ചിത്ര ജില്ലയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതായും പൊലീസ് പറഞ്ഞു.
തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടില്‍ അഭിലാഷ് (വിഷ്ണു നാരായണന് -40) ആണു പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം അറസ്റ്റിലായത്.
മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കുടിലിന് സമീപം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പാട്ടീല്‍ എടുത്തുകൊണ്ട് സ്കൂളിനു പിറകിലെ വനമേഖലയിലേക്ക് പോകുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു
ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി
ഫെഡറല്‍ കാബിനറ്റ് യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.
സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് രാജുവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി.
വീട്ടില്‍ വരാറുള്ള പത്താംക്ലാസുകാരനായ ബന്ധുവാണ് പീഡിപ്പിച്ചത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്.
സിനിമാ മേഖലയിലും ലൈംഗികമായി വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരം കിട്ടില്ലെന്നും സന പറയുന്നു. താന്‍ മാത്രമല്ല, നിരവധി സ്ത്രീകള്‍ സിനിമയില്‍ ഇതേ അവസ്ഥകളിലൂടെ തന്നെ കടന്നുപോയവരാണെന്നും സന പറയുന്നു.
ഈ മാസം 24നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.