്ററുകള്&#x200d; കഴിഞ്ഞ നാലു മാസമായി വന്&#x200d; നഷ്ടത്തിലായെന്ന് റിപ്പോര്&#x200d;ട്ട്. ബോളിവുഡ് ചിത്രങ്ങള്&#x200d; ഇല്ലാതായതോടെ തിയേറ്ററുകളില്&#x200d; ആളൊഴിഞ്ഞെന്നും വന്&#x200d; നഷ്ടത്തിലായ പല തിയ്യറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഇതിനെ തുടര്&#x200d;ന്നാണ് സിനിമാ പ്രദര്&#x200d;ശന തര്&#x200d;ക്കത്തില്&#x200d; മഞ്ഞുരുകുന്നതായ വിലയിരുത്തല്&#x200d;.</p>
<p>പാകിസ്താനിലെ തിയേറ്റര്&#x200d; വരുമാനത്തിന്റെ എഴുപത് ശതമാനവും ലഭിക്കുന്നത് ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്&#x200d;ശനത്തില്&#x200d; നിന്നാണ്. പ്രധാന വരുമാന മാര്&#x200d;ഗമായ ബോളിവുഡ് സിനിമകള്&#x200d;ക്ക് വന്ന വിലക്കാണ് അടഞ്ഞുകിടക്കലിനും വന്&#x200d; നഷ്ടത്തിനും കാരണമായത്. നാലു മാസത്തിനിടെ ഏതാണ്ട് 15 കോടി രൂപയുടെ നഷ്ടമാണ് തിയേറ്ററുകള്&#x200d;ക്ക് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്&#x200d; പറയുന്നു. തിയേറ്ററുകള്&#x200d; പ്രതിസന്ധിയിലായതോടെ നൂറിലേറെ തിയേറ്റര്&#x200d; ജീവനക്കാര്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെടുകയും ചെയ്തു. വരുമാനം നിലച്ചതോടെ ബോളിവുഡ് സിനിമകള്&#x200d;ക്കുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തിയേറ്റര്&#x200d; ഉടമകള്&#x200d; തന്നെയാണ് സര്&#x200d;ക്കാരിനെ സമീപിച്ചത്.</p>
<p>ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ഇന്ത്യയില്&#x200d; പാക് കലാകാരന്മാര്&#x200d;ക്ക് അപ്രഖ്യാപിത വിലക്ക് വന്നതിന് മറുപടിയായാണ് പാക് സര്&#x200d;ക്കാര്&#x200d; രാജ്യത്ത് ബോളിവുഡ് സിനിമകള്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നതിന് നിരോധനം ഏര്&#x200d;പ്പെടുത്തിയത്. പാകിസ്താന്&#x200d; ഇലക്ട്രോണിക് മീഡിയ റെഗ്യുലേറ്ററി അതോറിറ്റി ഇന്ത്യന്&#x200d; ടി.വി ചാനലുകള്&#x200d;ക്കും നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>അതേസമയം, തിയ്യറ്റര്&#x200d; ഉടമകളുടെ പരാതിയെ തുടര്&#x200d;ന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിഷയത്തില്&#x200d; ഗൗരവമായ പഠനത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. വാര്&#x200d;ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മറിയം ഔറംഗസേബിന്റെ നേതൃത്വത്തില്&#x200d; നാലംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഇര്&#x200d;ഫന്&#x200d; സിദ്ധിഖി, വാണിജ്യവകുപ്പ് സെക്രട്ടറി, ഒരു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്&#x200d; എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്&#x200d;.<br />
ഇതോടെയാണ്, ഷാറൂഖ് ഖാനും പാക് നടി മഹിറാ ഖാനും ചേര്&#x200d;ന്നഭിനയിച്ച റയീസിന്റെ പ്രദര്&#x200d;ശന സാധ്യതകള്&#x200d;ക്ക് പാക്ക് ആരാധകരില്&#x200d; പ്രതീക്ഷയുയര്&#x200d;ന്നത്. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.<br />
അതേസമയം, റയീസ് സിനിമയുടെ പ്രചാരണത്തിനായി ഇന്ത്യയിലെത്താന്&#x200d; സാധിക്കാത്തത്തില്&#x200d; പാക് നടി മാഹിറാ ഖാന് കടുത്ത നിരാശ അറിയിച്ചു.</p>
<p>പാക് താരങ്ങള്&#x200d;ക്ക് ഇന്ത്യയില്&#x200d; അപ്രഖ്യാപിത വിലക്ക് നിലനില്&#x200d;ക്കുന്നതാണ് മഹീറക്ക് ഷാറൂഖ് ഖാനോടൊപ്പം പ്രചാരണത്തിന് പങ്കെടുക്കാന്&#x200d; സാധിക്കാത്തത്. നേരത്തെ ശിവസേന നേതാവ് രാജ് താക്കറയുമായി നടന്ന ചര്&#x200d;ച്ചയില്&#x200d; ഷാറൂഖ് എടുത്ത നിലപാടും മഹീറാ ഖാന് വിനയായി. റയീസിന്റെ പ്രചാരണത്തിനായി പാക് നടിയെ ഇന്ത്യയിലേക്ക് ക്ഷണിക്കില്ലെന്നും ഭാവില്&#x200d; തന്റെ സിനിമകളില്&#x200d; പാക് താരങ്ങളെ പങ്കെടുപ്പില്ലെന്നുമാണ് ഷാരൂഖ് ഖാന്&#x200d; രാജ് താക്കറക്ക് ഉറപ്പു നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bollywood-movie-sharukkhan-raees-release-pakistan-theatres-after-sugicalstrike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ് താക്കറെക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/indian-army-against-raj-thackeray.html</link>
					<comments>https://www.chandrikadaily.com/indian-army-against-raj-thackeray.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Oct 2016 06:39:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#RajThackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4260</guid>

					<description><![CDATA[ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെയുടെ വിവാദ പ്രസ്ഥാവനക്ക് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. താക്കറെയുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമുള്‍പ്പെടെ പ്രചരിക്കുന്നത്. നേരത്തെ താക്കറെയുടെ പ്രസ്ഥാവനക്കെതിരെ സൈന്യം രംഗത്തു വന്നിരുന്നു. Dont Miss: താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല: സൈന്യം അന്യാവാശ്യമായി സൈന്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാക് താരങ്ങള്&#x200d; അഭിനയിച്ച കരണ്&#x200d; ജോഹര്&#x200d; ചിത്രം ഏ ദില്&#x200d; ഹെ മുഷ്‌കില്&#x200d; എന്ന ചിത്രം പ്രദര്&#x200d;ശിപ്പിക്കണമെങ്കില്&#x200d; അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്&#x200d;കണമെന്ന മഹാരാഷ്ട്ര നിര്&#x200d;മാണ്&#x200d; സേന (എം.എന്&#x200d;.എസ്) നേതാവ് രാജ് താക്കറെയുടെ വിവാദ പ്രസ്ഥാവനക്ക് സമൂഹമാധ്യമങ്ങളില്&#x200d; രൂക്ഷ വിമര്&#x200d;ശനം.</p>
<p>താക്കറെയുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമുള്&#x200d;പ്പെടെ പ്രചരിക്കുന്നത്. നേരത്തെ താക്കറെയുടെ പ്രസ്ഥാവനക്കെതിരെ സൈന്യം രംഗത്തു വന്നിരുന്നു.</p>
<hr />
<p>Dont Miss:<span style="color: #ff0000;"> <a style="color: #ff0000;" href="https://www.chandrikadaily.com/will-not-accept-forced-fund-say-indian-army-sources.html">താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്&#x200d;ക്കില്ല: സൈന്യം</a></span></p>
<hr />
