X
    Categories: MoreViews

വാക്കുകളില്ല… ഈ ക്രൂരതകള്‍ വിവരിക്കാന്‍

 

പശ്ചിമ സിറിയന്‍ നഗരമായ ഗൗട്ടയില്‍ ഗവണ്‍മെന്റും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. റഷ്യന്‍ സൈന്യവും രാസ പ്രയോഗമടക്കമുള്ള മാരാകായുധളുപയോഗിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിമത സൈന്യത്തെ നേരിടാനെന്ന പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ജനവാസ മേഖലകളിലാണ് നടക്കുന്നത്. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

ഇന്നും കനത്ത ബോബ് വര്‍ഷമാണ് ഗൗട്ടയടക്കമുള്ള ജനവാസമേഖലിയില്‍ നടന്നിരിക്കുന്നതെന്ന സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഡസനിലേറെ ആളുകള്‍ ഇന്നുമാത്രം മരണപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും രക്തരൂക്ഷിതമായ ദിനങ്ങളിലൂടെയാണ് സിറിയ കടന്നു പോകുന്നുത്.

 

chandrika: