Connect with us

Video Stories

കോണ്‍ഗ്രസിന്റെ ഉറപ്പ്

Published

on

‘മികച്ച ഭരണവും സാമൂഹികജാഗരണവും എങ്ങനെയാണ് ഒരുമിച്ചുസാധ്യമാക്കുക എന്നതിന് മികച്ച ഉദാഹരണമാണ് കോണ്‍ഗ്രസ് നേതൃത്വസര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണതൊഴില്‍ദാനപദ്ധതി. ‘ 2014ലെ ഗ്രാമീണവികസനറിപ്പോര്‍ട്ടില്‍ ഇങ്ങനെ രേഖപ്പെടുത്തിയത് ലോകബാങ്കാണ്. മികച്ച ആശയാനുഭവമാണ് ( ഇന്നവേറ്റീവ് എക്‌സ്പീരിയന്‍സ്) ഈ പദ്ധതിയെന്നും ലോകബാങ്ക് പ്രശംസിക്കുകയുണ്ടായി. ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ ജനസംഖ്യയും നാല്‍പതുശതമാനത്തോളം ദരിദ്രരുമുള്ള ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷം നടപ്പാക്കപ്പെട്ട മികച്ച ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിയായാണ് ‘നെരേഗ’ എന്നു വിളിക്കപ്പെടുന്ന മഹാത്മാഗാന്ധിദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി. ‘രാജ്യത്തിന്റെ അഭിമാനവും ആഘോഷവുമാണ് ‘ ഈ പദ്ധതിയെന്ന് 2016ല്‍ വിശേഷിപ്പിച്ചത് ആദ്യംമുതല്‍ ഇതിനെ എതിര്‍ത്തുവന്ന ബി.ജെ.പി നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണ്. രാജ്യത്തെ ദരിദ്രകോടികളുടെ വയറ്റിലേക്ക് എങ്ങനെയാണ് ഒരുനേരത്തെയെങ്കിലും അന്നമെത്തിക്കുക എന്ന സാമൂഹ്യപ്രതിബദ്ധിതമായ വിചാരധാരയില്‍നിന്നാണ് ആണ്ടില്‍ കുറഞ്ഞത് നൂറുദിവസമെങ്കിലും ദരിദ്രര്‍ക്ക് തൊഴില്‍കൊടുക്കുക എന്ന ആശയം ഉടലെടുക്കുന്നത്. 2006 ഫെബ്രുവരിയില്‍ നടപ്പാക്കിത്തുടങ്ങിയ തൊഴിലുറപ്പുപദ്ധതി പതിമൂന്നാം വര്‍ഷത്തോടടുക്കുമ്പോള്‍ ഇപ്പോള്‍ അതേ യു.പി.എമുന്നണിക്ക് നേതൃത്വംകൊടുക്കുന്ന കോണ്‍ഗ്രസ് വീണ്ടുമൊരു ആകര്‍ഷകമായ പതാകാവാഹക ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികൂടി പ്രഖ്യാപിച്ചിരിക്കുന്നുവെന്നത് ഇന്നും വികസിതരാജ്യമായിട്ടില്ലാത്ത ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷാഭരിതവും ഉറപ്പുമുള്ള വിളംബരമാണ്. തിങ്കളാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരിലാണ് തിരഞ്ഞെടുപ്പുപ്രകടനപത്രികയെന്ന് അനുസ്മരിപ്പിക്കുന്ന ഈ പ്രഖ്യാപനം രാഹുല്‍ഗാന്ധി നടത്തിയത്.
തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പതിനേഴാംലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള വാഗ്ദാനങ്ങളിലെ ആകര്‍ഷകഇനമായി മിനിമംവേതനം ഉറപ്പുനല്‍കുന്ന പുതിയ പദ്ധതി രാഷ്ട്രത്തോടായി പ്രഖ്യാപിച്ചത്. ഇതുവഴി രാജ്യത്തെ പട്ടിണിയില്ലാത്തതാക്കുകയാണ് ലക്ഷ്യമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രണ്ടുതരം ഇന്ത്യയല്ല ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി ഉന്നമിട്ടത് മോദിയെയാണെന്ന് അറിയാത്തവരുണ്ടാകില്ല. പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് ഈവര്‍ഷം തന്നെ യു.പി.എ സര്‍ക്കാര്‍ മിനിമംവേതനം നിക്ഷേപിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അടുത്തിടെ നടപ്പാക്കിയ രീതിയിലുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്ന് രാഹുല്‍പറഞ്ഞു. ഈ പദ്ധതികളെ 2014ലെ തിരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മനക്കോട്ടകളുടെ വാഗ്ദാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുന്നത് കൗതുകകരമായിരിക്കും. രാജ്യത്തെ 80 ലക്ഷം കോടിയുടെ കള്ളപ്പണം സ്വിസ് ബാങ്ക് പോലുള്ളവയില്‍ കെട്ടിക്കിടക്കുകയാണെന്നും അവ ഒന്നടങ്കം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും ബാങ്ക് അക്കൊണ്ടില്‍ നിക്ഷേപിക്കുമെന്നും പറഞ്ഞ മോദിയും കൂട്ടരും ഇന്ന് നാടിനെ ഏതുവിധമാണ് തരിപ്പണമാക്കിയിരിക്കുന്നതെന്ന് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ടതില്ല. രാജ്യത്തിന്റെ കടബാധ്യത 2014 ജൂണില്‍ ഉണ്ടായിരുന്ന 54 ലക്ഷംകോടി ഇന്ന് 82 ലക്ഷം കോടി കടന്നിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് മോദിയുടെ തന്നെ ധനകാര്യമന്ത്രാലയമാണ്.
2016 നംവബര്‍ എട്ടും അമ്പത്തഞ്ചിഞ്ച് നെഞ്ചുകാരന്റെ വാഗ്ധാരണിയും രാജ്യമുള്ളിടത്തോളം ഇന്ത്യന്‍ ജനത മറക്കില്ല. അന്ന് അര്‍ധരാത്രി പ്രഖ്യാപിച്ച 85 ശതമാനം നോട്ടുകളുടെ നിരോധനംകൊണ്ട് ഞെട്ടിത്തരിച്ച ജനത സ്വന്തം സമ്പാദ്യം വിട്ടുകിട്ടാന്‍ തേരാപാരാ ഓടേണ്ടിവന്നു. നൂറിലധികംപേരാണ് ബാങ്കുകളില്‍ വരിനിന്നുമാത്രം മരണമടയാന്‍ വിധിക്കപ്പെട്ടത്. ഈസമയം പ്രധാനമന്ത്രി ജപ്പാനില്‍ ചെണ്ടകൊട്ടിക്കളിക്കുന്ന ചിത്രം കണ്ട് മൂക്കത്തുവിരല്‍വെക്കുകയും തങ്ങള്‍ക്ക് പിണഞ്ഞ ഭീമാബദ്ധം ഓര്‍ത്ത് നെടുവീര്‍പ്പിടുകയുമായിരുന്നു. വര്‍ഷംപ്രതി രണ്ടുകോടി പേര്‍ക്ക് തൊഴില്‍നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി മോദിയുടെകീഴില്‍ തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാകേണ്ടിവന്ന പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും വിഹ്വലത കാണാന്‍ സമയം കണ്ടെത്തിയില്ലെന്നു മാത്രമല്ല, പശുവിന്റെയും ആരാധനയുടെയുംപേരില്‍ നാട്ടുകാരെ തമ്മില്‍തല്ലിച്ച് അധികാരാസനങ്ങളില്‍ വാഴുകയാണിപ്പോഴും.
രാജ്യത്ത് ആറുപതിറ്റാണ്ടോളം ഭരിച്ച കോണ്‍ഗ്രസിനല്ലാതെ ഇന്ത്യയിലെ വൈവിധ്യരായ ജനതയെ ഒറ്റച്ചരടില്‍ കോര്‍ത്ത മുത്തുമണികളെപോലെ കൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ട ദിനരാത്രങ്ങളാണ് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇക്കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം നാംകണ്ടതും അനുഭവിച്ചതും. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തില്‍ ഉരുത്തിരിഞ്ഞതാണ് രാജ്യത്തിന്റെ മിക്ക വികസനക്ഷേമപദ്ധതികളും. വന്‍കിടവ്യവസായങ്ങള്‍ കൊണ്ടുവന്ന് തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒരുപരിധിവരെ ഇല്ലാതാക്കിയ നെഹ്രുവിനെ പിന്തുടര്‍ന്ന് വന്ന മകള്‍ ഇന്ദിരാഗാന്ധി ദേശസാല്‍കരിച്ച ബാങ്കിംഗ് രംഗം 2008ലെ ലോകമാന്ദ്യത്തെ ഹിമാലയന്‍അതിര്‍ത്തിയില്‍ പിടിച്ചുകെട്ടി. തുറന്ന വിപണിയുടെ പോരായ്മയുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം കുറയാനിടയാക്കിയത് 2004-2014 കാലത്തെ ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളാണെന്ന് ഏവരും സമ്മതിക്കും. തൊഴിലുറപ്പ് പദ്ധതിക്കുപുറമെ വിവരാവകാശനിയമം, വിദ്യാഭ്യാസഅവകാശനിയമം, വനാവകാശനിയമം തുടങ്ങിയ ചരിത്രത്തിലിടം നേടിയ നിരവധി പദ്ധതികളുടേതായിരുന്നു ആ യു.പി.എ ഭരണകാലം. എന്നാല്‍ രാജ്യംകണ്ട ഏറ്റവും നെറികെട്ടതും കഴിവുകെട്ടതുമായ സര്‍ക്കാരായാണ് ബി.ജെ.പി സര്‍ക്കാര്‍ എണ്ണപ്പെടുന്നത്. 2016-17ല്‍ ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തിന്റെ 70 ശതമാനം സമ്പത്ത് ഒരുശതമാനത്തിലേക്ക് ഒതുങ്ങിയത് മോദിയുടെ കീഴിലാണ്. രാജ്യത്തെ ഏറ്റവുംവലിയ പ്രതിദിനവരുമാനം 2200 കോടിരൂപയും താഴ്ന്നത് 12 രൂപയുമാണെന്നാണ് വെളിപ്പെടുത്തല്‍. ഇത് മറികടക്കാന്‍ ഒറ്റയടിക്ക് കഴിഞ്ഞേക്കില്ലെങ്കിലും കള്ളപ്പണക്കാരെ പിടിച്ചുകെട്ടുന്നതിനുമുമ്പ് ചെറ്റക്കുടില്‍പോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവന്റെ വയറ്റിലെങ്കിലും ഒരുപിടി അന്നം വാരിക്കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് രാഹുലിന്റെ വിപ്ലവകരമായ മിനിമംവേതന പ്രഖ്യാപനം.

“anI¨ -c-W-hpw km-aq-ln-I-Pm-K-c-W-hpw F-§-s\-bm-Wv H--cp-an-¨p-km-[y-am-¡p-I F-¶-Xn-\v an-I-¨ D-Zm-l-c-W-am-Wv tIm¬-{K-kv- t\-Xr-Xz-kÀ-¡mÀ \-S-¸m-¡n-b a-lm-ßm-Km-Ôn {Km-ao-W-sXm-gnÂ-Zm-\-]-²-Xn. " 2014se {Km-ao-W-hn-I-k-\-dn-t¸mÀ-«n C-§-s\ tc-J-s¸-Sp-¯n-b-Xv tem-I-_m-¦m-Wv. an-I-¨ B-i-b-m-\p--h-am-Wv ( C-¶-th-äo-hv F-Iv-kv-]o-cn-b³-kv) Cu ]-²-Xn-sb-¶pw tem-I-m-¦v {]-iw-kn-¡p-I-bp-­m-bn. tem-I-s¯ G-ä-hpw-h-en-b c-­m-a-s¯ P–kw-Jy-bpw \mÂ-]-Xp-i-X-am–t¯m-fw Z-cn-{Z-cp-ap-Å C-´y-bn kzm-X-{´y-¯n-\p-ti-jw -S-¸m-¡-s¸-« an-I-¨ Zm-cn-{Zy-\nÀ-amÀ-P–]-²-Xn-bm-bm-Wv ‘s-tc-K’ F-¶p hn-fn-¡-s¸-Sp-¶ a-lm-ßm-Km-Ôn-tZ-io-b-{Km-ao-W-sXm-gn-ep-d-¸p-]-²-Xn-. ‘cm-Py-¯n-sâ A-n-am-\-hpw B-tLm-j-hp-am-Wv ' Cu ]-²-Xn-sb-¶v 2016 hn-ti-jn-¸n-¨-Xv B-Zyw-ap-X C-Xn-s\ F-XnÀ-¯p-h-¶ _n.------------sP.------------]n t\-Xm-hpw C-t¸m-g-s¯ {]-[m-\-a-{´n-bp-am-b \-tc-{µ-tam-Zn-bm-Wv. cm-Py-s¯ Z-cn-{Z-tIm-Sn-I-fp-sS h-b-än-te-¡v F-§-s\-bm-Wv H-cp-t\-c-s¯-sb-¦n-epw- A-¶-sa-¯n-¡p-I F-¶ km-aq-ly-{]-Xn-_-²-n-X-am-b hn-Nm-c-[m-c-bnÂ-\n-¶m-Wvv B-­n Ip-d-ª-Xv \q-dp-Zn-h-k-sa-¦n-epw Z-cn-{ZÀ-¡v sXm-gnÂ-sIm-Sp-¡p-I F-¶ B-i-bw D-S-se-Sp-¡p-¶-Xv. 2006 s^-{_p-h-cn-bn \-S-¸m-¡n-¯p-S-§n-b sXm-gn-ep-d-¸p-]-²-Xn- ]-Xn-aq-¶mw hÀ-j-t¯m-S-Sp-¡p-t¼mÄ C-t¸mÄ A-tX bp.------------]n.------------F-ap-¶-Wn-¡v t\-Xr-Xzw-sIm-Sp-¡p-¶ tIm¬-{K-kv ho-­p-sam-cp B-IÀ-j-I-am-b ]-Xm-Im-hm-l-I Zm-cn-{Zy-\nÀ-amÀ-P-\-]-²-Xn-Iq-Sn {]-Jym-]n-¨n-cn-¡p-¶p-sh-¶-Xv C-¶pw hn-I-kn-X-cm-Py-am-bn-«n-Ãm-¯ C-´y-sb kw-_-Ôn-¨v {]-Xo-£m--cn-X-hpw D-d-¸p-apÅ -hn-fw--cam-Wv. Xn-¦-fm-gv-N –O-¯o-kv-K-Un-se dm-bv-]q-cn-em-Wv Xn-c-sª-Sp¸p{]-I-S–]-{Xn-I-sb-¶v A-\p-kv-a-cn¸n-¡p-¶ Cu {]-Jym-]-\w cm-lpÂ-Km-Ôn -S-¯n-b-Xv.
Xn-¦-fm-gv-N tIm¬-{K-kv A-[y-£³ cm-lpÂ-Km-Ôn-bm-Wv tIm¬-{K-kn-sâ ]-Xn-t-gmw-tem-Ivv-k-m-Xn-c-sª-Sp-¸n-te-¡p-Å hm-Kv-Zm-\-§-fn-se B-IÀ-j-I-C-\-am-bn an-\n-aw-th-X-\w D-d-¸p-\Â-Ip-¶ ]p-Xn-b ]-²-Xn cm-{ã-t¯m-Sm-bn {]-Jym-]n-¨-Xv. C-Xp-h-gn cm-Py-s¯ ]-«n-Wn-bn-Ãm-¯-Xm-¡p-I-bm-Wv e-£y-sa-¶v D-d-¸p-\Â-Ip-I-bpw sN-bv-Xp. c-­p-X-cw C-´y-b-à e-£y-an-Sp-¶-sX-¶v ]-d-ª cm-lpÂ-Km-Ôn D-¶-an-«-Xv tam-Zn-sb-bm-sW-¶v A-dn-bm-¯-h-cp-­m-In-Ã. ]m-h-s¸-«-h-cp-sS A-¡u-­n-te-¡v Cu-hÀ-jw X-s¶ bp.------------]n.------------F kÀ-¡mÀ an-\n-aw-th-X-\w \n-t£-]n-¡pw. a-[y-{]-tZ-iv, O-¯o-kv-K-Uv, cm-P-Øm³ kÀ-¡m-cp-IÄ A-Sp-¯n-sS \-S-¸m-¡n-b co-Xn-bn-ep-Å ]-²-Xn-I-fm-Wv \-S-¸m-¡p-I-sb-¶v cm-lpÂ-]-d-ªp. Cu ]-²-Xn-I-sf 2014se Xn-c-sª-Sp-¸n-\p-ap-¼v {]-[m-\-a-{´n \-tc-{µ-tam-Zn {]-Jym-]n-¨ a-\-t¡m-«-I-fp-sS hm-Kv-Zm-\-§-fp-am-bn Xm-c-X-ay-s¸-Sp-¯n t\m-¡p-¶-Xv Iu-Xp-I-I-c-am-bn-cn-¡pw. cm-Py-s¯ 80 e-£w tIm-Sn-bp-sS I-Å-¸-Ww kzn-kv _m-¦v t]m-ep-Å-h-bn sI-«n-¡n-S-¡p-I-bm-sW-¶pw A-h H-¶-S-¦w Xn-cn-¨p-sIm-­p-h-¶v Hm-tcm-cp-¯-cp-sS-bpw _m-¦v A-s¡m-­n \n-t£-]n-¡p-sa-¶pw ]-d-ª tam-Zn-bpw Iq-«-cpw C-¶v \m-Sn-s\ G-Xp-hn-[-am-Wv X-cn-¸-W-am-¡n-bn-cn-¡p-¶-sX-¶v {]-tXy-In-¨v B-tcm-Spw hn-i-Zo-I-cn-t¡-­-Xn-Ã. cm-Py-¯n-sâ I-S-_m-[y-X 2014 Pq-Wn D-­m-bn-cp-¶ 54 e-£w-tIm-Sn C-¶v 82 e-£w tIm-Sn- I-S-¶n-cn-¡p-¶p-sh-¶v sh-fn-s¸-Sp-¯n-b-Xv tam-Zn-bp-sS X-s¶ [-\-Im-cy-a-{´m-e-b-am-Wv. 2016 \w-h-_À F-«pw A-¼-¯-©n-©v s\-©p-Im-c-sâ hm-Kv-[m-c-Wn-bpw cm-Py-ap--Ån-S-t¯m-fw C-´y³ P-\-X a-d-¡n-Ã. A-¶v AÀ[cm-{Xn {]-Jym-]n-¨ 85 i-X-am-\w t\m-«p-I-fp-sS \n-tcm-[-\w-sIm­v sR-«n-¯-cn-¨ P-\-X kz-´w k-¼m-Zyw hn-«p-In-«m³ tX-cm-]m-cm Hm-tS-­n-h-¶p. \q-dn-e-[n-Iwt]-cm-Wv _m-¦p-I-fn h-cn-\n-¶p-am-{Xw a-c-W-a-S-bm³ hn-[n-¡-s¸-«-Xv. Cuk-a-b-w {]-[m-\-a-{´n P-¸m-\n sN-­-sIm-«n-¡-fn-¡p-¶ Nn-{Xw I-­v aq-¡-¯p-hn-cÂ-sh-¡p-I-bpw X-§Ä-¡v ]n-W-ªo-am-_-²w HmÀ-¯v s-Sp-hoÀ-¸n-Sp-I-bp-am-bn-cp-¶p. hÀ-jw-{]-Xn c-­p-tIm-Sn t]À-¡v sXm-gnÂ-\Â-Ip-sa-¶v ]-d-ª _n.————sP.————]n- tam-Zn-bp-sSIo-gn sXm-gn -ã-s¸-«v h-gn-bm-[m-c-am-tI-­n-h-¶ ]m-h-s¸-«-h-sâ-bpw km-[m-c-W-¡m-c-sâ-bpw hn-lz-e-X Im-Wm³ k-a-bw I-s­-¯n-bn-sÃ-¶p am-{X-a-Ã, ]-ip-hn-sâ-bpw B-cm-[–bp-sS-bpwt]-cn \m-«p-Im-sc X-½nÂ-X-Ãn-¨v A-[n-Im-cm-k–§-fn hm-gp-I-bm-Wn-t¸m-gpw.