<p>അന്യാവാശ്യമായി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് സൈന്യം പ്രതികരിച്ചു. മഹാരാഷ്ട്ര നവനിര്&#x200d;മാണ്&#x200d; സേനയുടെ രാഷ്ട്രീയത്തില്&#x200d; ഭാഗമാകാനില്ലെന്ന് മുതിര്&#x200d;ന്ന സൈനിക ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-4262" src="https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray_4.jpg" alt="raj-thackeray_4" width="500" height="237" srcset="https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray_4.jpg 500w, https://www.chandrikadaily.com/wp-content/uploads/2016/10/Raj-Thackeray_4-300x142.jpg 300w" sizes="(max-width: 500px) 100vw, 500px" /></p>
<p>ഇന്ത്യന്&#x200d; സൈന്യത്തെ തരംതാഴ്ത്തുന്ന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. സൈനിക ക്ഷേമ നിധിയിലേക്ക് ഏതൊരു വ്യക്തിക്കും സംഭാവന നല്&#x200d;കാം. എന്നാല്&#x200d; നിര്&#x200d;ബന്ധിത സംഭാവനകള്&#x200d; നിയമം അനുവദിക്കുന്നില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കി.</p>
<hr />
<p>Dont Miss: <a href="https://www.chandrikadaily.com/ae-dil-hai-mushkil-release-producers-promise-five-core-for-pak-artists.html">പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്&#x200d;കണം: മഹാരാഷ്ട്ര നവനിര്&#x200d;മ്മാണ്&#x200d; സേന</a></p>
<hr />
<h4><strong>നവനിര്&#x200d;മാണ്&#x200d; സേനയുടെ നിലപാട്</strong></h4>
<p>ഉറി ഭീകരാക്രമണവും ഇന്ത്യയുടെ മിന്നലാക്രമണവും കാരണം ഇന്ത്യ-പാകിസ്താന്&#x200d; ബന്ധം വഷളായ സാഹചര്യത്തില്&#x200d; പാക് താരങ്ങള്&#x200d; അഭിനയിച്ച ചിത്രങ്ങള്&#x200d; രാജ്യത്ത് പ്രദര്&#x200d;ശിപ്പിക്കാന്&#x200d; അനുവദിക്കില്ലെന്ന് നവനിര്&#x200d;മാണ്&#x200d; സേന നിലപാടെടുത്തിരുന്നു.</p>
<p>പാക് താരത്തെ വെച്ച് സിനിമയെടുത്തതിന് നിര്&#x200d;മാതാക്കള്&#x200d; പ്രായശ്ചിത്തം ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു. എന്നാല്&#x200d; നവനിര്&#x200d;മാണ്&#x200d; സേനയുടെ നീക്കത്തിനെതിരെ മുന്&#x200d; സൈനികരടക്കം കടുത്ത വിമര്&#x200d;ശനവുമായി രംഗത്തുവന്നു.</p>
<p>രാഷ്ട്രീയം പറഞ്ഞ് സിനിമയുടെ റിലീസ് തീരുമാനിക്കാന്&#x200d; സേനക്കു അവകാശമില്ലെന്നും ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനുവേണ്ടി സൈന്യത്തെ വലിച്ചിഴക്കരുതെന്നാണ് ജനങ്ങള്&#x200d; പറയുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-4263" src="https://www.chandrikadaily.com/wp-content/uploads/2016/10/11.jpg" alt="11" width="530" height="534" srcset="https://www.chandrikadaily.com/wp-content/uploads/2016/10/11.jpg 530w, https://www.chandrikadaily.com/wp-content/uploads/2016/10/11-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2016/10/11-298x300.jpg 298w, https://www.chandrikadaily.com/wp-content/uploads/2016/10/11-417x420.jpg 417w" sizes="(max-width: 530px) 100vw, 530px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-army-against-raj-thackeray.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
