ആറ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും ശിവസേനക്കും ആര്‍.ജെ.ഡിക്കും ലീഡ്.
ബീഹാറിലെ മൊകാമാ സീറ്റ് ആര്‍.ജെ.ഡി വീണ്ടെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ്‌കുമാര്‍
ഉപേക്ഷിച്ചതിന് ശേഷമാണ് ഈ വിജയം.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കാണ് ലീഡ്. തെലങ്കാനയില്‍ 4 സീറ്റുകളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. ഒഡീഷയിലെ ധാംനഗറിലും ബി.ജെ.പിക്കാണ് ലീഡ്.