യാത്രികരുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണെന്ന് യുവതി ചൂണ്ടിക്കാട്ടി.
“രാജ്യത്ത് ജീവിക്കണമെങ്കിൽ ജയ് മാതാ ദി എന്ന് വിളിക്കണമെന്ന്” കൊലയാളി ഉദ്യോഗസ്ഥൻ
ട്രാഫിക് പൊലീസിന്റെ കണ്ട്രോള് റൂമിലെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ അജ്ഞാത ഭീഷണി സന്ദേശം.
മുംബൈയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഭാര്യ തന്റെ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അവരുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായി റിപ്പോര്‍ട്ട്.
തായ്ലന്ഡില് നിന്ന് ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം.
പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.
ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്ക്കെത്തിയത്
കാലവര്‍ഷത്തോടനുബന്ധിച്ച് മുംബൈയിലും രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.