പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കാന്‍ പോകുന്നത്. തെരഞ്ഞുപിടിച്ച് പുറത്താക്കാനും ഇതിടയാക്കും.
സംസ്ഥാന ജനറല്‍ സെ്ക്രട്ടറി പി.കെ ഫിറോസിനെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടച്ചതിനെതിരെ വലിയ ്പ്രതിഷേധമാണ് ഉയര്‍ന്നത്.