മനുഷ്യാകൃതിയിലുള്ള മറ്റൊരു റോബോട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ചൈനീസ് തത്വചിന്തകന്‍ വാങ് യുങ്മിങിന്റെ ‘അപരനാ’ണ്. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ജീവിതത്തിലെ കലാകാരന്മരെപ്പോലെ ചൈനീസ് കാലിഗ്രഫി വരക്കുകയാണ് റോബോട്ട് യുങ്മിങിന്റെ ജോലി.

അക്വേറിയത്തിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഈ മീന്‍ റോബോട്ടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. വെള്ളത്തിനടിയിലുള്ള കാര്യങ്ങള്‍ ക്യാമറ വഴി ചിത്രീകരിക്കുകയും മറ്റുമാണ് ഇവയുടെ ദൗത്യം.

വെള്ളത്തില്‍ നീന്തുക മാത്രമല്ല, പൂമ്പാറ്റയെയും പക്ഷിയെയും പോലെ പറക്കുകയും ചെയ്യും റോബോട്ടുകള്‍. ഒറ്റനോട്ടത്തില്‍ ഒറിജിനലാണോ എന്നുവരെ തോന്നിപ്പോവും.
കുട്ടികള്‍ക്കൊപ്പം അവരിലൊരാളെന്ന പോലെ ആടിപ്പാടാനും കളിക്കാനും കഴിവുള്ള റോബോട്ടുകളും മേളയിലുണ്ട്.

വീട്ടിനകത്ത് ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറുന്ന വിവിധ തരം ‘കംപാനിയന്’ റോബോട്ടുകളുണ്ട്. വീട്ടുജോലികള്‍ ചെയ്യാനും എല്ലാവരെയും തിരിച്ചറിയാനും കഴിവുള്ള ഇവക്ക്, വീട്ടുടമ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനുള്ള കഴിവുണ്ട്.

വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന റോബോട്ടുകളുടെ വലിയ ശ്രേണി തന്നെയുണ്ട് ബീജിങ് റോബോട്ട് കോണ്‍ഫറന്‍സില്‍. ആവശ്യക്കാര്‍ക്ക് റോബോട്ടുകള്‍ വാങ്ങാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന 68,000 റോബോട്ടുകളാണ് ചൈനയില്‍ വിറ്റഴിഞ്ഞത്. മുന്‍വര്‍ഷത്തേക്കാള്‍ 20 വര്‍ഷം കൂടുതലാണിത്. നിര്‍മാണ യൂണിറ്റുകളിലും മറ്റും റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളിത്തുടങ്ങിയെന്നര്‍ത്ഥം.
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?