cm-Py-¯v B-dp-]-Xn-äm-t­m-fw -cn-¨ tIm¬-{K-kn-\-Ãm-sX C-´y-bn-se ssh-hn-[y-cm-b P-\-X-sb H-ä-¨-c-Sn tImÀ-¯ ap-¯p-a-Wn-I-sf-t]m-se sIm-­p-t]m-Im³ I-gn-bp-sa-¶v sX-fn-bn-¡-s¸-« Zn-\-cm-{X-§-fm-Wvm-Ky-h-im-tem \nÀ-m-Ky-h-im-tem C-¡-gn-ª \m-te-ap-¡mÂ-sIm-Ãw \mw-I-­-Xpw A-\p--hn-¨-Xpw. kzm-X-{´y-{]m-]vXn ap-X P-h-lÀ-em s-{lp-hn-sâ ZoÀ-L-ho-£-W-¯n D-cp-¯n-cn-ª-Xm-Wv cm-Py-¯n-sâ an-¡- hnIk-t£a]-²-Xn-I-fpw. h³-In-Shy-h-km-b-§Ä sIm-­p-h-¶v sXm-gn-en-Ãm-bv-a-bpw Zm-cn-{Zy-hpw H-cp-]-cn-[n-h-sc C-Ãm-Xm-¡n-b s-{lp-hn-s\ ]n-´p-SÀ-¶v h-¶ a-IÄ C-µn-cm-Km-Ôn tZ-i-kmÂ-I-cn-¨ _m-¦nw-Kv cw-Kw 2008se tem-I-am-µy-s¯ ln-am-e-b³-A-XnÀ-¯n-bn ]n-Sn-¨p-sI-«n. Xp-d-¶ hn-]-Wn-bp-sS t]m-cm-bv-a-bp-­m-bn-cp-s¶-¦n-epw Zm-cn-{Zyw Ip-d-bm-\n-S-bm-¡n-b-Xv 2004þ2014 Im-e-s¯ tUm.a³-tam-l³-knw-Kn-sâ t-Xr-Xz-¯n-ep-Å H-¶pw c-­pw bp.————]n.————F kÀ-¡m-cp-I-fm-sW-¶v G-h-cpw k-½-Xn-¡pw. sXm-gn-ep-d-¸v ]-²-Xn-¡p-]p-d-sa hn-h-cm-h-Im-i-\n-b-aw, hn-Zym-ym-k-A-h-Im-i-\n-b-aw, h-\m-h-Im-i-\n-b-aw Xp-S-§n-b N-cn-{X-¯n-en-Sw t\-Sn-b \n-c-h-[n ]-²-Xn-I-fp-tS-Xm-bn-cp-¶p B bp.-----------]n.-----------F- --c-W-Im-ew. F-¶m cm-Pyw-I-­ G-ä-hpw s-dn-sI-«-Xpw I-gn-hp-sI-«-Xp-am-b kÀ-¡m-cm-bm-Wv _n.————sP.————]n kÀ-¡m-À F-®-s¸-Sp-¶-Xv. 2016þ17 H-ä-hÀ-jw sIm-­v cm-Py-¯n-sâ 70 i-X-am-\w k-¼-¯v H-cp-i-X-am–¯n-te-¡v H-Xp-§n-b-Xv- tam-Zn-bp-sS Io-gn-em-Wv. cm-Py-s¯ G-ä-hpw-h-en-b {]-Xn-Zn–h-cp-am-\w 2200 tIm-Sn-cq-]-bpw Xm-gv-¶-Xv 12 cq-]-bp-am-sW-¶m-Wv sh-fn-s¸-Sp-¯Â. CXv a-dn-I-S-¡m³ H-ä-b-Sn-¡v I-gn-tª-¡n-sÃ-¦n-epw I-Å-¸-W-¡m-sc ]n-Sn-¨p-sI-«p-¶-Xn-\p-ap-¼v sN-ä-¡p-SnÂ-t]m-ep-an-Ãm-sX I-S-¯n-®-I-fn A-´n-bp-d-§p-¶-h-sâ h-b-än-se-¦n-epw H-cp-]n-Sn A-¶w hm-cn-s¡m-Sp-¡m³ I-gn-bp-sa-¶ {]-Xo-£-bm-Wv cm-lp-en-sâ hn-¹-h-I-c-am-b an-\n-aw-th-X-\ -{]-Jym-]-\w.–

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending