മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
കിണാവൂര്‍ സ്വദേശി രതീഷാണ് മരിച്ചത്.
വിനോദ സഞ്ചാരികള്‍ കയറിയ ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്.
ബസ് പൂര്‍ണമായും കത്തി നശിച്ചു.
ഗുഡ്സ് ട്രെയിനും മൈസൂരു - ദര്‍ഭംഗ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.
ഫാക്ടറിയുടെ കെമിക്കല്‍ ഗോഡൗണിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടക്കും