പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 19 പേര് കൊല്ലപ്പെടുകയും 400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാര്‍ലമെന്റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു.
പരിക്കേറ്റവരുടെ എണ്ണം 100 കവിഞ്ഞു. സുരക്ഷാസേനയുമായി സംഘര്‍ഷമുണ്ടായതാണ് മരണത്തിന് കാരണം.