അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളിൽ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചു.
യഥാർഥ ട്രാക്ടറുകർക്കു പകരം അത്യന്താധുനികവും പരിഷ്കരിച്ചതുമായ ട്രാക്ടറുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.