43-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, 82-ാം മിനിറ്റില്‍ ലിയോണല്‍ മെസി എന്നിവരാണ് ടീമിന്റെ ഗോളുകള്‍ നേടിയത്.
ആറാമത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെസി അര്‍ജന്റീനയ്ക്കായി ഇതുവരെ 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുഴുവന്‍ സ്പോണ്സര് കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്‍ എത്തിയതത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.
ഇന്ത്യ ഫുട്ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു.
ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇടംകാല് സ്പര്‍ശനത്തിലൂടെ ആതിഥേയര്‍ക്കായി ഓപ്പണറെ സ്കോര്‍ ചെയ്തുകൊണ്ട് ലയണല്‍ മെസ്സി തന്റെ ട്രേഡ് മാര്‍ക്ക് മിഴിവ് പ്രകടിപ്പിച്ചു.
ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്റെയും അനുമതി ലഭിച്ചുവെന്ന് കൊല്‍ക്കത്തയിലെ വ്യവസായി സതാദ്രു ദത്ത പറഞ്ഞു.
കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന...
മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് വാഗ്ദാനം ചെയ്യുകയും ഒടുവില്‍ യുവജനങ്ങളെ കബളിപ്പിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ കായിക മന്ത്രി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പറഞ്ഞു.
എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.