X
    Categories: Newsworld

നാലുകൊല്ലത്തിനകം എട്ടരകോടി തൊഴില്‍ നഷ്ടമാകും- റിപ്പോര്‍ട്ട്

അടുത്തനാല് വര്‍ഷത്തിനകം എട്ടരകോടി തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് ലോകസാമ്പത്തികഫോറം റിപ്പോര്‍ട്ട്. മൊത്തം 67.3 കോടി തൊഴിലുകളില്‍നിന്നാണ് ഇത്രയും പേര്‍ പുറത്താകുക. ചാറ്റ് ജിപിടിയും നിര്‍മിതബുദ്ധിയുമാണ് ക്ലറിക്കല്‍ ജോലികളില്‍നിന്ന് ആളുകളെ പുറത്താക്കുക. ഇവയെല്ലാം ഇനി സാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാം. മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഉണ്ടായതിനേക്കാളും ഭീകരരൂപത്തിലാണ് തൊഴില്‍ നഷ്ടം സംഭവിക്കുക. മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Chandrika Web: