സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.
പതിനൊന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്കും പരിക്കേറ്റവരെ ഡൽഹിയിലെ രാജാ ഹരിഷ് ചന്ദ്ര ആശുപത്രിയിലേക്കും മാറ്റി.