പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ജഡ്ജിയെ സ്ഥലംമാറ്റാനാവില്ലെന്നും ബാര്‍ അസോസിയേഷന് വ്യക്തമാക്കി
യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്കി.
കോടതിയിലെ സ്റ്റെനോഗ്രാഫറോട് സംഭല്‍ ശാഹി മസ്ജിദ് ഇനി മുതല്‍ തര്‍ക്ക മന്ദിരമെന്ന് എഴുതാന്‍ നിര്‍ദേശം നല്കി
ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്
2005-2006 കാലയളവിലാണ് നിതാരി കൂട്ടക്കൊല നടന്നത്. സുരേന്ദർ കോലി നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.