പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും
വെള്ളിയാഴ്ച ചാത്തമംഗലത്തെ സര്‍ക്കാരിന്റെ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ മുഴുവന്‍ കോഴികളെയും കൊന്നൊടുക്കിയിരുന്നു.
തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ 3000 പക്ഷികളെ കെന്നൊടുക്കും
ഒക്ടോബര്‍ 30വരെയാണ് നിരോധനം
പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ മുതല്‍ താറാവുകളെ നശിപ്പിക്കും
കഴിഞ്ഞ മാസം 16 ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളിലിലാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണം വന്നത്
ആലപ്പുഴ കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്
ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുംമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു
കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്നിക് നടത്തുകയാണെന്നും രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞു.