Connect with us

Culture

കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Published

on

മലപ്പുറം: പാര്‍ലമെന്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റ്ില്‍ ശബ്ദിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെും തങ്ങള്‍ പറഞ്ഞു. മനുഷ്യജാലികയുടെ ഭാഗമായി ചെമ്മാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ മറ്റുള്ളവര്‍്ക്ക് പരിഹസിക്കാനുള്ള സംഘടനയല്ലെും ചിലരുടെ വാലാ’ികളായി സമസ്ത പ്രവര്‍ത്തിക്കുില്ലെും തങ്ങള്‍ പറഞ്ഞു. സമസ്ത ആരോടും വാലാ’ാന്പോകാറില്ല, വാലാ’ു സ്വഭാവവും സമസ്തക്കില്ല, വിശുദ്ധദീനിന്റെ നിലനില്പിനുവേണ്ടി പ്രവര്‍്ത്തിക്കുകയാണ് സമസ്തയുടെലക്ഷ്യം. ജനാധിപത്യ രാജ്യത്ത് ഇതിനാവശ്യമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും. പാര്‍ലമെന്റില്‍ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശ്ബ്ദിക്കാന്‍ കോണ്ഗ്രസിന്റെ എം.പിമാരുമാരെയും മുസ്ലിം ലീഗ് എം.പിമാരുമായും ബന്ധപ്പെടേണ്ടിവരും. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നമുക്കുവേണ്ടി പലകാര്യങ്ങളിലും പാര്‍ലമെന്റില്‍ ശബ്ദി്ചചി’ുണ്ട്. മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ വലിയ വിഷയമാക്കി അവതരിപ്പിക്കുത് ദുഷ്ടലാക്ക് ലക്ഷ്യം വെച്ചാണെും കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി തങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ പാര്‍്ലിമെന്റില്‍ പോകാന് പറ്റാത്ത ചില അവസരങ്ങളും മനുഷ്യനുണ്ടാകും അതൊും വലിയ ഇഷ്യു അക്കേണ്ടതില്ലെും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ മുന്‍ഗാമികളെപോലെ ശബ്ദിക്കണമെ് ലീഗ് നേതാക്കളോട് മുമ്പ് താന്‍ കോഴിക്കോ’് വെച്ച് പറഞ്ഞത് അവര്‍ ശബ്ദിക്കാത്തത് കൊണ്ടല്ല മറിച്ച് ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് ഊര്‍ജം പകരാനാണെും തങ്ങള്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തിലും പൗരത്വ ബില്ലിലും സാമ്പത്തിക സംവരണത്തിലും കുഞ്ഞാലിക്കു’ിയും ഇ.റ്റി.മുഹമ്മദ് ബഷീറും ചെയ്ത സേവനങ്ങളെയും തങ്ങള്‍ പ്രകീര്‍ത്തിച്ചു.

പാര്‍്ലമെന്റില്‍ മുസ്ലിംങ്ങളും, ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതേണ്ടവരാണിവര്‍. അതിനാല്‍ നമുക്കുവേണ്ടി പൊരുതുവരെ നമ്മള്‍ വിജയിപ്പിക്കേണ്ടിവരും, അവരെ എത്തിക്കേണ്ടിടത്ത് നമ്മള്‍ എത്തിക്കണം. സമസ്ത രാഷ്ട്രീയ സംഘടനയല്ല. പക്ഷെ നമ്മുടെ ശബ്ദം നമ്ുക്ക് ഉചിതമെ് തോുവരിലൂടെ നാം എത്തേണ്ടിടത്ത് എത്തിക്കും. അതിനാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നമുക്കേ വേണ്ടി ശബ്ദിക്കുവരെ വിജയിപ്പിക്കുതിനായിരിക്കണം പ്രഥമ പരിഗണനയെും തങ്ങള്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമെും സമുദായത്തിന്റെ വിഷയങ്ങളില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending