ഭാവിയില്‍ ഇസ്രഈലിന് വിവിധ ഉഭയകക്ഷി കരാറുകള്‍ പ്രകാരം പതിനായിരക്കണക്കിന് ഡോളര്‍ ധനസഹായം പ്രതീക്ഷിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
അന്വേഷണത്തിന് ആവശ്യപ്പെട്ട് മാര്‍ച്ച് നാലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ക്ക് കോര്ബിന് അയച്ച കത്തില്‍ ഇസ്രാഈലിന്റെ സൈനിക നടപടികളില്‍ ബ്രിട്ടന് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.