എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ലഹരിമരുന്നു വാങ്ങി കൊറിയർ വഴി ആവശ്യക്കാർക്കു ചില്ലറ വിൽപന നടത്തുകയായിരുന്നു.
ഇളംകള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത് സത്യമാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സതീശ്. സസ്പെന്ഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗില്‍നിന്നാണ് കണ്ടെടുത്തത്. മകനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന ്പറഞ്ഞു. തനിക്ക് ശത്രുക്കളില്ലെന്നാണ ്ഷീല പറഞ്ഞത്. എല്‍.എസ്.ഡി...
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് 1 കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്. ഇവരെ...
മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളമായി റോളക്സ്, ബിറ്റ്കോയിന് മുദ്രകളുണ്ട്
കല്യാണത്തിനോടുബന്ധിച്ച് റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളിയില്‍ ഷാരോണി(27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍...
ബംഗളൂരുവില്‍ വാഹനത്തിലെത്തി മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ചാള്‍സിനെ പൊലീസ് പിടികൂടുന്നത്.
സത്യസന്ധമായ കാമ്പയില്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന് പറഞ്ഞു.
കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 70 ലിറ്റര്‍ വ്യാജമദ്യവും 3500 കുപ്പികളും കണ്ടെടുത്തത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.