മൂന്ന് എയര്‍ബസ് വിമാനങ്ങളിലെ അടിയന്തര ഉപകരണങ്ങളുടെ പരിശോധന വൈകിയതുമായി ബന്ധപ്പെട്ട സുരക്ഷാ ലംഘനങ്ങള്‍ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.
ക്രാഷിനു ശേഷമുള്ള തീപിടുത്തത്തില്‍ റെക്കോര്‍ഡറിന് കനത്ത ബാഹ്യ കേടുപാടുകള്‍ സംഭവിച്ചു, ഇത് ഇന്ത്യയില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്മാന് എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.
ബോയിംഗ് 787-8 ഡ്രീംലൈനര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ലൈറ്റ് AI315, ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും മുന്‍കരുതല്‍ നടപടിയായി തിരിച്ചിറക്കേണ്ടി വന്നു.
ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം. ‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ...
241 പേരുടെ ജീവന് നഷ്ടപ്പെട്ട അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇത് സഹായകമാകും.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്ലാന്ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ...
EDITORIAL
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.