സെൻട്രൽ ലോക്ക് ചെയ്ത നിലയിലായിരുന്നു കാർ
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനെക്കാള് കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്കാന് യോഗി സര്‍ക്കാര്‍.
സംഭവത്തില്‍ ജാസ്മിന് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന വയോധികയെയും ഇവര്‍ പലരോടും സഹായം അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയില്‍ കാണാം.
ആഗസ്റ്റ് 28ന് ബിജെപി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇത് തടയാന്‍ വന്ന പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹനവാസ് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി മുതല്‍ കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ച വീടിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതി.
കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു.