യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.
പെരുമ്പാവൂര്‍ സ്പെഷ്യല്‍ (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്.
അപകടത്തില്‍ 60 ത് പേര്‍ക്ക് പരുക്കേറ്റു.
ആളുകളെ നിയന്ത്രിക്കന്നതിനായി നിര്‍മിച്ച തടയണകള്‍ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ശുചീകരണ തൊഴിലാളികളില്‍ നിന്നും വന്ന വീഴ്ച്ചയില്‍ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്‍എം പ്രസ്താവനയിലൂടെ അറിയിച്ചു.
മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ ഉത്പന്നങ്ങള്‍ നിരോധിച്ച യു.പി സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
സെൻട്രൽ ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനെക്കാള് കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്കാന് യോഗി സര്‍ക്കാര്‍.